‘എന്നെ പുകഴ്‌ത്താനായി സാനിയയെ താഴ്ത്തിക്കെട്ടി, അവൾ അഡ്ജസ്റ്റ് ചെയ്യാൻ കഴിയാതെ പേടിച്ച് ഓടി എന്നാണവർ എഴുതിയത്’: എസ്തർ അനിൽ

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് എസ്തർ അനിൽ. ബാലതാരമായി മലയാളത്തിൽ നിരവധി സിനിമകളിൽ വേഷമിട്ട എസ്തറിന്‍റെ ഏറ്റവും പുതിയ ചിത്രം ദൃശ്യം 3 റിലീസിനൊരുങ്ങുകയാണ്. ലണ്ടൻ സ്‌കൂൾ ഓഫ് ഇക്കണോമിക്സ് ആൻഡ് പൊളിറ്റിക്കൽ സയൻസിൽ മാസ്റ്റേഴ്സ് പൂർത്തിയാക്കിയിരുന്നു എസ്തർ. വിദേശത്ത് നിന്നും തനിക്ക് ഉണ്ടായ ഒരു മോശം അനുഭവത്തെ കുറിച്ച് എസ്തർ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ചർച്ചയാവുന്നത്. തന്നെയും സാനിയ ഇയ്യപ്പനെയും താരതമ്യം ചെയ്തുകൊണ്ട് യുകെയിലുള്ള ഒരു മാധ്യമം വാർത്ത കൊടുത്തുവെന്നും തന്നെ പുകഴ്‌ത്താൻ വേണ്ടി സാനിയയെ താഴ്ത്തി കാണിച്ചുവെന്നുമാണ് എസ്തർ പറയുന്നത്. വളരെ വിഷമിപ്പിച്ചൊരു കാര്യമുണ്ട്. സാനിയയുടെ അഭിമുഖത്തിന് ശേഷമാണ്. യുകെയിലെ പ്രമുഖ മാധ്യമത്തെക്കുറിച്ചാണ്. ചിലപ്പോള്‍ ഈ അഭിമുഖത്തിന് ശേഷം എന്നെക്കുറിച്ച് മുഴുവന്‍ നെഗറ്റീവ് ആയിരിക്കും അവര്‍ എഴുതുക. അവിടെ എല്ലാവരും വായിക്കുന്ന മാധ്യമമാണ്. സാനിയ ഇയ്യപ്പന്‍ വന്നപ്പോള്‍ വംശീയത നേരിട്ടു, പക്ഷെ എസ്തറിന് വലിയ യൂണിവേഴ്‌സിറ്റിയില്‍…

Read More

ഒന്ന് തീരുന്നതിനു മുൻപേ അടുത്തത്, പോൺസൈറ്റിൽ നഗ്നചിത്രങ്ങൾ നൽകുമെന്ന് ഭീഷണിപ്പെടുത്തി 65 ലക്ഷം തട്ടി; നടൻ ഷിയാസ് കരീമിനെതിരെ വീണ്ടും പരാതി

റിയാലിറ്റി ഷോ താരവും മോഡലുമായ ഷിയാസ് കരീമിനെതിരേ പരാതിയുമായി യുവതി. പ്രണയം നടിച്ച് സാമ്പത്തിക തട്ടിപ്പും ലൈംഗിക ചൂഷണവും നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് യുവതി പാലാരിവട്ടം പോലീസിൽ പരാതി നൽകിയിരിക്കുന്നത്. പണം തിരികെ ആവശ്യപ്പെട്ടപ്പോള്‍ നഗ്ന ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നു. അതേസമയം,വിവാഹവാഗ്ദാനം നൽകി പീഡിപ്പിക്കുകയും പണം തട്ടിയെടുക്കുകയും ചെയ്തെന്ന മറ്റൊരു യുവതിയുടെ പരാതിയിൽ മൂന്ന് വർഷം മുൻപ് ഷിയാസ് കരീം അറസ്റ്റിലായിരുന്നു. അന്ന് കേരള പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചതിനെത്തുടർന്ന് ദുബായിൽ നിന്നും മടങ്ങിവരവെ ചെന്നൈ വിമാനത്താവളത്തിൽ വെച്ചാണ് ഷിയാസിനെ പിടികൂടിയത്.

Read More

കാമറമാൻ സാദത്ത് സൈനുദ്ദീൻ ഇനി സംവിധായകൻ

വില്യം ആൻഡ് കേയ്റ്റ് ഇന്നവേഷൻസ് പ്രൈവറ്റ് ലിമിറ്റഡിന്‍റെ ബാനറിൽ എം.എ. നിഷാദ് കഥയും തിരക്കഥയുമൊരുക്കി, ഛായാഗ്രാഹകനായ സാദത്ത് സൈനുദ്ദീൻ ആദ്യമായി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്‍റെ സോംഗ് റിക്കാർഡിംഗ് കൊച്ചിയിൽ ആരംഭിച്ചു. മലയാളത്തിലെ പ്രമുഖ താരങ്ങൾക്കൊപ്പം തെന്നിന്ത്യയിലെ ഒരു സൂപ്പർതാരം കൂടി അഭിനയിക്കുന്ന ഈ ചിത്രം പാൻ ഇന്ത്യൻ പശ്ചാത്തലത്തിലാണ് ഒരുങ്ങുന്നത്. ഒരിടവേളയ്ക്കുശേഷം ജെറി അമൽദേവ് സംഗീത സംവിധാനം നിർവഹിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. നാലു പതിറ്റാണ്ടിലേറെ നീണ്ട ഇടവേളയ്ക്ക് ശേഷം എം.ജി. ശ്രീകുമാർ-ജെറി അമൽദേവ് സഖ്യം ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ജുബിൻ ജേക്കബാണ് സംഭാഷണം ഒരുക്കുന്നത്. ഛായാഗ്രഹണം-അനിൽ വിജയ്. വിഷുവിനു ശേഷം ചിത്രത്തിന്‍റെ പേര് പുറത്തുവിടുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു. പിആർഒ- എ.എസ്. ദിനേശ്.

Read More

‘എത്ര ബോക്സ് ഓഫീസ് ഹിറ്റുകളുണ്ടെന്നതിൽ കാര്യമില്ല, അവർ മോശം വ്യക്തിയാണെങ്കിൽ മറ്റെന്തുണ്ടായിട്ടും ഫലമില്ല’: പാർവതി തിരുവോത്ത്

മലയാളത്തിലെ സൂപ്പർ താരങ്ങളായ മമ്മൂട്ടിക്കും മോഹൻലാലിനും ഒപ്പമുള്ള അനുഭവം പങ്കുവെച്ച് നടി പാർവതി തിരുവോത്ത്. മമ്മൂട്ടിക്കൊപ്പം പുഴു എന്ന സിനിമയിലും മോഹൻലാലിനൊപ്പം ഫ്ലാഷ് എന്ന സിനിമയിലും പാർവതി അഭിനയിച്ചിട്ടുണ്ട്. മോഹൻലാലിനൊപ്പം ഞാൻ വർക്ക് ചെയ്തത് കുറേക്കാലം മുമ്പാണ്. അന്നു 19 വയസായിരുന്നു. ഇപ്പോൾ എനിക്ക് 38 വയസാണ്. അഭിനേതാവെന്ന നിലയിൽ കാരക്ടറിൽ നിന്നു സ്വിച്ച് ചെയ്യാൻ അദ്ദേഹത്തിനുള്ള പ്രസന്‍റ്സ് ഓഫ് മൈൻഡ് എന്നെ അദ്ഭുതപ്പെടുത്തി. ജഗതി ശ്രീകുമാറും സെറ്റിലുണ്ടായിരുന്നു. ഒരു സീനേ ഒപ്പമുണ്ടായിരുന്നുള്ളൂ. അവർ പെർഫോം ചെയ്യുന്നതു കണ്ടപ്പോൾ എനിക്ക് വേണ്ട ക്വാളിറ്റി അതാണെന്ന് ഞാൻ മനസിലാക്കി. ഇപ്പോൾ എനിക്ക് അങ്ങനെ സ്വിച്ച് ചെയ്യാമെന്ന് അഭിമാനത്തോടെ പറയാം. സെറ്റിൽ ഒപ്പമുള്ളവരോട് കരുതൽ കാണിക്കുന്ന ഈ ലെജൻഡുകൾ സെറ്റിൽ നല്ല മനുഷ്യരാണ്. എത്ര ബോക്സ് ഓഫീസ് ഹിറ്റുകളുണ്ടെന്നതിൽ കാര്യമില്ല. അവർ മോശം വ്യക്തിയാണെങ്കിൽ മറ്റെന്തുണ്ടായിട്ടും കാര്യമില്ല. ചില നടന്മാരെ…

Read More

തന്‍റെ മാതാപിതാക്കളുടെ വിവാഹ തിയതി തീരുമാനിച്ചത് മുൻ പ്രധാന മന്ത്രി ഇന്ദിര ഗാന്ധിയാണെന്ന് വെളിപ്പെടുത്തലുമായി ബോളിവുഡ് താരം അമീഷ പട്ടേൽ

ബോളിവുഡ് താരം അമീഷ പട്ടേൽ, തന്‍റെ മാതാപിതാക്കളുടെ വിവാഹ തിയതി നിശ്ചയിച്ചത് മുൻ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയാണെന്ന് വെളിപ്പെടുത്തി. തന്‍റെ അമ്മയും അച്ചനും തമ്മിൽ പരമ്പരാഗത ജാതകപൊരുത്തകെടുകൾ ഉണ്ടായിരുന്നതാണ് അതിനു കാരണമെന്നും അമീഷ വ്യക്തമാക്കി. ഗാന്ധി കുടുംബവുമായുള്ള തന്‍റെ കുടുംബത്തിന്‍റെ ആഴത്തിലുള്ള ബന്ധത്തെക്കുറിച്ചും തന്‍റെ ജനനത്തിനുശേഷം ഇന്ദിര ഗാന്ധിയാണ് ആദ്യം സന്ദർശിച്ചതെന്നും അമീഷ പറഞ്ഞു. ഇന്ദിരാഗാന്ധിയുടെ ലഭ്യതയെ അടിസ്ഥാനമാക്കിയാണ് തന്‍റെ മാതാപിതാക്കളുടെ വിവാഹ തീയതി തിരഞ്ഞെടുത്തതെന്ന് അമീഷ കൂട്ടിചേർത്തു. ഇന്ദിരാഗാന്ധിയുടെ അടുത്ത ഉപദേഷ്ടാവായ പ്രമുഖ കോൺഗ്രസ് ബാരിസ്റ്റർ നേതാവുമായ രജനി പട്ടേലിന്‍റെ ചെറുമകളാണ് അമീഷ പട്ടേൽ. അമീഷ ജനിച്ചപ്പോൾ ആശുപത്രിയിൽ അവരെ ആദ്യമായി സന്ദർശിച്ചത് ഇന്ദിരാഗാന്ധിയാണെന്ന് റിപ്പോർട്ടുകളുണ്ട്. മുംബൈയിൽ നെഹ്‌റു പ്ലാനറ്റോറിയം നിർമ്മിച്ചത് രജനി പട്ടേലാണ്. നടിയുടെ കുടുംബവും ഗാന്ധി രാഷ്ട്രീയ കുടുംബവും തമ്മിലുള്ള പ്രൊഫഷണൽ ബന്ധങ്ങൾക്കപ്പുറം, ദീർഘകാലമായി നിലനിൽക്കുന്ന ശക്തമായ ഒരു സ്നേഹബന്ധമുണ്ടെന്നും അമീഷ വെളിപ്പെടുത്തുന്നു.

Read More

വിവാഹ മോചിതനാകുമ്പോൾ നീ എന്‍റെ സ്വന്തം; വിവാഹവാഗ്ദാനം നൽകി നടി തട്ടിയെടുത്തത് 9.35 കോടി; പരാതിയുമായി യുവാവിന്‍റെ അച്ഛൻ

ഹൈദരാബാദ്: വിവാഹവാഗ്ദാനം നൽകി നടി തട്ടിയെടുത്തത് 9.35 കോടി രൂപ. തെലുങ്ക് നടിക്കെതിരെ പരാതിയുമായി യുവാവിന്‍റെ അച്ഛൻ. അഷു റെഡ്ഡി എന്നറിയപ്പെടുന്ന വെങ്കട അശ്വിനി റെഡ്ഡിക്കും കുടുംബത്തിനുമെതിരെയാണ് പരാതി. ഹൈദരാബാദ് സെൻട്രൽ ക്രൈം സ്റ്റേഷനിലാണ് പരാതി നൽകിയിരിക്കുന്നത്. യുകെയിൽ സോഫ്റ്റ്‌വെയർ എഞ്ചിനീയറായ യെനുമല സത്യനാരായണ മൂർത്തിയുടെ പരാതിയിലാണ് പോലീസ് കേസെടുത്തിരിക്കുന്നത്. തന്‍റെ മകൻ ധർമ്മേന്ദ്രയെ വിവാഹം കഴിക്കാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് നടി വൻ തുക കൈക്കലാക്കിയെന്നാണ് പരാതിയിലെ ആരോപണം. 2018ൽ ആണ് ധർമ്മേന്ദ്ര അശ്വിനി റെഡ്ഡിയെ പരിചയപ്പെടുന്നത്. അക്കാലത്ത് ധർമ്മേന്ദ്ര വിവാഹമോചന നടപടികളിലായിരുന്നു. ധർമ്മേന്ദ്രയുമായി വിവാഹത്തിന് തയാറാണെന്ന് നടി ഉറപ്പു നൽകിയെന്നാണ് പരാതിയിൽ പറയുന്നത്. ഇതിനുപിന്നാലെ തന്‍റെ സിനിമ കരിയർ, വ്യക്തിപരമായ ചെലവുകൾ, വായ്പ എന്നിവയുടെ പേരിൽ നടി പണം ആവശ്യപ്പെട്ടു. ഇതിനുപുറമെ കാർ, സ്വർണം, മറ്റ് ആസ്തികൾ എന്നിവയും ധർമ്മേന്ദ്രയിൽ നിന്ന് നടി വാങ്ങിയതായി പരാതിയിൽ…

Read More

‘വിജയ്‌യുടെ രാഷ്ട്രീയത്തെ എങ്ങനെ നോക്കി കാണുന്നു’‍? ഒന്നുമേ തെരിയാതെന്ന് മമ്മൂട്ടി

കഴിഞ്ഞ ഒരുമാസമായി കേരളവും തമിഴ്നാടും തെരഞ്ഞടുപ്പിന്‍റെ ആവേശത്തിലായിരുന്നു. ഫലമറിയാൻ ഇനി വിരലിലെണ്ണാവുന്ന ദിവസങ്ങൾ മാത്രം ബാക്കി നിൽക്കുന്നു. ഇക്കുറി വിജയ്‌യുടെ രാഷ്ട്രീയത്തിലേക്കുള്ള കന്നിച്ചുവട് തമിഴ്നാട്ടിൽ വലിയ കോളിളക്കവും ആവേശവും സൃഷ്ടിച്ചു.വിജയ്‌യുടെ തമിഴക വെട്രി കഴകം ഇത്തവണ തമിഴ്‌നാട്ടിൽ തരംഗം സൃഷ്ടിക്കുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്ന കാര്യം. ഇതിനിടെ തന്‍റെ പുതിയ സിനിമയായ പേട്രിയറ്റിന്‍റെ പ്രചരണാർഥമ തമിഴ്‌നാട്ടിൽ എത്തിയ മമ്മൂട്ടിയോട് മാധ്യമപ്രവർത്തകർ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചോദിച്ച ചോദ്യവും അതിന് മമ്മൂട്ടി നൽകിയ മറുപടിയുമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിലെ പ്രധാന ചർച്ച. ‘വിജയ്‌യുടെ രാഷ്ട്രീയത്തെ എങ്ങനെ നോക്കി കാണുന്നു?’ എന്നായിരുന്നു ചോദ്യം. ‘ഒന്നുമേ തെരിയാത്’ എന്നായിരുന്നു മമ്മൂട്ടിയുടെ പ്രതികരണം.

Read More

സ്‌ത്രീയുടെ കാഴ്‌ചപ്പാടിലാണ് ടോക്‌സിക് ഒരുക്കിയിരിക്കുന്നത്;ഗീതു മോഹൻദാസിൽ നിന്ന് എനിക്ക് ഒരുപാട് കാര്യങ്ങൾ പഠിക്കാൻ സാധിച്ചു- യഷ്

കെജിഎഫിന് ശേഷം യഷ് നായകനാകുന്ന പാൻ-ഇന്ത്യൻ ചിത്രം ടോക്‌സിക്കിനായി കാത്തിരിക്കുകയാണ് ആരാധകർ. മലയാളനടിയും സംവിധായകയുമായ ഗീതു മോഹൻദാസാണ് ചിത്രം ഒരുക്കുന്നത്. ചിത്രത്തിന്‍റെ ആദ്യ ടീസർ പുറത്തുവന്നതിനുപിന്നാലെ വലിയ വിവാദങ്ങളാണ് ഗീതുമോഹൻ ദാസിനെതിരെ ഉയർന്നത്. ഡ‌ബ്ല്യുസിസിയിൽ ഉൾപ്പടെ അംഗമായ ഗീതുമോഹൻദാസിന്‍റെ ചിത്രത്തിൽ സ്‌ത്രീയെ ലൈംഗികത പ്രദർശിപ്പിക്കുന്നതിനായി ഉപയോഗിച്ചെന്ന തരത്തിലാണ് വിമർശനങ്ങളുയർന്നത്. ഇപ്പോഴിതാ, ഗീതുമോഹൻദാസിനൊപ്പം പ്രവർത്തിച്ചതിനെപ്പറ്റിപ്പറയുകയാണ് നായകൻ യഷ്. സ്‌ത്രീയുടെ കാഴ്‌ചപ്പാടിലാണ് സംവിധായക ടോക്‌സിക് പോലൊരു ഗ്യാങ്‌സ്റ്റർ പടം ഒരുക്കിയതെന്ന് യഷ് അഭിപ്രായപ്പെട്ടു. അമേരിക്കൻ സോഷ്യൽമീഡിയ താരമായ സബീൻ ഫഹീമിനോടാണ് യഷ് മനസുതുറന്നത്. സാധാരണയായി ആക്ഷൻ സീനുകൾ പുരുഷ സംവിധായകൻ മാത്രമാണ് ചെയ്യാറുള്ളത്. ഇന്ത്യൻ സിനിമകളുടെ ചരിത്രം നോക്കിയാൽ അത് മനസിലാകും. വലിയ മുതൽമുടക്കിലുള്ള ഒരു ആക്ഷൻ സിനിമ, അതും ഒരു സ്‌ത്രീയുടെ കാഴ്‌ചപ്പാടിലുള്ള ഗ്യാങ്‌സ്റ്റർ സിനിമയെന്നത് ‌ വ്യത്യസ്തവും പുതിയതാണ്. അവരുടെ ചിന്തകൾ വ്യക്തമാണ്. ചെയ്യുന്ന കാര്യങ്ങളിൽ അടിയുറച്ച…

Read More

ഒരിക്കൽ മകളുടെ പുതിയ ഫോൺ തല്ലിതകർക്കേണ്ടിവന്നു, മൂന്ന് വർഷമായി ഞങ്ങൾ തമ്മിൽ സംസാരിക്കാരില്ലായിരുന്നുവെന്ന് ബോളിവുഡ് താരം കജോൾ

ബോളിവുഡ് താരം കജോൾ മകൾ നൈസയുമായി തനിക്കുണ്ടായ അകൽച്ചയെക്കുറിച്ച് മനസുതുറക്കുന്നു. അമ്മയെന്ന നിലയിൽ മകളുടെ കൗമാരകാലഘട്ടത്തിൽ താൻ നേരിട്ട വെല്ലുവിളികളെക്കുറിച്ചും താരം പറഞ്ഞു. പ്രശസ്‌ത യൂട്യൂബർ ലില്ലി സിംഗിന് നൽകിയ അഭിമുഖത്തിലാണ് കുടുംബജീവിതത്തിലുണ്ടായ പ്രതിസന്ധികളെക്കുറിച്ച് താരം തുറന്നുപറഞ്ഞത്. പെൺകുട്ടികളുടെ ജീവിതം ആൺകുട്ടികളുടേതിനെക്കാൾ സങ്കീർണമാണെന്നും താരം പറഞ്ഞു. നൈസയ്‌ക്ക് ’12 വയസുള്ളപ്പോൾ തുടങ്ങിയ ഹോർമോൺ വ്യതിയാനങ്ങളും പെരുമാറ്റത്തിലെ മാറ്റങ്ങളും ഞങ്ങൾക്കിടയിലെ വലിയ തർക്കങ്ങൾക്ക് കാരണമായി. ഏകദേശം മൂന്ന് വർഷത്തോളം ഞങ്ങൾ പരസ്‌പരം സംസാരിക്കാനാകാത്ത വിധം അകന്നുപോയിരുന്നു. ഒരിക്കൽ ദേഷ്യം നിയന്ത്രിക്കാനാകാതെ മകളുടെ പുതിയ ഫോൺ തല്ലിത്തകർക്കുന്ന അവസ്ഥവരെയുണ്ടായി. എന്നാൽ, അത് ദേഷ്യമായിരുന്നില്ല മറിച്ച് കർക്കശമായ സ്‌നേഹത്തിലൂടെ തിരുത്താൻ ശ്രമിക്കുകയായിരുന്നു. പക്ഷേ, അമ്മ എന്ന നിലയിൽ എന്‍റെ തന്നെ രീതികളിൽ ബോധപൂർവം മാറ്റം വരുത്താൻ തീരുമാനിച്ചതാണ് വലിയ വഴിത്തിരിവായത്. നിരന്തരം ഉപദേശിക്കുന്നതിനും നിർദേശങ്ങൾ നൽകുന്നതിനും പകരം മകൾക്ക് പറയാനുള്ളത് ക്ഷമയോടെ…

Read More

14 വർഷത്തെ വനവാസം അവസാനിച്ചു! സുനിത അഹൂജയും കൃഷ്ണ അഭിഷേകും തമ്മിലുണ്ടായിരുന്ന 14 വർഷത്തെ കുടുംബ വഴക്കിനു പരിസമാപ്തി; കാലിൽ വീണ് മാപ്പ് അപേക്ഷിച്ചു

നടനും ഹാസ്യതാരവുമായ കൃഷ്ണ അഭിഷേകും അദ്ദേഹത്തിന്‍റെ അമ്മായിയായ സുനിത അഹൂജയും തമ്മിലുണ്ടായിരുന്ന 14 വർഷത്തെ കുടുംബ വഴക്കിന് അറുതിയായി. ലാഫ്റ്റർ ഷെഫ്‌സ് അൺലിമിറ്റഡ് എന്‍റർടെയ്ൻമെന്‍റ് – സീസൺ 3 റിയാലിറ്റി ഷോയുടെ സെറ്റിൽ വച്ചാണ് ഈ വൈകാരികമായ അനുരഞ്ജനം നടന്നത്. സെറ്റിലേക്ക് അപ്രതീക്ഷിതമായി എത്തിയ സുനിതയെ കണ്ടയുടനെ കൃഷ്ണ പൊട്ടിക്കരയുകയും അവരുടെ പാദങ്ങളിൽ വീണ് അനുഗ്രഹം തേടുകയും ചെയ്തു. 14 വർഷമായി, എനിക്ക് നിങ്ങളുടെ പാദങ്ങളിൽ പാർക്കിംഗ് ലഭിച്ചു” എന്ന് കൃഷ്ണ തമാശരൂപേണ പറയുകയുണ്ടായി. കൃഷ്ണയുടെ ഭാര്യ കശ്മീര ഷായും ഈ നിമിഷം വികാരാധീനയാവുകയും വർഷങ്ങൾക്കുമുമ്പ് താൻ ഇട്ട ഒരു സോഷ്യൽ മീഡിയ പോസ്റ്റിനെച്ചൊല്ലിയുണ്ടായ തർക്കങ്ങളിൽ സുനിതയോട് പരസ്യമായി മാപ്പ് പറയുകയും ചെയ്തു. ഇന്ന് എന്‍റെ 14 വർഷത്തെ വനവാസം അവസാനിച്ചു, എന്നാണ് ഈ അനുരഞ്ജനത്തെക്കുറിച്ച് സുനിത അഹൂജ പ്രതികരിച്ചത്. തന്‍റെ മക്കളെപ്പോലെയുള്ളവരോട് എത്രനാൾ ദേഷ്യപ്പെട്ടിരിക്കാൻ കഴിയും…

Read More