വെഞ്ഞാറമ്മൂട് കൊലപാതകം ചർച്ച ചെയ്യുന്ന കാലം പറഞ്ഞ കഥ തിയറ്ററുകളിലേക്ക്

വെഞ്ഞാറമ്മൂട് കൊലപാതകം ചർച്ച ചെയ്ത കാലം പറഞ്ഞ കഥ എന്ന ചിത്രം 24ന് തിയറ്ററുകളിലെത്തുന്നു. കരുനാഗപ്പള്ളി നാടകശാല ഇന്‍റർനാഷണൽ മൂവീസിനു വേണ്ടി കരുനാഗപ്പള്ളി കൃഷ്ണൻകുട്ടി അവതരിപ്പിക്കുന്ന ചിത്രം പ്രസാദ് നൂറനാട് സംവിധാനം ചെയ്യുന്നു. പട്ടാപ്പകൽ നഗരത്തിൽ നടന്ന ആറു കൊലപാതകങ്ങളെ ആസ്പദമാക്കി ഒരുക്കുന്ന സിനിമ മലയാള സിനിമയിൽ കാണാത്ത വ്യത്യസ്തമായ പ്രമേയമാണ് അവതരിപ്പിക്കുന്നത്. കേരളത്തിൽ ചർച്ച ചെയ്ത ആനുകാലിക സംഭവ വികാസങ്ങൾ ചർച്ച ചെയ്യുന്ന ചിത്രം പ്രേക്ഷകർക്ക് പുതിയൊരു അനുഭവമാകും. പുലിമുരുകൻ എന്ന ചിത്രത്തിൽ മോഹൻലാലിന്‍റെ ചെറുപ്പകാലം അവതരിപ്പിച്ച അജാസ് ആണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സാന്ദ്ര, നിഷ സാരംഗ്, മാസ്റ്റർ അർജിത്ത്, ജയൻ ചേർത്തല, ശിവജി ഗുരുവായൂർ, അരിസ്റ്റോ സുരേഷ്, കൊല്ലം തുളസി, കുടശനാട് കനകം, രശ്മി അനിൽ, ലക്ഷ്മി പ്രസാദ്, കോബ്ര രാജേഷ്, അറുമുഖൻ ആലപ്പുഴ, ഒ. ജയലാൽ, പ്രജീവ്, അബ്ബാ മോഹൻ, ജീജ…

Read More

200 കോടിയുടെ കള്ളപ്പണക്കേസ്:മാപ്പുസാക്ഷിയാവാൻ നീക്കം തുടങ്ങി ജാക്വിലിൻ ഫെർണാണ്ടസ്

സാന്പത്തികത്തട്ടിപ്പുകാരൻ സുകേഷ് ചന്ദ്രശേഖറുമായി ബന്ധപ്പെട്ട 200 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ നിർണായകമായ നിയമനീക്കം നടത്തി പ്രതി ചേർക്കപ്പെട്ട ബോളിവുഡ് നടി ജാക്വിലിൻ ഫെർണാണ്ടസ്. കേസിൽ മാപ്പുസാക്ഷി ആകാൻ അനുമതി തേടി ജാക്വിലിൻ ഡൽഹി കോടതിയെ സമീപിച്ചു. ഈ നീക്കം ഉന്നതതല അന്വേഷണത്തിന്‍റെ ദിശ തന്നെ മാറ്റിയേക്കാമെന്നു വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. ഡൽഹിയിലെ പട്യാല ഹൗസ് കോടതി എൻഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റിന് (ഇഡി) നോട്ടീസ് അയച്ചു. സമാനമായ അപേക്ഷയുമായി തങ്ങൾ ഇഡിയെയും സമീപിച്ചിട്ടുണ്ടെന്നും മാപ്പുസാക്ഷിയാകാൻ ഔദ്യോഗികമായി അപേക്ഷ നൽകിയിട്ടുണ്ടെന്നും ജാക്വിലിന്‍റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. ഏപ്രിൽ എട്ടിന് തന്നെ നടി മാപ്പുസാക്ഷിയാകാൻ താത്പര്യം പ്രകടിപ്പിച്ചിരുന്നു. നിയമനടപടി പ്രകാരം, ഇത്തരം അപേക്ഷകൾ ആദ്യം ഇഡി പരിശോധിക്കുകയും മൊഴി രേഖപ്പെടുത്തുകയും ചെയ്ത ശേഷമാണ് കോടതിയെ അറിയിക്കുക. നേരത്തെ ഈ കേസിൽ ജാക്വിലിനെതിരായ നടപടികൾ റദ്ദാക്കാൻ സുപ്രീം കോടതി വിസമ്മതിച്ചിരുന്നു എന്നതിനാൽ ഇപ്പോൾ…

Read More

നടി സോഫി ടേണറുമായുള്ള വിവാഹമോചനത്തിനുശേഷം മോഡൽ ടാറ്റിയാന ഗബ്രിയേലയുമായുള്ള പുതിയ പ്രണയബന്ധത്തെക്കുറിച്ച് വെളിപ്പെടുത്തലുമായി ഗായകൻ ജോ ജോനാസ്

ഗായകനും നടനുമായ ജോ ജോനാസ് മോഡൽ ടാറ്റിയാന ഗബ്രിയേലയുമായുള്ള തന്‍റെ പ്രണയബന്ധം സ്ഥിരീകരിച്ചു. നടി സോഫി ടേണറുമായുള്ള വിവാഹമോചനത്തിന് ഏകദേശം രണ്ട് വർഷത്തിന് ശേഷമാണ് പുതിയ പ്രണയബന്ധത്തെക്കുറിച്ചുള്ള വെളിപ്പെടുത്തൽ. പ്യൂർട്ടോ റിക്കോ യാത്രയ്ക്കിടെ ഗബ്രിയേലയ്‌ക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ടാണ് ജോ ജോനാസ് തന്‍റെ ബന്ധം ഇൻസ്റ്റാഗ്രാമിലൂടെ ഔദ്യോഗികമായി അറിയിച്ചത്. ഒരു യൂട്യൂബ് വ്ലോഗിലൂടെയും ജോ ജോനാസ് തന്‍റെ പ്രണയത്തെക്കുറിച്ച് സൂചനകൾ നൽകി. പ്യൂർട്ടോ റിക്കോയിലെ സ്ഥലങ്ങളും വെള്ളച്ചാട്ടവും സന്ദർശിക്കുന്നതിനിടെയിൽ ഗബ്രിയേല തന്നെ സ്പാനിഷ് പഠിക്കാൻ സഹായിക്കുന്നതായി ജോനാസ് വ്ലോഗിൽ പറഞ്ഞു. പിന്നീട് വെള്ളച്ചാട്ടത്തിൽ പോയി നീന്തിയതും വളരെ മനോഹരമായിരുന്നു എന്ന് ജോ ജോനാസ് പറഞ്ഞു. കഴിഞ്ഞ വർഷം നവംബർ മുതൽ ഇരുവരും പ്രണയത്തിലാണെന്ന തരത്തിൽ അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു.സോഫി ടേണറുമായുള്ള ബന്ധത്തിൽ ജോനാസിന് രണ്ട് പെൺമക്കളുണ്ട്. തന്‍റെ സ്വകാര്യ ജീവിതവും കരിയറും തമ്മിലുള്ള ബാലൻസ് നിലനിർത്തുന്നതിനെക്കുറിച്ച് അദ്ദേഹം നേരത്തെ സംസാരിച്ചിട്ടുണ്ട്.…

Read More

19-ാം വിവാഹ വാർഷിക ആഘോഷവുമായി ഐശ്വര്യ റായിയും അഭിഷേക് ബച്ചനും: ആശംകളുമായി ആരാധകർ

ബോളിവുഡിലെ ജനപ്രിയ താരദമ്പതികളായ ഐശ്വര്യ റായിയും അഭിഷേക് ബച്ചനും ഒന്നിച്ചിട്ട് 19 വർഷങ്ങൾ പൂർത്തിയായി. വിവാഹ ദിനത്തിൽ ജീവിതപങ്കാളി അഭിഷേകിനും മകൾ ആരാധ്യക്കും ഒപ്പം പൂചെണ്ടുകളുമായി നില്ക്കുന്ന ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ ഐശ്വര്യ റായ് പങ്കുവച്ചിരിക്കുന്നത്. ഹൃദയസ്പർശിയായ കുറിപ്പുകളും താരങ്ങൾക്ക് ആശംകൾ നേർന്നുകൊണ്ടുമുള്ള മെസേജുകളാണ് കമന്‍റ് ബോക്സിൽ നിറഞ്ഞത്. ഓപ്പറ വിൻഫ്രീയുമായുള്ള അഭിമുഖത്തിൽ വിവാഹാഭ്യർത്ഥനയെക്കുറിച്ചുള്ള മനോഹരമായ ഓർമ്മ പങ്കുവെക്കുകയുണ്ടായി. ഗുരു എന്ന സിനിമയുടെ പ്രചരണത്തിനായി ന്യൂയോർക്കിൽ ആയിരുന്ന സമയത്ത്, അദ്ദേഹം തന്‍റെ ഹോട്ടൽ ബാൽക്കണിയിൽ നിന്ന് ജീവിതത്തെയും പ്രണയത്തെയും കുറിച്ച് ചിന്തിച്ച സമയത്ത്, ഐശ്വര്യയോടൊപ്പം ജീവിതം പങ്കിടാൻ കഴിഞ്ഞിരുന്നെങ്കിൽ എത്ര നന്നായിരുന്നേനെ എന്ന് ആ നിമിഷം അദ്ദേഹം ആഗ്രഹിച്ചു. ഞാൻ ന്യൂയോർക്കിൽ ഒരു സിനിമയുടെ ചിത്രീകരണത്തിലായിരുന്നു. അന്ന് എന്‍റെഹോട്ടൽ മുറിയുടെ ബാൽക്കണിയിൽ നിൽക്കുമ്പോൾ, എന്നെങ്കിലും ഞങ്ങൾ ഒന്നിച്ചുണ്ടായിരുന്നെങ്കിൽ, വിവാഹിതരായിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുമായിരുന്നു. പിന്നീട് ഞാൻ അവളെ…

Read More

തനിക്ക് മാസങ്ങളോളം നേരിടേണ്ടി വന്ന ഇൻസോമിനിയെക്കുറിച്ച് തുറന്ന് പറഞ്ഞ് ബോളിവുഡ് താരം കൽക്കി കൊച്‌ലിൻ

ജിവതത്തിലെ ഏറ്റവും സങ്കടം നിറഞ്ഞ ഘട്ടത്തെകുറിച്ചുള്ള വെളിപെടുത്തലുമായി കൽക്കി കൊച്‌ലിൻ. തനിക്കേറ്റ മാനസികാഘാത്തെകുറിച്ച് കൽക്കി തുറന്നു പറഞ്ഞു. മാസങ്ങളോളം ഉറക്കമില്ലായ്മയിലേക്ക് ആ ബന്ധത്തിന്‍റെ തകർച്ച തന്നെ കൊണ്ടെത്തിച്ചതെന്നും താരം പറഞ്ഞു. ഒരു പോഡ്‌കാസ്റ്റിൽ സംസാരിക്കവെയാണ് താരത്തിന്‍റെ തുറന്നുപറച്ചിൽ. ആ വേർപിരിയലിനെ തുടർന്ന് മാസങ്ങളോളം തുടർച്ചയായി ഞാൻ ഇൻസോംനിയ അനുഭവിച്ചിരുന്നു. എത്രത്തോളം മാനസികമായ പ്രശ്‌നമാണ് അതെന്ന് ഞാൻ മനസിലാക്കി. എനിക്ക് ഉറങ്ങാൻ കഴിഞ്ഞില്ല. പുലർച്ചെ രണ്ട് മണിക്കും മൂന്ന് മണിക്കും ഞാൻ ഉണരുമായിരുന്നു. എന്നിട്ട് ഗിറ്റാർ വായിക്കുകയോ മറ്റെന്തെങ്കിലും ചെയ്യുകയോ ചെയ്യും. കാരണം ഉറക്കത്തിലേക്ക് തിരികെ പോകാൻ എനിക്ക് മറ്റ് വഴികളുണ്ടായിരുന്നില്ലെന്ന് കൽക്കി കൊച്‌ലിൻ പറഞ്ഞു. ജോലി ചെയ്തിരുന്ന ദിവസങ്ങളിൽ, താൻ സ്വപ്നത്തിലാണോ അതോ ഉണർന്നിരിക്കുകയാണോ എന്നൊന്നും മനസിലായില്ലെന്നും ആകെമൊത്തം ആശയക്കുഴപ്പത്തിലായിരുന്നു എന്നും കൽക്കി പറഞ്ഞു.അതേസമയം ആരോടൊപ്പമുള്ള ബ്രേക്കപ്പാണ് തനിക്ക് ഇൻസോംനിയ സമ്മാനിച്ചത് എന്ന് കൽക്കി വ്യക്തമാക്കിയില്ല. എന്നാൽ…

Read More

പോക്കറ്റ് മണി: പ്രചാരണത്തിന് സിനിമയുമായി ഗൂഗിൾ പേ

പരവൂർ: കൗമാരക്കാർക്കായി ഗൂഗിൾ പേ അവതരിപ്പിച്ച ‘പോക്കറ്റ് മണി’ എന്ന പുതിയ ഫീച്ചറിന്‍റെ പ്രചാരണത്തിനായി വ്യത്യസ്തമായ ഹ്രസ്വ സിനിമകൾ പുറത്തിറക്കി. എൻപിസിഐയുമായി സഹകരിച്ച് യുപിഐ സർക്കിൾ വഴിയാണ് ഈ നൂതന സംവിധാനം ഒരുക്കിയിരിക്കുന്നത്. പ്രശസ്ത പരസ്യ ഏജൻസിയായ ടിബിഡബ്ല്യുഎ/ലിന്‍റാസ് ആണ് ഈ കാമ്പയിനിന്‍റെ പിന്നിൽ പ്രവർത്തിച്ചിരിക്കുന്നത്. കൗമാരക്കാർ ഡിജിറ്റൽ പേയ്‌മെന്‍റുകൾക്കായി മാതാപിതാക്കളെ ആശ്രയിക്കുന്ന ദൈനംദിന സാഹചര്യങ്ങളാണ് ഈ സിനിമകളിൽ ചിത്രീകരിച്ചിരിക്കുന്നത്. കൗമാരക്കാരുടെ യുപിഐ ഐഡി മാതാപിതാക്കളുടെ ബാങ്ക് അക്കൗണ്ടുമായി സുരക്ഷിതമായി ബന്ധിപ്പിക്കാൻ ഈ ഫീച്ചർ സഹായിക്കും. ഇതിലൂടെ കുട്ടികൾക്ക് സ്വന്തമായി ഇടപാടുകൾ നടത്താമെങ്കിലും ഓരോ പേയ്‌മെന്‍റിലും രക്ഷിതാക്കൾക്ക് പൂർണമായ നിയന്ത്രണവും നിരീക്ഷണവും ഉണ്ടായിരിക്കും. പതിനഞ്ചുകാരനായ യുവ ക്രിക്കറ്റ് താരം വൈഭവ് സൂര്യവംശിയാണ് ഈ സിനിമകളിലെ പ്രധാന ആകർഷണം. ട്യൂഷൻ ക്ലാസുകളിൽ പോകുമ്പോഴും ഐപിഎല്ലിൽ റിക്കാർഡുകൾ തകർക്കുമ്പോഴും കൗമാരക്കാർ അനുഭവിക്കുന്ന സ്വാതന്ത്ര്യത്തെയും ഒപ്പം അവർ പാലിക്കേണ്ട ഉത്തരവാദിത്തത്തെയുമാണ് ഗൂഗിൾ…

Read More

ആക്‌ഷൻ മാസ് ബ്രഹ്മാണ്ഡം: കാട്ടാളൻ ട്രെയ്‌ലർ പുറത്തിറങ്ങി

ക്യൂബ്സ് എന്‍റർടൈൻമെന്‍റ്സിന്‍റെ ബാനറിൽ ഷെരീഫ് മുഹമ്മദ്‌ നിർമിക്കുന്ന ബ്രഹ്മാണ്ഡ ആക്‌ഷൻ ത്രില്ലർ ചിത്രമായ കാട്ടാളന്‍റെ മലയാളം ട്രെയ്‌ലർ പുറത്ത്. തിയറ്ററുകളെ അക്ഷരാർഥത്തിൽ പൂരപ്പറമ്പുകളാക്കുന്ന ചിത്രമായിരിക്കും “കാട്ടാളൻ’ എന്ന സൂചനയാണ് ട്രെയ്‌ലർ നൽകുന്നത്. പ്രേക്ഷകരെ ഒരേസമയം ഞെട്ടിക്കുകയും ത്രസിപ്പിക്കുകയും ചെയ്യുന്ന സംഘട്ടന രംഗങ്ങൾ ആയിരിക്കും ചിത്രത്തിന്റെ ഹൈലൈറ്റ് എന്ന് ട്രെയ്‌ലർ കാണിച്ചു തരുന്നു. കെജിഎഫ്, സലാർ, മാർക്കോ എന്നീ ചിത്രങ്ങളിലൂടെ തെന്നിന്ത്യയിൽ തരംഗമായി മാറിയ രവി ബസ്‌റൂർ ഒരുക്കിയ പശ്‌ചാത്തല സംഗീതവും ചിത്രത്തിലെ ദൃശ്യങ്ങളെ മറ്റൊരു തലത്തിൽ എത്തിക്കുന്നുണ്ട്. ഇത് മാത്രമല്ല, ഇന്ത്യയിൽ തന്നെ ആദ്യമായി മൂന്നു വ്യത്യസ്ത പശ്‌ചാത്തല സംഗീതത്തിലൂടെയാണ് ഈ ട്രെയ്‌ലർ അവതരിപ്പിച്ചിരിക്കുന്നത്. ട്രെയ്‌ലർ സെറ്റിംഗ്സിൽ നിന്ന് പ്രേക്ഷകർക്ക് ആ മൂന്നു വ്യത്യസ്ത പശ്‌ചാത്തല സംഗീതവും തിരഞ്ഞെടുത്ത് ട്രെയ്‌ലർ കാണാൻ സാധിക്കും. ട്രെയ്‌ലർ ഭാഷ മാറ്റുന്നത് പോലെ ട്രെയ്‌ലറിന്‍റെ പശ്‌ചാത്തല സംഗീതം മാറ്റുന്ന തരത്തിൽ ഒരു…

Read More

പ്ലൂട്ടോ: സിംഗപ്പൂരിൽ ആദ്യമായി ഒരു മലയാള സിനിമയുടെ ലോഞ്ച്

സിംഗപ്പൂരിന്‍റെ മണ്ണിൽ ആദ്യമായി ഒരു മലയാള സിനിമയുടെ ലോഞ്ച് നടന്നു എന്ന അഭിമാനകരമായ നേട്ടവുമായി നീരജ് മാധവും അൽത്താഫ് സലീമും പ്രധാന വേഷത്തിലെത്തുന്ന ‘പ്ലൂട്ടോ’ എത്തുന്നു. സിംഗപ്പൂരിൽ നടന്ന വിനീത് ശ്രീനിവാസൻ സംഗീത നിശയുടെ വേദിയിലാണ് ചിത്രത്തിന്‍റെ ആകാംക്ഷയുണർത്തുന്ന ടീസർ (Glimpse) പുറത്തിറക്കിയത്. സിങ്കപ്പൂർ മന്ത്രി ദിനേഷ് വസു ടീസർ പ്രകാശനം ചെയ്തു. ഓർക്കിഡ് ഫിലിംസ്, പക്കാ ലോക്കൽ, മീഡിയ 5 എന്നിവർ സംയുക്തമായി സംഘടിപ്പിച്ച വിനീത് ശ്രീനിവാസൻ ലൈവ് ഇൻ കോൺസേർട്ടിനിടെയായിരുന്നു സിനിമാ പ്രേമികളെ ആവേശത്തിലാഴ്ത്തിയ ഈ പ്രഖ്യാപനം. ആദിത്യൻ ചന്ദ്രശേഖർ സംവിധാനം ചെയ്യുന്ന ഈ ചിത്രം ഒരു കംപ്ലീറ്റ് ഫൺ എന്‍റർടെയ്‌നർ ആയിരിക്കും എന്ന സൂചനയാണ് പുതിയ ടീസർ നൽകുന്നത്. എങ്കിലും ചന്ദ്രികേ എന്ന ചിത്രത്തിന് ശേഷം ആദിത്യൻ ഒരുക്കുന്ന ചിത്രമാണിത്. പ്ലൂട്ടോയിലെ രസകരമായ ആ ഏലിയൻ കഥാപാത്രമായി എത്തുന്നത് അൽത്താഫ് സലീമാണ്. ആർഷ…

Read More

‘പതിനെട്ടാം വയസിൽ കിരീടം ചൂടിയപ്പോൾ എന്‍റെ ജീവിതം മാറി’: പ്രിയങ്ക ചോപ്ര

പതിനെട്ടാം വയസില്‍ ലോകസുന്ദരിപ്പട്ടം ചൂടിയതു മുതല്‍ ഹോളിവുഡ് വരെയെത്തി നില്‍ക്കുന്ന തന്‍റെ അസാധാരണ വളര്‍ച്ചയെക്കുറിച്ചും മാതൃത്വത്തെക്കുറിച്ചും മനസു തുറന്ന് നടി പ്രിയങ്ക ചോപ്ര. ഇൻസ്റ്റാഗ്രാമിലെ പുതിയ ട്രെൻഡിന്‍റെ ഭാഗമായി തന്‍റെ ജീവിതത്തിലെ വിവിധ ഘട്ടങ്ങൾ കോർത്തിണക്കിയ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ടാണ് താരം ഗൃഹാതുരത്വമുണർത്തുന്ന കുറിപ്പ് പങ്കുവെച്ചത്. ‘ഈ ട്രെൻഡ് എനിക്ക് ഇഷ്ടപ്പെട്ടു’ എന്നാണ് പോസ്റ്റിന് അടിക്കുറിപ്പായി താരം നല്‍കിയിരിക്കുന്നത്. പതിനെട്ടാം വയസിൽ കിരീടം ചൂടിയപ്പോൾ എന്‍റെ ജീവിതം മാറി, മിസ് വേൾഡ്? ഞാനോ? എന്ന് അദ്ഭുതപ്പെട്ടുകൊണ്ടാണ് താരം തന്‍റെ കുറിപ്പ് ആരംഭിച്ചത്. തന്‍റെ കുട്ടിക്കാല ചിത്രവും മിസ് വേൾഡ് വേദിയിലെ ചിത്രവും താരം ഇതിനോടൊപ്പം പങ്കുവെച്ചു. ഒരു സാധാരണ പെൺകുട്ടിയിൽ നിന്ന് അന്താരാഷ്ട്ര തലത്തിൽ അറിയപ്പെടുന്ന നടിയും സംരംഭകയുമായി മാറിയ തന്‍റെ മാറ്റത്തെ താരം നന്ദിയോടെയാണ് ഓർക്കുന്നത്. തന്‍റെ കരിയറിനൊപ്പം തന്നെ മകൾ മാൾട്ടി മേരിയുടെ അമ്മയാകാൻ കഴിഞ്ഞതിലുള്ള…

Read More

ദുവയ്ക്ക് കൂട്ടായി പുതിയ അതിഥി, വീണ്ടും അമ്മയാകാൻ ഒരുങ്ങുന്നു ദീപിക രണ്ടാമത്തെകുഞ്ഞിന്‍റെ വരവറിയിച്ച് താരദമ്പതികളായ ദീപിക പദുകോണും രൺവീർസിങ്ങും

രണ്ടാമത്തെ കുഞ്ഞിന്‍റെ വരവറിയിച്ച് ബോളിവുഡ് താരദമ്പതികളായ ദീപിക പദുകോണും രൺവീർസിങ്ങും. ദീപിക തന്നെയാണ് വീണ്ടും അമ്മയാകാൻ പോകുന്നു എന്ന സന്തോഷ വാർത്ത സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചത്. പോസിറ്റിവ് രേഖപ്പെടുത്തിയ പ്രഗ്നന്‍സി ടെസ്റ്റ് കിറ്റ് മകൾ ദുവ കയ്യിൽ പിടിച്ചിരിക്കുന്ന ചിത്രമാണ് രണ്ട് ഈവിൾ ഐ ഇമോജി കുറിച്ചു കൊണ്ട് ദീപിക പങ്കുവച്ചിരിക്കുന്നത്. സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച ദീപികയുടെ പോസ്റ്റ് നിമിഷങ്ങൾക്കകം തന്നെ ശ്രദ്ധനേടി. ആരാധകരും താരങ്ങളും അടക്കം നിരവധി ആളുകളാണ് ദീപികയ്ക്കും രൺവീറിനും ആശംസകളറിയിച്ചുകൊണ്ട് രംഗത്തെത്തിയത്. ദീപികയെയും രൺവീറിനെയും മാതൃകാ ദന്പതികൾ എന്നും പലരും കമന്‍റ് ബോക്സിൽ വിശേഷിപ്പിച്ചു. വിവാഹമോചന വാർത്തകൾ പ്രചരിപ്പിച്ച ആളുകൾ ഇപ്പോൾ എവിടെപോയി എന്നായിരുന്നു മറ്റുപലരുടെയും ചോദ്യങ്ങൾ. 2018ലാണ് ബോളിവുഡ് താരങ്ങളായ ദീപിക പദുക്കോണും രൺവീർ സിങ്ങും വിവാഹിതരായത്. ഇറ്റലിയിലെ ലേക്ക് കോമോയിലായിരുന്നു ആഡംബര വിവാഹം. ദീർഘനാളത്തെ ഡേറ്റിങ്ങിനു ശേഷമായിരുന്നു വിവാഹം. 2024 സെപ്റ്റംബർ 8നായിരുന്നു…

Read More