‘രശ്മികയുടെ കുട്ടിക്കാലം കടന്നുപോയ സ്ഥലങ്ങൾ കാണാൻ ആഗ്രഹമുണ്ട്’: വിജയ് ദേവ്‌രകൊണ്ട

വിജയ് ദേവ്‌രകൊണ്ട ഭാര്യയും നടിയുമായ രശ്മിക മന്ദാനയെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. കുടകിലെ സ്ത്രീകൾ അതിസുന്ദരികളാണെന്ന് ഞാൻ എപ്പോഴും വിശ്വസിച്ചിരുന്നു. ഇപ്പോൾ ഞാൻ അവരിൽ ഒരാളെ വിവാഹം കഴിച്ചിരിക്കുന്നു, അതിൽ ഞാൻ വളരെയധികം സന്തുഷ്ടനാണ്. ഇതെന്‍റെ മൂന്നാമത്തെ കുടക് സന്ദർശനമാണ്. ആദ്യമായി ഇവിടെ വന്നത് സ്കൂൾ സുഹൃത്തുക്കളോടൊപ്പം വിനോദ യാത്രയ്ക്കായിരുന്നു. അന്ന് ഞാൻ താമസിച്ചിരുന്നത് രശ്മികയുടെ ഒരു സുഹൃത്തിന്‍റെ വീട്ടിലായിരുന്നു. അടുത്ത തവണ വരുമ്പോൾ രശ്മികയുടെ കുട്ടിക്കാലം കടന്നുപോയ സ്ഥലങ്ങൾ കാണാൻ ആഗ്രഹമുണ്ട് എന്ന് വിജയ് ദേവ്‌രകൊണ്ട പറഞ്ഞു.

Read More

കറക്കം ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ

മലയാള സിനിമയിൽ പുത്തൻ ദൃശ്യാനുഭവം വാഗ്ദാനം ചെയ്ത് കറക്കം സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രശസ്ത നടൻ പൃഥ്വിരാജ് സുകുമാരൻ തന്‍റെ ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തു. അത്യന്തം വർണാഭമായ ഫ്രെയിമുകളും ഭയംജനിപ്പിക്കുന്ന പശ്ചാത്തലവും ത്രസിപ്പിക്കുന്ന സംഗീതവും ഒത്തുചേരുന്ന ഒരു കംപ്ലീറ്റ് ഹൊറർ കോമഡി പാക്കേജായിരിക്കും ചിത്രമെന്ന് പോസ്റ്റർ സൂചിപ്പിക്കുന്നു. തലചുറ്റിക്കുന്ന നവയുഗയുക്തിയുടെ യൗവനവും അശാന്തരായി കറങ്ങിത്തിരിയുന്ന പ്രേതാത്മാക്കളും ഒത്തുചേരുമ്പോൾ സംഭവിക്കുന്ന രസകരമായ സംഭവങ്ങളാണ് സിനിമയുടെ ഇതിവൃത്തം. തീവ്രമായ ഇന്ദ്രിയാനുഭവങ്ങളും ചടുലഗാനങ്ങളും കറക്കത്തിന്‍റെ അണിയറ പ്രവർത്തകർ ഉറപ്പു തരുന്നു. ക്രൗൺസ്റ്റാർസ് എന്‍റർടെയ്ൻമെന്‍റിന്‍റെ ബാനറിൽ അങ്കുഷ് സിങ്, കിമ്പർളി ട്രിനിഡാഡ് എന്നിവർ ചേർന്ന് നിർമിക്കുന്ന കറക്കം സുഭാഷ് ലളിത സുബ്രഹ്മണ്യൻ സംവിധാനം ചെയ്യുന്നു. നിപിൻ നാരായണൻ, സുഭാഷ് ലളിത സുബ്രഹ്മണ്യൻ, അർജുൻ നാരായണൻ എന്നിവർ ചേർന്ന് തിരക്കഥയൊരുക്കുന്നത്. തെന്നിന്ത്യൻ ഹിറ്റ് മേക്കർ സാം സി.എസ്. സംഗീതം പകരുന്നു. ശ്രീനാഥ്…

Read More

‘സിനിമയില്‍ നിലനില്‍ക്കാന്‍ കാരണം രണ്‍വീറാണ്, അദ്ദേഹം എന്‍റെ ഭാഗ്യ നക്ഷത്രം’: മൃണാള്‍ ഠാക്കൂര്‍

രണ്‍വീര്‍ സിംഗിന്‍റെ ധുരന്ധര്‍: ദി റിവഞ്ച് വമ്പന്‍ വിജയമായതില്‍ സന്തോഷം പ്രകടിപ്പിച്ച് നടി മൃണാള്‍ ഠാക്കൂര്‍. താന്‍ സിനിമയില്‍ നിലനില്‍ക്കാന്‍ കാരണം രണ്‍വീറാണെന്നും രണ്‍വീര്‍ തന്‍റെ ഭാഗ്യനക്ഷത്രമാണെന്നും മൃണാള്‍ പറഞ്ഞു. എന്‍റെ ഹൃദയം സന്തോഷം കൊണ്ട് തുടിക്കുകയാണ്. രണ്‍വീറാണ് എന്‍റെ ഭാഗ്യനക്ഷത്രം. ഞാന്‍ സിനിമയില്‍ നിലനില്‍ക്കുന്നതിന്‍റെ ഒന്നാമത്തെ കാരണം അദ്ദേഹമാണ്. ഞാന്‍ രണ്‍വീറിനൊപ്പം പരസ്യചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. ആ പരസ്യം ഹിറ്റായതിനെ തുടര്‍ന്നാണ് സിനിമാപ്രവര്‍ത്തകര്‍ എന്നെ ശ്രദ്ധിച്ചുതുടങ്ങിയത്. അതിന്‍റെ മുഴുവന്‍ ക്രെഡിറ്റും ഞാന്‍ രണ്‍വീറിന് നല്‍കുന്നു. ഈ മനുഷ്യന്‍ എന്നെ വളരെയധികം സഹായിച്ചു. ഇത്രയും പോസിറ്റീവായ മനുഷ്യന്‍ വേറെയില്ല. ഈ വിജയങ്ങളെല്ലാം അദ്ദേഹം അര്‍ഹിക്കുന്നു- മൃണാള്‍ ഠാക്കൂര്‍ പറഞ്ഞു. അതേസമയം ധുരന്ധര്‍: ദി റിവഞ്ച് മാര്‍ച്ച് 19നാണ് തീയറ്ററുകളിലെത്തിയത്. ഹിന്ദിക്ക് പുറമെ എല്ലാ ദക്ഷിണേന്ത്യന്‍ ഭാഷകളിലും ചിത്രം തീയറ്ററുകളിലെത്തി. പാകിസ്താനിലേക്ക് പോയ ഇന്ത്യന്‍ ചാരന്‍ ഹംസ അലി മസാരിയായി…

Read More

മിസ്റ്റർ എക്സ് 17ന് തിയറ്ററുകളിലേക്ക്

സൂപ്പർ താരം ആര്യ, ശരത് കുമാർ, ഗൗതം കാർത്തിക്, മഞ്ജു വാര്യർ, അതുല്യ രവി, അനഘ, റൈസ വിൽസൺ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മനു ആനന്ദ് സംവിധാനം ചെയ്ത സ്പൈ ആക്ഷൻ ത്രില്ലർ തമിഴ് ചിത്രം മിസ്റ്റർ എക്സ് 17ന് കേരളത്തിലെ തിയറ്ററുകളിലെത്തുന്നു. മവെറിക് മൂവീസ്, പ്രിൻസ് പിക്ചേഴ്സ് എന്നീ ബാനറിൽ വിനീറ്റ് ജെയിൻ, എസ്. ലക്ഷ്മൺ കുമാർ എന്നിവർ ചേർന്ന് ഈ ചിത്രം നിർമിക്കുന്നു. വിഷ്ണു വിശാൽ ഹിറ്റ് ചിത്രമായ എഫ്ഐആറിനു ശേഷം മനു ആനന്ദ് ഒരുക്കുന്ന ഈ ചിത്രം, ഇന്‍റലിജൻസ് ലോകത്തിലെ നിഗൂഢമായ സംഭവങ്ങളെ ആസ്പദമാക്കിയുള്ളതാണ്. രാജ്യത്തെ ഭീഷണിപ്പെടുത്തിയ അഞ്ചു സംഭവങ്ങൾ ഇന്‍റലിജൻസ് ഏജൻസികൾ തടഞ്ഞതിനെ ആസ്പദമാക്കിയാണ് ഈ ചിത്രത്തിന്‍റെ കഥ രൂപപ്പെട്ടിരിക്കുന്നത്.‌ രാജസ്ഥാൻ, ഹോസൂർ, ചെന്നൈ, മൈസൂർ, തൂത്തുക്കുടി ഉൾപ്പെടെ ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിലായി നൂറോളം ദിവസങ്ങളിലായിട്ടാണ് ചിത്രീകരണം പൂർത്തിയാക്കിയത്. വിദേശ രംഗങ്ങൾ…

Read More

‘ഒരു രക്ഷിതാവിനെ മാത്രമല്ല നഷ്ടപ്പെട്ടത്,അച്ഛനെയും അന്ന് നഷ്ടമായി, അമ്മ കൂടെയുള്ളപ്പോൾ ഉണ്ടായിരുന്ന അച്ഛന്‍റെ ആ രീതികളെല്ലാം മാറി’: ജാൻവി കപൂർ

ശ്രീദേവിയുടെയും ബോണി കപൂറിന്‍റെയും മകളെന്ന ലേബലില്‍ ഹിന്ദി സിനിമകളിലേക്ക് എത്തിയെങ്കിലും ആദ്യ സിനിമയിലൂടെ തന്നെ തന്‍റെ മികവ് പ്രകടിപ്പിച്ച താരമാണ് ജാന്‍വി കപൂര്‍. ലേഡി സൂപ്പര്‍സ്റ്റാര്‍ എന്ന വിശേഷണത്തിലൂടെ വെള്ളിത്തിരയില്‍ തിളങ്ങി നിന്നിരുന്ന ശ്രീദേവി പെട്ടെന്നൊരു ദിവസമാണു മരണപ്പെട്ടത്. അങ്ങനെ മകൾ ജാൻവി കപൂറിന്‍റെ ജീവിതവും ഒറ്റരാത്രികൊണ്ട് മാറിമറിഞ്ഞു. അതിശയിപ്പിക്കുന്ന അഭിനയമികവുകൊണ്ട് ഇന്ത്യൻ സിനിമാലോകം കീഴടക്കിയ ശ്രീദേവിയുടെ വിയോഗം ഇന്നും മകൾ ജാൻവിക്ക് ഇന്നുമൊരു തീരാനൊമ്പരമാണ്. അമ്മയുടെ പെട്ടെന്നുള്ള വിയോഗം വൈകാരികമായ ഒരു ശൂന്യതയാണ് ജാന്‍വിക്ക് നല്‍കിയത്. ഇപ്പോഴിതാ ആ ശൂന്യത തന്നെയും കുടുംബത്തെയും എങ്ങനെയാണ് ബാധിച്ചതെന്നു പറയുകയാണ് ജാന്‍വി കപൂര്‍. തന്നെ സംബന്ധിച്ചിടത്തോളം, ശ്രീദേവി വെറുമൊരു അമ്മ മാത്രമായിരുന്നില്ല കുടുംബത്തിന്‍റെ വൈകാരിക കേന്ദ്രമായിരുന്നുവെന്നും ആ നഷ്ടം തന്‍റെ പിതാവ് ബോണി കപൂറിനെ എത്രത്തോളം ആഴത്തിൽ ബാധിച്ചുവെന്നും അതിനുശേഷം മുഴുവൻ കുടുംബത്തിന്‍റെയും ചലനാത്മകത എങ്ങനെ മാറി എന്നും…

Read More

‘ദ ചോസൺ’: ആറാമത്തെ സീസൺ നവംബർ 15ന് റിലീസ് ചെയ്യും

ലോകമെമ്പാടുമുള്ള കോടിക്കണക്കിനു പ്രേക്ഷകര്‍ക്കിടയില്‍ വന്‍ ഹിറ്റായി മാറിയ “ദ ചോസൺ’ ബൈബിള്‍ പരമ്പരയിലെ ആറാമത്തെ സീസൺ നവംബർ 15ന് റിലീസ് ചെയ്യുമെന്ന് അണിയറ പ്രവര്‍ത്തകര്‍.”ആമസോണ്‍ പ്രൈം’‌ വീഡിയോയിലൂടെയാണ് പരമ്പര റിലീസ് ചെയ്യുകയെന്ന് 5&2 സ്റ്റുഡിയോയും പ്രൈമും പ്രഖ്യാപിച്ചു. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ആറാം സീസൺ ദുഃഖവെള്ളിയാഴ്ചയുടെ 24 മണിക്കൂറുകളെ ചിത്രീകരിക്കുന്നതാണ്. ഈശോമിശിഹായുടെ കുരിശുമരണത്തിൽ അവസാനിക്കുന്ന വിധത്തിലാണ് പരന്പര തയാറാക്കിയിരിക്കുന്നത്. “ദ ചോസൺ’ സീസൺ ആറിൽ ആകെ ആറ് എപ്പിസോഡുകൾ ഉൾപ്പെടുന്നു. ഇതിൽ ആദ്യ മൂന്ന് എപ്പിസോഡുകൾ നവംബർ 15ന് റിലീസ് ചെയ്യും. തുടർന്ന് ഡിസംബർ ആറു വരെ പ്രതിവാര എപ്പിസോഡ് എന്നനിലയില്‍ റിലീസ് ചെയ്യും. പരമ്പരയിലെ അവസാനഭാഗം 2027 ആദ്യം തിയറ്റർ റിലീസായിട്ടായിരിക്കും പുറത്തുവിടുക. ഈശോമിശിഹായുടെ പരസ്യജീവിതത്തെ കേന്ദ്രമാക്കി പൂര്‍ണമായും ക്രൗഡ് ഫണ്ടിംഗിലൂടെ നിര്‍മിച്ച “ദ ചോസണ്‍’ ലോകത്ത് ഏറ്റവുമധികം ആളുകള്‍ കണ്ടിട്ടുള്ള പരമ്പരകളില്‍ ഒന്നാണ്. ഏതാണ്ട്…

Read More

അക്കാര്യത്തില്‍ അവര്‍ മികച്ചവരാണ്, ഞാന്‍ ഒരു മരക്കട്ട പോലെയെന്ന് അഭിഷേക് ബച്ചൻ

എന്‍റെ ഭാര്യയെ നിങ്ങള്‍ കണ്ടിട്ടുണ്ടോ? റെഡ് കാര്‍പ്പറ്റില്‍ അവള്‍ നില്‍ക്കുന്നത് കണ്ടിട്ടുണ്ടോ? റെഡ് കാര്‍പ്പറ്റില്‍ നില്‍ക്കുന്നതാണ് എനിക്ക് ഏറ്റവും ഭയമുളള കാര്യം. അവള്‍ കൂടെയുണ്ടെങ്കില്‍ അങ്ങേയറ്റം പേടിയാണ്. അവരെല്ലാം പ്രൊഫഷണലുകളാണ്, അക്കാര്യത്തില്‍ അവര്‍ മികച്ചവരാണ്. ഞാന്‍ ഒരു മരക്കട്ട പോലെയാണ്. എന്തുചെയ്യണമെന്നറിയില്ല. കൈ പോക്കറ്റിലിടണോ എന്നൊക്കെ ആലോചിക്കും. ഞാന്‍ അസ്വസ്ഥനാവും. എന്‍റെ അവസ്ഥ കാണുന്ന ഫോട്ടോഗ്രാഫര്‍മാര്‍ ഒരിക്കല്‍ക്കൂടി നന്നായി ചിരിക്കാനൊക്കെ ആവശ്യപ്പെടാറുണ്ട്. അത്തരമൊരു അവസരത്തില്‍ ഞാന്‍ ദേഷ്യത്തിലാണെന്ന് അവര്‍ തെറ്റിദ്ധരിച്ചു. ഞങ്ങള്‍ എന്തു തെറ്റാണു ചെയ്തത്, നിങ്ങള്‍ക്കെന്താണ് ഇത്ര നീരസം എന്ന് അവര്‍ ചോദിച്ചിരുന്നു. അവരോട് സോറി പറഞ്ഞാണ് ഞാന്‍ അവിടെനിന്ന് പോയത്. –അഭിഷേക് ബച്ചൻ

Read More

ഷെയ്ൻ നിഗം നായകനാകുന്ന ദൃഢം ട്രെയ്ലർ റിലീസായി

യുവ നടൻ ഷെയ്ന്‍ നിഗത്തെ നായകനാക്കി മാർട്ടിൻ ജോസഫ് സംവിധാനം ചെയ്യുന്ന ‘ദൃഢം’ എന്ന ചിത്രത്തിന്‍റെ ഒഫീഷ്യൽ ട്രെയ്‌ലർ റിലീസായി.ഷോബി തിലകൻ, കോട്ടയം രമേശ്, ദിനേശ് പ്രഭാകർ, നന്ദൻ ഉണ്ണി, വിനോദ് ബോസ്, അഭിരാം രാധാകൃഷ്ണൻ, പ്രശാന്ത് മുരളി, മാത്യു വർഗീസ്, ജോജി കെ ജോൺ, ബ്രിട്ടോ ഡേവിഡ്,അഭിഷേക് രവീന്ദ്രൻ, സാനിയ ഫാത്തിമ, കൃഷ്ണ പ്രഭ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ. Protect. Serve. Survive. എന്ന ടാഗ് ലൈൻ നല്കി ഒരുക്കുന്ന ദൃഢം, ഇഫോർ എക്സ്പെരിമെന്‍റ്സ്, ജീത്തു ജോസഫ്(ബെഡ് ടൈം സ്റ്റോറീസ്) എന്നിവർ ചേർന്ന് പ്രേക്ഷകരുടെ മുന്നിൽ അവതരിപ്പിക്കുന്നു. മുകേഷ് ആർ. മേത്ത, സി. വി. സാരഥി എന്നിവർ ചേർന്ന് നിർമിക്കുന്ന ഈ ചിത്രത്തിന്‍റെ ഛായാഗ്രഹണം പി.എം. ഉണ്ണികൃഷ്ണൻ നിർവഹിക്കുന്നു. ജോമോൻ ജോൺ, ലിന്‍റോ ദേവസ്യ എന്നിവർ ചേർന്ന് കഥ, തിരക്കഥ, സംഭാഷണമെഴുതുന്നു. എഡിറ്റർ-വിനായക്, പ്രൊഡക്ഷൻ…

Read More

മോഹൻലാല് പറഞ്ഞിട്ടും ഞാൻ അനുസരിച്ചില്ല; തുറന്ന് പറഞ്ഞ് അനന്യ

എന്‍റെ ചില തീരുമാനങ്ങളൊക്കെ പെട്ടെന്ന് എടുക്കുന്നതാണ്. ചിലതിന് ഞാന്‍ വളരെ ആലോചിച്ച്, ടൈം എടുത്തേ ചെയ്യാറുള്ളൂ. ധൈര്യം പൊതുവെ എനിക്കുണ്ട്. സാഹസികത പൊതുവെ ഇഷ്ടമാണ്. ആരും ചെയ്യാത്ത കാര്യങ്ങളൊക്കെ ചെയ്യാനും ചെയ്തു നോക്കാനുമൊക്കെ ഇഷ്ടമാണ്. ഇതില്‍ നിന്നായിരിക്കാം കോണ്‍ഫിഡന്‍സ് വന്നത്. കുട്ടിക്കാലത്ത് ഭയങ്കര സൈലന്‍റായിരുന്നു എന്ന് പപ്പയും മമ്മിയും പറയുന്നതു കേട്ടിട്ടുണ്ട്. സ്‌കൂളിലൊക്കെ പഠിച്ചിരുന്നപ്പോള്‍ പാട്ടിലും ഡാന്‍സിലുമൊക്കെ പങ്കെടുക്കുമായിരുന്നു. പണ്ട് പാവമായിരുന്നു, ഇപ്പോഴാണ് ഇങ്ങനെയായതെന്നായിരുന്നു എന്നെക്കുറിച്ച് ചോദിച്ചപ്പോള്‍ പപ്പ പറഞ്ഞത്. പണ്ടൊക്കെ ചീത്ത പറഞ്ഞാല്‍ കേട്ട് ചിരിക്കും, ഇപ്പോള്‍ നിന്‍റെ മുഖത്ത് ഭാവം വരും എന്ന് മമ്മി പറയാറുണ്ട്. അഭിനയിച്ചു തുടങ്ങിയപ്പോഴും സാഹസികത കൂടെയുണ്ട്. ഡ്യൂപ്പിനെ ഉപയോഗിക്കാതെയൊക്കെ അഭിനയിച്ചിട്ടുണ്ട്. ശിക്കാര്‍ സിനിമയില്‍ ക്ലൈമാക്‌സില്‍ ഗുണ കേവില്‍ എന്നെ ഹാംഗ് ചെയ്ത് ഇടുന്ന രംഗമുണ്ടായിരുന്നു. ഡ്യൂപ്പിനെ ഉപയോഗിക്കാമെന്നായിരുന്നു പറഞ്ഞത്. നല്ല ആഴമുള്ള കൊക്കയായിരുന്നു. ഡ്യൂപ്പിനെ കണ്ടപ്പോള്‍ എനിക്ക് ഇഷ്ടമായില്ല.…

Read More

തൃഷ സിനിമാരംഗം വിടുന്നു?

കഴിഞ്ഞ കുറച്ചു നാളുകളായി കോളിവുഡിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന നടിയാണ് തൃഷ കൃഷ്ണൻ. വിജയ്ക്ക് ബന്ധമുണ്ടെന്ന് ഭാര്യ സംഗീത ആരോപിക്കുന്ന നടി തൃഷയാണെന്നാണ് ശക്തമായ വാദം. സംഗീത-വിജയ് വിവാഹമോചനക്കേസ് കോടതിയിലാണ്. തൃഷ തന്‍റെ പങ്കാളിയാണെന്ന സൂചന വിജയ് ഇതിനിടെ നൽകിയിട്ടുണ്ട്. കരിയറിൽ തുടരെത്തുടരെ സിനിമകൾ ചെയ്ത് മുന്നേറവെയാണ് തൃഷയുടെ പേര് വിജയ്‌യുടെ പേരിനൊപ്പം ഗോസിപ്പ് കോളങ്ങളിൽ ചർച്ചയാകുന്നത്. വിജയ് സിനിമാ രംഗം വിട്ട് രാഷ്ട്രീയത്തിലേക്ക് ഇറങ്ങിക്കഴിഞ്ഞു. പിന്നാലെ തൃഷയും സിനിമാ മേഖല വിടുകയാണെന്ന വാർത്തകളാണിപ്പോൾ പുറത്തുവരുന്നത്. കഴിഞ്ഞ കുറച്ച് നാളുകളായി പ്രചരിക്കുന്ന ഈ വാർത്ത ശരിയാണെന്ന് സംവിധായകൻ ചിത്ര ലക്ഷ്മണൻ തന്‍റെ യൂട്യൂബ് ചാനലിൽ പറഞ്ഞിരിക്കുകയാണിപ്പോൾ. തൃഷയെക്കുറിച്ച് കേൾക്കുന്ന വാർത്ത ശരിയാണ്. ഈയടുത്ത് ചില നിർമാതാക്കളിൽ നിന്നാണ് ഞാൻ ഇക്കാര്യം അറിഞ്ഞത് എന്നാണ് തന്‍റെ വ്യൂവേർസിന്‍റെ ചോദ്യത്തിന് മറുപടിയായി ചിത്ര ലക്ഷ്മണൻ പറഞ്ഞത്. തൃഷയുടെ ആരാധകരെ…

Read More