ദൃഢം ട്രെയ്ലർ റിലീസായി

യുവ നടൻ ഷെയ്ന്‍ നിഗത്തെ നായകനാക്കി മാർട്ടിൻ ജോസഫ് സംവിധാനം ചെയ്യുന്ന ‘ദൃഢം’ എന്ന ചിത്രത്തിന്‍റെ ഒഫീഷ്യൽ ട്രെയ്‌ലർ റിലീസായി. ഷോബി തിലകൻ, കോട്ടയം രമേശ്, ദിനേശ് പ്രഭാകർ, നന്ദൻ ഉണ്ണി, വിനോദ് ബോസ്, അഭിരാം രാധാകൃഷ്ണൻ, പ്രശാന്ത് മുരളി, മാത്യു വർഗീസ്, ജോജി കെ ജോൺ, ബ്രിട്ടോ ഡേവിഡ്, അഭിഷേക് രവീന്ദ്രൻ, സാനിയ ഫാത്തിമ, കൃഷ്ണ പ്രഭ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ. Protect. Serve. Survive. എന്ന ടാഗ് ലൈൻ നല്കി ഒരുക്കുന്ന ദൃഢം, ഇഫോർ എക്സ്പെരിമെന്‍റ്സ്, ജീത്തു ജോസഫ്(ബെഡ് ടൈം സ്റ്റോറീസ്) എന്നിവർ ചേർന്ന് പ്രേക്ഷകരുടെ മുന്നിൽ അവതരിപ്പിക്കുന്നു. മുകേഷ് ആർ. മേത്ത, സി. വി. സാരഥി എന്നിവർ ചേർന്ന് നിർമിക്കുന്ന ഈ ചിത്രത്തിന്‍റെ ഛായാഗ്രഹണം പി.എം. ഉണ്ണികൃഷ്ണൻ നിർവഹിക്കുന്നു. ജോമോൻ ജോൺ, ലിന്‍റോ ദേവസ്യ എന്നിവർ ചേർന്ന് കഥ, തിരക്കഥ, സംഭാഷണമെഴുതുന്നു.…

Read More

‘അമ്മമാരുടെ ദുഃഖം നമ്മൾ തന്നെ കരഞ്ഞു തീർക്കണം, ഈ ലോകത്ത് നമുക്ക് മാത്രമായി സ്വന്തമായുള്ളത് ആ ദുഃഖം മാത്രമാണ്’: ശ്രീദേവി ഉണ്ണി

അമ്മമാരുടെ ദുഃഖം നമ്മൾ തന്നെ കരഞ്ഞു തീർക്കണം. ഈ ലോകത്ത് നമുക്ക് മാത്രമായി സ്വന്തമായുള്ളത് ആ ദുഃഖം മാത്രമാണ്, അത് മറ്റാർക്കും പകുത്തു നൽകാനോ മറ്റുള്ളവർക്ക് അത് ഏറ്റെടുക്കാനോ കഴിയില്ലന്ന് മോനിഷയുടെ അമ്മ ശ്രീദേവി ഉണ്ണി. ആർക്കും അതിനു താത്പര്യവുമില്ല. ഇതെനിക്ക് എന്‍റെ ഒരു വിധി എന്ന് പറയാൻ ഞാൻ ആഗ്രഹിക്കുന്നില്ല. എപ്പോഴും നമ്മൾ ഓർക്കേണ്ടത്, ഇതാണ് എന്‍റെ ജീവിതത്തിൽ എനിക്കു കിട്ടിയത് എന്ന് നമ്മൾ വിശ്വസിക്കണം. ഈ ദുഃഖഭാരം കൊണ്ട് മക്കൾക്കോ മരുമക്കൾക്കോ ഒരു പ്രയാസവും ഉണ്ടാകരുത്. കാരണം അത് അവർക്ക് ഉൾക്കൊള്ളാൻ പറ്റില്ല. നമ്മൾ സാക്രിഫൈസ് ചെയ്യുന്നത് നമ്മുടെ കുടുംബത്തിനുവേണ്ടിയാണ്. നമ്മുടെ അടുത്തുള്ളവർക്കുവേണ്ടിയാണ്. അപ്പൊ അവർക്കൊരു ഭാരമാവാതെ നമ്മുടെ ദുഃഖഭാരം നമ്മൾ തന്നെ താങ്ങുക. അതു നമ്മുടെ കുടുംബത്തിനു വേണ്ടി നമ്മൾ ചെയ്യുന്ന ഒരു ത്യാഗമാണ്. ദുഃഖം നമ്മളിലേക്ക് അലിഞ്ഞുചേരുമ്പോൾ അതിന്‍റെ തീവ്രത കുറയും.…

Read More

‘ഹിറ്റ് സിനിമയുടെ ഓഡിഷന്‍, വയലില്‍ പണിയെടുക്കുന്നത് അഭിനയിക്കാന്‍ പറഞ്ഞു, അതെന്തിനെന്ന് ഇപ്പോഴും അറിയില്ല’: ശ്രുതി സുരേഷ്

കരിയറിന്‍റെ സ്റ്റാർട്ടിംഗിൽ ഒരുപാട് ഓഡിഷനിൽ പോകുമായിരുന്നു എന്ന് ശ്രുതി സുരേഷ്. കാസ്റ്റിംഗ് കോളുകൾ കാണുന്നത് എല്ലാം അയയ്ക്കും, അപ്പോൾ അവർ നമ്മളെ വിളിക്കും. ഓഡിഷന് പോകുമ്പോൾ വലിയ ക്യൂ ആയിരിക്കും അന്ന്. പ്രൊഡക്ഷൻ നോക്കിയോ ഡയറക്ടറിനെ നോക്കിയോ ആയിരിക്കില്ല പോകുന്നത്, നമ്മുക്ക് അറിയില്ലല്ലോ അതൊന്നും. പക്ഷേ, അവിടെ ചെല്ലുമ്പോൾ പ്രമോഷന്‍റെ ഭാഗമായി വെറുതെ ഓഡിഷൻ നടത്തുന്നവർ ആയിരിക്കും. ഇന്നാണെങ്കിൽ ആരെയെങ്കിലും സെറ്റിൽ പരിചയം ഉണ്ടാകും. അല്ലെങ്കിൽ വിളിച്ചുചോദിക്കാൻ എങ്കിലും ആളുണ്ട് ഇന്ന്. അങ്ങനെ രണ്ട് മൂന്ന് ഓഡിഷനു പോയത് അബദ്ധം ആയിട്ടുണ്ട്. സിനിമയും ആയി ഒരു ബന്ധവും ഇല്ലാത്ത കാര്യങ്ങളാണ് അവർ അവിടെ നിന്ന് ചെയ്യിക്കുന്നത്. ഒരു അനുഭവം ഉണ്ടായിട്ടുണ്ട്. ആ സിനിമ റീലീസ് ആയി വളരെ ഹിറ്റായിരുന്നു, പക്ഷേ ആ സിനിമയുടെ ഓഡിഷന് നമ്മുടെ ഏജ് ഗ്രൂപ്പിൽ ഉള്ളവരെ ആവശ്യം ഉണ്ടായിരുന്നില്ല. ആ സിനിമ കണ്ടപ്പോൾ…

Read More

ഒരു ദുരൂഹ സാഹചര്യത്തിൽ ട്രെയ്‌ലർ പുറത്തിറങ്ങി

എന്നാ താൻ കേസ് കൊട്’ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനു ശേഷം കുഞ്ചാക്കോ ബോബൻ-രതീഷ് പൊതുവാൾ ടീം വീണ്ടും ഒന്നിക്കുന്ന ഒരു ദുരൂഹ സാഹചര്യത്തിൽ എന്ന ചിത്രത്തിന്‍റെ ട്രെയ്‌ലർ പുറത്തിറങ്ങി. വിഷു ദിനമായ ഏപ്രിൽ പതിനഞ്ചിനു ചിത്രം തിയറ്ററുകളിലെത്തും. സസ്പെൻസ് നിറഞ്ഞ ട്രെയ്‌ലർ ചിത്രത്തിന്‍റെ ഹൈപ്പ് കൂട്ടിയിട്ടുണ്ട്. ഉദയ പിക്‌ചേഴ്‌സിന്‍റെ ബാനറില്‍ കുഞ്ചാക്കോ ബോബനും ഈ ചിത്രത്തിന്‍റെ നിര്‍മാണത്തില്‍ പങ്കാളിയാണ്. മാജിക് ഫ്രെയിംസും ഉദയ പിക്‌ചേഴ്‌സും ആദ്യമായി ഒരുമിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. രണ്ട് കാലഘട്ടത്തിലെ വമ്പന്‍മാരായ പ്രൊഡക്ഷന്‍ കമ്പനികളുടെ ഒരുമിക്കല്‍ കൂടിയാണ് ഒരു ദുരൂഹ സാഹചര്യത്തിൽ എന്ന സിനിമ. കുഞ്ചാക്കോ ബോബനൊപ്പം ദിലീഷ് പോത്തന്‍, സജിന്‍ ഗോപു, ചിദംബരം, സുധീഷ്, ജാഫര്‍ ഇടുക്കി, രാജേഷ് മാധവ്, ഷാഹി കബീര്‍, കുഞ്ഞി കൃഷ്ണന്‍ മാഷ്, ശരണ്യ രാമചന്ദ്രന്‍, പൂജ മോഹന്‍രാജ്, ദിവ്യ രതീഷ് പൊതുവാള്‍ എന്നിവരും…

Read More

നാണമില്ലേ കരണേ..! അന്നു യാമിയെ അവഗണിച്ചു, ഇന്ന് ഭർത്താവ് 1500 കോടി സിനിമ ഒരുക്കിയപ്പോൾ കെട്ടിപ്പിടിത്തം!

നടി യാമി ഗൗതമിനെ കരൺ ജോഹർ അടുത്തിടെ ഒരു പരിപാടിയിൽ പ്രശംസിക്കുകയും ആലിംഗനം ചെയ്യുകയും ചെയ്തതാണ് ബോളിവുഡിൽ ചർച്ചാവിഷയം. വർഷങ്ങൾക്കു മുൻപ് ഒരു ഷോയിൽ യാമിയെ അവഗണിച്ച കരണിന്‍റെ ഇപ്പോഴത്തെ പെരുമാറ്റത്തെ സോഷ്യൽ മീഡിയ വിമർശിക്കുകയാണ്. ബോളിവുഡ് സിനിമകളിലൂടെ സുപരിചിതയായി മാറിയ താരമാണ് യാമി ഗൗതം. മോഡലായി കരിയർ ആരംഭിച്ച യാമി കന്നഡ സിനിമയിലൂടെയാണ് വെള്ളിത്തിരയിൽ എത്തുന്നത്. പിന്നീട് ബോളിവുഡിൽ ശ്രദ്ധേയമായ വേഷം ചെയ്ത യാമി മലയാളികള്‍ക്ക് സുപരിചിതയാകുന്നത് പൃഥ്വിരാജ് നായകനായ ഹീറോ എന്ന പടത്തിലൂടെയാണ്. ചിത്രത്തിൽ ഗൗതമി മേനോൻ എന്ന സിനിമാതാരമായിട്ടായിരുന്നു യാമി അഭിനയിച്ചത്. തമിഴിലും സിനിമകൾ ചെയ്ത യാമി ഇപ്പോൾ വാർത്തകളിൽ നിറയുന്നത് ഭർത്താവിന്‍റെ പേരിലാണ്. ബോളിവുഡിൽ വൻ വിജയം നേടിയ ധുരന്ധർ സംവിധാനം ചെയ്ത ആദിത്യ ധറിന്‍റെ ഭാര്യയാണ് യാമി. സിനിമ തിയറ്ററുകളിൽ പ്രദർശനം തുടരുന്നതിനിടെ കരൺ ജോഹറും യാമിയും തമ്മിലുള്ളൊരു വീഡിയോ…

Read More

‘സൂരജ് ദൂബാ ഹേ…’ 100 കോടി രൂപയോളം ലാഭം മ്യൂസിക് ലേബലുകൾക്ക് നേടിക്കൊടുത്തു, ഈ ഗാനം സൃഷ്ടിച്ചതിന് തനിക്ക് ആകെ കിട്ടിയത് 75,000 രൂപ മാത്രമെന്ന് അമാൽ മാലിക്

2015-ൽ പുറത്തിറങ്ങിയ റോയ് എന്ന ചിത്രത്തിലെ ‘സൂരജ് ദൂബാ ഹേ…’ എന്ന ഹിറ്റ് ഗാനം ഏകദേശം 100 കോടി രൂപയോളം ലാഭം മ്യൂസിക് ലേബലുകൾക്ക് നേടിക്കൊടുത്തു. എന്നാൽ ഈ ഗാനം സൃഷ്ടിച്ചതിന് തനിക്ക് ആകെ കിട്ടിയത് 75,000 രൂപ മാത്രമാണെന്ന് അമാൽ മാലിക്. ഈ ഗാനത്തിന്‍റെ നിർമാണത്തിനായി ലേബലിൽ നിന്ന് എനിക്ക് ലഭിച്ചത് എട്ടു ലക്ഷം രൂപയായിരുന്നു. എന്നാൽ ഒരു പാട്ടിന്‍റെ പിന്നണിയിൽ പ്രവർത്തിക്കുന്ന ടീമിനുള്ള പ്രതിഫലം, സ്റ്റുഡിയോ ചിലവുകൾ, മറ്റ് സാങ്കേതിക ചെലവുകൾ എന്നിവയെല്ലാം ഈ തുകയിൽ നിന്നാണ് കണ്ടെത്തേണ്ടത്. പാട്ട് പൂർത്തിയായി എല്ലാ ചെലവുകളും കഴിഞ്ഞ് എന്‍റെ കൈയിൽ ബാക്കിയായത് 75,000 രൂപ മുതൽ ഒന്നര ലക്ഷം രൂപ വരെ മാത്രമാണ്. ഒ രു വശത്ത് പാട്ട് വലിയ സാമ്പത്തിക വിജയം നേടുമ്പോഴും അത് സൃഷ്ടിച്ചവർക്ക് ലഭിക്കുന്ന വിഹിതം പരിതാപകരമാണ്. ഇത്തരം വിവേചനങ്ങൾ കാരണമാണ്…

Read More

‘വലിയ ബജറ്റുകൾ ഇല്ലെങ്കിൽ പോലും സിനിമയുടെ ഉള്ളടക്കത്തിന് പ്രാധാന്യം നൽകുന്നതാണ് മലയാള സിനിമ’: പ്രിയദർശൻ

ഇന്ന് ഇന്ത്യയിലുടനീളം സിനിമയിൽ ഒരു പുതിയ തലമുറ തന്നെ വളർന്നുവരുന്നുണ്ടെന്ന് പ്രിയദർശൻ. മലയാള സിനിമയിൽ ഞാൻ കാണുന്ന ഏറ്റവും വലിയ പ്രത്യേകത, വലിയ ബജറ്റുകൾ ഇല്ലെങ്കിൽ പോലും അവർ സിനിമയുടെ ഉള്ളടക്കത്തിന് നൽകുന്ന പ്രാധാന്യമാണ്. പുതിയ കാലത്തെ സംവിധായകർ അവരുടെ കഥകൾ വളരെ രസകരമായി അവതരിപ്പിക്കുന്നു. ഒടിടിയുടെ വരവോടെ അവർക്ക് വലിയൊരു പ്രേക്ഷകവൃന്ദത്തെയും ലഭിക്കുന്നുണ്ട്. എന്നാൽ നിർഭാഗ്യവശാൽ ബോളിവുഡിൽ അത്തരമൊരു മാറ്റം കാണാൻ കഴിയുന്നില്ലെന്ന് പ്രിയദർശൻ പറഞ്ഞു.

Read More

‘മുൻനിര നായകന്മാരോടൊപ്പം കാസ്റ്റ് ചെയ്യാത്തതെന്ന് അദ്ഭുതപ്പെട്ടിട്ടുണ്ട്, ഇതുവരെ ഉത്തരമില്ലാത്ത ഒരു ചോദ്യമാണത്’: പ്രിയാമണി

മോഡലിംഗ് രംഗത്തുനിന്ന് തെലുങ്കിലൂടെ സിനിമയിലെത്തിയ താരമാണ് പ്രിയാമണി. പിന്നീട് കന്നഡ, തമിഴ്, മലയാളം, ഹിന്ദി ഭാഷകളില്‍ ഒട്ടേറെ ചിത്രങ്ങള്‍ ചെയ്യുകയും ദേശീയശ്രദ്ധ നേടുകയും ചെയ്ത താരമാണ് പ്രിയാമണി. താരം മലയാളത്തില്‍ അഭിനയിച്ച മിക്ക ചിത്രങ്ങളും ഹിറ്റ് ലിസ്റ്റില്‍ ഇടം നേടിയിട്ടുള്ളതാണ്. അഭിനേ‍ത്രിയായി മാത്രമല്ല നര്‍ത്തകിയായും പ്രിയാമണി തിളങ്ങിയിട്ടുണ്ട്. ഡാൻസ് റിയാലിറ്റി ഷോയുടെ വിധികർത്താവായി എത്തിയതോടെ പ്രിയാമണി ടെലിവിഷൻ പ്രേക്ഷകരുടെയും പ്രിയതാരമായി. ഇപ്പോഴിതാ മുന്‍നിര നായകന്മാര്‍ക്കൊപ്പം തന്നെ അഭിനയിക്കാന്‍ വിളിക്കാത്തത് എന്താണെന്ന് അറിയില്ലെന്നു പറയുകയാണ് പ്രിയാമണി. എന്തുകൊണ്ടാണ് എന്നെ മുൻനിര നായകന്മാരോടൊപ്പം കാസ്റ്റ് ചെയ്യാത്തതെന്ന് നിങ്ങളെപ്പോലെ തന്നെ ഞാനും അദ്ഭുതപ്പെട്ടിട്ടുണ്ട്. സത്യം പറഞ്ഞാൽ അത് എനിക്കും ഇതുവരെ ഉത്തരമില്ലാത്ത ഒരു ചോദ്യമാണ്. ഒരുപക്ഷേ, നിങ്ങൾ അത് സംവിധായകരോടും നിർമാതാക്കളോടും ചോദിക്കേണ്ടി വരും. ആരോടും കുറ്റം പറയാൻ വേണ്ടി പറയുന്നതല്ല, പക്ഷേ, ഞാൻ പലരിൽ നിന്നും കേട്ടിട്ടുള്ളത് പലർക്കും എന്നോടൊപ്പം…

Read More

കാമ്പസ് പ്രണയചിത്രം പ്രേംപാറ്റ തുടങ്ങി

ലിജീഷ് കുമാറിന്‍റെ തിരക്കഥയിൽ ആമിർ പള്ളിക്കൽ സംവിധാനം ചെയ്യുന്ന കാമ്പസ് പ്രണയകഥ പ്രേംപാറ്റയുടെ ഷൂട്ടിംഗ് കോഴിക്കോട് ആരംഭിച്ചു. ഒരു എൻഎസ്എസ് ക്യാമ്പിന്‍റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രമാണിത്. മമ്ത മോഹൻദാസ് ചിത്രത്തിന്‍റെ ആരംഭ ചടങ്ങുകളിലെ പ്രത്യേക സാന്നിധ്യമായി. പ്രേക്ഷകശ്രദ്ധ ആകർഷിച്ച ആയിഷയ്ക്കും ഇഡിക്കും ശേഷം ആമിർ പള്ളിക്കൽ സംവിധാനം ചെയ്യുന്ന ചിത്രം സ്റ്റുഡിയോ ഔട്ട്സൈഡേഴ്സിന്‍റെ ബാനറിൽ ആമിർ പള്ളിക്കൽ തന്നെയാണു നിർമിക്കുന്നത്. ജോമോൻ ജ്യോതിർ നായകനാകുന്ന ചിത്രത്തിലെ നായിക കൊൽക്കത്തയിൽ നിന്നുള്ള പുതുമുഖമാണ്. ജുനൈസ് വി. പി, സാഫ് ബോയ്, ഹനാൻ ഷാ, അശ്വിൻ വിജയൻ, ടിസ് തോമസ്, ഇന്നസെന്‍റ് തുടങ്ങി മലയാള സിനിമയുടെ പുതിയ ട്രെൻഡ് സെറ്റേഴ്സെല്ലാം ചിത്രത്തിൽ അണിനിരക്കുന്നു. ഇവർക്കൊപ്പം സൈജു കുറുപ്പ് , സിദ്ദിഖ്, അനുശ്രീ, രാജേഷ് മാധവൻ, സഞ്ജു ശിവ്റാം, ഇർഷാദ് അലി, ബിപിൻ പെരുമ്പള്ളി തുടങ്ങി താരങ്ങളുടെ ഒരു വലിയ നിര…

Read More

തൊണ്ണൂറുകളിലെ ആളുകള്‍ക്കു നന്ദി പറഞ്ഞ് ദീപ നായർ

ഇന്നേക്ക് കൃത്യം 26 വര്‍ഷം മുന്‍പ് പ്രിയം എന്ന സിനിമ തിയറ്ററുകളിലെത്തി. അതെന്‍റെ ജീവിതം എന്നെന്നേക്കുമായി മാറ്റിമറിച്ചു. ആനി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് എന്‍റെ ഏറ്റവും വിലപ്പെട്ട ഓര്‍മകളില്‍ ഒന്നായി എന്നും നിലനില്‍ക്കും. ഈ പഴയ ചിത്രങ്ങളിലേക്കും വീഡിയോകളിലേക്കും തിരിഞ്ഞുനോക്കുമ്പോള്‍ ഒരുപാടു വികാരങ്ങള്‍ മനസിലേക്ക് ഓടിയെത്തുന്നു. ഷൂട്ടിംഗ് ലൊക്കേഷനില്‍ ഉണ്ടായിരുന്നത് ഇന്നലെയെന്നപോലെയാണ് ഇപ്പോഴും തോന്നുന്നത്. ഈ സിനിമയോടൊപ്പം വളര്‍ന്ന, ഏകദേശം മൂന്നു പതിറ്റാണ്ടുകള്‍ക്കുശേഷവും എനിക്ക് ഇത്രയധികം സ്‌നേഹവും പിന്തുണയും നല്‍കുന്ന തൊണ്ണൂറുകളിലെ ആളുകള്‍ക്ക് നന്ദി. നിങ്ങളുടെ സ്‌നേഹമാണ് ഈ യാത്രയില്‍ എനിക്ക് ലഭിച്ച ഏറ്റവും വലിയ സമ്മാനം. -ദീപ നായര്‍

Read More