‘ഇപ്പോഴും പ്രണയാത്മകമായി ഇരിക്കുന്ന ആത്മാവും മനസുമാണ്, ആ പ്രണയാത്മാവ് വേറൊരാൾ കടമെടുക്കുന്നത് സഹിക്കില്ല’: സോനാ നായർ

പ്രണയം ഇപ്പോഴും ഉള്ളിലുണ്ട്. ഇപ്പോഴും പ്രണയാത്മകമായി ഇരിക്കുന്ന ആത്മാവും മനസുമാണ് തന്‍റേതെന്ന് സോനാ നായർ. ആക്ട് ചെയ്യുമ്പോൾ എന്ത് ഭംഗിയായാണ് പ്രണയം കണ്ണുകളിൽ കാണിക്കുന്നതെന്ന് ആളുകൾ തന്നോട് പറയാറുണ്ടെന്നും സോന പറഞ്ഞു. ഉള്ളിൽ പ്രണയമുള്ളത് കൊണ്ടാണത്. അതൊരു വ്യക്തിയോട് ആയിരിക്കണമെന്നില്ല. റീൽ ചെയ്യുമ്പോൾ ഒരു വ്യക്തിയോടുള്ള പ്രണയമല്ല ഞാൻ കാണിക്കുന്നത്. എന്‍റെ പ്രണയ കാലത്ത് ഞാൻ പൊസസീവ് ആയിരുന്നു. ടോക്സിക്ക് അല്ലായിരുന്നു. ഒരു പൊസസീവ് നാച്വർ. എന്‍റെ പ്രണയാത്മാവ് വേറൊരാൾ കടമെടുക്കുന്നത് പറ്റില്ല. ഞാൻ ഒരു വ്യക്തിയെ പ്രണയിച്ചു. അദ്ദേഹത്തെ കല്യാണം കഴിച്ചു. കല്യാണം കഴിഞ്ഞ ശേഷം സോ കോൾഡ് പ്രണയം ഉണ്ടാകുന്നുണ്ടോ എന്ന് ചോദിച്ചാൽ ഇല്ല. പ്രണയത്തേക്കാളുപരി വളരെ ആത്മാർഥമായുള്ള കംപാനിയൻഷിപ്പാണ്. സ്നേഹവും ആത്മാർഥതയും. പ്രണയം ആദ്യഘട്ടത്തിൽ വന്ന് അതങ്ങു കഴിയും. ഒരാൾ ഇങ്ങനെയോ പ്രണയിക്കാവൂ എന്ന് പറയാനാകില്ല. അതൊരു ഫീലാണ്. പ്രണയത്തിൽ നിന്നു വളരെ…

Read More

തമിഴ് ചിത്രം സിൻഗയുടെ ടീസർ പുറത്തിറങ്ങി

കയാൽ ചന്ദ്രനെ നായകനാക്കി രാജ ദുരൈ സിങ്കം സംവിധാനം ചെയ്യുന്ന സിൻഗ എന്ന തമിഴ് ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. മലയാളത്തിലെ പ്രിയ താരങ്ങളായ സിജാ റോസ്, മീനാക്ഷി രവീന്ദ്രൻ എന്നിവരാണ് നായികമാരായി എത്തുന്നത്. ഒപ്പം ഒരു നായ്ക്കുട്ടിയും ഈ ചിത്രത്തിന്‍റെ ടൈറ്റിൽ കഥാപാത്രമായി എത്തുന്നു. ആദിത്യ കതിർ, അരിസ്റ്റോ സുരേഷ് എന്നിവർക്കൊപ്പം ഒരു കൂട്ടം പുതുമുഖങ്ങളും ഈ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു. പ്രണയത്തിന്‍റെയും സൗഹൃദത്തിന്‍റെയും ഹൃദയസ്പർശിയായ മുഹൂർത്തങ്ങളാണ് ടീസർ നൽകുന്നത്. മനുഷ്യരും നായ്ക്കളും തമ്മിലുള്ള ആഴമേറിയതും അഭേദ്യവുമായുള്ള ബന്ധം പണ്ടേ ചരിത്രത്താളുകളിൽ എഴുതപ്പെട്ടവയാണ്. രുദ്രം സിനിമാസ്, എസ്ആർ ഫിലിംസ് എന്നീ ബാനറിൽ വേലായുധം രാജേന്ദ്രൻ നിർമിക്കുന്ന ഈ ചിത്രത്തിന്‍റെ ഛായാഗ്രഹണം അശോക് കുമാർ രാജ് നിർവഹിച്ചിരിക്കുന്നു. പ്രശസ്ത ചലച്ചിത്ര സംവിധായകരായ വസന്ത്, സർക്കുണം എന്നിവരുടെ കീഴിൽ തന്‍റെ കരിയർ തുടങ്ങിയ രാജദുരൈ സിൻഗം ഒരുക്കിയ ഈ…

Read More

അവാർഡ് നിശയിൽ നിതാ അംബാനിയെ ചേച്ചിയെന്ന് വിളിച്ചു: ഹലോ എന്ന് തിരിച്ച് പറഞ്ഞപ്പോൾ മാം എന്ന് തിരുത്തി: നാക്ക് പിഴയിൽ ആലിയ ഭട്ടിന് സംഭവിച്ചത്…

ബാലതാരമായി സിനിമയിലെത്തിയതാണ് ആലിയ ഭട്ട്. പിന്നീട് സഹതാരമായും നായികയായും തിളങ്ങുകയായിരുന്നു. സ്റ്റുഡന്‍റ് ഓഫ് ദ ഇയർ എന്ന സിനിമയിലൂടെയായിരുന്നു നായികയായി അരങ്ങേറ്റം. മികച്ച കഥാപാത്രങ്ങള്‍ ചെയ്തിട്ടുണ്ടെങ്കില്‍ കൂടി സിനിമാപാരമ്പര്യമുള്ള കുടുംബവും ബാക്ക് സപ്പോര്‍ട്ടുമാണ് ഇത്രയെളുപ്പം ആലിയ കരിയറില്‍ വളരാനുള്ള കാരണം. കപൂര്‍ കുടുംബത്തിന്‍റെ മരുമകളായി രണ്‍ബീര്‍ കപൂറിന്‍റെ ഭാര്യയായി എത്തിയതോടെ ബോളിവുഡിലെ താരറാണിമാരില്‍ മുന്‍പന്തിയിലായി ആലിയ. എന്തും തനിക്ക് ഇണങ്ങുമെന്ന അമിത ശുഭാപ്തിവിശ്വാസവും ആലിയയ്ക്ക് അക്കൂട്ടത്തില്‍ വന്നിട്ടുണ്ടെന്നാണ് പപ്പരാസികൾ പറയുന്നത്. ഈയടുത്ത് മുംബൈയിൽ നടന്ന ചേതക് സ്ക്രീൻ അവാര്‍ഡ്സ് 2026ൽ അവതാരകയായി എത്തിയ ആലിയയ്ക്ക് അമിതമായ ആത്മവിശ്വാസം വലിയ തിരിച്ചടിയായി. ആലിയയുടെ അവതരണത്തിനും വാചകകസര്‍ത്തുകള്‍ക്കും വലിയ രീതിയിലുള്ള പരിഹാസങ്ങളും നേരിടേണ്ടി വന്നു. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ ഏറ്റവും കൂടുതല്‍ വൈറലാകുന്നത് അവതാരക ആലിയ ഭട്ടും റിലയൻസ് ഫൗണ്ടേഷൻ അധ്യക്ഷ നിത അംബാനിയും തമ്മിലുള്ള ചെറിയൊരു സംഭാഷണമാണ്. മികച്ച…

Read More

എട്ടരമാസം ഗർഭിണിയായിരുന്ന സമയത്തും ജോലി ചെയ്തിരുന്നു, യഷ് രാജ് സ്റ്റുഡിയോയിൽ ഷൂട്ടിംഗിനിടെയാണ് പ്രസവ വേദന തുടങ്ങിയതെന്ന് നടി നേഹ ധൂപിയ

നേഹ ധൂപിയ തന്‍റെ ഗർഭകാല ജീവിതത്തെക്കുറിച്ചും അനുഭവങ്ങളും തുറന്നു പറയുന്നു. താൻ എട്ടരമാസം ഗർഭിണിയായിരുന്ന സമയത്തും ജോലി ചെയ്തിരുന്നുവെന്നും യഷ് രാജ് സ്റ്റുഡിയോയിൽ ഷൂട്ടിംഗിനിടെയാണ് പ്രസവ വേദന തുടങ്ങിയതെന്നും നടി നേഹ ധൂപിയ വെളിപ്പെടുത്തി. എ തേഴ്സ് ഡേ എന്ന ചിത്രത്തിൽ അഭിനയിച്ചുകൊണ്ടിരുന്ന സമയത്താണ് രണ്ടാമത് ഗർഭിണിയായിരുന്നതെന്നും നേഹ വ്യക്തമാക്കുന്നു. പരിനീതി ചോപ്രയുടെ മോം ടോക്സ് ഷോയിലാണ് താരം തന്‍റെ ഗർഭകാല അനുഭവങ്ങളും തൊഴിൽ ജീവിതത്തോടുള്ള സമർപ്പണവും പങ്കുവെച്ചത്. അമ്മയായതിന് ശേഷവും സ്ത്രീകൾക്ക് തങ്ങളുടെ കരിയറും വ്യക്തിപരമായ ആഗ്രഹങ്ങളും മുന്നോട്ട് കൊണ്ടുപോകാനുള്ള സ്വാതന്ത്ര്യമുണ്ടായിരിക്കണമെന്ന് നേഹ ഓർമ്മിപ്പിച്ചു. 2018 മെയ് മാസം പത്തിനാണ് നേഹയും അംഗദും വിവാഹം ചെയ്തത്. സിഖ് ആചാരപ്രകാരമായിരുന്നു വിവാഹം. ആരാധാകർക്ക് മാത്രമല്ല, ബോളിവുഡിനെ പോലും ഞെട്ടിച്ചുകൊണ്ടുള്ള വിവാഹമായിരുന്നു ഇത്. അവർ ഇപ്പോൾ മെഹറിന്‍റെയും ഗുരിഖിന്‍റെയും മാതാപിതാക്കളാണ്. 2022-ൽ പുറത്തിറങ്ങിയ എ തേഴ്സ് ഡേ എന്ന…

Read More

സൈബർ ക്രൈം ത്രില്ലർ അച്യുത അവതാരം: പുതിയ പോസ്റ്റർ റിലീസായി

കന്നഡയിലെ പ്രമുഖ എഴുത്തുകാരനും ചലച്ചിത്ര പ്രവർത്തകനുമായ പുനിത് ആദ്യമായി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന മലയാള ചിത്രം അച്യുത അവതാരത്തിന്‍റെ പുതിയ പോസ്റ്റർ റിലീസായി. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ,ഹിന്ദി എന്നെ ഭാഷകളിൽ എത്തുന്ന ചിത്രം പാൻ ഇന്ത്യൻ തലത്തിലാണ് ഒരുക്കിയിരിക്കുന്നത്. സൈബർ ക്രൈം ത്രില്ലർ സ്വഭാവത്തിലുള്ള ചിത്രത്തിന്‍റെ പുതിയ പോസ്റ്ററിൽ ഫാമിലി ഡ്രാമയ്ക്കുള്ള പ്രാധാന്യവും എടുത്തുകാണാൻ കഴിയും. സൈബർ ആസക്തിയുടെ ഭയാനകമായ അനന്തരഫലങ്ങൾക്ക് സാക്ഷ്യം വഹിക്കുന്ന ഒരു യാത്രയിലേക്ക് പ്രേക്ഷകരെ കൊണ്ടുപോകുന്ന ചിത്രം റെയ്‌റ വെഞ്ചേഴ്‌സിന്‍റെ ബാനറിൽ രമേശ സി, രുദ്രമൂർത്തി, രാജേഷ്. ആർ എന്നിവർ ചേർന്നാണ് നിർമിച്ചിരിക്കുന്നത്. പ്രമുഖ നർത്തകിയും താരവുമായ മാളവിക നന്ദൻ, അവിനാശ് (കാന്താര ഫെയിം), സീമ ജി. നായർ എന്നിവർക്കൊപ്പം നിരവധി അന്യഭാഷ താരങ്ങളും ചിത്രത്തിൽ വേഷമിടുന്നു. ദേശീയ അവാർഡ് ജേതാവായ ഛായാഗ്രാഹകൻ ആനന്ദ് മീനാക്ഷിയാണ് ചിത്രിൽ കാമറ കൈകാര്യം…

Read More

‘മുഖ്യമന്ത്രി പറഞ്ഞത് അനുസരിച്ചു, അതോടെ നാട്ടിലെ സല്‍പ്പേര് എല്ലാം പോയി’: ശ്രീവിദ്യ മുല്ലച്ചേരി

മുഖ്യമന്ത്രിയുടെ വാക്കുകള്‍ അനുസരിച്ചതിന്‍റെ പേരില്‍ തനിക്ക് നാട്ടില്‍ ചീത്തപ്പേരായെന്ന് നടി ശ്രീവിദ്യ മുല്ലച്ചേരി. താരത്തിന്‍റെ രസകരമായ പരാതിയാണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. എത്രയും പ്രിയപ്പെട്ട കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്‍ സാര്‍, എനിക്ക് നിങ്ങളെ ഭയങ്കര ഇഷ്ടമാണ്, ബഹുമാനമാണ്. പക്ഷേ ഇന്ന് മുതല്‍ നിങ്ങള്‍ പറയുന്ന ഒരു കാര്യവും ഞാന്‍ അനുസരിക്കില്ല. കാരണം കഴിഞ്ഞ കുറച്ച് ദിവസം മുന്നേ നിങ്ങള്‍ ഒരു ഫേസ്ബുക്ക് പോസ്റ്റ് ഇട്ടു. ചൂട് കൂടിവരികയാണ്. എല്ലാവരും വെള്ളം കുടിക്കുക, രാവിലെ 10 മുതല്‍ 3 വരെ വെയിലത്ത് ഇറങ്ങാതിരിക്കുക, അങ്ങനെ സൂക്ഷിക്കുക എന്നൊക്കെ പറഞ്ഞ് നിങ്ങള്‍ ഒരു പോസ്റ്റ് ഇട്ടു. ഒരു കേരള സിവിലിയന്‍ എന്ന നിലയ്ക്ക് ഞാന്‍ അത് അനുസരിക്കണം. നിങ്ങളോടുള്ള ബഹുമാനം കൊണ്ട് ഞാനത് അനുസരിച്ചു. ആ പോസ്റ്റില്‍ നിങ്ങള്‍ പറഞ്ഞു സണ്‍ ഗ്ലാസ് ഉപയോഗിക്കുക എന്ന്. ഇന്ന്…

Read More

‘സ്വന്തം മകളുടെ അരക്കെട്ട് പോലും പ്രൊജക്ട് ചെയ്തു കാണിക്കുന്നു’: അർജുൻ സർജയ്ക്കെതിരേ വിമർശനം

നടനും സംവിധായകനുമായ അര്‍ജുന്‍ സര്‍ജയ്‌ക്കെതിരേ സാമൂഹികമാധ്യമങ്ങളില്‍ വിമര്‍ശനം. അര്‍ജുന്‍റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രത്തിലെ രംഗങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് വിമര്‍ശനമുയരുന്നത്. മകള്‍ നായികയായ ചിത്രത്തില്‍ സ്ത്രീശരീരത്തെ പ്രദർശനവസ്തുവാക്കുന്ന രീതിയില്‍ ചിത്രീകരിച്ചുവെന്നാണ് ആരോപണം. അര്‍ജുന്‍ സംവിധാനം ചെയ്ത് മകള്‍ ഐശ്വര്യ നായികയായി എത്തിയ സിനിമയാണ് സീതാപയനം. ചിത്രത്തിലെ ഒരു ഗാനരംഗത്തില്‍ നായികയുടെ അരക്കെട്ടിന്‍റെ ക്ലോസ് അപ് ഷോട്ടുകള്‍ ഉപയോഗിച്ചിട്ടുണ്ട്. ഇതാണ് വിമര്‍ശനത്തിനു കാരണമായത്. ഒരു സോഷ്യല്‍ മീഡിയ പേജിലൂടെയാണ് ഈ രംഗം പങ്കുവച്ച് വിമര്‍ശനം ഉന്നയിച്ചത്. അച്ഛന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലെ നായികയായ മകള്‍ക്കുപോലും സ്ത്രീ ശരീരത്തിന്‍റെ ഒബ്ജക്ടിഫിക്കേഷനില്‍ നിന്ന് രക്ഷയില്ലെന്നാണു കമന്‍റുകള്‍. ആ സീനില്‍ ഈ ഷോട്ടുകള്‍ ഒട്ടും ആവശ്യമില്ലായിരുന്നു. എന്നിട്ടും ഉള്‍പ്പെടുത്തി. കാലങ്ങളായി സ്ത്രീകളെ സിനിമയില്‍ കാഴ്ചവസ്തുവാക്കുന്നുണ്ട്. ഇത് അതിന്‍റെ മറ്റൊരു ഉദാഹരണം മാത്രം. ഞാന്‍ ഈ സിനിമ തെലുങ്കില്‍ കണ്ടു. തെലുങ്കാണെങ്കിലും മറ്റേതെങ്കിലും ഭാഷയാണെങ്കിലും…

Read More

കർണാടകയിൽ തന്‍റെ ഗ്രാമത്തിൽ ഇന്നും ജാതീയത നിലനിൽക്കുന്നുണ്ട്, തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവത്തെക്കുറിച്ച് വിനോദ് സൂർവംശി മനസ് തുറക്കുന്നു

നടൻ വിനോദ് സൂർവംശിക്ക് നേരിടേണ്ടി വന്ന ദുരനുഭവത്തെക്കുറിച്ച് മനസ് തുറക്കുന്നു. ഒരു അഭിമുഖത്തിൽ തന്‍റെ ജന്മനാടായ കർണാടകയിൽ നേരിടേണ്ടി വന്ന ജാതീയതയുടെ കയ്പേറിയ അനുഭവങ്ങൾ പങ്കുവെച്ചു. വിനോദ് സൂര്യവംശിയുടെ ജീവിതയാത്ര അത്ര സാധാരണമായിരുന്നില്ല. ഒരു സെക്യൂരിറ്റി ഗാർഡായി ജോലി ആരംഭിച്ച വിനോദ് പിന്നീട് സിനിമകളിൽ ജൂനിയർ ആർട്ടിസ്റ്റായി പ്രവർത്തിച്ചു. വർഷങ്ങളുടെ കഠിനാധ്വാനത്തിന് ശേഷം പഞ്ചായത്ത് പോലുള്ള വലിയ പ്രോജക്റ്റുകളുടെ ഭാഗമാകാൻ അദ്ദേഹത്തിന് സാധിച്ചു. ജാതീയമായ വിവേചനങ്ങൾ തന്‍റെ നാട്ടിൽ എത്രത്തോളം ഭീകരമായിരുന്നുവെന്നും, അത്തരം വെല്ലുവിളികളെ അതിജീവിച്ച് എങ്ങനെയാണ് താൻ ഈ നിലയിലെത്തിയതെന്നും അദ്ദേഹം പറഞ്ഞു. നിറത്തിന്‍റെ പേരിൽ നേരിട്ട അവഗണനകൾ വളരെ വലുതാണെന്നും അതിനാൽതന്നെ പല അവസരങ്ങളും തനിക്ക് നഷ്ടപ്പെട്ടതായി അദേഹം പറഞ്ഞു. കർണാടകയിലെ തന്‍റെ ഗ്രാമത്തിൽ ഇന്നും ജാതീയത നിലനിൽക്കുന്നുണ്ടെന്ന് വിനോദ് വെളിപ്പെടുത്തി. ഗ്രാമത്തിൽ ഉയർന്ന ജാതിക്കാർക്കും താഴ്ന്ന ജാതിക്കാർക്കും പ്രത്യേക സ്ഥലങ്ങളുണ്ട്. ദലിതർ താമസിക്കുന്നത്…

Read More

തമന്നയുമായുള്ള ബ്രേക്കപ്പിനുശേഷം നടൻ വിജയ് വർമ്മ നടി ആലിയ ഖുറേഷിക്കൊപ്പം

തമന്നയുമായുള്ള ബ്രേക്കപ്പിനുശേഷം നടൻ വിജയ് വർമ്മയെ നടി ആലിയ ഖുറേഷിക്കൊപ്പം മുംബൈയിലെ റെസ്റ്റോറന്‍റിനു പുറത്ത് കണ്ടതായി റിപ്പോർട്ടുകൾ. ഇരുവരും ഒന്നിച്ച് ബാന്ദ്രയിലെ റെസ്റ്റോറന്‍റിൽ നിന്ന് പുറത്തിറങ്ങുന്നത് ദൃശ്യങ്ങളിൽ കാണാം. ഈ വീഡിയോ വൈറലായതോടെ, തമന്നയുമായുള്ള പിരിയലിന് ശേഷം വിജയ് വർമ്മ പുതിയ ബന്ധത്തിലാണോ എന്ന ചർച്ചകൾ സോഷ്യൽ മീഡിയയിൽ സജീവമായിട്ടുണ്ട്. തമന്നയും വിജയ് വർമ്മയും രണ്ട് വർഷത്തെ പ്രണയത്തിന് ശേഷം പിരിഞ്ഞതായി നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. വീഡിയോ വൈറലായതോടെ തമന്ന എവിടെ എന്ന ചോദ്യവുമായി ആരാധകർ രംഗത്തെത്തി. 2023ൽ വിജയ് വർമ്മയും തമന്നയും ഇരുവരുടെയും പ്രണയം പരസ്യമാക്കിയിരുന്നു, പിന്നീട് ലസ്റ്റ് സ്റ്റോറീസ് 2 എന്ന ചിത്രത്തിൽ ഒന്നിച്ചഭിനയിച്ചിരുന്നു. എന്നാൽ, ഈ ബ്രേക്കപ്പിനെക്കുറിച്ച് ഔദ്യോഗിക പ്രതികരണം ഇരുവരും നടത്തിയിട്ടില്ല. (വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക)

Read More

‘നടന്മാരോടുള്ള സ്നേഹം അഭിനയപാടവത്തോടുള്ളതാണ്, അതിനെ രാഷ്ട്രീയ പിന്തുണയായി കാണരുത്’: പ്രകാശ് രാജ്

നടന്മാരോടുള്ള സ്നേഹം അവരുടെ അഭിനയപാടവത്തോടുള്ളതാണ് മറിച്ച് അതിനെ രാഷ്ട്രീയ പിന്തുണയായി കാണരുതെന്ന് പ്രകാശ് രാജ്. തമിഴ്‌നാട്ടിൽ നിലവിൽ മൂന്ന് തരം രാഷ്‌ട്രീയ മാതൃകകളാണുള്ളത്. ദ്രാവിഡ മോഡൽ, അടിമ മോഡൽ പിന്നെ സിനിമ മോഡൽ. സിനിമയിൽ നിങ്ങൾക്ക് ഡോക്ടറോ എഞ്ചിനീയറോ എന്തിന് മുഖ്യമന്ത്രിയോ ആകാം. എന്നാൽ രാഷ്‌ട്രീയത്തിൽ എങ്ങനെയാണ് നേരിട്ട് മുഖ്യമന്ത്രിയാകാൻ കഴിയുക? എന്നെപ്പോലെ നിങ്ങൾ രാഷ്‌ട്രീയത്തെക്കുറിച്ച് സംസാരിച്ചിട്ടുണ്ടോ? തമിഴ്‌നാട് പ്രശ്നങ്ങൾ നേരിട്ടപ്പോൾ അല്ലെങ്കിൽ ഭാഷയ്ക്കും അന്തസിനും വേണ്ടി പോരാട്ടം നടന്നപ്പോൾ നിങ്ങൾ ജനങ്ങൾക്കൊപ്പം നിന്നിട്ടുണ്ടോ? ജനങ്ങൾ നിങ്ങൾക്ക് നൽകുന്ന സ്നേഹം നിങ്ങളുടെ കഴിവിനോടുള്ളതാണ്, രാഷ്‌ട്രീയത്തോടല്ല. വെയിലത്ത് ക്യൂ നിന്ന് ടിക്കറ്റെടുത്തും കട്ടൗട്ടുകൾ വച്ചും സ്നേഹം പ്രകടിപ്പിച്ച ആരാധകരെ ഇപ്പോൾ രാഷ്ട്രീയ പ്രവേശനത്തിനായി ഉപയോഗിക്കുകയാണോ. എനിക്ക് ഒരു നടനെ ഇഷ്ടമാണെങ്കിൽ തൊണ്ട പൊട്ടുമാറ് വിസിൽ അടിക്കാം. എന്നാൽ അവർക്ക് രാജ്യം വിട്ടുകൊടുക്കാൻ എനിക്ക് കഴിയില്ല. രാഷ്‌ട്രീയം വേറെ, സിനിമ…

Read More