നിങ്ങൾ നിര്‍ദേശിച്ച ചികിത്സാരീതി ഫലം കാണാതെ, ആരുടെയെങ്കിലും മരണകാരണമാവുകയാണെങ്കിൽ നിങ്ങള്‍ ഉത്തരവാദിത്വം ഏറ്റെടുക്കുമോ? സാമന്തയ്‌ക്കെതിരേ ജ്വാലാ ഗുട്ട

വൈറല്‍ അണുബാധയെ ചെറുക്കാന്‍ ഹൈഡ്രജന്‍ പെറോക്‌സൈഡ് ഉപയോഗിച്ച് നെബുലൈസ് ചെയ്താല്‍ മതിയെന്ന നടി സാമന്തയുടെ പോസ്റ്റ് ഏറെ വിമർശനങ്ങൾക്ക് കാരണമായിരുന്നു. ഡോക്ടർമാരടക്കം നിരവധി പേരാണ് സാമന്തയ്ക്കെതിരേ രംഗത്തെത്തിയത്. ഇപ്പോഴിതാ സാമന്തയെ വിമർശിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടന്‍ വിഷ്ണു വിശാലിന്‍റെ ഭാര്യയും ബാഡ്മിന്‍റണ്‍ താരവുമായ ജ്വാലാ ഗുട്ട. തന്നെ പിന്തുടരുന്ന ധാരാളം ആളുകൾക്ക് മരുന്ന് നിർദേശിക്കുന്ന സെലിബ്രിറ്റിയോടുള്ള എന്‍റെ ഒരേയൊരു ചോദ്യം, സഹായിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് എനിക്ക് മനസിലായി. പക്ഷെ, നിങ്ങൾ നിര്‍ദേശിച്ച ചികിത്സാരീതി ഫലം കാണാതെ, ആരുടെയെങ്കിലും മരണ കാരണമാവുകയാണെങ്കിലോ? നിങ്ങള്‍ ഉത്തരവാദിത്വം ഏറ്റെടുക്കുമോ? നിങ്ങള്‍ ടാഗ് ചെയ്ത ഡോക്ടര്‍ ഉത്തരവാദിത്വം ഏറ്റെടുക്കുമോ?- എന്നാണ് ജ്വാല ഗുട്ട ചോദിച്ചത്. അണുബാധ ചികിത്സിക്കാന്‍ ഹൈഡ്രജന്‍ പെറോക്‌സൈഡ് ഉപയോഗിച്ച് നെബുലൈസ് ചെയ്താല്‍ മതിയെന്ന സാമന്തയുടെ വാദത്തെ വിമര്‍ശിച്ച് ഡോ. സിറിയക് എബി ഫിലിപ്‌സും രംഗത്തെത്തിയിരുന്നു. അശാസ്ത്രീയവും അപകടകരവുമായ രീതിയെയാണ് സാമന്ത പ്രോത്സാഹിപ്പിക്കുന്നതെന്നും താരത്തെ…

Read More

മമ്മൂക്ക സ്‌കിറ്റ് കഴിഞ്ഞ് അഭിനന്ദിച്ചു, അതിൽ കൂടുതൽ എന്ത് വേണം; പോറ്റിയായി മേക്കപ്പിട്ടത് മമ്മൂക്കയുടെ മേക്കപ്പ് മാന്‍; സൈബർ അറ്റാക്ക് കാര്യമായി എടുക്കുന്നില്ല; ടിനി ടോം

‘ഭ്രമയുഗം’ സ്പൂഫ് കണ്ട് മമ്മൂട്ടി ബാക്ക് സ്റ്റേജിൽ നേരിട്ടെത്തി അഭിനന്ദിച്ചെന്ന് നടൻ ടിനി ടോം. തനിക്കെതിരായ സൈബര്‍ ആക്രമണം ഇന്നും ഇന്നലെയും തുടങ്ങിയതല്ല. ഞാനിപ്പോള്‍ അതൊന്നും ശ്രദ്ധിക്കാന്‍ പോകാറില്ല. ഒരു കണക്കിന് ഇത്തരം ചര്‍ച്ചകളും കാര്യങ്ങളുമൊക്കെ ഉണ്ടാകുന്നത് തനിക്ക് നല്ലതാണെന്ന് ടിനി പറഞ്ഞു. വേദിയില്‍ അവതരിപ്പിച്ച സ്‌കിറ്റിന് മികച്ച പ്രതികരണമാണ് സദസില്‍നിന്നു ലഭിച്ചത്. എന്നിട്ടും എന്തുകൊണ്ടാണ് അതിനെതിരേ ഇത്തരത്തിലൊരു വിമര്‍ശനം എന്ന് അറിയില്ല. ഒരുപക്ഷെ സുരേഷ് ഗോപിക്കൊപ്പം ഞാന്‍ നില്‍ക്കുന്നത് കൊണ്ടായിരിക്കും. അദ്ദേഹം ചെയ്യുന്ന നല്ല കാര്യങ്ങളെക്കുറിച്ച് ഞാന്‍ സംസാരിച്ചിരുന്നു. അത് ഇഷ്ടപ്പെടാത്ത ആളുകളായിരിക്കും ഇതിനൊക്കെ പിന്നില്‍. മമ്മൂക്ക അനശ്വരമാക്കിയ ഭ്രമയുഗത്തി സ്പൂഫാണ് ഞാന്‍ ചെയ്തത്. അദ്ദേഹം ചെയ്ത് വച്ചതിന്‍റെ അടുത്തെങ്ങും എത്തുന്നത് പോലെ എനിക്ക് ചെയ്യാൻ സാധിക്കില്ല. പക്ഷെ ആ സ്‌കിറ്റ് കഴിഞ്ഞതിന് പിന്നാലെ മമ്മൂക്ക ബാക്ക് സ്റ്റേജിലെത്തി എന്നെ അഭിനന്ദിച്ചു. അദ്ദേഹം തരുന്ന പിന്തുണയൊക്കെ…

Read More

ക്യൂട്ട് ലുക്കില്‍ ഭാമ; ചിത്രങ്ങളേറ്റെടുത്ത് ആരാധകർ

നിവേദ്യം എന്ന ചിത്രത്തിലൂടെ അഭിനയ ലോകത്തേക്ക് എത്തിയ താരമാണ് ഭാമ. സിനിമയില്‍ സജീവമായിരിക്കെ വിവാഹത്തോടെ ഭാമ അഭിനയത്തില്‍നിന്ന് ചെറിയ ഇടവേള എടുത്തിരുന്നു താരം. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയിലൂടെ പുതിയ ക്യൂട്ട് ചിത്രങ്ങള്‍ പങ്കിടുകയാണ് താരം. 2020ല്‍ വിവാഹിതയായ താരം പിന്നീട് വെള്ളിത്തിരയില്‍നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു. അടുത്തിടെയായി സോഷ്യല്‍ മീഡിയയില്‍ സജീവമാണ് ഭാമ. യുവത്വം തുളുമ്പുന്ന ചിത്രങ്ങളില്‍ താരത്തിന് ഏഴഴകാണ്. പതിവ് പോലെ താരത്തിന്‍റെ ചിത്രങ്ങള്‍ ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍.

Read More

സമാന്തയെ തുറുങ്കിലടയ്ക്കണമെന്ന് ഡോക്ടര്‍; വിമർശനം സെലിബ്രിറ്റി ആയതിനാലെന്നു സാമന്ത

തനിക്കെതിരേയുള്ള ഡോക്ടറുടെ വിമര്‍ശനത്തിന് മറുപടിയുമായി സാമന്ത. വൈറല്‍ അണുബാധകളെ പ്രതിരോധിക്കാന്‍ ഹൈഡ്രജന്‍ പെറോക്സൈഡ് ഉപയോഗിച്ച് നെബുലൈസേഷന്‍ ചെയ്താല്‍ മതിയെന്ന സമാന്തയുടെ പോസ്റ്റ് വലിയ വിവാദമായിരുന്നു. ഇതിനെതിരെയുള്ള ഡോക്ടര്‍ സിറിയക് ഫിലിപ്സിന്‍റെ ട്വീറ്റ് വൈറലായിരുന്നു. ലിവര്‍ ഡോക്ടര്‍ എന്ന് അറിയപ്പെടുന്ന സിറിയക് സാമന്തയ്‌ക്കെതിരേ രൂക്ഷമായ ഭാഷയിലൂടെയാണ് വിമര്‍ശിച്ചത്. ഇതോടെ ഇക്കാര്യത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് സാമന്ത. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പിലൂടെയായിരുന്നു സാമന്തയുടെ പ്രതികരണം. നീണ്ടൊരു കുറിപ്പിലൂടെ താന്‍ തന്‍റെ അനുഭവത്തില്‍ നിന്നുമൊരു നിര്‍ദ്ദേശം മുന്നോട്ട് വയ്ക്കുക മാത്രമാണ് ചെയ്തതെന്നാണ് സാമന്ത പറയുന്നത്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഞാന്‍ വിവിധ തരം മരുന്നുകള്‍ കഴിക്കുന്നുണ്ട്. എന്നോട് നിര്‍ദേശിച്ചതെല്ലാം തന്നെ ഞാന്‍ പരീക്ഷിച്ചു. ഉയര്‍ന്ന ക്വാളിഫിക്കേഷനുള്ള പ്രൊഫഷണലുകളുടെ നിര്‍ദേശ പ്രകാരവും എന്നെ പോലൊരു സാധാരണ വ്യക്തിക്ക് സാധ്യമാകുന്ന സെല്‍ഫ് റിസര്‍ച്ചും അനുസരിച്ചായിരുന്നു എല്ലാം. മിക്ക ചികിത്സയും ചെലവേറിയതുമായിരുന്നു. ദീര്‍ഘനാളായിട്ടും പരമ്പരാഗത ചികിത്സാരീതികള്‍…

Read More

കുട്ടിയുടെ ആയുധ ബോധമൊന്നെനിക്ക് പരിശോധിക്കണം; ചിലപ്പോൾ വെടിയുണ്ടകളെ നേരിടേണ്ടി വരും; കോട്ടപ്പള്ളി പ്രഭാകരന്‍ 2.0; ശ്രദ്ധേയമായി ബിജിഎംഐയുടെ പരസ്യചിത്രം

കോട്ടപ്പള്ളി പ്രഭാകരന് ഇത്തവണ നിരാശനാകേണ്ടിവന്നില്ല, എതിരാളികളോട് തോളോടു തോള്‍ ചേര്‍ന്നുനിന്നു പോരാടാനും വെടിയുണ്ടകള്‍ക്ക് വിരിമാറി കാട്ടിക്കൊടുക്കാനും പ്രതിശ്രുത വധു തയാറാണ്. മലയാളികളെ മൂന്നു പതിറ്റാണ്ടിലേറെയായി കുടുകുടെച്ചിരിപ്പിച്ചുകൊണ്ടിരിക്കുന്ന ‘സന്ദേശം’ സിനിമയിലെ പെണ്ണുകാണലിന് ഒരു ന്യൂജന്‍ വേര്‍ഷന്‍ വരികയാണ് പ്രശസ്ത ഓണ്‍ലൈന്‍ മള്‍ട്ടിപ്ലയര്‍ ഗെയിം ആയ ബാറ്റില്‍ ഗ്രൗണ്ട്‌സ് മൊബൈല്‍ ഇന്ത്യയുടെ (ബിജിഎംഐ) മലയാളത്തിലെ ആദ്യ പരസ്യചിത്രത്തിലൂടെ. ഗെയിമിന്‍റെ ഫീച്ചേഴ്‌സുമായി ബന്ധപ്പെടുത്തി രസകരമായി അവതരിപ്പിക്കുന്ന പരസ്യചിത്രം സംവിധാനം ചെയ്തത് സന്ദേശത്തിന്‍റെ സംവിധായകന്‍ സത്യന്‍ അന്തിക്കാടിന്‍റെ മകനായ അനൂപ് സത്യനാണെങ്കില്‍ കോട്ടപ്പള്ളി 2.0 ആയി സ്ക്രീനിലെത്തുന്നത് സാക്ഷാല്‍ കോട്ടപ്പള്ളിയായി വേഷമിട്ട ശ്രീനിവാസന്‍റെ മകന്‍ ധ്യാന്‍ ആണ് എന്നതും പരസ്യചിത്രത്തിന് കൗതുകം വര്‍ധിപ്പിക്കുന്നു. സിനിമയില്‍ ഉപയോഗിച്ച അതേതരത്തിലുള്ള വസ്ത്രാലങ്കാരവും ലൊക്കേഷന്‍ സെറ്റിംഗുകളുമാണ് പരസ്യത്തിലും ഉപയോഗിച്ചിട്ടുള്ളത്. ഷോക്കേസിലെ ശില്‍പങ്ങള്‍ ഉള്‍പ്പെടെ സകലതും സ്ഥാനം മാറാതെ അവിടെത്തന്നെയുണ്ട്. സംഭാഷണങ്ങളില്‍ പാര്‍ട്ടിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കു പകരം ഗെയിമിംഗിലെ…

Read More

‘എന്‍റെ പേര് പെണ്ണ് എന്‍റെ വയസ് എട്ട്, സൂചികുത്താനിടമില്ലാത്ത ബസിലന്ന് എന്‍റെ പൊക്കിള്‍ തേടി വന്നവന്‍റെ പ്രായം 40’; മുറിവ് ഗാനം എന്‍റെ അനുഭവമാണ്; ഗായിക ഗൗരി ലക്ഷ്മി

മലയാളത്തിലെ പുതിയകാല ഗായികമാരില്‍ മുൻപന്തിയിൽ തന്നെ സ്ഥാനമുള്ള ഗായികയാണ് ഗൗരി ലക്ഷ്മി. സ്റ്റേജ് പെര്‍ഫോമര്‍ എന്ന തരത്തിലും ഗായിക എന്ന നിലയിലും യുവാക്കൾക്ക് ഹരമാണ് ഗൗരിയുടെ പാട്ടുകള്‍. ഇപ്പോഴിതാ ഗൗരി തന്‍റെ മുറിവ് എന്ന ആൽബത്തിലെ ആദ്യഭാഗം ആലപിക്കുന്ന വീഡിയോയാണ് വൈറലാകുന്നത്. ഇതിനു പിന്നാലെ വലിയ തോതിലുള്ള വിമര്‍ശനവും ട്രോളും ഗായികയെത്തേടിയെത്തി. മുറിവിലെ എന്‍റെ പേര് പെണ്ണ്! എന്‍റെ വയസ് എട്ട്, സൂചികുത്താനിടമില്ലാത്ത ബസിലന്ന് എന്‍റെ പൊക്കിള്‍ തേടി വന്നവന്‍റെ പ്രായം 40′. എന്ന് തുടങ്ങുന്ന വരികളാണ് വൈറലാകുന്നത്. എന്നാൽ തനിക്കെതിരേ വരുന്ന വിമർശനങ്ങളിൽ പ്രതികരിച്ചിരിക്കുകയാണ് ഇപ്പോൾ ഗൗരി. ” മുറിവ് എന്‍റെ പേഴ്സണല്‍ എക്സ്പീരിയന്‍സാണ്, അതില്‍ ആദ്യം പറയുന്ന എട്ടുവയസ് എന്‍റെ പേഴ്സണല്‍ എക്സ്പീരിയന്‍സാണ്, 22 വയസ് എന്‍റെ പേഴ്സണല്‍ എക്സ്പീരിയന്‍സാണ്. ഞാന്‍ അനുഭവിച്ചത് മാത്രമേ എഴുതിയിട്ടുള്ളൂ. അല്ലാതെ ഞാന്‍ വേറെ കഥ സങ്കല്‍പ്പിച്ച് എഴുതിയത്…

Read More

തമിഴകത്തെ മലയാളിത്തിളക്കം; ‘ആർകെ വെള്ളിമേഘം’ ജൂലൈ 12ന്

പൂർണമായും മലയാളി ടെക്നീഷ്യന്മാർ അണിനിരക്കുന്ന ആർകെ വെള്ളിമേഘം എന്ന തമിഴ് ചിത്രം ജൂലൈ 12ന് കേരളത്തിലും തമിഴ്നാട്ടിലുമായി പ്രേക്ഷകരുടെ മുന്നിലെത്തും. സൈനു ചാവക്കാടൻ സംവിധാനം ചെയ്യുന്ന ഈ ചിത്രം ചന്ദ്രസുധ ഫിലിംസിനുവേണ്ടി പി.ജി. രാമചന്ദ്രൻ നിർമിക്കുന്നു. സിനിമയ്ക്കുള്ളിലെ സിനിമാക്കഥ അവതരിപ്പിക്കുന്ന വെള്ളിമേഘം വ്യത്യസ്തമായൊരു സൈക്കോത്രില്ലർ ചിത്രമാണ്. തമിഴിൽ പുതിയൊരു അനുഭവമായിരിക്കും ഈ ചിത്രമെന്ന് അണിയറ പ്രവർത്തകർ പറയുന്നു. തമിഴിലെ സൂപ്പർ ഹിറ്റ് ചിത്രമായിരുന്ന സുബ്രഹ്മണ്യപുരം എന്ന ചിത്രത്തിലെ നായകന്മാരിൽ ഒരാളായിരുന്ന വിചിത്തിരൻ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. വിജയ് ഗൗരീഷ്, സനഫർഗാന എന്നിവർ നായികാനായകന്മാരായി എത്തുന്ന ചിത്രത്തിൽ, ആക്ഷൻ ക്യൂൻ സുമി സെൻ ശക്തമായ ആക്ഷൻ രംഗങ്ങളിലൂടെ പ്രേക്ഷകരെ കോരിത്തരിപ്പിക്കാൻ എത്തുന്നു. രൂപേഷ് വരൻ ബാബു, സുനിൽ അരവിന്ദ്, ആതിര മുരളി ,ലിമിയ, സ്നേഹചന്ദ്രൻ,ശ്രുതി കുഞ്ഞുമോൻ, ചാർമിള എന്നിവരാണ് മറ്റ് അഭിനേതാക്കൾ. കഥ -യധുകൃഷ്ണൻ, തിരക്കഥ, സംഭാഷണം-കോവൈ…

Read More

‘പെട്രോളിയം മന്ത്രിക്കൊപ്പം ഒരു ആകാശയാത്ര’; ജനങ്ങളോടുള്ള നിങ്ങളുടെ ഉത്തരവാദിത്തങ്ങൾ നിറവേറ്റാൻ കഴിയുമെന്ന് പ്രതീക്ഷിക്കുകയും പ്രാർഥിക്കുകയും ചെയ്യുന്നു; റഹ്മാൻ

കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപിക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് നടൻ റഹ്‌മാൻ. ചെന്നൈയിൽനിന്ന് കൊച്ചിയിലേക്കുള്ള വിമാനത്തിൽ കേന്ദ്ര പെട്രോളിയം പ്രകൃതി വാതക സഹമന്ത്രി സുരേഷ് ഗോപിക്കൊപ്പം സഞ്ചരിച്ചു. സിനിമയെക്കുറിച്ചും രാഷ്‌ട്രീയത്തെക്കുറിച്ചും വ്യക്തിജീവിതത്തെക്കുറിച്ചും സംസാരിച്ചു. കൂടുതൽ ഉത്തരവാദിത്തങ്ങളുള്ള പുതിയ ജോലി. ജനങ്ങളോടുള്ള നിങ്ങളുടെ ഉത്തരവാദിത്തങ്ങൾ നിറവേറ്റാൻ കഴിയുമെന്ന് പ്രതീക്ഷിക്കുകയും പ്രാർഥിക്കുകയും ചെയ്യുന്നു. നന്മ മാത്രം പ്രാർഥിക്കുന്നു. പ്രിയ സുഹൃത്തെ, ദൈവം അനുഗ്രഹിക്കട്ടെ, എന്ന കുറിപ്പോടെയാണ് റഹ്മാൻ ചിത്രങ്ങൾ പങ്കുവച്ചത്.

Read More

ഇതാണെന്‍റെ മാതൃഭാഷയായ കൊടവാ; മാതൃഭാഷയെക്കുറിച്ച് രശ്മിക മന്ദാന

ചുരുങ്ങിയ കാലംകൊണ്ട് തെന്നിന്ത്യൻ പ്രേക്ഷകരുടെ മനസിൽ ഇടംനേടിയ നടിയാണ് രശ്മിക മന്ദാന. പുതിയ ചിത്രങ്ങളുടെ തിരക്കുകൾക്കിടെ സ്വന്തം മാതൃഭാഷയെ പരിചയപ്പെടുത്തുന്ന ഒരു വീഡിയോ പങ്കുവച്ചിരിക്കുകയാണ് താരം. കർണാടകയിലെ കുടകിലെ കൊടവാ ടക്ക് ആണ് താൻ ജീവിതത്തിൽ ഇന്നുവരെ സംസാരിച്ചിട്ടുള്ളതെന്ന് അവർ പറഞ്ഞു. കുടകിലെ പരമ്പരാഗത വസ്ത്രമണിഞ്ഞുകൊണ്ടുള്ള ഇൻസ്റ്റാഗ്രാം റീലിലാണ് തന്‍റെ മാതൃഭാഷയേക്കുറിച്ച് രശ്മിക സംസാരിക്കുന്നത്. ഞാനെന്താണ് സംസാരിക്കുന്നതെന്നും ഏതുഭാഷയാണിതെന്നും നിരന്തരം ചോദിക്കുന്നവരോട്. ഇതാണെന്‍റെ മാതൃഭാഷയായ കൊടവാ. കുടകിലാണ് ഞാൻ ജനിച്ചതും വളർന്നതും. ഈ ഭാഷയാണ് ജീവിതത്തിലിതുവരെ സംസാരിച്ചുവരുന്നതും. അത്രയേറെ മനോഹരമായ ഭാഷയാണിത്. ഈ ഭാഷ അറിയാമെങ്കിൽ അല്ലെങ്കിൽ ഇതറിയുന്ന ഒരു സുഹൃത്ത് നിങ്ങൾക്കുണ്ടെങ്കിൽ മാത്രമേ കൊടവാ ഭാഷ നിങ്ങൾക്ക് മനസിലാവൂ – രശ്മിക വീഡിയോയിൽ പറഞ്ഞു. നിരവധി പേരാണ് വീഡിയോക്ക് പ്രതികരണവുമായെത്തിയത്. കൂട്ടത്തിൽ ചിലർ ഭാഷയേതെന്ന് തിരിച്ചറിഞ്ഞപ്പോൾ മറ്റുചിലർ ഒന്നും മനസിലായില്ലെന്ന് പറഞ്ഞു. കൂർഗ് ഭാഷയുടെ മനോഹാരിതയെക്കുറിച്ച്…

Read More

പ്രഭാസുമായി അടുപ്പത്തിലോ? അതോ പിആർ വർക്കോ?

പ്രഭാസിന്‍റെ പുതിയ സിനിമ കൽക്കി 2898 എഡിയാണ് സോഷ്യൽ മീഡിയയിലെ ഇപ്പോഴത്തെ സജീവ ചർച്ചാവിഷയം. മികച്ച പ്രതികരണമാണ് സിനിമയ്ക്ക് ലഭിക്കുന്നത്. അമിതാഭ് ബച്ചൻ, കമൽ ഹാസൻ, ദീപിക പദുകോൺ തുടങ്ങിയ വൻ താരനിര കൽക്കിയിൽ അണിനിരന്നിട്ടുണ്ട്. കരിയറിലെ ഏറ്റവും മോശം സമയത്തായിരുന്ന പ്രഭാസിന് കൽ‌ക്കിയുടെ വിജയം നൽകുന്ന ആശ്വാസം ചെറുതല്ല. കൽക്കിയിൽ പ്രഭാസിനൊപ്പം ബോളിവുഡ് നടി ദിഷ പഠാണിയും ഒരു ചെറിയ വേഷം ചെയ്തിരുന്നു. റോക്സി എന്ന കഥാപാത്രത്തെയാണ് ദിഷ സിനിമയിൽ അവതരിപ്പിച്ചത്. ചെറുതെങ്കിലും പ്രാധാന്യമുള്ള കഥാപാത്രമാണ് ദിഷയ്ക്ക് ലഭിച്ചത്. ഇപ്പോഴിതാ കൽക്കി റിലീസ് ചെയ്തതിന് പിന്നാലെ ദിഷയുടെ കൈയിൽ കാണുന്ന പുതിയ ടാറ്റൂവാണ് ആരാധക ശ്രദ്ധ നേടുന്നത്. പിഡി എന്ന രണ്ടക്ഷരങ്ങളാണ് ദിഷയുടെ പുതിയ ടാറ്റൂ. ടാറ്റൂവിന് പിന്നിലെ രഹസ്യമെന്തെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് നടിയുടെ ആരാധകർ. പ്രഭാസിനെയാണ് ഈ രണ്ടക്ഷരം കൊണ്ട് സൂചിപ്പിക്കുന്നതെന്ന് ആരാധകർ ചോദിക്കുന്നു.…

Read More