‘എന്‍റെ ചുണ്ട് പൊട്ടിയത് കാണിച്ചു കൊടുത്തതാണ്, തെറ്റിദ്ധരിക്കണ്ട’: വീഡിയോ ലീക്ക് ആയതിൽ വിശദീകരണവുമായി രേണു സുധി

ഇൻസ്റ്റഗ്രാം സബ്സ്ക്രിപ്ഷൻ വീഡിയോ ലീക്ക് ആയതിനു പിന്നാലെ വിശദീകരണവുമായി രേണു സുധി. താൻ ലൈവ് പോയ വീഡിയോ ആണ് ആരോ സ്ക്രീൻഷോട്ട് എടുത്ത് പ്രചരിപ്പിക്കുന്നതെന്നും വ്യക്തിപരമായി ആർക്കും അയച്ചു കൊടുത്ത വീഡിയോ അല്ല ഇതെന്നും രേണു സുധി വെളിപ്പെടുത്തി. ‘‘രേണു സുധിയുടെ വീഡിയോ ലീക്ക് ആയെന്ന് പറഞ്ഞ് ഒരുത്തൻ ഇട്ടിട്ടുണ്ട്. ഇവനൊക്കെ സബ്ബിനകത്ത്(സബ്സ്ക്രിപ്ഷൻ) കയറിയിരുന്ന് ആസ്വദിച്ചിട്ടാണ് ഇതൊക്കെ പുറത്തുവിടുന്നത്. സത്യം പറഞ്ഞാൽ അതൊരു ലൈവ് ആയിരുന്നു. ഞാൻ ആർക്കും പഴ്സനലി ചാറ്റ് ചെയ്ത് വീഡിയോ അയച്ചു കൊടുത്തതല്ല ആരും തെറ്റിദ്ധരിക്കരുത്, ഞാൻ ഉച്ചയ്ക്ക് ലൈവ് പോയ വീഡിയോ ആണത്. ഒരുപാട് നാളായി ലൈവ് ചെയ്തിട്ട്, അതുകൊണ്ട് പോയതാണ്. ആ ലൈവ് പോയ വീഡിയോയാണ് ഇവന്മാര്‍ ആസ്വദിച്ചിട്ട്, സ്ക്രീൻഷോട്ട് എടുത്ത് പുറത്തുവിട്ടിരിക്കുന്നത്. അതേത് നാറികളാണെങ്കിലും, ഇതൊക്കെയാണോ നിന്‍റെ പരിപാടി. എന്‍റെ ചുണ്ട് നിങ്ങൾ നോക്ക്, ഇത് പൊട്ടിയിരിക്കുകയാണ്, അത്…

Read More

‘അതിരടി’ 14ന് തിയറ്ററുകളിൽ

ബേസിൽ ജോസഫ്, ടൊവിനോ തോമസ്, വിനീത് ശ്രീനിവാസൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന മൾട്ടി സ്റ്റാർ ചിത്രം “അതിരടി’ സെൻസറിംഗ് പൂർത്തിയാക്കി. ക്ലീൻ യു സർട്ടിഫിക്കറ്റ് ആണ് ചിത്രത്തിന് ലഭിച്ചത്. രണ്ടുമണിക്കൂർ 38 മിനിറ്റ് ആണ് ചിത്രത്തിന്‍റെ ദൈർഘ്യം എന്നാണ് റിപ്പോർട്ട്. ചിത്രം 14ന് ആഗോള റിലീസായി തിയറ്ററുകളിലെത്തും. ഒരു മാസ് കോമഡി കാമ്പസ് ആക്‌ഷൻ എന്‍റർടെയ്നർ ആയൊരുങ്ങുന്ന ചിത്രം നിർമിക്കുന്നത് ഡോ. അനന്തു എന്‍റർടെയ്ൻമെന്‍റ്സിന്‍റെ ബാനറിൽ ഡോ. അനന്തു എസും, ബേസിൽ ജോസഫ് എന്‍റർടെയ്ൻമെന്‍റ്സിന്‍റെ ബാനറിൽ ബേസിൽ ജോസഫും ചേർന്നാണ്. നവാഗതനായ അരുൺ അനിരുദ്ധൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സംവിധായകനും ഛായാഗ്രാഹകനുമായ സമീർ താഹിറും ടൊവിനോ തോമസും ആണ് ചിത്രത്തിന്‍റെ കോ-പ്രൊഡ്യൂസർമാർ. അതീവ രസകരമായ കാന്പസ് പശ്‌ചാത്തത്തിലാണ് ചിത്രം കഥ പറയുന്നത്. സാംകുട്ടി എന്ന സ്റ്റൈലിഷ് കോളജ് വിദ്യാർഥി കഥാപാത്രമായാണ് ബേസിൽ ജോസഫ് ഈ…

Read More

‘ചിരഞ്ജീവി സാർ നേരിൽ കാണണമെന്ന് പറഞ്ഞു, ഉടന്‍ തന്നെ ഫ്ലൈറ്റ് കയറി അദ്ദേഹത്തിന്‍റെ വീട്ടിലെത്തി’: തരുൺ മൂർത്തി

തെലുങ്ക് സിനിമാലോകത്തെ ഇതിഹാസം മെഗാസ്റ്റാർ ചിരഞ്ജീവിയെ നേരിൽ കണ്ടതിന്‍റെ സന്തോഷത്തിലാണ് സംവിധായകൻ തരുൺ മൂർത്തി. ചിരഞ്ജീവിക്കൊപ്പമുള്ള ചിത്രത്തിനൊപ്പം സോഷ്യൽ മീഡിയയിൽ തരുൺ ഒരു കുറിപ്പ് കൂടി പങ്കുവച്ചു. ഇത് “തുടരും’ സിനിമയുടെ റീമേക്കുമായി ബന്ധപ്പെട്ട ഒന്നല്ല. ചിരഞ്ജീവി സാറിന് എന്നെ നേരിട്ട് കാണണമെന്ന് പറഞ്ഞ് അദ്ദേഹത്തിന്‍റെ ടീമില്‍ നിന്ന് എനിക്ക് ഒരു കോള്‍ വന്നു. ഞാന്‍ ഉടന്‍ തന്നെ ഫ്ലൈറ്റ് കയറി അദ്ദേഹത്തിന്‍റെ വീട്ടിലെത്തി അദ്ദേഹത്തെ കണ്ടു. സിനിമയെക്കുറിച്ചും വ്യക്തിജീവിതത്തെക്കുറിച്ചും ഞങ്ങള്‍ ഒരുപാട് സംസാരിച്ചു. എന്‍റെ സിനിമകളിലെ ഓരോ സീക്വന്‍സുകളെക്കുറിച്ചും അദ്ദേഹം വിശദമായി സംസാരിച്ചു. സത്യത്തില്‍ ഞാന്‍ അദ്ഭുതപ്പെട്ടുപോയി. എല്ലാ കാലത്തെയും ആ സൂപ്പര്‍സ്റ്റാര്‍ ഇന്നും ഒരു കൊച്ചുകുട്ടിയുടെ ആവേശത്തോടെയാണ് സിനിമകളെ സമീപിക്കുന്നതും കാണുന്നതും. അതെ, അതാണ് അദ്ദേഹത്തെ ഇത്രയും സവിശേഷനാക്കുന്നത്. ജീവിതം ഇതുവരെ മാജിക്കല്‍ ആണ്. ചിലപ്പോള്‍ വളരെ ചെറിയ നിമിഷങ്ങളായിരിക്കും നിങ്ങളെ വലിയ സ്വപ്നങ്ങള്‍…

Read More

ആദ്യ മാതൃദിനം ആഘോഷമാക്കി കിയാര

അമ്മയായതിനു ശേഷമുളള ആദ്യത്തെ മാതൃദിനം ആഘോഷമാക്കി നടി കിയാര അദ്വാനി. ഭര്‍ത്താവും നടനുമായ സിദ്ധാര്‍ഥ് മല്‍ഹോത്രയുടെ സര്‍പ്രൈസ് പാചകവും മകള്‍ സരായയുടെ സാന്നിധ്യവുമാണ് കിയാരയുടെ ദിനം അവിസ്മരണീയമാക്കിയത്. ആഘോഷത്തിന്‍റെ ചിത്രങ്ങളും വീഡിയോയും കിയാര സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്. പ്രഭാതഭക്ഷണത്തിന് കിയാരയ്ക്കായി സിദ്ധാര്‍ഥ് ചോക്ലേറ്റ് പാന്‍കേക്കുകള്‍ തയാറാക്കി. പാന്‍ കേക്കില്‍ MOM എന്ന് മനോഹരമമായി എഴുതിയ ചിത്രവും സിദ്ധാര്‍ഥിന്‍റെ പാചക നൈപുണ്യവും ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകുകയാണ്. ആഘോഷങ്ങളില്‍ ഏറ്റവും ശ്രദ്ധേയമായത് കുഞ്ഞ് സരായ അണിഞ്ഞ ടി ഷര്‍ട്ടിലെ വാചകങ്ങളാണ്. ഇത് എന്‍റെ അമ്മയുടെ ആദ്യ മാതൃദിനമാണ്. (പിഎസ് ഞാന്‍ തന്നെയാണ് അമ്മയുടെ സമ്മാനം) എന്ന കുറിപ്പുളള ടി ഷര്‍ട്ട് അണിഞ്ഞ സയാരയുടെ ചിത്രവും ആരാധകരുടെ മനം കവര്‍ന്നു. അമ്മ ജെനീവീവ് അദ്വാനിക്കൊപ്പമുള്ള ചിത്രങ്ങളും കുടുംബാംഗങ്ങള്‍ക്കൊപ്പം കേക്ക് മുറിക്കുന്ന വീഡിയോയും താരം പോസ്റ്റ് ചെയ്തിട്ടുണ്ട്. തന്‍റെ ആദ്യ മാതൃദിനം ഇത്രയും സ്‌പെഷലാക്കിയതിന്…

Read More

തിരക്കിനിടയിൽ അല്പനേരം 15ന് തിയറ്ററുകളിൽ

തിരക്കിനിടയിൽ അല്പനേരം എന്ന ചിത്രം 15ന് തിയറ്ററുകളിലെത്തുന്നു. ചിത്രത്തിന്‍റെ രചന, സംവിധാനം ജയൻ ആനിക്കാട് നിർവഹിക്കുന്നു. ആഡ്സ് പ്രൊഡക്ഷൻ ഹൗസ് ആൻഡ് നിലാവ് ക്രിയേഷൻസിന്‍റെ ബാനറിൽ ടോൺസ് അലക്സ്‌, രവി പട്ടാമ്പി എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രമാണിത്. ഒരേ പ്രദേശത്ത് താമസിക്കുന്ന നാല് കുടുംബങ്ങൾ. ജീവിതത്തിലെ വ്യത്യസ്ത അനുഭവങ്ങളിൽ മുന്നോട്ടുപോകുന്ന ടീനേജ് പ്രായത്തിലേക്ക് എത്തുന്ന ഒരേ സ്കൂളിൽ പഠിക്കുന്ന കുട്ടികൾ.അവരുടെ കഥയാണ് ചിത്രം പറയുന്നത്. എത്ര തിരക്കുണ്ടെങ്കിലും മാതാപിതാക്കൾ അല്പസമയം കുട്ടികളോടൊപ്പം ചിലവഴിക്കണം എന്ന ശക്തമായ താക്കീതു സമൂഹത്തിനു നൽകുന്ന ചിത്രമാണിത്. നിരഞ്ജൻ, നവൻലാൽ, അനിരുധ് ,ശിവാനി എന്നീ പുതുമുഖങ്ങളായ ടീനേജ് അഭിനേതാക്കളോടൊപ്പം അജിത് കൂത്താട്ടുകുളം, സുനിൽരാജ്, സിറിൽ, പ്രദീപ്‌ നെയ്യാറ്റിൻകര, ആശാരാജ്, മുരളി കുട്ടമ്പുഴ, ശ്രീകണ്ഠൻ മാരാരിക്കുളം, നിത്യ എ. മേനോൻ, ദേവിക എന്നിവരും അഭിനയിക്കുന്നു. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- ഷാജി, ഡിഒപി, എഡിറ്റിംഗ്- ടോൺസ് അലക്സ്,…

Read More

വണ്ണം കൂടി, 22കാരിയുടെ അമ്മയാകാന്‍ വിളിച്ചു! ഉണ്ടായിരുന്ന കോൺഫിഡൻസ് കൂടി പോയി; മെലിയാനുള്ള കാരണം വെളിപ്പെടുത്ത് ജ്യോതികൃഷ്ണ

കുറച്ചു നാളുകളായി സോഷ്യല്‍മീഡിയയില്‍ അത്ര ആക്ടീവല്ല നടി ജ്യോതി കൃഷ്ണ. കുറേ ചോദ്യങ്ങള്‍ വന്നതോടെയാണ് ഇടവേളയ്ക്കു പിന്നിലെ കാരണത്തെക്കുറിച്ച് തുറന്നുപറഞ്ഞു താരം രംഗത്തുവന്നത്. എന്താണ്, എവിടെയാണ്, ഒരറിവും ഇല്ലല്ലോ, പോസ്‌റ്റൊന്നും ഇല്ലല്ലോ എന്നൊക്കെ കുറച്ചുപേര്‍ എന്നോട് ചോദിച്ചിരുന്നു. അതെ, കാര്യമായിട്ടൊന്നുമുണ്ടായിരുന്നില്ല കുറച്ച് ദിവസങ്ങളായിട്ട്. അതിന്‍റെ കാരണമെന്താണെന്നു ചോദിച്ചാല്‍ വൃത്തികെട്ട കോംപ്ലക്‌സാണെന്നു പറയാം. വേറൊന്നുമല്ല, അടുത്തിടെ ഭയങ്കരമായി വണ്ണം കൂടി. കംപ്ലീറ്റ് കോണ്‍ഫിഡന്‍സും പോയി. ഒരു ഒന്നൊന്നര കൂടലായിപ്പോയി. ‌ കഴിഞ്ഞ ഡിസംബറില്‍ ഒരു മാസം യൂറോപ്പ് ട്രിപ്പിലായിരുന്നു. തിരിച്ച് വന്നപ്പോഴാണ് നാല് കിലോ കൂടിയെന്ന സത്യം മനസിലാക്കിയത്. വെയ്‌റ്റൊക്കെ കുറയ്ക്കാം. വലിയ ബുദ്ധിമുട്ടൊന്നുമില്ലല്ലോ എന്നായിരുന്നു ഓര്‍ത്തത്. അതിനിടയിലാണ് റമദാന്‍ വരുന്നത്. വെറൈറ്റി സ്‌നാക്‌സൊക്കെ കിട്ടുന്ന സമയമായത് കൊണ്ട് കുഴപ്പമില്ല. കുറച്ചൂടെ കഴിഞ്ഞ് തടി കുറയ്ക്കാന്‍ നോക്കാം എന്ന് വിചാരിച്ചു. അങ്ങനെ റമദാന്‍ പകുതിയായപ്പോഴാണ് യുദ്ധം വന്നത്. നമുക്ക്…

Read More

ഇർഫാൻ ഖാന്‍റെ മകൻ ബബിൽ ഖാൻ മലയാളത്തിൽ അരങ്ങേറ്റം കുറിക്കുന്നു; നായികമാരായി അപർണ്ണാ ബാലമുരളിയും ആത്മീയയും

ബാബു ജനാർദ്ദനൻ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ അന്തരിച്ച ബോളിവുഡ് നടൻ ഇർഫാൻ ഖാന്‍റെ മകൻ ബബിൻ ലാൽ നായകനായെത്തുന്നു. അനിൽകുമാർ ശിവദാസ് നിർമിക്കുന്ന ചിത്രത്തിന്‍റെ പൂജയും ടൈറ്റിൽ ലോഞ്ചും മെയ് ഒമ്പത് ശനിയാഴ്ച്ച കൊച്ചിയിൽ നടക്കും. തൊണ്ണൂറുകളിൽ കേരളത്തിലേക്കു കുടിയേറിത്തുടങ്ങിയഭായിമാർ പിന്നീട് വലിയതോതിൽ കേരളത്തിലെത്തി. ഇതര സംസ്ഥാന തൊഴിലാളികൾ എന്നു വിളിച്ചു വരുന്ന ഇവർ ഇന്ന് നമ്മുടെ നാടിന്‍റെ നിർണായകമായ ഭാഗമാണ്. ഇവരുടെ ജീവിതത്തെ കേന്ദ്രീകരിച്ചാണ് ഈ ചിത്രത്തിന്‍റെ അവതരണം. ഇവർക്കിടയിലെ നാലു സുഹൃത്തുക്കളുടെ രസകരവും ഒപ്പം ജീവിതഗന്ധിയായ മുഹൂർത്തങ്ങളിലൂടെ ക്ലീൻ എന്‍റർടെയ്‌നറായി അവതിപ്പിക്കുന്നത്. അപർണ്ണാ ബാലമുരളിയും ആത്മീയയുമാണ് നായികാനിരയിലുള്ളത്. ദീപക് പറമ്പോൾ, ജഗദീഷ്, സുധീർ കരമന, ജോണി ആന്‍റണി, ദിനേശ് പ്രഭാകർ, ഉണ്ണിരാജാ, ജയശങ്കർ, എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. മെയ് പത്തൊമ്പതിന് ജാർ ഖന്ധിലെ സിലിഗുരിയിൽ ചിത്രീകരണമാരംഭിക്കുന്ന ഈ ചിത്രത്തിന്‍റെ ചിത്രീകരണം…

Read More

‘അതൊരു ഗ്ലാമി റോളായിരുന്നു, ചെയ്യാനും ആഗ്രഹിച്ചിരുന്നു, സെലക്‌ഷൻ കിട്ടിയത് അനിഖയ്ക്ക്, അതിൽ വിഷമം തോന്നി’! നഷ്ടമായ റോളിനെക്കുറിച്ച് എസ്തർ

ബാലതാരമായി മലയാള സിനിമയിലെത്തിയ താരമാണ് എസ്തർ അനിൽ. ദൃശ്യം സീരിസിന്‍റെ ഭാഗമായതോടെയാണ് എസ്തർ കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത്. സീരിസിന്‍റെ മൂന്നാം ഭാഗം തിയറ്റർ റിലീസിന് തയാറെടുക്കുകയാണ്. സിനിമയുടെ പ്രമോഷൻ പ്രോഗ്രാമുകളിൽ സജീവമായി എസ്തറുമുണ്ട്. ഇതുവരെയുള്ള സിനിമ അനുഭവങ്ങൾ പങ്കുവെയ്ക്കുന്നതിന് ഇടയിലാണ് ഭാസ്കർ ദി റാസ്ക്കൽ സിനിമയുടെ ഓഡീഷനിൽ പങ്കെടുത്തപ്പോഴുണ്ടായ അനുഭവവും താരം വെളിപ്പെടുത്തിയത്. ‌ ഭാസ്കർ ദി റാസ്ക്കൽ സിനിമയുടെ ഓഡീഷനിൽ ‍ഞാനും പങ്കെടുത്തിരുന്നു. എന്നെ മാറ്റിയതല്ല. ഓഡീഷനിൽ എനിക്ക് സെലക്‌ഷൻ കിട്ടിയില്ല. അന്ന് അതിൽ എനിക്ക് വിഷമമുണ്ടായിരുന്നു. കാരണം അതുവരെ ഞാൻ ചെയ്ത കഥാപാത്രങ്ങളെല്ലാം നാടൻ ടച്ചുള്ളവയായിരുന്നു. പക്ഷേ, ഭാസ്കർ ദി റാസ്ക്കലിലേക്ക് ഗ്ലാം റോളായതുകൊണ്ടാണ് അത് ചെയ്യാൻ ആഗ്രഹിച്ചിരുന്നു. മാത്രമല്ല മമ്മൂട്ടി അങ്കിളും നയൻതാരയുമൊക്കെയാണല്ലോ നായകനും നായികയും. അനിഖയാണ് ആ റോൾ പിന്നീട് ചെയ്തത്. അനിഖയാണ് ആ റോളിന് ബെസ്റ്റും ചേരുന്നതും. നയൻതാരയുടെ അതേ ഫേസ്കട്ടുമാണല്ലോ…

Read More

പോൾസന്‍റെ ‘വരവ്’ ജൂൺ 12ന്

ജോജു ജോർജിന്‍റെ മാസ് ആക്‌ഷൻ ചിത്രം വരവ് ജൂൺ 12ന് തിയറ്ററുകളിൽ എത്തും. ചിത്രത്തിന്‍റേതായി പുറത്തിറങ്ങിയ ടീസറും ട്രെയ്‌ലറും ജോജു ജോർജിന്‍റെ പോൾസൺ എന്ന കഥാപാത്രത്തിന്‍റെ വരവിന്‍റെ കാത്തിരിപ്പിന് ആക്കം കൂട്ടുന്നവയായിരുന്നു. കിടിലൻ ഡയലോഗുകളും മാസ് ആക്‌ഷൻ രംഗങ്ങളും കൊണ്ട് പ്രേക്ഷകരെ വിസ്മയിപ്പിക്കുന്ന ചിത്രമായിരിക്കും വരവ്.ജോജു ജോർജ്-ഷാജി കൈലാസ് കോമ്പിനേഷൻ ആദ്യമായാണ് മലയാള സിനിമയിൽ. ആക്ഷൻ സിനിമകളുടെ രാജാവായ ഷാജി കൈലാസും, അഭിനയ വിസ്മയമായി മാറിക്കൊണ്ടിരിക്കുന്ന ജോജു ജോർജും ഒന്നിക്കുമ്പോൾ ചിത്രത്തിന്‍റെ വരവുപോലെതന്നെ ഇവരുടെ വരവും ആകാംക്ഷ വർധിപ്പിക്കുകയാണ്. ബിഗ് ബജറ്റിൽ 98 ദിവസങ്ങൾ എടുത്ത് ചിത്രീകരണം പൂർത്തിയാക്കിയ വരവ് ഹൈറേഞ്ച് പശ്ചാത്തലത്തിൽ പ്ലാന്‍റർമാർക്കിടയിലെ കുടിപ്പകയും അതിജീവനവുമാണ് പ്രമേയമാക്കുന്നത്. ഷാജി കൈലാസിന്‍റെ ഹിറ്റ് ചിത്രങ്ങളായ ചിന്താമണി കൊലക്കേസ്, റെഡ് ചില്ലീസ് എന്നിവയ്ക്ക് രചന നിർവ്വഹിച്ച എ.കെ. സാജൻ തന്നെയാണ് ഈ ചിത്രത്തിനും തിരക്കഥയൊരുക്കുന്നത്. ഓൾഗാ പ്രൊഡക്ഷൻസിന്‍റെ ബാനറിൽ…

Read More

‘പേട്രിയറ്റ്’ ചിത്രത്തിന് പ്രശംസകളുമായി തമിഴ് നടൻ പാർഥിപൻ

മഹേഷ് നാരായണ‍ൻ സംവിധാനം ചെയ്ത് മോഹൻലാലും മമ്മൂട്ടിയും കേന്ദ്ര കഥാപാത്രങ്ങളായെത്തിയ ചിത്രത്തെ പ്രശംസിച്ച് തമി‍ഴ് നടൻ പാർഥിപൻ. സമൂഹമാധ്യമത്തിൽ പങ്കുവെച്ച പോസ്റ്റിൽ ചിത്രത്തിന്‍റെ ടെക്നിക്കൽ വശത്തെക്കുറിച്ചും താരങ്ങളുടെ അഭിനയത്തെക്കുറിച്ചും അദ്ദേഹം പുകഴ്ത്തി പറഞ്ഞു. ‘എനിക്ക് ചുറ്റുമുള്ള താരങ്ങളാണ് ഇതിൽ അഭിനയിച്ചിരിക്കുന്നത്. പ്രേക്ഷകനായി മാറിയത് ഞാൻ തന്നെയാണ്. മോഹൻലാലും മമ്മൂട്ടിയും താരങ്ങളായല്ല വന്നത്. അവർ ഒരു അനുഭവമായിട്ടാണ് എത്തിയത്.’ പാർഥിപൻ എ‍ഴുതി. മമ്മൂട്ടി, മോഹൻലാൽ, കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ എന്നിവരുടെ അഭിനയത്തെക്കുറിച്ചും അദ്ദേഹം പ്രശംസിച്ചു. ‘ചിത്രത്തിലുള്ളവർ അഭിനയിക്കുകയല്ല, ജീവിക്കുകയായിരുന്നു’. അദ്ദേഹം പറഞ്ഞു. അന്തർദേശീയ നിലവാരത്തിലാണ് ചിത്രം നിർമിച്ചിരിക്കുന്നതെന്നും ഇത് മലയാള ചിത്രമല്ല. മലയാള ഭാഷ ചിത്രമെന്ന പേരിൽ അവർ ഇംഗ്ലീഷ് ചിത്രമെടുത്ത് വെച്ചിരിക്കുകയാണെന്നും പറഞ്ഞാണ് പാർഥിപൻ ചിത്രത്തെ പ്രശംസിക്കുന്നത്. പേട്രിയറ്റിന്‍റെ നിർമാതാക്കളെയും അദ്ദേഹം അഭിനന്ദിച്ചു. സംവിധായകൻ മഹേഷ് നാരായണനെയും അദ്ദേഹം പ്രശംസിച്ചു. വളരെയധികം പക്വതയോടെ ചിത്രത്തിലെ വിഷയത്തെ…

Read More