ഒരിക്കല്‍ കണ്ട സ്വപ്‌നമാണ് ഇപ്പോള്‍ എന്‍റെ ജീവിതമെന്ന് ഗ്രേസ് ആന്‍റണി

ഒരിക്കല്‍ കണ്ട സ്വപ്‌നമാണ് ഇപ്പോള്‍ എന്‍റെ ജീവിതം. ചെറുപ്പംമുതലേ ലക്ഷ്യം സിനിമാ നടിയാകുക എന്നതായിരുന്നു. എങ്ങനെ സിനിമയിലെത്തണമെന്നൊന്നും അറിയില്ലായിരുന്നു. സിനിമാ പശ്ചാത്തലങ്ങളൊന്നുമില്ലാത്ത ഇടത്തരം കുടുംബത്തിലാണ് ജനിച്ചത്. ഇത്തരമൊരാഗ്രഹം പറയുമ്പോള്‍ എല്ലാവര്‍ക്കും അത് നടക്കുമോ എന്ന് സംശയമായിരുന്നു. എങ്ങനെ സിനിമയില്‍ കയറുമെന്നും അത് നമുക്ക് പറ്റിയ മേഖലയാണോ എന്നുമെല്ലാം അച്ഛനും അമ്മയും അടക്കം പലരും സംശയം പ്രകടിപ്പിച്ചിരുന്നു. ഒരുപാടു പേർ കളിയാക്കിയിട്ടുണ്ട്. സിനിമ എന്നൊന്നും പറഞ്ഞ് വെറുതേ സമയം കളയണ്ട എന്നുപറഞ്ഞവരുണ്ട്. പക്ഷേ, അവസാനം ഞാന്‍ സ്വപ്‌നം നേടിയെടുത്തു.”

Read More

മലയാളത്തിലെ ഏറ്റവും വലിയ മാസീവ് വയലൻസ് ചിത്രം വരുന്നു

ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സ്, ഉണ്ണി മുകുന്ദൻ ഫിലിംസ് എന്നീ ബാനറുകളിൽ ഷെരീഫ് മുഹമ്മദ് നിർമിച്ച്, ഉണ്ണി മുകുന്ദനെ നായകനാക്കി ഹനീഫ് അദെനി സംവിധാനം ചെയ്യുന്ന മാർക്കോയുടെ സെക്കൻഡ് ലുക്ക് പോസ്റ്റർ ഉണ്ണി മുകുന്ദന്‍റെ പിറന്നാൾ സ്പെഷലായി പുറത്തിറങ്ങി. മലയാളത്തിലെ ഏറ്റവും വലിയ മാസീവ് വയലൻസ് ചിത്രം എന്ന ലേബലോടെയാണ് ചിത്രം എത്തുന്നത്. പ്രമുഖ ആക്ഷൻ കോറിയോഗ്രാഫർ കലൈ കിംഗ്സൺ ആക്ഷൻ ഡയറക്ടറായ ചിത്രം 30 കോടി ബഡ്ജറ്റിൽ ഫുൾ പാക്കഡ്‌ ആക്ഷൻ ത്രില്ലറായാണ് ഒരുങ്ങുന്നത്. കെജിഎഫ്, സലാർ എന്നീ ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ സംഗീത സംവിധായകൻ രവി ബസ്രൂർ സംഗീതം പകരുന്ന ആദ്യ മലയാള സിനിമ എന്ന സവിശേഷതയും ചിത്രത്തിനുണ്ട്. സിദ്ദീഖ്, ജഗദീഷ്, ആൻസൺ പോൾ, കബീർ ദുഹാൻസിംഗ് (ടർബോ ഫെയിം), അഭിമന്യു തിലകൻ, മാത്യു വർഗീസ്, അർജുൻ നന്ദകുമാർ, ബീറ്റോ ഡേവിസ്, ദിനേശ് പ്രഭാകർ, ശ്രീജിത്ത് രവി, ലിഷോയ്,…

Read More

അത്ഭുത ദ്വീപിലെ ഇട്ടുണ്ണാൻ എന്ന ചമയക്കാരൻ കൂട്ടുകാരൻ ഇന്നും അദ്ഭുതമായി മനസിൽ നിറഞ്ഞു നിൽക്കുന്നു, ഒപ്പം ആ ചിരിയും: സാജൻ സാഗരയെ ഓർത്ത് ഗിന്നസ് പക്രു

പ്രിയപ്പെട്ട സാജൻ സാഗര, മിമിക്രി വേദികളിലൂടെയും ടിവി പരിപാടികളിലൂടെയും പ്രേക്ഷകർക്ക് സുപരിചിതനായ സാജൻ. 2005-ൽ പുറത്തിറങ്ങിയ വിനയൻ സാർ സംവിധാനം ചെയ്ത അദ്ഭുതദ്വീപിലൂടെയാണ് ഏറെ ജനപ്രീതി യുള്ള നടനാകുന്നത്. ഒരു സ്റ്റേജ് ഷോയുടെ റിഹേഴ്‌സലിനിടെ വീണ് പരുക്കേറ്റ സാജൻ സാഗര 2005 സെപ്റ്റംബർ 19-ന് തന്‍റെ ഇരുപത്തിയൊൻപതാം വയസിൽ ഈ ലോകത്തോട് വിട പറഞ്ഞു. അത്ഭുത ദ്വീപിലെ ഇട്ടുണ്ണാൻ എന്ന ചമയക്കാരൻ കൂട്ടുകാരൻ ഇന്നും അദ്ഭുതമായി മനസിൽ നിറഞ്ഞു നിൽക്കുന്നു….ഒപ്പം ആ ചിരിയും… സാജൻ സാഗര അന്തരിച്ചിട്ട് 16 വർഷം തികയുകയാണ്. 2005 ഏപ്രിൽ ഒന്നിന് അത്ഭുതദ്വീപ് റിലീസ് ചെയ്തതോടെ ആരും ശ്രദ്ധിക്കാതെ അവഗണിച്ചു പോന്നിരുന്ന ഒരു ചെറിയ വിഭാഗം മനുഷ്യർ പെട്ടെന്നു നമ്മുടെ സമൂഹത്തിൽ സെലബ്രിറ്റികളും താരങ്ങളുമായി മാറുകയായിരുന്നു എന്ന്  ഗിന്നസ് പക്രു പറഞ്ഞു.

Read More

പുതുമുഖങ്ങളായ ലിമലും സിതാര വിജയനും കേന്ദ്ര കഥാപാത്രങ്ങളാക്കി കൂൺ: 27ന് തിയറ്ററുകളിലേക്ക്

ഗോൾഡൻ ട്രംപെറ്റ് എന്‍റർടെയ്ൻമെന്‍റ്സിന്‍റെ ബാനറിൽ അനിൽകുമാർ നമ്പ്യാർ നിർമിച്ച് പ്രശാന്ത് ബി. മോളിക്കൽ സംവിധാനം ചെയ്യുന്ന കൂൺ 27ന് തിയറ്ററുകളിലേക്ക്. പുതുമുഖങ്ങളായ ലിമൽ, സിതാര വിജയൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് കൂൺ. യാരാ ജെസ്ലിൻ, മെറിസ, അഞ്ചന, ഗിരിധർ കൃഷ്ണ, അനിൽ നമ്പ്യാർ, സുനിൽ സി പി , ചിത്രാ പ്രശാന്ത് എന്നിവരെ കൂടാതെ അന്തരിച്ച നായിക ലക്ഷ്മിക സജീവൻ അവസാനമായി അഭിനയിച്ച ചിത്രം കൂടിയാണിത്. തിരക്കഥ-അമൽ മോഹൻ, ചായാഗ്രഹണം- ടോജോ തോമസ്. പ്രൊജക്റ്റ്‌ കോർഡിനേറ്റർ -കെ.ജെ ഫിലിപ്പ്. കാസ്റ്റിംഗ് ഡയറക്ടർ- ജോൺ ടി ജോർജ്. പ്രോജക്ട് ഡിസൈനർ-വിഷ്ണു ശിവ പ്രദീപ്. ടെക്നിക്കൽ കൺസൽന്‍റ് -നിധിൻ മോളിക്കൽ. സംഗീതം, പശ്ചാത്തല സംഗീതം- അജിത് മാത്യു, വരികൾ റ്റിറ്റോ പി തങ്കച്ചൻ. ഗായകർ ഗൗരി ലക്ഷ്മി, യാസിൻ നിസാർ,നക്ഷത്ര സന്തോഷ്‌, അഫീദ് ഷാ. പ്രമോ സോങ്…

Read More

സൂപ്പർ ലുക്കില്‍ പേളി മാണി: ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

അഭിനേത്രി അവതാരക, മോട്ടീവേഷണല്‍ സ്പീക്കര്‍ എന്നീ നിലകളില്‍ ആരാധകരുടെ പ്രിയപ്പെട്ട താരമാണ് പേളി മാണി. സൗത്ത് ഇന്ത്യന്‍ ഇന്‍റര്‍നാഷണല്‍ അവാര്‍ഡിനു വേണ്ടിയുള്ള തന്‍റെ സ്‌റ്റൈലന്‍ ലുക്കാണ് ഇന്‍സ്റ്റഗ്രാം പേജിലൂടെ ഇപ്പോൾ പേളി പങ്കുവെച്ചിരിക്കുന്നത്. കൊച്ചിയിലെ ഒരു ബോട്ടിക്കിന്‍റെ സ്പാര്‍ക്ലിംഗ് ഗൗണാണ് താരം അണിഞ്ഞിരിക്കുന്നത്. ഒരു ഗ്യാലക്‌സിയുടെ മുഴുവന്‍ തിളക്കവും കാണാനുണ്ടെല്ലോ എന്നാണ് ലുക്കിനെ കുറിച്ച് ആരാധകര്‍ പറയുന്നത്. നിങ്ങളുടെ തന്നെ തിളക്കമാകുക എന്ന ക്യാപ്ഷനോടെയണ് താരം ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്.

Read More

ഋഷഭ് പന്ത്-ഉർവശി റൗട്ടേല പ്രണയ വാർത്ത: കരിയറിനെയും ജീവിതത്തെയും ബാധിക്കുന്നുണ്ടെന്നുണ്ടെന്ന് താരം

ബോളിവുഡിലെ മിന്നുംതാരമാണ് ഉര്‍വശി റൗട്ടേല. തെന്നിന്ത്യന്‍ സിനിമയിലും ഉർവശി സാന്നിധ്യം അറിയിച്ചിട്ടുണ്ട്. 2013 ല്‍ പുറത്തിറങ്ങിയ സിംഗ് സാബിലൂടെയാണ് ഉര്‍വശിയുടെ ഓണ്‍ സ്‌ക്രീന്‍ എന്‍ട്രി. സോഷ്യല്‍ മീഡിയയിലേയും സജീവ സാന്നിധ്യമാണ് ഉര്‍വശി. സൗന്ദര്യ മത്സരങ്ങളിലൂടെയാണ് താരം സിനിമയിലേക്ക് എത്തുന്നത്. തന്‍റെ ഓഫ് സ്‌ക്രീന്‍ ജീവിതത്തിലൂടേയും ഉര്‍വശി വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്. ക്രിക്കറ്റ് താരം ഋഷഭ് പന്തും ഉര്‍വശിയും പ്രണയത്തിലാണെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പല അഭിമുഖങ്ങളിലും പന്തിനെക്കുറിച്ച് പരോക്ഷമായ പ്രതികരണങ്ങള്‍ നടത്തിയിട്ടുണ്ട് ഉര്‍വശി. സോഷ്യല്‍ മീഡിയയില്‍ ഇത് വലിയ ചര്‍ച്ചകള്‍ക്കു തുടക്കമിടുകയും ചെയ്തു. ഇപ്പോഴിതാ ഒരു ദേശീയമാധ്യമിത്തു നല്‍കിയ അഭിമുഖത്തില്‍ ഗോസിപ്പുകളോടു പ്രതികരിച്ചിരിക്കുകയാണ് ഉര്‍വശി. പ്രചരിക്കുന്നത് വ്യാജ വാര്‍ത്തയാണെന്നും അത് തന്‍റെ കരിയറിനെയും ജീവിതത്തെയും ബാധിക്കുന്നുണ്ടെന്നുമാണ് ഉര്‍വശി പറയുന്നത്. എന്നെ നിരന്തരമായി ഋഷഭ് പന്തുമായി ബന്ധപ്പെടുത്തുന്ന ഗോസിപ്പുകൾ കാരണം ഞാന്‍ പറയുകയാണ്, ഈ മീമുകള്‍ എല്ലാം വ്യാജ വാര്‍ത്തയെ…

Read More

ഉരുൾപൊട്ടലിന്‍റെ പശ്ചാത്തലത്തിൽ ഉരുൾ

ഉരുൾപൊട്ടൽ ദുരന്തം ലോക മനഃസാക്ഷിയെ മുഴുവൻ കണ്ണീരിലാഴ്ത്തി. ഇതാ ഉരുൾപൊട്ടൽ ദുരന്തവുമായി ബന്ധപ്പെട്ട ആദ്യചിത്രം അണിയറയിൽ ഒരുങ്ങുന്നു. ഉരുൾ എന്ന് പേരിട്ട ഈ സിനിമയുടെ ചിത്രീകരണം ഇടുക്കി, കോടനാട്, മലയാറ്റൂർ എന്നിവിടങ്ങളിലായി പുരോഗമിക്കുന്നു. ബിൽഡിംഗ് ഡിസൈനേഴ്സിന്‍റെ ബാനറിൽ നിർമിക്കുന്ന ചിത്രം മമ്മി സെഞ്ച്വറി സംവിധാനം ചെയ്യുന്നു. കാമറ – ഷെട്ടി മണി, ആർട്ട് – അരവിന്ദ് അക്ഷയ്, സൗണ്ട്ഡിസൈനിംഗ്-ബെർലിൻ മൂലമ്പിള്ളി, ആർ.ആർ – ജോയ് മാധവ്, ഡി.ഐ-അലക്സ് വർഗീസ്, മേക്കപ്പ് – വിജയൻ കേച്ചേരി, വസ്ത്രാലങ്കാരം – ദേവകുമാർ, അസോസിയേറ്റ് ഡയറക്ടർ – അർജുൻ ദേവരാജ്, ലക്ഷ്മണൻ, പ്രൊഡക്ഷൻ മാനേജേഴ്സ് – കരീം, വെൽസ് കോടനാട്, പി.ആർ.ഒ- അയ്മനം സാജൻ, ബോബൻ ആലുമ്മൂടൻ, റഫീക് ചോക്ളി, ടീന മ്പാടിയ, അപർണ ഷിബിൻ, സാജു തലക്കോട്, എലികുളം ജയകുമാർ, ഉണ്ണി എസ് നായർ, സജീവൻ,ജോസ് ദേവസ്യ, വെൽസ്കൊച്ചുണ്ണി പെരുമ്പാവൂർ,…

Read More

ഓർമയായി കവിയൂർ പൊന്നമ്മ; ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം

മലയാള സിനിമയുടെ അമ്മമുഖം കവിയൂർ പൊന്നമ്മയ്ക്ക് വിടചൊല്ലി നാട്. ആലുവയിലെ കരുമാലൂര്‍ ശ്രീപദം വീട്ടുവളപ്പിൽ ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം നടന്നു. പൊന്നമ്മയുടെ സഹോദരനാണ് ചിതയ്ക്ക് തീകൊളുത്തിയത്. കവിയൂർ പൊന്നമ്മയ്ക്ക് ആദാരഞ്ജലികൾ അർപ്പിച്ച് വീട്ടിലും പൊതുദർശനം നടന്ന കളമശേരി ടൗൺ ഹാളിലും എത്തിയത്. മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി എംപി, ദിലീപ്, മന്ത്രി പി. രാജീവ്, ഹൈബി ഈഡൻ എംപി, സിദ്ദീഖ്, മനോജ് കെ. ജയൻ, രഞ്ജി പണിക്കർ, ജയസൂര്യ, ബി.ഉണ്ണികൃഷ്ണൻ തുടങ്ങി സിനിമ -രാഷ്ട്രീയ സാംസ്കാരിക രംഗത്തുനിന്നും നിരവധിപേരാണ് കവിയൂർ പൊന്നമ്മയെ അവസാനമായി കാണാനെത്തിയത്. പത്തനംതിട്ട ജില്ലയിലെ കവിയൂരില്‍ 1945-ലാണ് പൊന്നമ്മ ജനിച്ചത്. ടി.പി. ദാമോദരന്‍, ഗൗരി എന്നിവരുടെ ഏഴ് മക്കളില്‍ മൂത്തകുട്ടിയായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങളും അർബുദവും മൂലം എറണാകുളം ലിസി ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് വെള്ളിയാഴ്ച വൈകിട്ടോടെയാണ് അന്ത്യം സംഭവിച്ചത്. ഗായികയായി കലാജീവിതമാരംഭിച്ച പൊന്നമ്മ നാടകത്തിലൂടെയാണ്…

Read More

എന്‍റെ ഇഷ്ടങ്ങള്‍ക്ക് ഞാന്‍ പ്രാധാന്യം നല്‍കാറുണ്ട്, എനിക്ക് കുടുംബത്തിന്‍റെയും പിന്തുണയുണ്ട്; മധുബാല

പുറത്തു നില്‍ക്കുമ്പോഴും സിനിമയിലെ മാറ്റങ്ങള്‍ ഞാന്‍ ശ്രദ്ധിച്ചിരുന്നു. അതുകൊണ്ടു തന്നെ സിനിമയിലേക്കു തിരികെ എത്തിയപ്പോള്‍ കാര്യമായ ആശങ്കകള്‍ ഒന്നുമുണ്ടായില്ല. പ്രേക്ഷകര്‍ എന്നെ സ്വീകരിക്കുമെന്ന് ഉറപ്പുണ്ടായിരുന്നു. അവരുടെ സ്‌നേഹമാണ് ബലം. വിവാഹത്തിനു ശേഷമാണ് സിനിമയില്‍നിന്ന് ഞാന്‍ ഇടവേള എടുക്കുന്നത്. കുട്ടികള്‍ ജനിച്ചതോടെ അവരുടെ കാര്യങ്ങളില്‍ മുഴകി. സിനിമ എന്‍റെ പാഷന്‍ ആയതിനാല്‍ ഒരിക്കലും അഭിനയം നിര്‍ത്തരുതെന്ന് ദൃഢപ്രതിജ്ഞ ചെയ്തിരുന്നു. എന്‍റെ ഇഷ്ടങ്ങള്‍ക്ക് ഞാന്‍ പ്രാധാന്യം നല്‍കാറുണ്ട്. പലര്‍ക്കും അതിനു സാധിക്കാറില്ല. എനിക്ക് കുടുംബത്തിന്‍റെയും പിന്തുണയുണ്ട്. അതും പ്രധാനപ്പെട്ട കാര്യമാണ്. -മധുബാല

Read More

ധനുഷ് വീണ്ടും സംവിധായകനാകുന്നു

രായൻ എന്ന ചിത്രത്തിന്‍റെ വിജയത്തിന് ശേഷം ധനുഷ് വീണ്ടും സംവിധായകന്‍റെ കുപ്പായമണിയുന്നു. ഇഡ്ഡലി കടൈ എന്ന പുതിയ ചിത്രത്തിന്‍റെ അനൗൺസ്മെന്‍റ് പോസ്റ്റർ ധനുഷ് തന്നെയാണ് പുറത്തുവിട്ടത്. ചിത്രത്തിൽ ധനുഷ് തന്നെയാണ് പ്രധാനവേഷത്തിൽ എത്തുന്നതും. ധനുഷിന്‍റെ കരിയറിലെ 52-ാം ചിത്രമാണിത്. ഡൗൺ പിക്ചേഴ്സിന്‍റെ ബാനറിൽ ആകാശ് ഭാസ്കരനും ധനുഷും ചേർന്നാണ് ഇഡ്ഡലി കടൈ നിർമിക്കുന്നത്. ഡൗൺ പിക്ചേഴ്സിന്‍റെ ആദ്യ നിർമാണസംരംഭം കൂടിയാണിത്. ജി.വി. പ്രകാശ് കുമാറാണ് സംഗീതം. ചിത്രത്തിലെ മറ്റ് താരങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. നിത്യ മേനൻ, അരുൺ വിജയ്, അശോക് സെൽവൻ എന്നിവർ ചിത്രത്തിലുണ്ടാകുമെന്ന് റിപ്പോർട്ടുകളുണ്ട്. ധനുഷിന്‍റെ നാലാമത്തെ സംവിധാന സംരംഭമാണിത്. പാ പാണ്ടി , രായൻ, നിലാവ്ക്ക് എൻ മേൽ എന്നടി കോപം എന്നീ ചിത്രങ്ങളാണ് ധനുഷ് ഇതിന് മുൻപ് സംവിധാനം ചെയ്തിരിക്കുന്നത്. നിലാവ്ക്ക് എൻ മേൽ എന്നടി കോപം അടുത്തുതന്നെ തിയറ്ററുകളിലെത്തും. മലയാളിതാരങ്ങളായ മാത്യു…

Read More