ഓരോ മക്കൾ ജനിക്കുമ്പോഴും അവാർഡുകൾ;നാലാമതൊരു കുഞ്ഞിനും ഞാൻ റെഡിയാണ്; സുരാജ് വെഞ്ഞാറമൂട്

എനിക്ക് അവാർഡുകൾ കിട്ടിയ കഥയൊക്കെ അറിയാമല്ലോ. എനിക്ക് മൂന്നു കുഞ്ഞുങ്ങളാണ്. ആദ്യത്തെ ആള് ജനിച്ചപ്പോഴാണ് എനിക്ക് ആദ്യത്തെ സംസ്ഥാന അവാർഡ് ലഭിച്ചത്. കാശിനാഥൻ എന്നാണ് പേര്. പിന്നാലെ രണ്ടാമത്തെ മകൻ ജനിച്ചു. വാസുദേവ്. ആള് ജനിച്ചപ്പോൾ രണ്ടാമത്തെ അവാർഡും കിട്ടി. അപ്പോൾ ഞാൻ കരുതി ഈ പരിപാടി കൊള്ളാല്ലോയെന്ന്. താൻ പാതി ദൈവം പാതി എന്നാണല്ലോ. മൂന്നാമത് ഒരു പെൺകുഞ്ഞ് വേണം എന്നാണ് ആഗ്രഹിച്ചത്. പെൺകുട്ടി ജനിച്ചു , ഹൃദ്യ. ആള് ജനിച്ചപ്പോൾ എനിക്ക് സംസ്ഥാന അവാർഡും ദേശീയ അവാർഡും കിട്ടി. ഇനിയുള്ളത് ഓസ്കറാണ്. അത് കിട്ടുമെങ്കിൽ നാലാമത്തെ കുഞ്ഞിനും ഞാൻ റെഡിയാണ്. നിങ്ങൾ എല്ലാവരും പ്രാർഥിക്കണം. സഹകരണം വേണ്ട. ഞാൻ ഈ കഥ ഇവിടെ പറയുമെന്ന് പറഞ്ഞപ്പോൾ എന്‍റെ ഭാര്യ എന്നോട്ടു ചോദിച്ചത് നാണമില്ലേ എന്നാണ്. മൂന്ന് അവാർഡും എന്‍റെയും കൂടി മിടുക്ക് കൊണ്ടാണ് എന്നാണ്…

Read More

ലോകേഷ് ചിത്രം ലിയോ;താരങ്ങളുടെ പ്രതിഫലം കേട്ട് ഞെട്ടി ആരാധകർ

വിജയ്‌യെ നായകനാക്കി ലോകേഷ് കനകരാജ് ഒരുക്കിയ ആക്ഷൻ ത്രില്ലർ ‘ലിയോ’ തിയറ്ററിൽ തരംഗം തീർക്കുകയാണ്. രണ്ട് ദിവസം കൊണ്ട് ഇന്ത്യൻ ബോക്സ് ഓഫീസിൽ നിന്ന് മാത്രം ചിത്രത്തിന് 68 കോടി ലഭിച്ചെന്നാണ് റിപ്പോർട്ട്. വിദേശ രാജ്യങ്ങളിൽ നിന്ന് 70 കോടിയിലേറെ ചിത്രം നേടിയെന്നും റിപ്പോർട്ടുകൾ പറയുന്നു. കേരളത്തിൽ നിന്ന് 12 കോടിയാണത്രേ വരുമാനം. ഇപ്പോഴിതാ താരങ്ങളുടെ പ്രതിഫല കണക്കുകളും പുറത്തുവന്നിരിക്കുകയാണ്. വിജയ് തന്നെയാണ് ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങിയതെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ടിൽ പറയുന്നത്. എന്നാൽ രണ്ടാം സ്ഥാനത്ത് നടി തൃഷയല്ല കേട്ടോ, മറിച്ച് ബോളിവുഡ് താരം സഞ്ജയ് ദത്താണ്. തൃഷയ്ക്കും ലഭിച്ചിട്ടുണ്ട് കോടികൾ. അപ്പോൾ പിന്നെ സംവിധായകൻ ലോകേഷ് കനകരാജിനും വമ്പൻ പ്രതിഫലം ലഭിച്ചിട്ടുണ്ടാകുമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. തൃഷ, സഞ്ജയ് ദത്ത്, അര്‍ജുന്‍ സര്‍ജ, ഗൗതം മേനോന്‍, മിഷ്‌കിന്‍, മാത്യു തോമസ്, മന്‍സൂര്‍ അലി…

Read More

വഴിയിൽ വെച്ച് സെൽഫിക്ക് പിന്നാലെ കൂടി; പ്രകോപിതനായ് അർജിത് സിംഗ് ആരാധകനോട് പറഞ്ഞതിങ്ങനെ

നിരവധി ആരാധകരുള്ള ഗായകനാണ് അർജിത് സിംഗ്. എന്നാൽ അടുത്തിടെ ഒരു ആരാധകൻ തന്‍റെ കാറിനെ പിന്തുടരുകയും സെൽഫിക്കായി തന്‍റെ ശ്രദ്ധ ആകർഷിക്കാൻ ആവർത്തിച്ച് ഹോൺ അടിക്കുകയും ചെയ്തതിന്‍റെ ഒരു വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്. ഇതിൽ അർജിത് അസ്വസ്ഥനാകുന്നത് വീഡിയോയിൽ വ്യക്തമായ് കാണിക്കുന്നുണ്ട്. ശാന്തത നഷ്ടപ്പെട്ട അദ്ദേഹം തന്‍റെ വാഹനം നിർത്തി ആരാധകനെ അഭിമുഖീകരിച്ച് സ്ഥിതിഗതികൾ പരിഹരിക്കാൻ തീരുമാനിച്ചു.  പ്രകോപിതനായ അർജിത് സിംഗ് അമിതമായി ഹോൺ മുഴക്കുന്നത് ചോദ്യം ചെയ്തുകൊണ്ട് ആരാധകനെ നേരിട്ടു. “നീ എത്ര തവണ ഹോൺ അടിച്ചിട്ടുണ്ടെന്ന് അറിയാമോ? നിനക്ക് എത്ര വയസ്സായി?” അർജിത് ചോദിച്ചു. തുടർന്ന് ആരാധകൻ തനിക്ക് 23 വയസ്സാണെന്ന് മറുപടി നൽകി. “അതിനർത്ഥം, നിങ്ങൾ പ്രായപൂർത്തിയായ ആളാണ്, അല്ലേ? നിങ്ങൾ അത് എത്ര തവണ ഹോൺ അടിച്ചെന്ന് നിങ്ങൾക്കറിയാമോ?” താൻ 8 മുതൽ 9 തവണ വരെ ഹോൺ ചെയ്‌തതായി ആരാധകൻ…

Read More

2015ൽ അത് സംഭവിച്ചു; വെളിപ്പെടുത്തലുമായ് ദീപിക പദുക്കോണും രൺവീർ സിംഗും

കരൺ ജോഹറിന്‍റെ ജനപ്രിയ ടോക്ക് ഷോയായ ‘കോഫി വിത്ത് കരൺ’ ആകാംക്ഷയോടെ കാത്തിരിക്കുന്ന എട്ടാം സീസൺ ഉടൻ അരങ്ങേറ്റം കുറിക്കാൻ പോകുന്നു. ഷോയിൽ പ്രേക്ഷകർക്ക് പ്രിയപ്പെട്ട സെലിബ്രിറ്റികളാണ് അതിഥികളായ് എത്തുന്നത്. എന്നാൽ ബോളിവുഡിലെ പവർ ജോഡികളായ രൺവീർ സിംഗും ദീപിക പദുകോണും അതിഥികളായെത്തുന്ന കോഫി വിത്ത് കരൺ 8ന്‍റെ ആദ്യ എപ്പിസോഡിന്‍റെ ടീസർ പുറത്തിറങ്ങിയിരിക്കുകയാണ്. ടീസറിൽ കറുത്ത വസ്ത്രങ്ങൾ ധരിച്ചെത്തിയ താര ദമ്പതികൾ സ്റ്റൈലിഷായാണ് എത്തുന്നത്.’ബോളിവുഡ് റോയൽറ്റി’ എന്ന് അവരെ കരൺ ജോഹർ  വിശേഷിപ്പിക്കുകയും ചെയ്യുന്നു. എന്നാൽ കരൺ ജോഹറിൽ നിന്ന് പ്രശംസ നേടിയ ദമ്പതികൾ  ഇതിനെ തുടർന്ന് രൺവീർ കരണിനെ ‘താർക്കി അങ്കിൾ’ എന്നും വിളിക്കുന്നു. സംഭാഷണത്തിനിടയിൽ കരൺ ദീപികയോട് രസകരമായ ഒരു ചോദ്യം ചോദിച്ചു. “റോക്കി ഔർ റാണി കി പ്രേം കഹാനി” എന്ന സിനിമയിലെ രൺവീറിന്‍റെ കഥാപാത്രമായ റോക്കി രൺധാവയുമായി എപ്പോഴെങ്കിലും ഡേറ്റ്…

Read More

വീണ്ടും ഒരച്ഛനായി; സന്തോഷം പങ്കുവെച്ച് രാഹുൽ ഈശ്വർ

രണ്ടാമതും അച്ഛനായ സന്തോഷം പങ്കുവെച്ച് അവതാരകനും എഴുത്തുകാരനുമായ രാഹുൽ ഈശ്വർ. ഒരു കുഞ്ഞുണ്ടായ വിവരം സസന്തോഷം അറിയിക്കുന്നു. യുഗ് രാഹുൽ ഈശ്വർ എന്നാണ് പേര്. യാഗ്‌ (പാച്ചു) വിന്‍റെ സഹോദരൻ. അമ്മ ദീപയും കുഞ്ഞും സുഖമായിരിക്കുന്നു. എല്ലാ അനുഗ്രഹവും പ്രാർത്ഥനകളും ഉണ്ടാകണമെന്ന് രാഹുൽ ഫേസ്ബുക്കിൽ കുറിച്ചു. ഫേസ്ബുക്ക് പോസ്റ്റ് കാണാൻ ഇവിടെ ക്ലിക് ചെയ്യുക. നര്‍ത്തകിയും അവതാരകവുമായ ദീപയാണ് രാഹുലിന്‍റെ ഭാര്യ. അടുത്തിടയാണ് താൻ ഗർഭിണി ആണെന്ന കാര്യം ദീപ ആരാധകരുമായി പങ്കുവെച്ചത്. ദീപ പങ്കുവച്ച മെറ്റേണിറ്റി ഫോട്ടോഷൂട്ട് വൈറലായിരുന്നു.  ഇരുവരുടെയും മൂത്ത മകൻ പാച്ചുവിനു ആറ് വയസ് ആയി. ആദ്യത്തെ പ്രഗ്നൻസി സമയത്ത് ഫോട്ടോഷൂട്ട് നടത്താൻ സാധിച്ചില്ല. ആറ് വർഷത്തിനു ശേഷം വീണ്ടും അമ്മയായ സന്തോഷം ആരാധകരുമായി ദീപയും പങ്കുവെച്ചു.  

Read More

ജിപിക്ക് കൂട്ടായി ഗോപിക ;ഗോവിന്ദ് പത്മസൂര്യയും ഗോപിക അനിലും വിവാഹിതരാകുന്നു

നടൻ ഗോവിന്ദ് പത്മസൂര്യയും ടെലിവിഷൻ താരം ഗോപിക അനിലും വിവാഹിതരാകുന്നു. സോഷ്യൽ മീഡിയ അക്കൗണ്ട് വഴി  ഗോവിന്ദ് പത്മസൂര്യ തന്നെയാണ് ഈ സന്തോഷ വാർത്ത ആരാധകരോട് പങ്കുവെച്ചത്. ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണ രൂപം… ഞങ്ങൾ വളരെ സന്തോഷത്തോടുകൂടിയാണ് ഇതു നിങ്ങളുമായി പങ്കുവെയ്ക്കുന്നത്. ഇന്ന് അഷ്ടമി ദിനത്തിൽ ശുഭമുഹൂർത്തത്തിൽ ഞങ്ങളുടെ വിവാഹ നിശ്ചയമാണ്. നിങ്ങളുടെ ഈ സ്നേഹം തന്നെയാണ് ഞങ്ങളുടെ ഊർജ്ജവും. ഞങ്ങളുടെ ഒരുമിച്ചുള്ള ഈ കാൽവെപ്പിൽ നിങ്ങളുടെ എല്ലാവിധ പ്രാർത്ഥനയും അനുഗ്രഹവും ഉണ്ടായിരിക്കും എന്ന വിശ്വാസത്തോടെസസ്നേഹംഗോവിന്ദ് പത്മസൂര്യഗോപിക അനിൽ  ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം.

Read More

മഹാഭാരതം ചരിത്രമോ മിത്തോളജിയോ? മഹാഭാരത കഥ പറയുന്ന ചിത്രവുമായി വിവേക് അഗ്നിഹോത്രി

പുതിയ ചിത്രവുമായി സംവിധായകന്‍ വിവേക് അഗ്നിഹോത്രി എത്തുന്നു. മഹാഭാരത്തിന്‍റെ കഥ പറയുന്ന ചിത്രം മൂന്ന് ഭാഗങ്ങളിലായാണ് ബിഗ് സ്ക്രീനിലേക്ക് എത്തുന്നത്. പ്രശസ്ത കന്നഡ സാഹിത്യകാരന്‍ എസ്എ.ല്‍ ഭൈരപ്പയുടെ വിഖ്യാത നോവല്‍ പര്‍വയെ അടിസ്ഥാനമാക്കിയാണ് പുതിയ ചിത്രം.പല്ലവി ജോഷിയാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. ‘വലിയ പ്രഖ്യാപനം: മഹാഭാരതം ചരിത്രമോ മിത്തോളജിയോ? ‘ആധുനിക ക്ലാസിക്ക്’ എസ് എല്‍ ഭൈരപ്പയുടെ വിഖ്യാത നോവല്‍ പര്‍വയെ നിങ്ങൾക്കായി സമ്മാനിക്കുന്നതിൽ സർവ്വശക്തനോട് നന്ദിയുള്ളവരാണ്. പർവ്വ – ധർമ്മത്തിന്റെ ഒരു ഇതിഹാസ കഥയാണ്. പർവ്വയെ ‘മാസ്റ്റർപീസ് ഓഫ് മാസ്റ്റർപീസ്’ എന്ന് വിളിക്കാൻ ഒരു കാരണമുണ്ട്’.- എന്നാണ് വിവേക് അഗ്നിഹോത്രി ട്വിറ്ററിൽ കുറിക്കുന്നു.പോസ്റ്റ് കാണാൻ ഇവിടെ ക്ലിക് ചെയ്യുക.

Read More

ആരാധകരെ മയക്കി പ്രിയ വാര്യർ;ചിത്രം ഏറ്റെടുത്ത് ആരാധകർ

കസവു സാരിയുടുത്ത് പൊന്നരഞ്ഞാണമണിഞ്ഞ് ആരാധകരെ മയക്കിയിരിക്കുകയാണ് പ്രിയ പി വാര്യരുടെ ഗ്ലാമറസ് ഫോട്ടോഷൂട്ട്. സാരിയിലാണെങ്കിലും പതിവു തെറ്റിക്കാതെ ഗ്ലാമറസ് ലുക്കിലാണ് പ്രിയ. നെറുകയില്‍ സിന്ദൂരവും അണിഞ്ഞിട്ടുണ്ട്. പുഴയിൽ നിന്നു കൊണ്ടുള്ള ചിത്രങ്ങൾക്ക് ആരാധകർക്കൊപ്പം അനുപമ പരമേശ്വരന്‍, അനശ്വര രാജന്‍, അർച്ചന കവി തുടങ്ങിയ സെലിബ്രിറ്റികളും കമന്‍റും ലൈക്കുമായെത്തി. വെറുത്ത്…വെറുത്ത്… അവസാനം ഒരിഷ്ടമൊക്കെ തോന്നി തുടങ്ങിയിട്ടുണ്ട് എന്നാണ് ഒരാരാധകന്‍ കമന്‍റ് ചെയ്തത്.

Read More

സിനിമ തുടങ്ങുന്നതിന് മൂന്നു ദിവസം മുന്‍പ് അവരെന്നെ ഒഴിവാക്കി; പിന്നീടിങ്ങോട്ട് വിജയിച്ചു കാണിക്കാൻ തീരുമാനിച്ചു; വിൻസി അലോഷ്യസ്

സിനിമ എന്നുപറയുന്നത് എപ്പോഴും പ്രവാചനാതീതമാണ്. ചിലപ്പോഴൊക്കെ അത് നമ്മുടെ മാനസികാരോഗ്യത്തെ വരെ ബാധിക്കും. ഒരു സിനിമ വന്നു. നല്ല കഥാപാത്രം. അവര്‍ക്ക് ഞാന്‍ മെലിയണമായിരുന്നു. പുലര്‍ച്ചെ എഴുന്നേറ്റ് അപ്പച്ചനൊപ്പം ഓടാന്‍ തുടങ്ങി. ഭക്ഷണം കുറച്ചു. തടി ഒതുങ്ങി തുടങ്ങി. പക്ഷേ സിനിമ തുടങ്ങുന്നതിന് മൂന്നു ദിവസം മുന്‍പ് വിളിച്ച് എന്നെ ഒഴിവാക്കിയെന്ന് പറഞ്ഞു. മുറിയടച്ചിരുന്ന് കരഞ്ഞു. കാത്തിരുന്ന് കിട്ടിയത് കൈയീന്ന് പോയതു കൊണ്ട് തടി തിരികെപിടിക്കാന്‍ തുടങ്ങി. ഡിപ്രഷനും ആംഗ്സൈറ്റിയും എന്താണെന്ന് അറിയുന്നത് അപ്പോഴാണ്. ഒന്നും ശരിയാകുന്നില്ല. അങ്ങനെ ഇരിക്കുമ്പോഴാണ് വികൃതിയിലേക്ക് വിളിക്കുന്നത്. അത് നല്ലൊരു തുടക്കമായിരുന്നു എന്ന് വിൻസി അലോഷ്യസ്.

Read More

18 വര്‍ഷത്തെ കരിയറില്‍ ആദ്യമായാണ് വനിത സംവിധായികയ്‌ക്കൊപ്പം പ്രവര്‍ത്തിക്കുന്നത്; ഹണി റോസ്

മലയാളികൾക്ക് പ്രിയങ്കരിയായ നടിയാണ് നടി ഹണി റോസ്. അഭിനേത്രി എന്നതിനൊപ്പം സോഷ്യൽ മീഡിയ സെൻസേഷനായാണ് ഹണിയെ ആരാധകർ വിശേഷിപ്പിക്കാറുള്ളത്. സോഷ്യൽ മീഡിയയിൽ സജീവമായ ഹണിയുടെ ചിത്രങ്ങളും വീഡിയോകളുമൊക്കെ വൈറലായി മാറാറുണ്ട്. അതേസമയം നിരവധി വിമർശനങ്ങളും പരിഹാസങ്ങളുമെല്ലാം താരത്തിന് കേൾക്കേണ്ടി വരാറുണ്ട്. എന്നാൽ അതിനെയൊന്നും ഹണി കാര്യമാക്കാറില്ല. ഇപ്പോള്‍ പുതിയ ചിത്രം റേച്ചലിന്‍റെ ഷൂട്ടിംഗ് തിരക്കുകളിലാണ് താരം. എബ്രിഡ് ഷൈന്‍ നിര്‍മിക്കുന്ന ചിത്രത്തില്‍ ടൈറ്റില്‍ റോളിലാണ് ഹണി എത്തുന്നത്. പ്രഖ്യാപനം മുതൽ ശ്രദ്ധനേടിയ ചിത്രമാണിത്. ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ഹണി റോസിന്‍റെ ലുക്കുമെല്ലാം വൈറലായി മാറിയിരുന്നു. ഇപ്പോഴിതാ റേച്ചലുമായി ബന്ധപ്പെട്ട പുതിയൊരു സന്തോഷം പങ്കുവച്ചെത്തിയിരിക്കുകയാണ് ഹണി റോസ്. ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പിലൂടെയാണ് ഹണി റോസ് സന്തോഷം അറിയിച്ചത്. 18 വര്‍ഷത്തെ കരിയറില്‍ ആദ്യമായാണ് വനിത സംവിധായികയ്‌ക്കൊപ്പം പ്രവര്‍ത്തിക്കുന്നത് എന്നാണ് താരം കുറിച്ചത്. ആനന്ദിനി ബാലയാണ് ചിത്രം സംവിധാനം…

Read More