ഈ കൊച്ചി മുഴുവന്‍ കാടാണല്ലോ! ഇത് അതിരപ്പിളളിയാണ്; രശ്മികയെ തിരുത്തി മലയാളികള്‍

പുതിയ ചിത്രമായ മൈസയുടെ ഷൂട്ടുമായി ബന്ധപ്പെട്ട് കേരളത്തിലെത്തിയിരിക്കുകയാണ് നടി രശ്മിക മന്ദാന. ഇപ്പോഴിതാ കൊച്ചിയെപ്പറ്റി താരം പങ്കുവെച്ച പുതിയ പോസ്റ്റാണ് ശ്രദ്ധനേടുന്നത്. എന്നാല്‍ കൊച്ചി എന്ന് തെറ്റിദ്ധരിച്ച് അതിരപ്പിള്ളിയെ പറ്റിയായിരുന്നു രശ്മികയുടെ പോസ്റ്റ്. കൊച്ചിയില്‍ എന്തുമാത്രം കാടുകളാണ്. പ്രാണികളും വെള്ളച്ചാട്ടങ്ങളും ട്രെക്കിംഗും വര്‍ക്കൗട്ടുകളും മഴയും ഒക്കെയായിരുന്നു. ഓടിനടന്നുള്ള ചിത്രീകരണവും പുതിയ ആക്ഷന്‍ രംഗങ്ങള്‍ പഠിക്കുന്നതും അത് ചെയ്തുനോക്കുന്നതും ഒക്കെയായി കുറേ കാര്യങ്ങള്‍. ഇതിനിടയില്‍ കണങ്കാലിലും മുട്ടിലുമൊക്കെ ടേപ്പ് ഒട്ടിച്ചും, എന്‍റെ ഉയരത്തോടുള്ള പേടിയെ നേരിട്ടും – എല്ലാം നന്നായി നടക്കുമെന്ന് പ്രതീക്ഷിക്കുന്നു. എല്ലാ ആണ്‍കുട്ടികളോടും പെണ്‍കുട്ടികളോടുമായി പറയുകയാണ്, ഈ പരിസരത്തുകൂടി നടക്കുമ്പോള്‍ സൂക്ഷിക്കുക. ഉറങ്ങിപ്പോകാതിരിക്കാന്‍ ഉച്ചത്തിലുള്ള അലാറം വെച്ച് എഴുന്നേല്‍ക്കും… പിന്നെ കുറച്ച് പഴംപൊരിയും.. സത്യം പറഞ്ഞാല്‍ ഇഷ്ടം പോലെ പഴംപൊരി, ഇത്രയൊക്കെത്തന്നെയാണ് വിശേഷങ്ങള്‍ -രശ്മികയുടെ വാക്കുകള്‍. എന്നാല്‍ കാടും വെളളവും മഴയുമൊക്കെവച്ച് രശ്മിക കൊച്ചിയെന്നു കുറിച്ചത്…

Read More

‘എല്ലാവരും കൂടി കുഴിച്ചുമൂടാന്‍ നോക്കിയ ഒരുത്തന്‍, പദ്മനാഭന്‍റെ മണ്ണില്‍ ഇനി എന്‍റെ ശ്രീ പദ്മനാഭന്‍ വാഴും’: വി.ഡി. സതീശനെ വാഴ്ത്തി നടി റിനി ആന്‍ ജോര്‍ജ്

കൊച്ചി: വി. ഡി. സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചതിന് പിന്നാലെ സന്തോഷം പ്രകടിപ്പിച്ച് നടിയും മോഡലുമായ റിനി ആന്‍ ജോര്‍ജ്. എല്ലാവരും കൂടി കുഴിച്ചു മൂടാന്‍ നോക്കിയ ആള്‍ക്ക് വനവാസമല്ല ഇനി പട്ടാഭിഷേകമാണെന്ന് റിനി ആന്‍ ജോര്‍ജ് ഫേസ് ബുക്കില്‍ കുറിച്ചു. പദ്മനാഭന്‍റെ മണ്ണില്‍ ഇനി തന്‍റെ ശ്രീ പദ്മനാഭന്‍ വാഴുമെന്നും റിനി കുറിച്ചു. പാലക്കാട് എംഎല്‍എയായിരുന്ന രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ആദ്യമായി ആരോപണമുന്നയിച്ച വ്യക്തിയായിരുന്നു റിനി. റിനിയുടെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം ഇങ്ങനെ…‘നിങ്ങള്‍ എല്ലാവരും കൂടി കുഴിച്ചു മൂടാന്‍ നോക്കിയ ഒരുത്തന്‍ ഇല്ലേ. നിങ്ങള്‍ ഓരോ തവണ താഴ്ത്താന്‍ ശ്രമിച്ചപ്പോഴും ഉയര്‍ന്നു വന്ന ഒരുത്തന്‍. നിങ്ങള്‍ ഓരോ തവണ കെടുത്താന്‍ ശ്രമിച്ചപ്പോഴും ആളിക്കത്തിയ ഒരുത്തന്‍. വനവാസമല്ല ഇനി പട്ടാഭിഷേകം. പദ്മനാഭന്‍റെ മണ്ണില്‍ ഇനി എന്‍റെ ശ്രീ പദ്മനാഭന്‍ വാഴും’. തെരഞ്ഞെടുപ്പില്‍ യുഡിഎഫ് വന്‍ വിജയം നേടിയപ്പോഴും പ്രതികരണവുമായി റിനി…

Read More

മൂന്ന് വിവാഹം കഴിച്ചപ്പോൾ തനിക്ക് നഷ്ടപ്പെട്ടത്; ഒരൽപം ശ്രദ്ധിച്ചിരുന്നെങ്കിൽ പലതും നേടാമായിരുന്നെന്ന് മീരാ വാസുദേവൻ

നടി മീര വാസുദേവൻ, 2003ൽ മിലിന്ദ് സോമന്‍റെ നായികയായി റൂൾസ്: പ്യാർ കാ സൂപ്പർഹിറ്റ് ഫോർമുല’ എന്ന ഹിന്ദി ചിത്രത്തിലൂടെയാണ് ശ്രദ്ധേയയായത്. തുടർന്നുള്ള വർഷങ്ങളിൽ മലയാള സിനിമയിലാണ് തന്‍റെ സിനിമ ജീവിതം കെട്ടിപ്പടുത്തത്. തന്‍റെ മൂന്ന് പരാജയപ്പെട്ട വിവാഹങ്ങൾ കരിയറിൽ പൂർണ്ണമായ സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിൽ തടസമായെന്ന് താരം വെളിപ്പെടുത്തി. തന്നെ ഒരിക്കലും ഗൗരവമായി കാണാത്തവർക്കായി തന്‍റെ വിലപ്പെട്ട സമയം പാഴാക്കിയതിൽ 44കാരിയായ തന്മാത്ര താരം ഖേദം പ്രകടിപ്പിച്ചു. പരാജയപ്പെട്ട മൂന്ന് വിവാഹങ്ങളിലായി തന്‍റെ ജീവിതത്തിലെ 17 വർഷങ്ങൾ നഷ്ടപ്പെടുത്തിയെന്നും, ആ സമയം സിനിമയിലോ ഫിറ്റ്‌നസിലോ നല്ലൊരു സുഹൃദ്‌വലയം കെട്ടിപ്പടുക്കുന്നതിലോ ശ്രദ്ധിച്ചിരുന്നെങ്കിൽ ബുദ്ധിപൂർവ്വം പലതും നേടിയെടുക്കാമായിരുന്നുവെന്നും താരം പറഞ്ഞു. തന്‍റെ അച്ഛനും അമ്മയ്ക്കും സഹോദരിക്കുമൊപ്പം ചിലവഴിക്കേണ്ട സമയം തന്നെ ബഹുമാനിക്കാത്ത ആളുകൾക്കായി പാഴാക്കിയെന്നും അവർ കൂട്ടിച്ചേർത്തു. മീര തന്‍റെ മുമ്പും വിവാഹജീവിതത്തെക്കുറിച്ച് തുറന്നുപറഞ്ഞിട്ടുണ്ട്. തനിക്ക് തെറ്റുകൾ പറ്റിയിട്ടുണ്ടെന്നും അത്…

Read More

സഞ്ജയ് ലീല ബൻസാലി നിർമിക്കുന്ന ചിത്രത്തിൽ ധനുഷ് നായകനായെത്തുന്നു

നടൻ ധനുഷ് ബോളിവുഡ് ചലച്ചിത്രകാരൻ സഞ്ജയ് ലീല ബൻസാലി നിർമിക്കുന്ന ചിത്രത്തിൽ നായകനായെത്തുന്നു. ബൻസാലി പ്രൊഡക്ഷൻസിന്‍റെ ബാനറിൽ നിർമിക്കുന്ന ചിത്രം കാടിന്‍റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന പുരാണ ചിത്രം ആയിരിക്കും. ശിവകാർത്തികേയന്‍റെ ഹീറോ, കാർത്തിയുടെ സർദാർ എന്നീ ചിത്രങ്ങൾ ഒരുക്കിയ പി.എസ് മിത്രൻ ആണ് സംവിധാനം. മിത്രന്‍റെ ഹിന്ദിയിലെ അരങ്ങേറ്റം ആണ് ഈ ചിത്രം. ബൻസാലി ധനുഷുമായി ആദ്യമായി കൈകോർക്കുന്നു എന്നതാണ് ചിത്രത്തിന്‍റെ മറ്റൊരു പ്രത്യേകത. പാൻ ഇന്ത്യൻ സിനിമാറ്റിക് സംരംഭമായി ഒരുങ്ങുന്ന ചിത്രത്തിൽ വൻ താരനിരയുണ്ട്. സഞ്ജയ് ലീല ബൻസാലിയും ധനുഷും കൈകോർക്കുന്നതിനാൽ ചിത്രത്തിന് പ്രതീക്ഷകൾ ഏറെയാണ്. ഔദ്യോഗിക പ്രഖ്യാപനത്തിന് കാത്തുനിൽക്കുകയാണ് സിനിമാലോകം.അതേസമയം ധനുഷും കൃതി സനോണും സംവിധായകൻ ആനന്ദ് എൽ. റായ്‌യും വീണ്ടും ഒരുമിക്കുന്ന ചിത്രംകൂടിയാണിത്. തേരെ ഇഷ്‌ക് മേം എന്ന ചിത്രത്തിനുശേഷം ഇവർ ഒന്നിക്കുന്ന ചിത്രവും പ്രണയ സിനിമയാണ്. ധനുഷ് വീണ്ടും ബോളിവുഡിൽ എത്തുന്നു…

Read More

ഞാൻ മദ്യത്തിന് അടിമയായിരുന്നില്ല, അത് ദുരുപയോഗം ചെയ്തിട്ടുമില്ല, പക്ഷേ മദ്യപിക്കുമായിരുന്നു – ജാൻവി കപൂർ

മദ്യാപാനം തന്നെയും തന്‍റെ ജീവിതത്തെയും എങ്ങനെ മാറ്റിമറിച്ചുവെന്നും തനിക്ക് മദ്യത്തോട് ആസക്തി ഉണ്ടായിരുന്നുവെന്നും വെളിപ്പെടുത്തി ബോളിവുഡ് താരം ജാൻവി കപൂർ. ഞാൻ മദ്യത്തിന് അടിമയായിരുന്നു എന്നോ അത് ദുരുപയോഗം ചെയ്തിരുന്നു എന്നോ പറയില്ല, പക്ഷേ ഇടയ്ക്കിടെ തനിക്ക് മദ്യപിക്കുന്ന ശീലമുണ്ടായിരുന്നു എന്ന് ജാൻവി കപൂർ വ്യക്തമാക്കുന്നു. എന്‍റെ ജീവിതത്തിലെ വളരെ വേദനാജനകമായ ഒരു അനുഭവത്തിന് ശേഷമായിരുന്നു ഇത്. എനിക്ക് എങ്ങനെയെങ്കിലും ഒന്ന് മദ്യപിക്കണം എന്ന് തോന്നുന്ന അവസ്ഥയായിരുന്നു അന്ന്,”മദ്യപാനം ശരീരത്തിലുണ്ടാക്കുന്ന മാറ്റങ്ങൾ തനിക്ക് ഇഷ്ടപ്പെട്ടില്ല. “രാവിലെ ഉറക്കമുണരുമ്പോൾ ഉണ്ടാകുന്ന ആ ഹാങ്ങോവർ എന്നെ അസ്വസ്ഥമാക്കിയിരുന്നു. അന്ന് എനിക്ക് എന്നിൽ നിന്ന് തന്നെ ഒരു പ്രത്യേക മണം അനുഭവപ്പെടുമായിരുന്നു. എന്‍റെ ജീവിതത്തിൽ മദ്യാസക്തിയുമായി പൊരുതിയിരുന്ന ഒരാളിൽ നിന്ന് ലഭിച്ചിരുന്ന സുപരിചിതമായ മണമായിരുന്നു അത്. ആ മണം അനുഭവപ്പെടുമ്പോൾ തന്നെ ഇന്ന് നല്ലൊരു ദിവസമല്ലെന്ന് എനിക്ക് തോന്നുമായിരുന്നുവെന്ന് ഒരു പോഡ്‌കാസ്റ്റിൽ…

Read More

ജോർജുകുട്ടിയുടെ മൂന്നാം വരവ്: മനസ് തുറന്ന് മോഹൻലാൽ

ഇന്ത്യന്‍ സിനിമാ ലോകം ഒന്നടങ്കം കാത്തിരിക്കുന്ന സിനിമയായ ദൃശ്യം 3 ഈ മാസം 21 ന് തിയേറ്ററുകളിലെത്തുകയാണ്. അതും മലയാളത്തിന്‍റെ മഹാനടന്‍ മോഹന്‍ലാലിന്‍റെ പിറന്നാള്‍ ദിനത്തില്‍. സംവിധായകന്‍ ജീത്തു ജോസഫ് ആദ്യ രണ്ട് ഭാഗങ്ങളും സസ്‌പെന്‍സിന്‍റെ മുള്‍മുനയില്‍ നിര്‍ത്തിച്ചതിനാല്‍ മൂന്നാം ഭാഗത്തിലും പ്രേക്ഷകര്‍ക്ക് പ്രതീക്ഷകളേറെയാണ്. നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമെത്തുന്ന മൂന്നാം ഭാഗം ആശിര്‍വാദ് സിനിമാസ്, പനോരമ സ്റ്റുഡിയോസ്, പെന്‍ സ്റ്റുഡിയോസ് എന്നിവയുടെ ബാനറില്‍ ആന്‍റണി പെരുമ്പാവൂരാണ് നിര്‍മിക്കുന്നത്. മീന, അന്‍സിബ ഹസന്‍, എസ്തര്‍ അനില്‍, മുരളി ഗോപി എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു. 13 വര്‍ഷത്തിനുശേഷം ജോര്‍ജുകുട്ടിയെന്ന അതേ കഥാപാത്രമായി എത്തുകയെന്ന അപൂര്‍വഭാഗ്യവും ഈ ചിത്രത്തിലൂടെ മലയാളികളുടെ സ്വന്തം ലാലേട്ടനുണ്ട്. ജോര്‍ജ്കുട്ടി എന്ന കഥാപാത്രത്തെ അവിസ്മരണീയമാക്കിയ നടന്‍ മോഹന്‍ലാല്‍ മനസ് തുറക്കുന്നു… പ്രേക്ഷകര്‍ക്കുള്ള പിറന്നാള്‍ സമ്മാനമാണോ?ദൃശ്യം 3 പിറന്നാള്‍ സമ്മാനമാണെന്ന് ആളുകളൊക്കെ പറയുന്നു. സമ്മാനം കൊടുക്കുമ്പോള്‍…

Read More

ആന്‍റണി വർഗീസിന്‍റെ കാട്ടാളൻ മേയ് 28ന് തിയറ്ററുകളിൽ

ആന്‍റണി വർഗീസിനെ നായകനാക്കി പോൾ ജോർജ് സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡചിത്രം കാട്ടാളന്‍ മേയ് 28-ന് തിയറ്ററുകളിലെത്തും. ക്യൂബ്സ് എന്‍റർടൈൻമെന്‍റ്സിന്‍റെ ബാനറിൽ ഷെരീഫ് മുഹമ്മദാണ് ചിത്രം നിർമിക്കുന്നത്. മേയ് മാസമാണ് സിനിമയുടെ വേൾഡ് വൈഡ് റിലീസ്. പാൻ ഇൻഡ്യൻ ചിത്രമായി അവതരിപ്പിക്കുന്ന ഈ ചിത്രം നാൽപ്പത്തിയഞ്ചു കോടിയോളം രൂപയുടെ ബജറ്റിൽ ബ്രഹ്മാണ്ഡ ക്യാൻവാസിലാണ് അവതരണം. മാർക്കോയിൽ രവി ബ്രസൂർ എന്ന മാന്ത്രിക സംഗീത സംവിധായകനെ അവതരിപ്പിച്ച ക്യൂബ്സ് എന്‍റർടൈൻമെന്‍റ് ഇക്കുറി പ്രശസ്ത കന്നഡ സംഗീത സംവിധായകനായ അജനീഷ് ലോക്നാഥിനേയാണ് അവതരിപ്പിക്കുന്നത്. കാന്താര ചാപ്റ്റർ 2 വിനു ശേഷം അജനീഷ് സംഗീതമൊരുക്കുന്ന ചിത്രമെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. പൊന്നിയൻ സെൽവൻ ഒന്നാം ഭാഗം, ബാഹുബലി – 2, കൺ ക്ലൂഷൻ, ജവാൻ ബാഗി – 2,ഓംഗ്ബാക്ക് 2 തുടങ്ങിയ വമ്പൻ ചിത്രങ്ങൾക്കു ആക്ഷൻ ഒരുക്കിയ ആക്ഷൻ കോറിയോഗ്രാഫർ ലോകപ്രശസ്തനായ കൊച്ച…

Read More

‘സോഷ്യൽ സ്വാമി’… നാഗ സൈരന്ധ്രി ഇനി ബിഗ് സ്ക്രീനിൽ

നാഗ സൈരന്ധ്രിയെ കേന്ദ്രമാക്കി ഡോക്ടർ അഭിലാഷ് ബാബു സംവിധാനം ചെയ്യുന്ന “സോഷ്യൽ സ്വാമി’ എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ, എട്ടാമത് ഇൻഡിപെൻഡന്‍റ് ആൻഡ് എക്സ്പിരിമെന്‍റ്‌ ഫിലിം ഫെസ്റ്റിവൽ വേദിയിൽവച്ച് റിലീസ് ചെയ്തു. ഗുരു ദിവ്യ നാഗ സൈരന്ധ്രി ദേവിയെ കേന്ദ്രമാക്കിയുള്ള ഈ സിനിമ പോസ്റ്റർ തുടർന്ന് സോഷ്യൽ മീഡിയാകളിലും റിലീസായി. തിരുവനന്തപുരം ദ വീക്കെൻഡ് അക്കാദമിയയുടെ ബാനറിൽ ജനകീയ ധനസമാഹരണം ( Crowd funding) വഴിയാണ് ഈ സിനിമ നിർമ്മിക്കുന്നത്. സഹനിർമാണം-സേതു രാജൻ, ഛായാഗ്രഹണം-റിഷാക്, കാമറ അസിസ്റ്റന്‍റ്-ശ്യാം ശങ്കർ, എഡിറ്റിംഗ്-കൃഷ്ണ ഗോപൻ, ഹരി ഗീതാ സദാശിവൻ, റോബിൻ റോയ്, സൗണ്ട് ഡിസൈനർ-ജാക്സൺ ജോർജ്, ലൈവ് സൗണ്ട്, റെക്കോർഡിസ്റ്റ്-ശ്യാം ശങ്കർ, പ്രോജക്ട് ഡിസൈനർ-ഷാജി എ ജോൺ,ഡിസൈൻസ്-ശരൺ മോഹൻ, ഇല്യൂസ്ട്രേഷൻസ്-സേതുലക്ഷ്മി പി.എസ്.,അനീഷ് സോണാലി, ഷമ്മി എൻ., ശരത് പ്രകാശ്, ആദർശ് എം.എസ്., സബ്ടൈറ്റിൽസ്-ദ വീക്കെൻഡ് അക്കാദമിയ തിരുവനന്തപുരം, ഹരി…

Read More

ഏഴുവര്‍ഷത്തെ മുറിപ്പാടുകള്‍… എല്ലാം വെച്ചുകെട്ടെന്ന് പറഞ്ഞു, ബോഡി ഷെയ്മിംഗിൽ സംഭവിച്ചത് ഇതാണ്: മനസ് തുറന്ന് അന്ന രാജൻ

ബോഡി ഷെയ്മിംഗിനും രോഗാവസ്ഥയ്ക്കും ഇടയിലെ തന്‍റെ അതിജീവനത്തെക്കുറിച്ച് അന്ന രേഷ്മ രാജൻ പങ്കുവച്ച കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. “അങ്കമാലി ഡയറീസി’ലൂടെ മലയാളികളുടെ മനസില്‍ ഇടംനേടിയ നായികയാണ് അന്ന‍. സിനിമയ്ക്കൊപ്പം സോഷ്യല്‍ മീഡിയയിലും സജീവമായ താരം, പൊതുപരിപാടികളിലും ഉദ്ഘാടന വേദികളിലും നിറസാന്നിദ്ധ്യമാണ്. സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ ബോഡി ഷെയ്മിംഗും അന്ന നേരിടേണ്ടി വന്നിരുന്നു. ഇപ്പോഴിതാ, അന്നയുടെ ഇന്‍സ്റ്റഗ്രാം കുറിപ്പാണ് ശ്രദ്ധ നേടുന്നത്. മനസിനെ സ്പര്‍ശിക്കുന്ന ഒരു വരിയാണ് താരം തന്‍റെ പുതിയ ചിത്രങ്ങളോടൊപ്പം പങ്കുവച്ചിരിക്കുന്നത്. “ഏഴുവര്‍ഷത്തെ മുറിപ്പാടുകള്‍ പേറുന്നുണ്ട്, എങ്കിലും അവ മനോഹരമായി ഉണങ്ങിക്കൊണ്ടിരിക്കുന്നു.’ തന്‍റെ ജീവിതത്തിലോ കരിയറിലോ കഴിഞ്ഞ ഏഴുവര്‍ഷങ്ങള്‍ നല്‍കിയ അനുഭവങ്ങളെയും അതില്‍ നിന്ന് താന്‍ നേടിയ കരുത്തിനെയും സൂചിപ്പിക്കുന്നതാണ് ഈ വാക്കുകള്‍. ജീവിതത്തിലെ പ്രതിസന്ധികളെ അതിജീവിച്ച് കൂടുതല്‍ കരുത്താര്‍ജിക്കുന്ന ഒരു വ്യക്തിയെയാണ് അന്നയുടെ വരികളില്‍ കാണാന്‍ സാധിക്കുന്നത്. കുറിപ്പിനൊപ്പം അന്ന പങ്കുവച്ച…

Read More

ശ്വേതയും കുക്കുവും നേര്‍ക്കുനേര്‍: അമ്മയില്‍ തൊഴില്‍ പീഡനമോ? അധികാര കേന്ദ്രങ്ങളില്‍ നീറിപ്പുകയുന്നത് എന്ത്?

കൊച്ചി: താരസംഘടനായ അമ്മയില്‍ അധികാര കേന്ദ്രങ്ങളിലെ അഭിപ്രായ ഭിന്നത രൂക്ഷമാകുന്നു. തൊഴില്‍ പീഡനം സംബന്ധിച്ച പരാതിയില്‍ പ്രസിഡന്‍റ് ശ്വേത മേനോനും ജനറല്‍ സെക്രട്ടറി കുക്കു പരമേശ്വരനും വരുദ്ധ അഭിപ്രായം സ്വീകരിച്ചത് അധികാര കേന്ദ്രങ്ങളിലെ തര്‍ക്കം രൂക്ഷമാക്കി. ആരോപണ വിധേയനെ ജനറല്‍ സെക്രട്ടറി സംരക്ഷിക്കുന്ന നിലപാട് സ്വീകരിച്ചപ്പോള്‍ പ്രസിഡന്‍റ് ശ്വേത മേനോന്‍ കര്‍ശന നടപടി വേണമെന്ന നിര്‍ബന്ധത്തില്‍ ഉറച്ചു നിന്നു. ഇതോടെ ആരോപണ വിധേയനായ ട്രഷറല്‍ ഉണ്ണി ശിവപാലിന് നിര്‍ബന്ധിത അവധി നല്‍കി പ്രശ്‌നം താത്കാലികമായി പരിഹരിച്ചു. അമ്മയുടെ കറുകപ്പിള്ളിയിലുള്ള ഓഫീസിലെ ജീവനക്കാരിയായ ആലുവ സ്വദേശിനിയെ മാനസികമായി പീഡിപ്പിച്ചെന്ന പരാതിയാണ് ഉണ്ണിക്കെതിരേ ഉയര്‍ന്നത്. എന്നാല്‍, പരാതി പറഞ്ഞ യുവതിയെ ജോലിയില്‍ നിന്ന് പിരിച്ചുവിടുകയാണുണ്ടായത്. പരാതി നല്‍കിയാല്‍ ഓഫീസില്‍ തുടരാന്‍ അനുവദിക്കില്ലെന്നും പരാതിക്കത്ത് നല്‍കിയാല്‍ ഉടന്‍ തന്നെ ജോലിയില്‍ നിന്ന് ഇറങ്ങിപ്പോകേണ്ടി വരുമെന്നും ജനറല്‍ സെക്രട്ടറി കുക്കു പരമേശ്വരന്‍ യുവതിയെ…

Read More