ആഘോഷങ്ങളിൽ അതീവ സുന്ദരിയായ് കാജോൾ; ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

ബോളിവുഡിൽ ഏറ്റവുമധികം സംസാരിക്കപ്പെടുന്ന സെലിബ്രിറ്റികളിൽ ഒരാളാണ് കജോൾ. എല്ലാ വർഷവും ആരാധകർക്കായ് ദുർഗാ പൂജയുടെ ചിത്രങ്ങൾ തന്‍റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ താരം പങ്ക് വയ്ക്കാറുണ്ട്. നവരാത്രിയുടെ ആറാം ദിവസത്തിൽ മുംബൈയിൽ മഞ്ഞ സാരിയിൽ പ്രത്യക്ഷപ്പെട്ട കാജോളിന്‍റെ ചിത്രങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്. വീഡിയോ വൈറലായതോടെ ആരാധകർക്ക് കമന്‍റുകളുമായ് എത്തി.  കാജോൾ നായികയായെത്തിയ ദിൽവാലെ ദുൽഹനിയ ലേ ജായേംഗെ വെള്ളിയാഴ്ച 28 വർഷം പൂർത്തിയാക്കിയിരുന്നു. ആദിത്യ ചോപ്ര സംവിധാനം ചെയ്ത ചിത്രം ക്ലാസിക് റൊമാൻസുകളിലൊന്നായി ടാഗ് ചെയ്യപ്പെട്ടു. ഷാരൂഖ് ഖാനും കാജോളും പ്രധാനവേഷങ്ങളിൽ അഭിനയിച്ച ഈ ചിത്രം ബോളിവുഡിന് ഏറ്റവും പ്രിയപ്പെട്ട ജോഡികളായ രാജിനെയും സിമ്രാനെയും നൽകി. വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക  

Read More

‘ഗണപത്: എ ഹീറോ ഈസ് ബോൺ’; റിലീസ് ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ ചിത്രം ഓൺലൈനിൽ ചോർന്നു

ടൈഗർ ഷ്രോഫ്, കൃതി സനോൻ, അമിതാഭ് ബച്ചൻ എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച ‘ഗണപത്: എ ഹീറോ ഈസ് ബോൺ’ ഇന്ന് തിയേറ്ററുകളിൽ എത്തി. ഒരു ആക്ഷൻ ത്രില്ലർ സിനിമ പോലെയാണ് ‘ഗണപത്’ എന്ന സിനിമയുടെ ഇതിവൃത്തം. . എന്നാൽ തിയേറ്ററുകളിൽ റിലീസ് ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ ‘ഗണപത്’ ഓൺലൈനിൽ ചോർന്നെന്ന വാർത്തയാണ് പുറത്തുവരുന്നത്. മുഴുവൻ സിനിമയും നിരവധി പ്ലാറ്റ്‌ഫോമുകളിൽ ലഭ്യമാണ്.’ഗണപത്’ എന്നതിന്‍റെ ഫുൾ എച്ച്ഡി പ്രിന്‍റ് ടോറന്‍റ് വെബ്‌സൈറ്റുകളിലും ടെലിഗ്രാം ചാനലുകളിലും ചോർന്നിരിക്കുകയാണ്.  ഫിൽമിവാപ്, ഓൺലൈൻ മൂവി വാച്ചസ്, 123മൂവീസ്, ഫിൽമിസില്ല, 123 മൂവി റൂൾസ് കൂടാതെ എച്ച്‌ഡിയിൽ സീരീസിന്‍റെ മറ്റ് പൈറേറ്റഡ് പതിപ്പുകൾ (1080p, 720p, HD ഓൺലൈനിൽ 300MB സൗജന്യ ഡൗൺലോഡ്)  ഇപ്പോൾ ലഭ്യമാണ്. ചിത്രം ഓൺലൈനിൽ ചോർന്നതോടെ, ഗണപത് ഫ്രീ ഡൗൺലോഡ്, ഗണപത് എംപി4 എച്ച്ഡി ഡൗൺലോഡ്, ഗണപത് തമിഴ് റോക്കേഴ്സ്, ഗണപത് ടെലിഗ്രാം ലിങ്കുകൾ,…

Read More

എനിക്ക് സെറ്റുകളിൽ പ്രശ്നങ്ങൾ ഉണ്ടായിട്ടില്ല, എൻജോയ് ചെയ്യാറാണ് പതിവ്

മറ്റെല്ലാ മേഖലയിൽ നടക്കുന്ന കാര്യങ്ങൾ തന്നെയാണ് സിനിമ മേഖലയിലും നടക്കുന്നത്. സിനിമ ലൈം ലൈറ്റിൽ ആയത് കൊണ്ട് പ്രശ്നങ്ങൾ ഫോക്കസ് ചെയ്യപ്പെടുന്നത്. എനിക്ക് യാതൊരു പ്രശ്നങ്ങളും ഉണ്ടായിട്ടില്ല. ഞാൻ സിനിമ സെറ്റുകളിൽ എൻജോയ് ചെയ്യാറാണ് പതിവ്. നമ്മുടെ സമയമാകുമ്പോൾ പോയി അഭിനയിക്കും. അല്ലാത്ത സമയം സെറ്റിലുള്ളവരോടൊക്കെ സംസാരിക്കും. ഇടക്ക് ചായകുടിക്കും. നല്ല ഹോട്ടലുകളിൽ താമസിക്കാം. രുചികരമായ നല്ല ഭക്ഷണങ്ങൾ കഴിക്കാം. അങ്ങനെ എനിക്ക് ലൊക്കേഷൻ എന്നത് ഒരു ട്രിപ് മോഡാണ്. എന്നെ സംബന്ധിച്ച് ഏറ്റവും സുരക്ഷിതമായൊരു മേഖലതന്നെയാണ് സിനിമ. എനിക്ക് സിനിമയിലെ സ്ത്രീ സംഘടനകളുമായി ബന്ധമില്ല. അതുകൊണ്ടുതന്നെ അവിടെ എന്താണ് നടക്കുന്നതെന്ന് എനിക്ക് അറിയില്ല. ചിലർക്ക് തോന്നി സംഘടനയുടെ ആവശ്യം ഉണ്ടെന്ന്, അപ്പോൾ തീർച്ചയായും അത് ആരംഭിക്കുകതന്നെ വേണം. -ഗായത്രി സുരേഷ്

Read More

നോ പറയാൻ അറിയാമെങ്കിൽ വളരെ സേഫായ ഇടമാണ് സിനിമ

സിനിമയെ കുറിച്ചും ഒട്ടും അറിവില്ലാത്ത കുടുംബത്തിൽനിന്നുമാണ് നമ്മൾ അഭിനയിക്കാൻ വരുന്നതെങ്കിൽ ഫാമിലിക്ക് നമ്മളെ ക്കുറിച്ച് ഭയമുണ്ടാകും. എന്‍റെ പേരന്‍റ്സിന് സിനിമ പുതിയ ലോകമല്ല. അവർക്ക് ഞാൻ എന്താണെന്നും നന്നായി അറിയാം. അതുപോലെ തന്നെ നമുക്ക് ഇത്രത്തോളം സേഫായി വർക്ക് ചെയ്യാൻ പറ്റുന്ന ഇൻഡസ്ട്രി വേറെ ഇല്ല. നമ്മൾ സേഫായി നിൽക്കുകയാണെങ്കിലും നമുക്ക് നോ പറയാൻ അറിയാമെങ്കിലും സിനിമ ജോലി ചെയ്യാൻ വളരെ സേഫായ ഇടമാണ്. പിന്നെ ഏറ്റവും വലിയ ഗുണം നമുക്ക് നമ്മുടെ അച്ഛനെയും അമ്മയെയും കൂടെ കൊണ്ടുപോകാം എന്നുള്ളതാണ്. അതുപോലെ തന്നെ രാത്രിയിൽ വർക്ക് ചെയ്യണമെങ്കിലും പേരന്‍റ്സിനെ ഒപ്പം കൂട്ടാം. മറ്റ് ഒരു ജോലിക്കും അത് സാധ്യമല്ല. നമ്മുടെ ഇഷ്ടമാണ് അച്ഛനെയും അമ്മയെയും കൊണ്ടുപോകണോ വേണ്ടയോ എന്നത്. നമുക്ക് നമ്മളെ ഒറ്റയ്ക്ക് നോക്കാൻ പറ്റുമെങ്കിൽ അവരെ കൊണ്ടുപോകേണ്ട കാര്യമില്ല. മാതാപിതാക്കളെ കൊണ്ടുവരരുതെന്ന് പറഞ്ഞാൽ ആ പ്രോജക്ട്…

Read More

സുഹൃത്തുക്കളുടെ പന്തയം; പ്രണയം നടിച്ച് അവനെന്നെ ചതിച്ചു

രാജ്യമാകെ ആരാധകരുള്ള ബോളിവുഡ് നടിയാണ് ശില്പ ഷെട്ടി. മനസ് വേദനിപ്പിച്ച പ്രണയത്തെപ്പറ്റി ശില്പ അടുത്തയിടെ വെളിപ്പെടുത്തലാണിപ്പോൾ ബോളിവുഡിൽ സംസാരവിഷയം. ചെറുപ്പകാലത്തുണ്ടായ പ്രണയത്തെക്കുറിച്ചാണ് താരം തുറന്നു പറഞ്ഞത്. അതു ശിൽപ്പയ്ക്ക് നിരാശയാണ് നൽകിയത്. പന്തയത്തിന്‍റെ പുറത്ത് ഒരു പയ്യൻ ശിൽപ്പയുമായി പ്രണയം നടിക്കുകയായിരുന്നു. എന്‍റെ സുഹൃത്തുക്കൾ ആ പയ്യനുമായി പന്തയം വച്ചു. ഞാനുമായി പ്രണയത്തിലാകുന്നതായിരുന്നു പന്തയം. കേൾക്കുമ്പോൾ സിനിമാക്കഥപോലെ തോന്നാം. പക്ഷെ സത്യമാണ്. പിന്നീട് ആ കാമുകൻ ഞാനുമായി ബ്രേക്കപ്പായി. കാരണം അവന്‍റെ ലക്ഷ്യം പന്തയത്തിൽ ജയിക്കുക മാത്രമായിരുന്നു. അന്നു ഞാൻ ഞാൻ വിഷാദത്തിലായെന്ന് പറയാൻ പറ്റില്ല, പക്ഷെ കുറച്ചുനാൾ എന്നെ അത് വേദനിപ്പിച്ചിരുന്നു- ശില്പ ഷെട്ടി പറഞ്ഞു. നടൻ അക്ഷയ് കുമാറുമായി ശിൽപ പ്രണയത്തിലായിരുന്നെങ്കിലും ഈ ബന്ധം ബ്രേക്കപ്പിൽ അവസാനിച്ചു. മാനസികമായി താൻ തകർന്നുപോയ ഘട്ടമായിരുന്നു അതെന്ന് ശിൽപ്പ മുമ്പ് തുറന്ന് പറഞ്ഞിട്ടുണ്ട്.അക്ഷയ് കുമാറുമായുള്ള ബന്ധത്തിലും ശില്പ…

Read More

ലിയോ എത്തി, തിയറ്ററുകാര്‍ ഹാപ്പി…

കോഴിക്കോട്: ഒടുവില്‍ ആഘോഷമായിതന്നെ ലിയോ എത്തി. ആരാധകര്‍ക്ക് ആര്‍പ്പുവിളിക്കാവുന്ന ആദ്യ പകുതിയും അല്‍പം മങ്ങിപ്പോയ രണ്ടാം പകുതിയും ആക്ഷന്‍ തീപാറിച്ച ക്‌ളൈമാക്‌സുമൊക്കെയായി ചര്‍ച്ചയാകുകയാണ് ഇളയദളപതിയുടെ ലിയോ. ഇന്നു പുലര്‍ച്ചെ നാലുമുതല്‍ തുടങ്ങിയ ഷോയ്ക്ക് ആരാധകരുടെ നിലയ്ക്കാത്ത ആര്‍പ്പുവിളിയാണ് തിയറ്ററുകളില്‍നിന്നു കേള്‍ക്കാനായത്. എന്തായാലും ജയിലറിനുശേഷം മറ്റൊരു ഇതരഭാഷാചിത്രം കൂടി തിയറ്ററുകളെ പൂരപറമ്പാക്കുകയാണ്. ചിത്രത്തിന് പലയിടത്തും ശനിയാഴ്ചവരെയുള്ള ടിക്കറ്റുകള്‍ ഫുള്ളായി കഴിഞ്ഞു. തൃഷയ്ക്ക് പുറമേ അര്‍ജുന്‍, ബാബു ആന്‍റണി, മാത്യുസ്, ഗൗതം വാസുദേവ മേനോന്‍, പ്രിയ ആനന്ദ്, മന്‍സൂര്‍ അലിഖാന്‍ തുടങ്ങിയ ഒരു പിടിതാരങ്ങളുടെ സാന്നിധ്യം ചിത്രത്തിലുണ്ട്. കേരളത്തില്‍ മികച്ച അഭിപ്രായം നേടിയ മമ്മൂട്ടിയുടെ കണ്ണൂര്‍ സ്‌ക്വാഡ് മാറ്റിയാണ് പലയിടത്തും ലിയോ പ്രദര്‍ശിപ്പിക്കുന്നത്. ഇത് മമ്മൂട്ടി ആരാധകര്‍ക്കിടയില്‍ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. പക്ഷെ ലിയോക്ക് ലഭിക്കുന്ന ഗംഭീര പ്രീ ബുക്കിംഗിൽ തിയറ്ററുടമകൾ ഹാപ്പിയാണ്. കേരളത്തില്‍ ലിയോ വിതരണത്തിനെടുത്തിരിക്കുന്നത്‌ ഗോകുലം മൂവീസാണ്.

Read More

കമൽഹാസൻ സാർ പാമ്പ് കറി കാണിച്ച് പറ്റിച്ചു;വെളിപ്പെടുത്തലുമായി ഉർവശി

കമല്‍ഹാസന്‍ സാര്‍ എല്ലാം കഴിക്കും. അന്ത ഒരു നിമിഡം എന്ന സിനിമയില്‍ അഭിനയിക്കുന്ന സമയം. അനുരാധ ബീച്ചില്‍ വച്ചൊരു പാട്ട് രംഗത്തില്‍ അഭിനയിക്കുന്നു. കമല്‍ സാര്‍ വന്ന് ഉച്ചയ്ക്ക് ഭക്ഷണം കഴിക്കുമ്പോള്‍ എല്ലാവരും ഒന്നിച്ചിരുന്ന് കഴിക്കണം എന്ന് ഇടയ്ക്ക് ഇടയ്ക്ക് വന്ന് പറയുന്നുണ്ട്. ഞാന്‍ പൊതുവെ ഒറ്റയ്ക്കിരുന്നാണ് കഴിക്കുക. വീട്ടില്‍ നിന്നും ഭക്ഷണം കൊണ്ടു വരും, മീന്‍ കറിയൊക്കെയായിട്ട്. അങ്ങനെ അന്ന് എല്ലാവരും ഒന്നിച്ചിരുന്ന് കഴിക്കുകയാണ്. ഒരു സ്പെഷല്‍ സാധാനം വരുന്നുണ്ടെന്ന് പറഞ്ഞു. കേരളത്തില്‍ കണവ എന്നൊരു മീനുണ്ട്, ഇവിടേയും കിട്ടും. കഴിക്കെന്ന് പറഞ്ഞു. ഉടനെ അടുത്തിരുന്ന അനുരാധ പതിയെ കഴിക്കല്ലേ അത് പാമ്പ് കറിയാണെന്ന് പറഞ്ഞു. ഞാന്‍ ഞെട്ടിപ്പോയി. അയ്യോ പാമ്പ് കറിയോ? ഉടനെ കമല്‍ സാര്‍ ആരാ പറഞ്ഞതെന്ന് ചോദിച്ചു. ഞാന്‍ അനുരാധയാണെന്ന് പറഞ്ഞു. ഇത് പാമ്പ് കറിയൊന്നുമല്ലെന്ന് പറഞ്ഞു കൊണ്ട് കമല്‍ സാര്‍…

Read More

പ്രതിഫലം കൂട്ടി സമാന്ത; കൂട്ടിയത് കോടികൾ

തെന്നിന്ത്യന്‍ സിനിമാ ലോകത്തെ നായികമാരെക്കുറിച്ചുള്ള പ്രതിച്ഛായ മാറ്റിമറിക്കാന്‍ കഴിഞ്ഞ നടിയാണ് സമാന്ത. ഫാഷന്‍ ഐക്കണ്‍ കൂടിയായ സമാന്തയുടെ സ്‌ക്രിപ്റ്റ് സെലക്ഷന്‍ വ്യത്യസ്തമാണ്. തുടക്കകാലത്ത് സൂപ്പര്‍സ്റ്റാര്‍ സിനിമകളിലെ നായിക മാത്രമായിരുന്നെങ്കില്‍ ഇന്ന് സമാന്ത ഒറ്റയ്ക്ക് ഒരു സിനിമ വിജയിപ്പിക്കാന്‍ ബോക്‌സ് ഓഫീസ് മൂല്യമുള്ള നടിയായി മാറി. സൂപ്പര്‍സ്റ്റാറുകളുടെ നായികയായി സിനിമാ ലോകത്ത് ശ്രദ്ധ നേടിയ സമാന്ത പിന്നീട് ഈ ജനപ്രീതി നിലനിര്‍ത്തിക്കൊണ്ട് കരിയറിന്‍റെ ട്രാക്ക് മാറ്റി. ഫാമിലി മാന്‍, സൂപ്പര്‍ ഡീലക്‌സ്, ഓ ബേബി തുടങ്ങിയ പ്രോജക്ടുകളിലൂടെ തന്‍റെ അഭിനയ മികവ് സമാന്ത പുറത്തെടുത്തു. ഫാമിലിമാന്‍ എന്ന സീരീസിന്‍റെ വിജയത്തിന് ശേഷം സമാന്തയുടെ ജനപ്രീതി പാന്‍ ഇന്ത്യന്‍ തലത്തിലേക്ക് ഉയര്‍ന്നു. സമാന്തയുടെ പ്രതിഫലമാണ് സിനിമാ ലോകത്തെ ഇപ്പോഴത്തെ ചര്‍ച്ച. അണിയറയില്‍ ഒരുങ്ങുന്ന സിതാഡെല്‍ എന്ന സീരീസിനായി 10 കോടി രൂപയാണേ്രത സമാന്ത വാങ്ങുന്ന പ്രതിഫലം. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങള്‍…

Read More

ബോഡി ഷെയിമിംഗ് നടത്തിയവര്‍ക്കുളള മറുപടി ഈ റാംപ് ആണ്; ബിപാഷ ബസു

തനിക്കെതിരേ ബോഡി ഷെയ്മിംഗ് നടത്തിയവര്‍ക്കുള്ള മറുപടിയുമായി ബോളിവുഡ് താരസുന്ദരി ബിപാഷ ബസു. പ്രമുഖ ബ്രാൻഡിന്‍റെ ഫാഷൻ വീക്കില്‍ അതിഥിയായി എത്തിയിരിക്കുകയാണ് താരം. ഫാഷൻ വീക്കില്‍ കിടിലൻ റാംപ് വാക്കിന്‍റെ വീഡിയോ താരം തന്നെയാണ് പിന്നീടു പങ്കുവച്ചത്. ജീവിതത്തിന്‍റെ ഏതൊരു ഘട്ടത്തിലും നിങ്ങള്‍ നിങ്ങളെ ഇഷ്ടപ്പെടുക, നിങ്ങള്‍ – നിങ്ങളുടെ ആത്മവിശ്വാസമാണ് അണിയേണ്ടത്’ എന്ന ശക്തമായ അടിക്കുറിപ്പോടെയാണ് ബിപാഷ വീഡിയോ പങ്കുവച്ചിരിക്കുന്നത്. തനിക്കെതിരേ വന്ന ബോഡി ഷെയിമിംഗ് പ്രചാരണങ്ങള്‍ക്കെല്ലാം മറുപടി എന്ന നിലയിലാണ് ബിപാഷയുടെ റാംപിലെ പെര്‍ഫോമൻസ് എന്നാണ് ഇവരുടെ ആരാധകര്‍ പറയുന്നത്. നടനും മോഡലുമായ കരണ്‍ സിംഗ് ഗ്രോവറാണ് ബിപാഷയുടെ ജീവിതപങ്കാളി. കരണിന്‍റെ അടക്കം നിരവധി പോസിറ്റീവ് കമന്‍റുകള്‍ ബിപാഷയുടെ വീഡിയോയ്ക്ക് ലഭിച്ചിട്ടുണ്ട്. ഗർഭകാലത്തും പ്രസവാനന്തരവും ബിപാഷയ്ക്ക് വണ്ണം കൂടിയെന്നും ഗ്ലാമര്‍ താരമായി വിലസിയിരുന്ന ഒരു താരത്തിന് എങ്ങനെ ഈ ഗതി വന്നു എന്നെല്ലാമുള്ള തരത്തില്‍ വ്യാപകമായ…

Read More

എന്നെപ്പോലെ മകൾ വളരരുതെന്ന് എനിക്കുണ്ട്; ഉർവശി

ചെറുപ്പം മുതലേ തന്നെ എവി‌ടെയും ഒറ്റയ്ക്ക് വിട്ടിരുന്നില്ല. ഒറ്റയ്ക്ക് താമസിച്ചിട്ടുമില്ല. ഇപ്പോഴും ഒറ്റയ്ക്ക് എവിടെയെങ്കിലും പോകാനോ താമസിക്കാനോ തനിക്ക് പറ്റില്ല. ആദ്യ സിനിമയിൽ അഭിനയിക്കുമ്പോൾ ഒപ്പം അമ്മയും പാട്ടിയുമൊക്കെ ഉണ്ടായിരുന്നു. പിന്നീ‌ട് സ്റ്റാഫുകൾ വന്നു. പക്ഷെ അങ്ങനെയാകരുത്. മകൾ അങ്ങനെ വളരരുതെന്നുണ്ട്. വളരെ ഡിപ്പൻഡ‍് ആകും. റൂമിൽ ഒറ്റയ്ക്ക് നിൽക്കാൻ കഴിയില്ല. പൊതുവെ വീ‌ട്ടിലിരിക്കാനും വീ‌ട്ടു ജോലികൾ ചെയ്യാനുമാണ് താൽപര്യം. പുതിയ പാചക പരീക്ഷണങ്ങളൊക്കെ ന‌ടത്താൻ ഇഷ്‌ടമാണ്. അതൊരു താൽപര്യമാണ്. എന്‍റെ ചേച്ചി കൽപ്പനയ്ക്ക് അങ്ങനെയായിരുന്നില്ല. അവൾ വല്ലപ്പോഴും ഒരു സാമ്പാർ വയ്ക്കും. പക്ഷെ എനിക്കും മൂത്ത ചേച്ചിക്കും പാചകത്തിൽ താൽപര്യമുണ്ടെെന്ന് ഉർവശി.

Read More