ബാലകൃഷ്ണ ഗാരുവിനോട് നന്ദി! വിവാദ വീഡിയോയ്ക്ക് വിശദീകരണവുമായി അഞ്ജലി

നടി അഞ്ജലിയെ തെലുങ്ക് സൂപ്പര്‍ താരം നന്ദമൂരി ബാലകൃഷ്ണ ഗാരു അപമാനിച്ച വീഡിയോ ഇക്കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമങ്ങളിലെല്ലാം വൈറലായിരുന്നു. ദേശീയ മാധ്യമങ്ങളും ഏറ്റെടുത്ത വിഷയം നിമിഷ നേരംകൊണ്ടാണ് കത്തിക്കയറിയത്. എന്നാല്‍ ഇപ്പോള്‍ ആ സംഭവത്തിനുശേഷമുള്ള നടി അഞ്ജലിയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റാണ് വൈറലാവുന്നത്. ഗ്യാംഗ്സ് ഓഫ് ഗോദാവരിയുടെ പ്രീ റിലീസിംഗ് ചടങ്ങിലായിരുന്നു സംഭവം. അഞ്ജലി കേന്ദ്രകഥാപാത്രമായി എത്തുന്ന സിനിമയുടെ പ്രീ റിലീസിംഗ് ഇവന്‍റില്‍ മുഖ്യാതിഥിയായി എത്തിയതാണ് നന്ദമൂരി ബാലകൃഷ്ണ. സ്റ്റേജില്‍ ഫോട്ടോഷൂട്ടൊക്കെ നടക്കുന്നതിനിടെയാണ് അഞ്ജലിയെ നന്ദമൂരി പിടിച്ചു തള്ളിയത്. അങ്ങേയറ്റം മോശമായ പെരുമാറ്റം എന്ന് പറഞ്ഞ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. ദേശീയ പുരസ്‌കാര ജേതാവായ സംവിധായകന്‍ ഹന്‍സല്‍ മെഹ്ത വിഷയത്തില്‍ പ്രതികരിക്കുകയും, നന്ദമൂരിയെ നികൃഷ്ട വ്യക്തി എന്ന് വിളിക്കുകയും ചെയ്തു. ആ വിഷയത്തിലും ട്വിറ്ററില്‍ വലിയ രീതിയിലുള്ള ചര്‍ച്ചകള്‍ നടന്നിരുന്നു. വിഷയം ദേശീയതലത്തില്‍ ചര്‍ച്ചയാകുകയും, നന്ദമൂരി…

Read More

ആശാ ശരത്ത് കോടികളുടെ തട്ടിപ്പ് നടത്തി രാജ്യം വിട്ടോ? സത്യാവസ്ഥ അറിയാം

സോഷ്യൽ മീഡിയയിൽ കഴിഞ്ഞ കുറച്ച് മണിക്കൂറുകളായി തനിക്കെതിരേ പ്രചരിച്ച വ്യാജ വാര്‍ത്തയില്‍ പ്രതികരണവുമായി നടി ആശാ ശരത്. നുണ പ്രചരണങ്ങളെ അതിജീവിച്ച് ഒപ്പമുണ്ടായവര്‍ താരം നന്ദി രേഖപ്പെടുത്തി. കാര്യങ്ങളറിയാതെ നൊമ്പരപ്പെടുത്തിവയവരോട് തെല്ലും പരിഭവമില്ലെന്നും ആശ പറഞ്ഞു. ഫേസ്ബുക്ക് പേജിലൂടെയാണ് താരത്തിന്‍റെ നന്ദി പ്രകടനം. ആശ ശരത്തിന് ഓഹരിയുള്ള കോയമ്പത്തൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയാണ് എസ്പിസി. ഈ കമ്പനിയുമായി ചേർന്ന് ഓൺലൈനിലൂടെ വൻതുക തട്ടിപ്പ് നടത്തി ആശാ ശരത് രാജ്യം വിട്ടു എന്നായിരുന്നു കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച വ്യാജ വാർത്ത. ഇതിനെതിരേയാണ് പ്രതികരണവുമായി താരമെത്തിയത്. ഫേസ്ബുക്ക് പോസ്റ്റിലാണ് താരത്തിന്‍റ പ്രതികരണം. ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണ രൂപം… നന്ദി, സ്നേഹിച്ചവർക്ക് ഒപ്പം നിന്നവർക്ക്  പ്രിയപ്പെട്ടവരെ,കഴിഞ്ഞ ദിവസം ചില സമൂഹ മാധ്യമങ്ങൾ വ്യാജ വാർത്തകൾ ചമച്ച് നടത്തിയ നുണപ്രചരണങ്ങളെ അതിജീവിച്ച് എനിക്കൊപ്പം നിന്ന പ്രിയപ്പെട്ടവർക്ക് ഹൃദയംകൊണ്ടെഴുതിയ നന്ദി രേഖപ്പെടുത്തുന്നു.കാര്യങ്ങൾ അറിയാതെ…

Read More

‘കല്യാണം കഴിപ്പിച്ച് വിട്ടാൽ നിങ്ങളുടെ കാര്യങ്ങൾ നിങ്ങൾ തന്നെ നോക്കിക്കോണം’: പെണ്ണുകാണൽ ദിവസം കൃഷ്ണകുമാർ ദിയയോടും അശ്വിനോടും പറഞ്ഞതിങ്ങനെ…

സോഷ്യല്‍മീഡിയയില്‍ നിരവധി ആരാധകരുള്ള താരകുടുംബമാണ് കൃഷ്ണകുമാറിന്‍റേത്. തങ്ങളുടെ വിശേഷങ്ങളെല്ലാം കൃഷ്ണകുമാറും കുടുംബവും സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. രണ്ടാമത്തെ മകൾ ദിയ കൃഷ്ണയുടെ വിവാഹമാണ് ഇപ്പോൾ കുടുംബത്തിലെ വിശേഷം. ദിയയുടെയും അശ്വിൻ ഗണേഷിന്‍റെയും വിവാഹം ഔദ്യോഗികമായി ഉറപ്പിച്ചിരിക്കുകയാണ് കുടുംബം. സോഷ്യൽ മീഡിയയിലൂടെ ദിയ നേരത്തെ തന്നെ അശ്വിനെ തന്‍റെ ആരാധകർക്കായി പരിചയപ്പെടുത്തിയിരുന്നു. തുടർന്ന് ദിയയുടെ വിവാഹം സെപ്റ്റംബറില്‍ ഉണ്ടാകുമെന്ന് അമ്മ സിന്ധു കൃഷ്ണയും അറിയിച്ചിരുന്നു. തന്‍റെ പെണ്ണുകാണാൻ ചടങ്ങിന്‍റെ വിശേഷങ്ങൾ യുട്യൂബ് ചാനലിലൂടെ ദിയയാണ് ആദ്യം പങ്കുവച്ചത്. അശ്വിന്‍റെ മാതാപിതാക്കളും സഹോദരനും സഹോദര ഭാര്യയും അവരുടെ കുഞ്ഞും ചേർന്ന കുടുംബമാണ് പെണ്ണുകാണലിന് എത്തിയിരുന്നത്. തമിഴ് ആചാര പ്രകാരം താംബൂലവും പഴങ്ങളുമായാണ് അശ്വിന്‍റെ അമ്മ എത്തിയത്. പെണ്ണുകാണൽ ചടങ്ങിന്‍റെ വീഡിയോയിൽ ദിയ വിശേഷങ്ങളെല്ലാം പങ്കുവച്ചിട്ടുണ്ട്. ഇതിനിടയിൽ കൃഷ്ണകുമാർ പറഞ്ഞ കാര്യമാണ് വീഡിയോയിൽ ശ്രദ്ധിക്കപ്പെടുന്നത്. ” എല്ലാ കല്യാണം കഴിയുമ്പോഴും മാതാപിതാക്കൾക്കാണ്…

Read More

മമ്മൂക്ക എന്ന് വിളിക്കുന്നത് കേൾക്കാനാണ് ഏറ്റവും ഇഷ്ടം;’മെഗാസ്റ്റാർ’ എന്ന വിശേഷണം ആദ്യം നൽകിയതാര്? വെളിപ്പെടുത്തലുമായി മമ്മൂട്ടി

മലയാളികളുടെ മെഗാസ്റ്റാറാണ് മമ്മൂട്ടി. കാലമെത്ര കടന്നാലും ഈ പദവിക്ക് തെല്ലും മങ്ങലേൽക്കില്ല. ലോകമെന്പാടുമുള്ള മമ്മൂട്ടി ആരാധകർക്ക് സ്വന്തം ഇക്കയാണ് താരം. ഇപ്പോഴിതാ തനിക്ക് മെഗാസ്റ്റാർ പദവി നൽകിയത് ആരാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് അദ്ദേഹം. ഇൻസ്റ്റാഗ്രാം ഇൻഫ്‌ളൂവന്‍സർ ഖാലിദ് അൽ അമീറിയുമായി നടത്തിയ അഭിമുഖത്തിലാണ് ഇക്കാര്യത്തെ കുറിച്ച് മമ്മൂട്ടി പറഞ്ഞത്. 1987-ലാണ് ഒരു ഷോയ്ക്ക് വേണ്ടി ആദ്യമായി ദുബായിലേക്ക് പോകുന്നത്. അന്നവർ എനിക്കൊരു വിശേഷണം തന്നു. ‘ദി മെഗാസ്റ്റാർ’. എനിക്കാ വിശേഷണം തന്നത് ദുബായ് മാധ്യമങ്ങളാണ്. അല്ലാതെ ഇന്ത്യയിൽ നിന്നുള്ള ആരുമല്ല. ഞാൻ ദുബായിയിൽ എത്തിയപ്പോൾ അവരെഴുതി, ‘മെഗാസ്റ്റാർ മമ്മൂട്ടി” എന്ന് അദ്ദേഹം പറഞ്ഞു. “ആളുകൾ നമ്മളോടുള്ള സ്നേഹം കൊണ്ടും ബഹുമാനം കൊണ്ടുമാകാം ഇത്തരത്തിലുള്ള വിശേഷണങ്ങൾ തരുന്നത്. ഞാനത് സ്വയം കൊണ്ട് നടക്കുന്നില്ല. അത് ആസ്വദിക്കുന്നതുമില്ല’. മമ്മൂക്ക എന്ന് വിളിക്കുന്നത് കേൾക്കാനാണ് ഏറ്റവും ഇഷ്ടമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read More

ഒടുവിൽ ആ രഹസ്യം പുറത്ത്; ‘ഉള്ളൊഴുക്കി’ല്‍ പാര്‍വതി തിരുവോത്തും ഉര്‍വശിയും

ഒരു ഇടവേളയ്ക്ക് ശേഷം പാർവതി തിരുവോത്ത് നായികാ വേഷത്തിലെത്തുന്ന പുതിയ ചിത്രം ഉടൻ. ഉള്ളൊഴുക്ക് എന്ന പേരിലൊരുങ്ങുന്ന ചിത്രത്തിന്‍റെ പോസ്റ്റർ പുറത്ത് വിട്ടു. ക്രിസ്റ്റോ ടോമിയാണ് രചനയും സംവിധാനവും നിർവഹിക്കുന്നത്. സത്യജിത്ത് റേ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ പഠനകാലത്ത് ചെയ്ത കന്യക എന്ന ഹൃസ്വചിത്രത്തിലൂടെ ശ്രദ്ധേയനായ ആളാണ് സംവിധായകൻ ക്രിസ്റ്റോ ടോമി. രണ്ട് വർഷത്തിന് ശേഷമാണ് പാ‍ർവതി മലയാള സിനിമയിലേക്ക് തിരികെയെത്തുന്നത്. ജൂൺ 21 നാണ് ചിത്രം റിലീസ് ചെയ്യുന്നത്. ചിത്രത്തിൽ ഉർവശിയും മറ്റൊരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

Read More

മോഹൻലാലുമായി ഇപ്പോഴും നല്ല ബന്ധമാണെന്ന് ശങ്കർ

മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ എന്ന ചിത്രത്തിലൂടെയാണ് ശങ്കര്‍ നായകനായി അരങ്ങേറ്റം കുറിക്കുന്നത്. ചിത്രത്തില്‍ വില്ലനായി എത്തിയത് മോഹന്‍ലാല്‍ ആയിരുന്നു. ഇപ്പോഴിതാ താരം മോഹൻലാലുമായുള്ള ബന്ധത്തെ കുറിച്ച് പറഞ്ഞിരിക്കുന്ന കാര്യങ്ങളാണ് വൈറലാകുന്നത്. സിനിമയിൽ ഞാന്‍ ഒരു ബ്രേക്ക് എടുത്തതാണ്, ഇപ്പോള്‍ നല്ല സിനിമകള്‍ ചെയ്യാന്‍ ഉള്ള പ്ലാനിലാണ്. ഉടനെ ഒരെണ്ണം വരും. മോഹന്‍ലാലുമായി ഇപ്പോഴും നല്ല ബന്ധമുണ്ടെന്ന് ശങ്കർ. ഞങ്ങൾ തമ്മില്‍ ഇടയ്‌ക്കൊക്കെ കാണാറുണ്ട്. ബഡ്ജറ്റ് ആയാലും ടെക്നിക്കലി ആയാലും ഇന്ന് സിനിമ വളര്‍ന്നു. അന്നത്തെ കാലത്ത് അത്രയും സൗകര്യങ്ങള്‍ ഉണ്ടായിരുന്നില്ല. എന്നിട്ടും നല്ല സിനിമകള്‍ ഇറങ്ങിയിട്ടുണ്ട്. മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ അതുപോലെ ഒരു നല്ല സിനിമയാണ്. ഇന്നും ആളുകള്‍ അതേക്കുറിച്ച് പറയുന്നില്ലേ. പടയോട്ടം എന്ന സിനിമ എത്ര കോടികള്‍ ചിലവാക്കി എടുത്തതാണ് എന്നറിയാമോ? ഇനിയും കുറെ കഴിയുമ്പോള്‍ മാറ്റങ്ങള്‍ സിനിമയില്‍ വരുമെന്ന് ശങ്കര്‍.

Read More

എല്ലാ ദിവസവും ഞാൻ കരയുന്നുണ്ട്; കരഞ്ഞാൽ മാത്രമേ ശക്തയാകൂ; മേഘ്ന രാജ്

വിഷമഘട്ടത്തെ അതിജീവിച്ചതിനു കാരണം ശക്തിയാണോ ആത്മവിശ്വാസമാണോ എന്നറിയില്ല. ശക്തിയാണെന്ന് ഞാൻ പറയില്ല, കാരണം എല്ലാ ദിവസവും ഞാൻ കരയുന്നുണ്ട്. അതു നിങ്ങൾ കാണുന്നില്ല. നിങ്ങൾ കാണുന്നതല്ല യാഥാർഥ്യം. എപ്പോഴും ശക്തമായിരിക്കണം, ഉള്ളിലെ വിഷമം കാണിക്കാൻ പാടില്ലെന്ന പ്രഷർ നമ്മൾ എടുത്തു കളയണം. നമുക്കു തോന്നുന്ന ഇമോഷനുകൾ പ്രകടിപ്പിക്കണം, കരയണം എങ്കിൽ മാത്രമേ ശക്തി വരൂ. അതൊരു ഇമോഷനല്ല, അതൊരു യാത്രയാണെന്ന് മേഘ്ന രാജ്.

Read More

പ്രണയം; സൂചന നൽകി രശ്മിക; റൗഡി ബോയ് ആണോയെന്ന് ആരാധകർ

തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട ക്യൂട്ട് നായികയാണ് രശ്മിക മന്ദാന. നടൻ വിജയ് ദേവരകൊണ്ടയുമായി താരം പ്രണയത്തിലാണെന്ന തരത്തിൽ അഭ്യൂഹങ്ങൾ പ്രചരിക്കാൻ തുടങ്ങിയിട്ട് നാളുകളേറെയായി. ഇപ്പോഴിതാ ഒരു പരിപാടിക്കിടെ ഏറ്റവും പ്രിയപ്പെട്ട സഹതാരം ആരാണെന്ന എന്ന ചോദ്യത്തിന് രശ്മിക പറഞ്ഞ മറുപടിയാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. വിജയ് ദേവരകൊണ്ടയുടെ സഹോദരൻ ആനന്ദ് ദേവരകൊണ്ട നായകനായെത്തുന്ന ഗം ഗം ഗണേശ എന്ന ചിത്രത്തിന്‍റെ പ്രീ റിലീസ് ചടങ്ങിനെത്തിയതായിരുന്നു രശ്മിക. പ്രിയപ്പെട്ട സഹതാരം ആരാണെന്ന് ആനന്ദാണ് രശ്മികയോട് ചോദിച്ചത്. വലിയൊരു പൊട്ടിച്ചിരിയോടെയാണ് രശ്മിക ചോദ്യത്തിന് മറുപടി പറഞ്ഞത്. ആനന്ദ്, നിങ്ങളൊരു കുടുംബമാണ് എന്നായിരുന്നു രശ്മികയുടെ മറുപടി. ചോദ്യത്തിന് പിന്നാലെ കാണികൾക്കിടയിൽ നിന്നു വിജയ് ദേവരകൊണ്ടയുടെ പേര് പറയുന്നത് കേൾക്കാം. അവസാനം ‘റൗഡി ബോയ്’ എന്ന് രശ്മിക ചോദ്യത്തിന് മറുപടി പറയുന്നുമുണ്ട്. ആരാധകർക്കിടയിൽ വിജയ് ദേവരകൊണ്ട അറിയപ്പെടുന്നത് റൗഡി ബോയ് എന്നാണ്. എന്തായാലും…

Read More

കാനിലെ വെള്ളി വെളിച്ചത്തിൽ ഭ്രമിച്ച് സ്ഥിരബുദ്ധി നഷ്ടപ്പെട്ട് ബിരിയാണി എന്ന നല്ല സിനിമയേയും സംസ്ഥാന അവാർഡിനേയും കുപ്പതൊട്ടിയിൽ തള്ളി; കനിക്കെതിരേ ഹരീഷ് പേരടി

ജീവിക്കാൻ പണം ഇല്ലാതെ വന്നപ്പോഴാണ് ബിരിയാണി എന്ന ചിത്രത്തിൽ അഭിനയിച്ചതെന്ന് നടി കനി കുസൃതി പറഞ്ഞത് വലിയ ചർച്ചകൾക്ക് വഴി തെളിയിച്ചിരുന്നു. ഇതിനു പിന്നാലെ താരത്തെ പിന്തുണച്ചും വിമർശിച്ചും നിരവധി ആളുകൾ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ നടൻ ഹരീഷ് പേരടി കനിയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് സൈബറിടങ്ങളിൽ ചർച്ച ആകുന്നത്. രാഷ്ട്രീയമായ അഭിപ്രായ വ്യത്യാസമുണ്ടെങ്കിലും ജീവിക്കാൻ വേണ്ടി “ബിരിയാണി” എന്ന സിനിമ ചെയ്തു എന്ന കനിയുടെ പ്രസ്താവനയുടെ സത്യസന്ധതയെ നൂറല്ല നുറ്റിയൊന്നു ശതമാനവും ഉൾക്കൊള്ളുന്നു എന്ന് ഹരീഷ് പേരടി പറഞ്ഞു. പക്ഷെ രാഷ്ട്രീയ അഭിപ്രായ വിത്യാസമുള്ള ബിരിയാണി എന്ന സിനിമയുടെ പേരിൽ നല്ല നടിക്കുള്ള സംസ്ഥാന അവാർഡ് ഏറ്റുവാങ്ങിയത് ഏത് രാഷ്ട്രീയത്തിന്‍റെ പേരിലായിരുന്നു എന്ന് അദ്ദേഹം ചോദിച്ചു. കാനിലെ വെള്ളി വെളിച്ചത്തിൽ ഭ്രമിച്ച് സ്ഥിരബുദ്ധി നഷ്ടപ്പെട്ട് ബിരിയാണി എന്ന നല്ല സിനിമയേയും സംസ്ഥാന അവാർഡിനേയും കുപ്പതൊട്ടിയിൽ തള്ളിയതുപോലെയായി എന്ന്…

Read More

ദീപിക മണിക്കൂറുകൾ മാത്രം ധരിച്ച ഗൗണിന്‍റെ വില!

ഏറെ ആരാധകർ ഉള്ള താരമാണ് ദീപിക പദുക്കോൺ. താര മൂല്യത്തിലും മുന്നിലാണ് താരം. അമ്മയാവാൻ ഒരുങ്ങുതിന്‍റെ സന്തോഷത്തിൽ കൂടിയാണ് ഇപ്പോൾ. സോഷ്യൽ മീഡിയയിൽ ദീപകയുടെ ഗർഭകാല ഫാഷൻ ചർച്ചയാകാറുണ്ട്. ദീപകയുടെ വസ്ത്രങ്ങളും സ്റ്റൈലുമൊക്കെ വൈറൽ ആവാറുമുണ്ട്. വയർ മറച്ചുപിടിക്കുന്ന തരത്തിലുള്ള വസ്ത്രങ്ങളാണ് താരം ധരിക്കാറുള്ളത്.അടുത്തിടെ മുംബൈയിൽ നടന്ന തന്‍റെ ചർമ്മസംരക്ഷണ ബ്രാൻഡിന്‍റെ ഒരു പരിപാടിയിൽ പങ്കെടുത്തപ്പോൾ താരം ധരിച്ച ഇളം മഞ്ഞ നിറത്തിലുള്ള വസ്ത്രം വലിയ ചർച്ചയായിരുന്നു. ഇപ്പോൾ ഈ മഞ്ഞ ഗൗൺ വീണ്ടും ചർച്ചയായിരിക്കുകയാണ്. 82°ഇ എന്ന തന്‍റെ ബ്യൂട്ടി ബ്രാൻഡിന്‍റെ പ്രൊമോഷന്‍റെ ഭാഗമായാണ് ദീപിക ഈ മഞ്ഞ ഗൗൺ ധരിച്ചത്. ഈ വസ്ത്രം ധരിച്ചതിന് പിന്നാലെ ദീപിക ഇത് വിൽപനയ്ക്ക് വെച്ചിരുന്നു. ഒരു ഇൻസ്റ്റാഗ്രാം റീലിലൂടെയാണ് ഗൗൺ വിൽപനയ്ക്ക് വെച്ചതായി താരം പറഞ്ഞത്.”ഫ്രഷ് ഓഫ് ദി റാക്ക്! ആരാണ് ഇതിൽ കൈകോർക്കുന്നത്!? എന്നായിരുന്നു താരം…

Read More