അയ്യോ 87,000 രൂപ ! അർച്ചന പുരൺ സിംഗിന്‍റയും പർമീത് സേത്തിയുടെയും മകൻ ആയുഷ്മാൻ സേത്തിക്ക് ഓൺലൈൻ തട്ടിപ്പ്

ബോളിവുഡ് താരങ്ങളായ അർച്ചന പുരൺ സിംഗിന്‍റയും പർമീത് സേത്തിയുടെയും മകൻ ആയുഷ്മാൻ സേത്തിക്ക് ഓൺലൈൻ തട്ടിപ്പിലൂടെ 87,000 രൂപ നഷ്ടമായി. ഒരു ക്രെഡിറ്റ് കാർഡ് തട്ടിപ്പിലൂടെയാണ് പണം നഷ്ടപ്പെട്ടത്. ഒരു വെബ്‌സൈറ്റിൽ ഏഴ് ദിവസത്തെ സൗജന്യ ട്രയലിനായി ആയുഷ്മാൻ സൈൻ അപ്പ് ചെയ്തിരുന്നു. എന്നാൽ ഒരു വർഷത്തേക്കുള്ള സബ്‌സ്‌ക്രിപ്‌ഷൻ തുകയായ 87,000 രൂപ ആയുഷ്മാന്‍റെ അനുവാദമില്ലാതെ കാർഡിൽ നിന്ന് ഈടാക്കുകയായിരുന്നു. സംഭവത്തെതുടർന്ന് ആയുഷ്മാന്‍റെ സഹോദരൻ ആര്യമാൻ പങ്കുവെച്ച വ്ലോഗിലൂടെയാണ് ഈ വിവരം പുറത്തുവന്നത്. പണം നഷ്ടപ്പെട്ടതിൽ ആയുഷ്മാൻ പരിഭ്രാന്തനായെങ്കിലും കുടുംബം തമാശരൂപേണയാണ് ഇതിനോട് പ്രതികരിച്ചത്. ആയുഷ്മാൻ എപ്പോഴും ധൃതി കാണിക്കുന്നത് കൊണ്ടാണ് ഇങ്ങനെയുള്ള ചതിക്കുഴികളിൽ വീഴുന്നതെന്ന് അച്ഛൻ പർമീത് സേത്തി പരിഹസിച്ചു. മുൻപും ഒരു തവണ 80,000 രൂപ ഇത്തരത്തിൽ ആയുഷ്മാന് നഷ്ടമായിട്ടുണ്ടെന്ന് ആര്യമാൻ വ്ലോഗിൽ ഓർമ്മിപ്പിച്ചു. തട്ടിപ്പുകാരുടെ പതിവ് ഉപഭോക്താവാണ് ആയുഷ്മാൻ എന്ന് കുടുംബാംഗങ്ങൾ തമാശയായി…

Read More

പുതിയ സുഹൃത്തിനെകിട്ടിയ സന്തോഷത്തിൽ ചെയിൻസ്മോക്കർസ് ചിത്രം പങ്കുവച്ചു… ലാലേട്ടൻ ഫാൻസ് കമന്‍റ് ബോക്സ് തൂക്കി !

ദ് ചെയിന്‍ സ്മോക്കേഴ്സ് എന്ന പേരില്‍ പ്രശസ്തരായ അമേരിക്കന്‍ ഇഡിഎം- പോപ്പ് താരങ്ങളായ അലക്സ് പാല്‍, ഡ്രൂ ടാഗര്‍ട്ട് എന്നിവര്‍ക്കൊപ്പമുള്ള മോഹന്‍ലാലിന്‍റെ ചിത്രമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ തരംഗം സൃഷ്ടിച്ചിരിക്കുന്നത്. ഞങ്ങളുടെ പുതിയ കൂട്ടുകാരൻ’ എന്ന അടിക്കുറിപ്പോടെയാണ് ചെയിൻ സ്മോക്കേഴ്സ് ഫോട്ടോ ഇന്‍സ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്. മോഹൻലാലിന്‍റെ തോളിൽ കയ്യിട്ട് ചെയിൻസ്മോക്കേഴ്സ് താരങ്ങൾ നിൽക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായി. ലോകമെമ്പാടും ആരാധകരുള്ള യുവസംഗീതജ്ഞർക്കൊപ്പം പ്രിയതാരത്തെ കണ്ടത് മലയാളികൾ ശരിക്കും ആഘോഷമാക്കി. താരം ചെയിന്‍സ്മോക്കേഴ്സിന്‍റെ ലൈവ് ഷോ കാണാൻ അമേരിക്കയിലെത്തിയിരുന്നു. പരിപാടിക്ക് മുന്‍പാണ് മോഹന്‍ലാലുമായി ചെയിന്‍സ്മോക്കേഴ്സ് സംഗീതജ്ഞരായ അലക്സ് പാലും, ഡ്രൂ ടാഗാർറ്റും കണ്ടുമുട്ടിയത്. ഇലക്ട്രോണിക് ഡാൻസ് മ്യൂസിക്, പോപ്പ് എന്നീ വിഭാഗങ്ങളില്‍ പേര് കേട്ട ദ് ചെയിന്‍സ്മോക്കേഴ്സ് 2014ല്‍ പുറത്തിറങ്ങിയ ‘സെൽഫി’ എന്ന ഗാനത്തിലൂടെയാണ് ശ്രദ്ധ നേടുന്നത്. തുടര്‍ന്ന് ‘ക്ലോസർ, ‘ഡോണ്‍ഡ് ലെറ്റ് മീ ഡൗണ്‍’, ‘സംതിങ്…

Read More

ലോകത്തിലെ ഏറ്റവും നല്ല നിറം തേടിയിറങ്ങുന്ന പെൺകുട്ടിയുടെ കഥ: ഇരുനിറം ഒടിടിയിൽ

സമകാലിക സാമൂഹിക ചുറ്റുപാടിൽ നിന്ന് കഥ പറയുന്ന ഇരുനിറം മനോരമ മാക്സ് ഓടിടിയിൽ പ്രദർശനത്തിനെത്തി. ലോകത്തിലെ ഏറ്റവും നല്ല നിറം തേടിയിറങ്ങുന്ന ഒരു പെൺകുട്ടിയുടെ കഥ. അതിനുമപ്പുറം ഒരുപാടു കുട്ടിക ളുടെ കഥ പറയുന്ന സിനിമയാണ് വിഷ്ണു കെ. മോഹന്‍റെ രചനയിൽ ജിന്‍റോ തോമസ് സംവിധാനം ചെയ്ത ഇരുനിറം. “ഇപ്പോഴും ജാതി, നിറം ചിന്തകളുമായി ജീവിക്കുന്നവരോടാണ് ഇരുനിറം എന്ന സംസാരിക്കുന്നതെന്ന് സംവിധായകൻ ജിന്‍റോ തോമസ് പറഞ്ഞു’. ‘വെളുപ്പും കറുപ്പുമെന്നു വേര്‍തിരിക്കുന്ന ഒരു മതില്‍ ഇപ്പോഴും ഇവിടെയുണ്ട്. ആ മതിലാണു നമ്മള്‍ തകര്‍ക്കാന്‍ ശ്രമിക്കുന്നത്’ എന്ന് ജിന്‍റോ രാഷ്ട്രദീപിക‌യോടു പറഞ്ഞു. രജനീകാന്ത് സിനിമ വേട്ടയാനിലൂടെ ദേശീയശ്രദ്ധ നേടിയ തന്മയ സോളാണു പ്രധാനവേഷത്തില്‍. പൊതുസമൂഹത്തില്‍ നിലനില്‍ക്കുന്ന കറുപ്പും വെളുപ്പുമെന്ന വേര്‍തിരിവ് അമ്പിളി എന്ന ഏഴാം ക്ലാസുകാരിയിലുണ്ടാക്കുന്ന പ്രശ്‌നങ്ങളാണു സിനിമ പറയുന്നത്. ദിനീഷ് ആലപ്പി, ജിയോ ബേബി, നിഷ സാരംഗ്, പ്രദീപ്…

Read More

മായൻ… ത്രില്ലടിപ്പിച്ചു മോഷൻ പോസ്റ്റർ

മാജിക് മൂൺ പ്രൊഡക്ഷൻസിന്‍റെ ബാനറിൽ രാജീവ് ഗോവിന്ദൻ നിർമിക്കുന്ന ജിതിൻ കെ. ജോസ്- ജയസൂര്യ ചിത്രം ‘മായൻ ’കൊച്ചി അഞ്ചുമന ക്ഷേത്രത്തിൽ നടന്ന പൂജ ചടങ്ങുകളോടെ ആരംഭിച്ചു. മലയാള സിനിമ പ്രേക്ഷകരുടെ പ്രിയ സംവിധായകൻ സച്ചിയുടെ ഭാര്യ സിജി സച്ചിയും, സഹോദരി സജിതയും ചേർന്ന് ചിത്രത്തിന്‍റെ ടൈറ്റിൽ അനാഛാദനം നിർവ്വഹിച്ചു. അണിയറ പ്രവർത്തകരും മലയാള സിനിമയിലെ പ്രമുഖരും പൂജ ചടങ്ങിൽ പങ്കെടുത്തു. സൂപ്പർ ഹിറ്റ് ചിത്രം കളങ്കാവലിനുശേഷം ജിതിൻ കെ. ജോസ് സംവിധാനം ചെയ്യുന്ന ചിത്രം കഴിഞ്ഞ മാസമാണ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഓർഡിനറി, അനാർക്കലി എന്നീ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങൾ നിർമിച്ച മാജിക് മൂൺ പ്രൊഡക്ഷൻസ് നിർമിക്കുന്ന മൂന്നാമത്തെ ചിത്രമാണിത്. റാഫിയും ജിതിൻ കെ. ജോസും ചേർന്നാണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കുന്നത്. അടുത്തിടെ ചിത്രവുമായി ബന്ധപ്പെട്ട് അണിയറ പ്രവർത്തകർ പങ്കു വച്ച ഒരു സോഷ്യൽ മീഡിയ പോസ്റ്റും അതിലെ…

Read More

ഗ്ലാമർ സെൽഫിയുമായി അഞ്ജു

നടി അഞ്ജു കുര്യന്‍റെ ഗ്ലാമര്‍ സെല്‍ഫി ചിത്രങ്ങളാണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാകുന്നത്. ബാലിയില്‍ അവധി ആഘോഷിക്കുന്നതിനിടെ ഷോപ്പിംഗിനെത്തിയപ്പോള്‍ എടുത്തതാണ് ചിത്രങ്ങള്‍. സെല്‍ഫി ആദ്യം, ഐസ്‌ക്രീം പിന്നെ, എപ്പോഴും ഷോപ്പിംഗ്, ബാലി ദിവസങ്ങളില്‍ നിന്ന്… എന്നാണ് അഞ്ജു ചിത്രങ്ങള്‍ക്കൊപ്പം കുറിച്ചത്. ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക് ചെയ്യുക.

Read More

പ്രകൃതിയുമായി ഇണങ്ങുക: സന്ദേശവുമായി ശില്‍പ ഷെട്ടി

ഭൗമ ദിനത്തില്‍ നടി ശില്‍പ ഷെട്ടി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പ് ശ്രദ്ധനേടുന്നു. തിരക്കേറിയ ജീവിതത്തിനിടയില്‍ പ്രകൃതിയിലേക്കു മടങ്ങാനും മണ്ണുമായും പരിസ്ഥിതിയുമായും മാനസികമായി ഒന്നാകാനുമാണ് താരം ഓര്‍മിപ്പിക്കുന്നത്. പ്രകൃതിയുമായി അടുത്ത് ഇടപഴകുന്നത് മനസിനും ശരീരത്തിനും നല്‍കുന്ന ഊര്‍ജത്തെക്കുറിച്ചും നടി കുറിപ്പില്‍ പങ്കുവയ്ക്കുന്നു. ഭൂമിയുടെ സംരക്ഷണത്തിനായും പ്രകൃതിയെ സ്‌നേഹിക്കുന്നതിനായും എല്ലാവരെയും പ്രേരിപ്പിക്കുകയാണ് ഈ സന്ദേശത്തിലൂടെ അവര്‍ ചെയ്യുന്നത്. വീടിന്‍റെ മുറ്റത്തെ പുല്‍ത്തകിടിയിലൂടെ നഗ്നപാദയായി പതുക്കെ നടക്കുന്ന വീഡിയോയ്‌ക്കൊപ്പമായിരുന്നു ശില്‍പ്പയുടെ കുറിപ്പ്. ഭൗമദിനത്തിലും മറ്റ് എല്ലാ ദിവസങ്ങളിലും നഗ്നപാദരായി മണ്ണില്‍ നടന്ന് സ്വയം ഭൂമിയുമായി ബന്ധപ്പെടാന്‍ ഒരു ചെറിയ ഓര്‍മപ്പെടുത്തല്‍. ഭൂമിയുടെ ഊര്‍ജം നിങ്ങളെ സുഖപ്പെടുത്തുകയും പുനരുജ്ജീവിപ്പിക്കയും ചെയ്യട്ടെ. പ്രകൃതിയുമായി വീണ്ടും ബന്ധപ്പെടുക. ചര്‍മത്തില്‍ സൂര്യപ്രകാശവും പാദങ്ങള്‍ക്കുതാഴെ മണ്ണും പക്ഷികളുടെ കലപിലയും കാറ്റിന്‍റെ തലോടലുമൊക്കെ അനുഭവിക്കുക. കാരണം ഭൂമിയെ സ്പര്‍ശിക്കുമ്പോള്‍ നിങ്ങള്‍ ആരാണെന്ന് നിങ്ങള്‍ വീണ്ടും ഓര്‍മിക്കുന്നു… എന്നാണ് വീഡിയോയ്‌ക്കൊപ്പം…

Read More

ആരാധകരെ ആവേശത്തിലാഴ്ത്തി പോപ്പ് ഇതിഹാസതാരം മൈക്കൽ ജാക്സന്‍റെ ബയോപിക്..! ആരാധകർക്കൊപ്പമിരുന്ന് ചിത്രം കണ്ട് അല്ലു അർജുൻ, ഓർമകൾ അയവിറക്കി അനുപം ഖേർ

പോപ്പ് ഇതിഹാസതാരം മൈക്കൽ ജാക്സന്‍റെ ജീവിതകഥ പറയുന്ന മൈക്കൽ എന്ന ചിത്രം ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ റിലീസ് ചെയ്തത് വലിയ ആവേശത്തോടെയാണ് ജനങ്ങൾ ഏറ്റെടുത്തിരിക്കുന്നത്. ചിത്രത്തെയും കിംഗ് ഓഫ് പോപ്പിന്‍റെ പാരമ്പര്യത്തെയും ആഘോഷമാക്കാൻ നിരവധി ഇന്ത്യൻ താരങ്ങളുമാണ് മുന്നോട്ടുവന്നത്. ബോളിവുഡ് നടൻ അനുപം ഖേർ, 1996-ൽ മൈക്കൽ ജാക്‌സൺ ഇന്ത്യ സന്ദർശിച്ചപ്പോൾ എടുത്ത ഒരു ചിത്രം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചുകൊണ്ട് തന്‍റെ ഓർമ്മകൾ അയവിറക്കിയതും ആരാധകരെ ഏറെ സന്തോഷഭരിതരാക്കി. മുംബൈയിൽ വെച്ച് അദ്ദേഹത്തിന് കൈകൊടുത്ത നിമിഷം ഒരു വികാരം പോലെ ഇന്നും മനസ്സിലുണ്ടെന്നും, വരും തലമുറകളിൽ അദ്ദേഹത്തിന് പകരക്കാരൻ ഉണ്ടാവില്ലെന്നും അനുപം ഖേർ കുറിച്ചു. മൈക്കൽ ജാക്‌സൺ ലോകത്തിന് ലഭിച്ച അത്ഭുതമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നടൻ അല്ലു അർജുൻ ഹൈദരാബാദിലെ ഒരു തിയേറ്ററിൽ ആരാധകർക്കൊപ്പം മൈക്കൽ ചിത്രം കണ്ടതും ആരാധക സമൂഹത്തിന് ഇരട്ടി സന്തോഷം നല്കി. ആന്‍റണി ഫുക്വ സംവിധാനം…

Read More

അനീത് പഡ്ഡയുമായി അമ്പലത്തിൽ പോയതെന്തിന്; പുതിയ വെളിപ്പെടുത്തലുമായി അഹാന്‍ പാണ്ഡേ

ബോളിവുഡില്‍ നിന്ന് ഒട്ടനവധി പ്രണയ ചിത്രങ്ങള്‍ എത്തിയിട്ടുണ്ട്. വൻ ഹിറ്റുകളായ സിനിമകളും അക്കൂട്ടത്തിലുണ്ട്. ആ കണ്ണിയുടെ ഇങ്ങേയറ്റത്തുള്ള ഒരു ചിത്രമാണ് സൈയാര. ജനഹൃദയങ്ങളെ കീഴടക്കാൻ സാധിച്ച ഒരു മനോഹരമായ ചിത്രമാണ് സൈയ്യാര. നവാഗതനായ അഹാന്‍ പാണ്ഡേ, അനീത് പഡ്ഡ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മോഹിത് സൂരി സംവിധാനം ചെയ്‍ത ചിത്രമാണിത്. മ്യൂസിക്കല്‍ റൊമാന്‍റിക് ഡ്രാമ ഗണത്തില്‍ പെട്ട ചിത്രം 2025 ജൂലൈ 18 നാണ് തിയറ്ററുകളില്‍ എത്തിയത്. ഈ സിനിമയ്ക്കുശേഷം താൻ ഒരുപാട് മാനസികവിഷമത്തിലായിരുന്നുവെന്ന് അഹാൻ പാണ്ഡെ ഇതിനുമുന്പ് വെളിപ്പെടുത്തിയിരുന്നു. എന്നാൽ ഇപ്പോൾ താരം നല്കിയ അഭിമുഖത്തിൽ, ആ ചിത്രത്തിൽ അഭിനയിക്കുന്പോഴുള്ള മനോഹരമായ ഓർമകളാണ് പങ്കുവയ്ച്ചിരിക്കുന്നത്. സിനിമയുടെ റിലീസിനുതൊട്ടുമുന്പുള്ള ദിവസങ്ങളിൽ താരം അനീത് പഡ്ഡയും ഒരുമിച്ച് പ്രാർഥിക്കാനായി പള്ളികളിലും അന്പലങ്ങളിലും പോയിരുവെന്നും സിനിമ ഒരു വിജയമാകണം എന്ന് പ്രാർഥിച്ചിരുവെന്നും വെളിപ്പെടുത്തി. സിനിമയുടെ നിർമ്മാണത്തിന് ചിലവായ തുകയെങ്കിലും തിരിച്ചു…

Read More

ബൂംബാങ് പൂജയും സ്വിച്ചോൺ കർമവും

സിജു വിത്സൺ, സിദ്ധാർഥ് ഭരതൻ, അരുൺ കുര്യൻ, ദേവിക സതീഷ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജുനൈദ് മുഹമ്മദ് സംവിധാനം ചെയ്യുന്ന ബൂംബാങ് എന്ന ചിത്രത്തിന്‍റെ പൂജയും സ്വിച്ചോൺ കർമവും എറണാകുളം ചാവറ കൾച്ചറൽ സെന്‍ററിൽ നടന്നു. സംവിധായകൻ സിബി മലയിൽ സ്വിച്ചോൺ കർമം നിർവഹിച്ചപ്പോൾ നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ ആദ്യ ക്ലാപ്പടിച്ചു. നിഷാന്ത് സാഗർ, ജിബിൻ ഗോപിനാഥ്, സജിൻ ചെറുകയിൽ, ഗോകുലൻ, സുബിൻ ടാർസൺ, നിഹാദ് തോപ്പി, മിഥുട്ടി(കുട്ടി), ഷാരിഖ് മുഹമ്മദ്, വിക്കി തഗ്, ശ്രീനാഥ് കെ ജനാർദനൻ, ഷമീർ ഖാൻ എന്നിവരാണ് മറ്റു പ്രമുഖ താരങ്ങൾ. ബ്രിട്ടീഷ് സിനിമാസിന്‍റെ ബാനറിൽ ഹാരിസ് മൊയ്തുട്ടി, ജിഷ്ണു ശങ്കർ, ശ്രീധർ ചേനി, ജോജി ജിതേന്ദ്രൻ എന്നിവർ ചേർന്ന് നിർമിക്കുന്ന ഈ ചിത്രത്തിന്‍റെ ഛായാഗ്രഹണം ജിൻഷാദ് ഗുരുവായൂർ നിർവഹിക്കുന്നു. ലൈൻ പ്രൊഡ്യൂസർ- ഗിരീഷ് കൊടുങ്ങല്ലൂർ, കഥ, തിരക്കഥ സംഭാഷണം- ജിൻഷാദ്…

Read More

വളർന്ന് വരുമ്പോൾ മകൾ ആരാകണം; ബോളിവുഡ് സുന്ദരി ആലിയ ഭട്ടിന്‍റെ വാക്കുകൾക്ക് കൈയടിച്ച് സോഷ്യൽ മീഡിയ

ബോളിവുഡ് താരം ആലിയ ഭട്ട് മകൾ റാഹയെക്കുറിച്ചുള്ള സ്വപ്നങ്ങളും പ്രതീക്ഷകളുമാണ് ഇപ്പോൾ പങ്കുവച്ചിരിക്കുന്നത്. മകൾ വളർന്ന് വരുന്പോൾ ഒരു ഫെമിനയ്ക്ക് നല്കിയ അഭിമുഖത്തിലാണ് താരം ഇതേപറ്റി സംസാരിച്ചത്. വളരെ ചെറുപ്രായത്തിൽ തന്നെ മകൾ റാഹയിൽ കായികക്ഷമതയുടെ ലക്ഷണങ്ങൾ കാണുന്നുണ്ടെന്നും ആലിയ വെളിപ്പെടുത്തി. ഞാൻ അവൾ ഒരു കായികതാരമാകാനാണ് ആഗ്രഹിക്കുന്നത്, റാഹ മത്സരബുദ്ധിയുള്ളവളും കായികശേഷിയുള്ളവളുമാണ്. അവൾക്ക് ഇപ്പോൾ മൂന്ന് വയസ്സേയുള്ളൂ, പക്ഷേ തീരെ അടങ്ങിയിരിക്കാൻ കഴിയാത്ത സ്ഥിതിയാണെന്നും എല്ലായിടത്തും ഓടിനടക്കുന്നു എന്നും ആലിയ പറഞ്ഞു. ജീവിതത്തിൽ സ്വാധീനം ചെലുത്തിയ സ്ത്രീകളെക്കുറിച്ച് ആലിയയോട് ചോദിച്ചപ്പോൾ, സ്വന്തം അമ്മയാണ് തനിക്ക് ഏറ്റവും വലിയ പ്രചോദനവും മാതൃകയെന്നും ആലിയ വ്യക്തമാക്കുന്നു. അമ്മ സോണി റസ്ദാൻ ആണ് തന്നെ ഏറ്റവും കൂടുതൽ സ്വാധീനിച്ചതെന്നും കുടുംബജീവിതം നയിക്കുന്നതിനൊപ്പം തന്നെ അഭിനയത്തോടുള്ള തന്‍റെ താത്പര്യ നിലനിർത്താൻ അമ്മ ഏറെ പരിശ്രമിച്ചുവെന്നും ആലിയ പറഞ്ഞു. 2024 ഏപ്രിൽ 14…

Read More