‘സ്വകാര്യത ഹനിക്കുന്നത് ആരാധകരല്ല, മൊബൈല്‍ ഫോണ്‍ എന്ന ഒറ്റ സാധനമാണ്’ എന്ന് ഉർവശി

മുന്‍പ് ഔട്ട് ഡോര്‍ ഷൂട്ടിംഗ് നടക്കുമ്പോള്‍ ആളുകള്‍ തിക്കിത്തിരക്കുമായിരുന്നു. അന്ന് സിനിമയിലേക്ക് കടന്നുവരുന്നവരുടെ എണ്ണം കുറവായിരുന്നു. സിനിമ എന്നുപറയുന്നത് അപ്രാപ്യമായ മേഖലയാണ് എന്ന് വിശ്വസിച്ചിരുന്ന പ്രേക്ഷകരായിരുന്നു അക്കാലത്തുണ്ടായിരുന്നത്. ഇപ്പോള്‍ നമ്മള്‍ ഒരു സ്ട്രീറ്റില്‍ പോയി കാമറ ഇറക്കിവച്ച് ഷൂട്ട് തുടങ്ങുമ്പോള്‍ പഴയതുപോലെ ശല്യമായി മാറുന്ന ആള്‍ക്കൂട്ടമില്ല. കാരണം ആ ചെറിയ സ്ഥലത്തുതന്നെ കുറഞ്ഞത് ഒരു അഞ്ച് കുടുംബങ്ങളിലെങ്കിലും കാണും വിഷ്വല്‍ മീഡിയയുമായി ബന്ധമുള്ള ഒരാൾ. ഈ ജോലിയുടെ ഗൗരവം മനസിലാക്കിയ ആളുകളുടെ എണ്ണം വര്‍ധിച്ചു. അതോടെ ശല്യവും കുറഞ്ഞു. ഇപ്പോള്‍ സ്വകാര്യത ഹനിക്കുന്നത് ആരാധകരല്ല, മൊബൈല്‍ ഫോണ്‍ എന്ന ഒറ്റ സാധനമാണ്. നമ്മുടെ ധൃതിയെക്കുറിച്ചോ നമ്മള്‍ ഏത് മാനസികാവസ്ഥയിലാണ് നില്‍ക്കുന്നത് എന്നതിനെക്കുറിച്ചോ ബോധ്യമില്ലാതെ മൊബൈലുമായി വന്ന് ശല്യം ചെയ്യുന്നവരോട് ദേഷ്യം തോന്നും. അത് സ്വാഭാവികമാണ്. -ഉർവശി

Read More

ഹോട്ട് ലുക്കില്‍ മാളവിക മോഹനൻ: കിടുവെന്ന് ആരാധകർ

ചുരുങ്ങിയ കാലം കൊണ്ട് തെന്നിന്ത്യയിലാകെ ശ്രദ്ധിക്കപ്പെട്ട താരമാണ് മാളവിക മോഹന്‍. ദുല്‍ഖര്‍ സല്‍മാന്‍റെ “പട്ടം പോലെ’ എന്ന മലയാള ചിത്രത്തിലൂടെ വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിച്ച താരം പിന്നീട് തിളങ്ങിയത് അന്യഭാഷകളിലാണ്. അടുത്തിടെ യുദ്ര എന്ന ബോളിവുഡ് ചിത്രത്തിലെ ഗ്ലാമര്‍ വേഷത്തിലൂടെ കൂടുതല്‍ തിളങ്ങി. മോഡല്‍ കൂടിയായ താരം ഗ്ലാമര്‍ വേഷത്തിലുള്ള പല ചിത്രങ്ങളും പങ്കിടാറുണ്ട്. ഇപ്പോഴിതാ ഹോട്ട് പോസിലുള്ള പുതിയ ചിത്രങ്ങള്‍ പങ്കിട്ടിരിക്കുകയാണ് താരം. സ്ലീവ് ലെസ് വണ്‍ ഷോള്‍ഡര്‍ മോഡേണ്‍ ഗൗണില്‍ ഹോട്ട് ലുക്കിലാണ് താരം ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

Read More

പെൺകുട്ടികൾ പരാതിയുമായി വന്നാൽ അത് ആത്മാർഥമായി അന്വേഷിക്കണം: കണ്ണീർ വീണിട്ടുണ്ടെങ്കിൽ തിരിച്ചടി കിട്ടിയിരിക്കും; മല്ലിക സുകുമാരൻ

ആരോപണം ഉന്നയിക്കുന്നവർക്ക് ഒരു ബാധ്യതയുണ്ട്. മൊത്തത്തിൽ പറയുന്നത് ശരിയല്ല. എല്ലാ സിനിമാക്കാരും അങ്ങനെയാണോ എന്ന് ചോദിച്ചാൽ ഒരിക്കലും അല്ല. ഇപ്പോഴാണ് ഇത്തരം ഒരുപാട് വാർത്തകൾ വെളിയിൽ വരുന്നത്. ആരൊക്കെയാണ് കുറ്റക്കാർ എന്ന് കണ്ടുപിടിക്കുന്നതിന് സർക്കാർ കൂടുതൽ പ്രാധാന്യം കൊടുക്കണം. മുൻപ് ജീവിച്ചിരുന്ന ഞങ്ങളെ പോലുള്ളവർക്കാണ് ആത് ആശ്വാസം. അന്നൊക്കെ നിർമാതാവായിരുന്നു എല്ലാം. ഇന്ന് ഒരുപാട് ടെക്‌നോളജി ഒക്കെ വന്നതോടെ ജോലി കൂടുതൽ എളുപ്പമായി. അന്നൊന്നും ഇങ്ങനെ അല്ലായിരുന്നു, ഇന്ന് സിനിമ വെറും ബിസിനസായി, ഇവിടം ശരിയല്ലെന്ന് തോന്നിയാൽ അന്തസായി പിന്മാറാം. തെറ്റ് ചെയ്‌തിട്ടുണ്ടെങ്കിൽ എത്രയും പെട്ടെന്ന് സർക്കാർ കണ്ടുപിടിക്കണം. സംഘടനയോടും എനിക്ക് അതാണ് പറയാനുള്ളത്. ഏതെങ്കിലും പെൺകുട്ടികൾ പരാതിയുമായി വന്നാൽ അത് ആത്മാർഥമായി അന്വേഷിക്കണം. ആരുടെയെങ്കിലും കണ്ണീർ വീണിട്ടുണ്ടെങ്കിൽ അതിന് തിരിച്ചടി കിട്ടിയിരിക്കും. ചിലരൊക്കെ ഇപ്പോഴും അനുഭവിക്കുന്നത് കണ്ടില്ലേ എന്ന് മല്ലിക സുകുമാരൻ പറഞ്ഞു.

Read More

പാരീസ് ഫാഷന്‍ വീക്കിലെ റാംപ് വാക്കിൽ ഐശ്വര്യയുടെ വേഷത്തെ പരിഹസിച്ച് ട്രോളന്മാര്‍

നടി ഐശ്വര്യ റായിയെ തേടി കുറച്ചുനാളുകളായി നിരന്തരം ട്രോളുകളും വിമര്‍ശനങ്ങളും മാത്രം വന്ന് കൊണ്ടിരിക്കുകയാണ്. അടുത്ത കാലത്തായി വിവാഹമോചനത്തെപ്പറ്റിയും ദാമ്പത്യത്തില്‍ പ്രശ്‌നങ്ങളുണ്ടെന്നുമായിരുന്നു കഥകൾ. ഇപ്പോള്‍ നടിക്കെതിരേ വ്യാപക ബോഡിഷെയിമിംഗ് കൂടി നടന്ന് കൊണ്ടിരിക്കുകയാണ്. പാരീസ് ഫാഷന്‍ വീക്കിലെ റാംപ് വാക്കിലെ ഐശ്വര്യ റായിയുടെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയിലൂടെ വൈറലാവുന്നത്. സാധാരണ നടന്നുവന്ന് നമസ്‌തേ എന്ന ആംഗ്യത്തിലൂടെയാണ് ഐശ്വര്യ റാംപ് വാക്ക് നടത്തിയത്. അതേ സമയം നടിയുടെ വസ്ത്രം വളരെ ബോറായി പോയെന്ന കമന്‍റുകളാണ് ആരാധകരില്‍ നിന്നു വന്നുകൊണ്ടിരിക്കുന്നത്. സിംപിള്‍ മേക്കപ്പും ചുവപ്പ് നിറമുള്ള വസ്ത്രവുമായിരുന്നു ഐശ്വര്യ ധരിച്ചത്. മാത്രമല്ല ആഭരണങ്ങള്‍ക്ക് പ്രധാന്യവും കൊടുത്തിരുന്നില്ല. ഇതാണ് ആരാധകരെ ചൊടിപ്പിക്കാന്‍ കാരണം. നടിക്കു നല്ലൊരു സ്റ്റൈലിസ്റ്റ് പോലുമില്ലേ എന്ന ചോദ്യം ഉയരുകയാണ്. ഐശ്വര്യ എന്ത് വേഷമാണ് ധരിച്ചതെന്നാണ് ഭൂരിഭാഗം ആളുകളുടെയും ചോദ്യം. ഇത് പ്രായത്തെ കുറിച്ചോ അവളുടെ ഭാരത്തെ കുറിച്ചോ…

Read More

സിനിമയിലേക്ക് വരാൻ വലിയ ബുദ്ധിമുട്ടുകളൊന്നും അനുഭവിക്കേണ്ടി വന്നിട്ടില്ല: അനിഖ സുരേന്ദ്രൻ

സിനിമയിലേക്ക് വരാൻ വലിയ ബുദ്ധിമുട്ടുകളൊന്നും എനിക്ക് അനുഭവിക്കേണ്ടി വന്നിട്ടില്ല. അതുപോലെ ഞാൻ പഠിച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഉള്ളവരെല്ലാം എന്നെ ഒരുപാട് സഹായിച്ചിട്ടുണ്ട്. അമ്മയും പഠിക്കാൻ സഹായിക്കുമായിരുന്നു. പഠനവും അഭിനയവും ഒരുമിച്ച് കൊണ്ടുപോകാൻ ഇപ്പോൾ ഞാൻ ശ്രമിക്കുന്നുണ്ട്. ഞാൻ കണ്ടിട്ടുള്ള താരങ്ങളിൽ‌ പലരും സ്കൂൾ കഴിഞ്ഞ് കോളജിൽ പോകാതെ ഡിസ്റ്റൻസായി പഠിക്കുകയാണ് ചെയ്യാറുള്ളത്. പക്ഷെ കോളജ് ലൈഫ് എഞ്ചോയ് ചെയ്യണമെന്നത് എന്‍റെ നിർബന്ധമായിരുന്നു. കാരണം അമ്മയുടെ കോളജ് ലൈഫിനെ കുറിച്ചൊക്കെ ഞാൻ ഒരുപാട് കേട്ടിട്ടുണ്ട്. എനിക്ക് ഇപ്പോൾ എന്‍റെ കോളജ് ലൈഫ് ആസ്വദിക്കാൻ സാദിക്കുന്നുണ്ട്. ജേർണലിസാണ് പഠിക്കുന്നത്. പ്ലസ് ടു കഴിഞ്ഞിട്ട് ഒരു വർഷം ഗ്യാപ് എടുത്തിട്ടാണ് കോളജിൽ ചേർന്നത്. ആ ഒരു വർഷം ജോലി മാത്രമാണ് ചെയ്തിരുന്നത്. ഒരു സോഷ്യൽ ലൈഫ് എനിക്ക് ഉണ്ടായിരുന്നില്ല. അത് സ്ട്രസ്ഫുള്ളയായിരുന്നു. കോളജിൽ പോയിത്തുടങ്ങിയതോടെ എല്ലാം ബാലൻസ് ചെയ്ത് ആസ്വദിക്കാൻ തുടങ്ങി…

Read More

ഇപ്പഴത്തെ പിള്ളേരുടെ ഓരോ പാഷനേ… വേഷപ്പകർച്ചയുമായി പ്രയാഗ: ഇതെന്ത് കൂത്തെന്ന് കമന്‍റ്

ഒരു മുറൈ വന്ത് പാര്‍ത്തായ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെത്തിയ താരമാണ് പ്രയാഗ മാർട്ടിൻ. നാടൻ ലുക്കിൽ മാത്രം കണ്ടിട്ടുള്ള പ്രയാഗ വളരെപെട്ടെന്നാണ് വ്യത്യസ്ത മേക്കോവറുകളില്‍ പ്രേക്ഷകർക്ക് മുന്നിലെത്തിയത്. വ്യത്യസ്തമായ വസ്ത്ര രീതിയിലും മേക്കപ്പിലും എത്തിയാണ് താരം പ്രേക്ഷകരെ ഞെട്ടിച്ചത്. ഇപ്പോഴിതാ അത്തരത്തില്‍ ചില ചിത്രങ്ങളാണ് ചര്‍ച്ചയായി മാറിയിട്ടുള്ളത്. പ്രമുഖ ജ്വല്ലറിക്ക് വേണ്ടിയാണ് ഈ ഫോട്ടോ ഷൂട്ടെന്ന് പ്രയാഗ കുറിച്ചിട്ടുണ്ട്. പോസിറ്റീവായും നെഗറ്റീവായുമുള്ള കമന്‍റുകളാണ് ചിത്രങ്ങള്‍ക്ക് താഴെയുള്ളത്. ഇതെന്താണ് സംഭവിച്ചതെന്നായിരുന്നു ഒരാള്‍ ചോദിച്ചത്. കുട്ടിക്കൊന്നുമില്ല, എല്ലാം ശരിയാവും. മിടുക്കി കുട്ടിയാണ്, കുട്ടിക്കെന്താണ് പറ്റിയത് തുടങ്ങിയ കമന്‍റുകളായിരുന്നു ചിത്രങ്ങളുടെ താഴെ കൂടുതലായും വന്നത്. നിമിഷനേരം കൊണ്ട് ചിത്രങ്ങളെല്ലാം വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്.    

Read More

കഴിവിന് അനുസരിച്ചിട്ടുള്ള അംഗീകാരങ്ങൽ കിട്ടിയിട്ടില്ലെങ്കിലും പകരം വയ്ക്കാൻ വേറെ ആരും ഇതുവരെയുണ്ടായിട്ടില്ല: കലാ രഞ്ജിനി

ആദ്യം അച്ഛൻ പിന്നെ അനിയൻ, ചിറ്റപ്പൻ, മിനി മോൾ ( കൽപ്പന) അതെല്ലാം നഷ്ടങ്ങളാണ്. മിനി മോളുടെ മരണം എല്ലാവരുടെയും നഷ്ടമാണ്. അവളുടെ കഴിവിന് അനുസരിച്ചിട്ടുള്ള അംഗീകാരങ്ങൽ കിട്ടിയിട്ടില്ലെങ്കിലും അവൾക്ക് പകരം വെയ്ക്കാൻ വേറെ ആരും ഇതുവരെയുണ്ടായിട്ടില്ലന്ന് സഹോദരിയും നടിയുമായ കലാരഞ്ജിനി. അതൊന്നും ഒരിക്കലും മറക്കാൻ കഴിയില്ല. അപ്പോഴൊക്കെ സഹപ്രവർത്തകർ ഞങ്ങളെ ചേർത്ത് പിടിച്ചിരുന്നു. അതൊരു ആശ്വാസമായിരുന്നു. ദിലീപ് നായകനായ കൊച്ചി രാജാവിൽ അഭിനയിക്കുമ്പോഴാണ് ഞങ്ങളുടെ ചിറ്റപ്പൻ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലായത്. ഇത് കേട്ട ഉടനെ ദിലീപും മുരളിച്ചേട്ടനും ഞാനും അഭിനയിക്കാനുള്ള സീനുകൾ എല്ലാം വേഗം തീർത്തു. ആശുപത്രിയിലേക്ക് പോകാൻ ഞാൻ ഇറങ്ങിയപ്പോൾ എന്‍റെ പ്രതിഫലം മുഴുവനായി ദിലീപ് വാങ്ങിത്തന്നു. എന്നിട്ട് പറഞ്ഞു ചേച്ചി വേറൊന്നും ഇപ്പോൾ നോക്കേണ്ട, ആദ്യം ആശുപത്രി കാര്യങ്ങൾ നോക്കൂവെന്ന്, അതൊരിക്കലും മറക്കില്ല എന്ന് കലാരഞ്ജിനി പറഞ്ഞു.

Read More

ആദ്യ ദിവസം ധരിച്ചത് ഒരു വെള്ള ഷര്‍ട്ട് മാത്രമാണ്: പാന്‍റ്സ് ഉണ്ടായിരുന്നില്ല; പൂനം ബജ്‌വ

ഉത്തരേന്ത്യയില്‍ നിന്നെത്തി തെന്നിന്ത്യന്‍ സിനിമയിൽ മിന്നും താരമായി മാറിയ നടിയാണ് പൂനം ബജ്‌വ. മലയാളത്തിലടക്കം നിരവധി തെന്നിന്ത്യൻ ഹിറ്റ് സിനിമകളില്‍ നായികയായി അഭിനയിച്ചിട്ടുണ്ട് പൂനം. ഇടക്കാലത്ത് സിനിമയില്‍ നിന്ന് ഇടവേളയെടുത്തിരുന്ന പൂനം ബജ്‌വ തിരികെ വരുന്നത് നാല് വര്‍ഷത്തിന് ശേഷമാണ്. ജയം രവി നായകനായ റോമിയോ ആൻഡ് ജൂലിയറ്റ് എന്ന ചിത്രത്തിലൂടെയായിരുന്നു പൂനത്തിന്‍റെ തിരിച്ചുവരവ്. രണ്ടാം വരവിലും കൈയടി നേടാൻ പൂനം ബജ്‌വയ്ക്ക് സാധിച്ചു. റോമിയോ ആൻഡ് ജൂലിയറ്റില്‍ സഹനടിയായാണു പൂനം അഭിനയിച്ചത്. മുന്‍നിര നായികയായി തിളങ്ങിയിട്ടുള്ള പൂനം പക്ഷെ ഈ ചുവടുമാറ്റത്തില്‍ ഒട്ടും നിരാശപ്പെട്ടിരുന്നില്ല. തന്നെ അടയാളപ്പെടുത്താന്‍ സാധിക്കുന്ന കഥാപാത്രം എന്നതായിരുന്നു നോക്കിയതെന്നാണ് പൂനം പറഞ്ഞിട്ടുള്ളത്. സത്യത്തില്‍ സ്ഥിരം ഗ്ലാമര്‍ വേഷങ്ങള്‍ ചെയ്തു മടുത്തിരുന്നു പൂനം. എന്നാല്‍ സെറ്റിലെ ആദ്യത്തെ ദിവസം പൂനം ബജ്‌വയ്ക്ക് മോശം അനുഭവമായിരുന്നു സമ്മാനിച്ചത്. ഇതേക്കുറിച്ച് മുമ്പ് ഒരിക്കല്‍ നല്‍കിയ അഭിമുഖത്തില്‍…

Read More

പ്രണവിന്‍റെ ആദ്യ തെലുങ്ക് ചിത്രത്തിൽ മോഹൻലാലും

  പ്രണവ് മോഹൻലാൽ തെലുങ്ക് സിനിമയിൽ അരങ്ങേറ്റം കുറിക്കുന്ന ചിത്രത്തിൽ പ്രധാന വേഷത്തിൽ മോഹൻലാൽ എത്തിയേക്കുമെന്നു റിപ്പോർട്ടുകൾ. കൊരട്ടല ശിവ സംവിധാനം ചെയ്യുന്ന ചിത്രം മൈത്രി മൂവി മേക്കേഴ്‌സിന്‍റെ ബാനറിൽ ആണ് നിർമിക്കുന്നത്. സിനിമയുടെ കഥയും തന്‍റെ കഥാപാത്രവും ഇഷ്ടപ്പെട്ട മോഹൻലാൽ സമ്മതം അറിയിച്ചതായാണ് വിവരം. കൊരട്ടല ശിവ സംവിധാനം ചെയ്ത ജനത ഗാരേജിൽ മോഹൻലാൽ മുന്പു പ്രധാന വേഷത്തിൽ എത്തിയിരുന്നു. മോഹൻലാലും പ്രണവും വീണ്ടും ഒരുമിക്കുന്നതിന്‍റെ ആവേശത്തിലാണ് ആരാധകർ. മോഹൻലാൽ നായകനായ ഒന്നാമൻ എന്ന ചിത്രത്തിൽ ബാലതാരമായി അഭിനയിച്ചാണ് പ്രണവിന്‍റെ സിനിമയിലേക്കുള്ള രംഗപ്രവേശം. സാഗർ ഏലിയാസ് ജാക്കി റീലോഡഡ്, ആദി, മരക്കാർ അറബിക്കടലിന്‍റെ സിംഹം എന്നീ ചിത്രങ്ങളിൽ മോഹൻലാലും പ്രണവും ഒരുമിച്ചിട്ടുണ്ട്. മോഹൻലാൽ സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന ബറോസ് എന്ന സിനിമയിലും പ്രണവ് ഉണ്ടാകുമെന്നാണ് വിവരം. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത വർഷങ്ങൾക്കുശേഷം എന്ന ചിത്രത്തിനുശേഷം…

Read More

ചോദ്യങ്ങളോട് ആർട്ടിസ്റ്റുകൾ പ്രതികരിക്കുന്നത് പരിഹാസരൂപേണയെന്ന് ഗൗതി നായർ

മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് ആർട്ടിസ്റ്റുകൾ പരിഹാസരൂപേണ പ്രതികരിക്കുന്ന നിരവധി അഭിമുഖങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. പ്രതികരണം ലഭിക്കുമെന്ന പ്രതീക്ഷയിൽ മാധ്യമങ്ങൾ അവരുടെ ജോലിയാണ് ചെയ്യുന്നത്. ഇത്രയും അഹന്തയോടെ പെരുമാറാൻ ഇവിടെ ആർക്കും ഓസ്കാർ ലഭിച്ചിട്ടൊന്നും ഇല്ല. ഇവിടെ മാധ്യമങ്ങൾ നിരപരാധികളാണെന്ന് ഞാൻ പറയുന്നില്ല. അഭിമുഖങ്ങളിൽ ചോദിക്കുന്ന ചോദ്യങ്ങൾ ചിലപ്പോൾ അങ്ങേയറ്റം പ്രകോപനപരം ആയിരിക്കും. എങ്കിലും ഓരോരുത്തർക്കും അവർ ചോദിക്കാൻ തിരഞ്ഞെടുക്കുന്ന ചോദ്യങ്ങളും അവയോടുള്ള പ്രതികരണവും പരസ്പര ബഹുമാനത്തോടെയുള്ളതാകാൻ ശ്രമിക്കാം. മറ്റുള്ളവരെ ബഹുമാനിക്കാനും താഴ്മയോടെ പെരുമാറാനും പഠിക്കൂ.’‘ -ഗൗതമി നായർ

Read More