ഇനിയും ഒരുപാ‌ട് ദൂരം പോകേണ്ടിയിരുന്നയാൾ..! സുബിയെ ഓർത്ത് മോഹൻലാൽ

സുബി സുരേഷിന്‍റെ വിയോഗത്തിൽ ആദാരഞ്ജലി അർപ്പിച്ച് നടൻ മോഹൻലാൽ. അഭിനയത്തിലും അവതരണത്തിലും ഇനിയും ഒരുപാട് ഉയർച്ചകളിലേക്ക് പോകേണ്ടിയിരുന്നയാളായിരുന്നു സുബിയെന്നും വേർപാട് വേദനിപ്പിക്കുന്നുവെന്നും മോഹൻലാൽ കുറിച്ചു. നിറഞ്ഞ ചിരിയോടെ മലയാളി പ്രേക്ഷകരുടെ സ്നേഹം കവർന്ന പ്രിയപെട്ട കലാകാരി സുബി സുരേഷ് അകാലത്തിൽ നമ്മെ വിട്ടു പിരിഞ്ഞു. അഭിനയത്തിലും അവതരണത്തിലും ഇനിയും ഒരുപാട് ഉയർച്ചകളിലേക്ക് പോകേണ്ടിരുയിരുന്ന പ്രിയ സഹോദരിയുടെ വേർപാടിൽ വേദനയോടെ ആദരാഞ്ജലികൾ. മോഹൻലാൽ പറയുന്നു. കൊച്ചി രാജഗിരി ആശുപത്രിയിൽ കരൾ രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു സുബി. കരൾ പൂർണമായും പ്രവർത്തന രഹിതമായതിനെ തുടർ‌ന്ന് കരൾ‌ മാറ്റിവയ്ക്കാൻ ഒരുക്കങ്ങൾ നടക്കുന്നതിനിടെയായിരുന്നു താരത്തിന്‍റെ അന്ത്യം.

Read More

വിവാഹത്തിനായുള്ള ഒരുക്കത്തിലായിരുന്നു സുബി; ചെയ്യാവുന്നതിന്‍റെ പരമാവധി ചെയ്തു..! ടിനി ടോം

സുബി സുരേഷ് വിവാഹത്തിന്‍റെ ഒരുക്കത്തിലാ‌യിരുന്നുവെന്നും ഏറെ സന്തോഷവതിയായിരുന്നുവെന്നും നടൻ ടിനി ടോം.  രോഗവിവരം താൻ അറിഞ്ഞു വന്നപ്പോഴേക്കും വളരെ ഗുരുതരമായ അവസ്ഥയിലായിരുന്നു സുബിയെന്നും ചെയ്യാവുന്നതിന്‍റെ പരമാവധി ശ്രമിച്ചെന്നും ടിനി ടോം പറഞ്ഞു. യഥാര്‍ത്ഥത്തില്‍ രക്തബന്ധം പോലെ തന്നെയാണ് ഞാനും സുബിയും തമ്മില്‍. നാടക രംഗത്ത് പെണ്‍കുട്ടികള്‍ ഇല്ലാത്ത സമയത്താണ് സുബിയുടെ വരവ്. സ്‌കൂള്‍ കാലഘട്ടം മുതല്‍ ഡാന്‍സറായിരുന്നു. സുബി സുരേഷ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കരൾ രോഗം മൂർച്ഛിച്ച് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സുബിയുടെ രോഗവിവരം ഞാൻ അറിഞ്ഞപ്പോഴേക്കും വളരെ ഗുരുതരമായ അവസ്ഥയിലായിരുന്നു. വിവാഹത്തിന്‍റെ ഒരുക്കങ്ങളിലായിരുന്ന സുബി വളരെ സന്തോഷവതിയായിരുന്നു എന്നാണ് എനിക്ക് മനസ്സിലായിട്ടുള്ളത്. സുബിയുടെ ഒരു സുഹൃത്താണ് അസുഖവിവരം എന്നെ അറിയിച്ചത്. സുബിയുടെ ചികിത്സയ്ക്കായുള്ള നടപടികൾ വേഗത്തിലാക്കാനുള്ള പരിശ്രമത്തിലായിരുന്നു. പുറത്ത് അധികം ആരോടും അധികം പറഞ്ഞിരുന്നില്ല. രോഗം മൂർച്ഛിച്ചതിനെത്തുടർന്ന് കരള്‍ മാറ്റിവയ്ക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു. സുരേഷ് ഗോപി,…

Read More

ഫ്രണ്ട്സ് ആരെങ്കിലും അയച്ച്‌ തരും. അല്ലെങ്കില്‍ അമ്മയുടെ വിളി വരും! എല്ലാം അവസാനം അറിയുന്നത് ഞാൻ; പ്രിയ വാര്യർ പറയുന്നു…

ഒരൊറ്റ കണ്ണിറുക്കൽ കൊണ്ടു രാജ്യമൊട്ടാകെ അറിയപ്പെടുന്ന നടിയായി മാറിയ താരമാണ് പ്രിയ പ്രകാശ് വാര്യര്‍. സോഷ്യല്‍ മീഡിയയിലൂടെ ആഗോളതലത്തില്‍തന്നെ പ്രിയയുടെ കണ്ണിറുക്കല്‍ വൈറലായി മാറുകയായിരുന്നു. ഇന്‍സ്റ്റഗ്രാമിലൊക്കെ ഒറ്റരാത്രികൊണ്ടാണ് പ്രിയയുടെ ഫോളോവേഴ്സ് രണ്ടും മൂന്നും മില്യണ്‍ കടന്നത്. തെന്നിന്ത്യയിലെ പല സൂപ്പര്‍ നായികമാരെയും പിന്തള്ളിക്കൊണ്ടായിരുന്നു പ്രിയയുടെ കുതിപ്പ്. അതേസമയം, പ്രശസ്‌തി വര്‍ധിക്കുന്നതിനനുസരിച്ച്‌ നടിക്കെതിരെ ട്രോളുകളും സൈബര്‍ ആക്രമങ്ങളും വ്യാപകമായിരുന്നു. സിനിമയുമായി ബന്ധപ്പെട്ട് പുറത്തുവന്ന വിവാദങ്ങളും സിനിമയുടെ പരാജയവും ഇതെല്ലാം വര്‍ധിപ്പിച്ചു. സൈബര്‍ ആക്രമണങ്ങള്‍ തന്നെ വേദനിപ്പിച്ചുവെന്ന് പ്രിയ പലപ്പോഴും പറഞ്ഞിട്ടുണ്ട്. അതേസമയം, ഇപ്പോള്‍ അതിനെയെല്ലാം താന്‍ അവഗണിക്കുകയാണ് എന്നാണ് പ്രിയ ഒരു അഭിമുഖത്തില്‍ പറഞ്ഞത്. തന്നെ കുറിച്ചു വരുന്ന ട്രോളുകളൊന്നും താന്‍ പലപ്പോഴും അറിയാറില്ലെന്ന് അടുത്ത കാലത്ത് ഒരഭിമുഖത്തിൽ പ്രിയ പറഞ്ഞിരുന്നു. താരത്തിന്‍റെ വാക്കുകൾ ഇപ്പോള്‍ വീണ്ടും ശ്രദ്ധനേടുകയാണ്. എന്നെപ്പറ്റി വരുന്ന വാര്‍ത്തകള്‍ ഏറ്റവും അവസാനം അറിയുന്ന ആളാണ്…

Read More

സിനിമ എന്നെ വന്ന് ക്ഷണിച്ച് കൊണ്ട് പോയത്; 16 വയസിൽ കല്യാണം, 21 വയസിനുള്ളിൽ മൂന്ന് മക്കളെ പ്രസവിച്ചെന്ന് പൊന്നമ്മ ബാബു

മറ്റ് സങ്കടങ്ങളൊന്നുമില്ല. സാമ്പത്തികമായി തളർന്ന അവസ്ഥയിലായിരുന്നു എന്‍റെ കുടുംബം. അന്നും ഞാൻ ദൈവ വിശ്വാസിയാണ്. കൃത്യസമയത്തുതന്നെ എന്‍റെ ജീവിതത്തിൽ എല്ലാം നടന്നു.  16 വയസിലായിരുന്നു കല്യാണം. 21 വയസിനുള്ളിൽ മൂന്ന് മക്കളെ പ്രസവിച്ചു. നല്ല പ്രായത്തിൽ എല്ലാം ചെയ്തു. പിന്നീട് നാടകത്തിലേക്കും സിനിമയിലേക്കും വന്നു. കഴിഞ്ഞ് പോയത് ഓർക്കുമ്പോൾ എനിക്ക് തന്നെ അദ്ഭുതം തോന്നും. ഞാനിത്രയും കടമ്പകൾ‌ കടന്നോയെന്ന്. ഒരുപാട് പ്രതിസന്ധികൾ ഉണ്ടായിട്ടുണ്ട്. ഭർത്താവിന്‍റെ ബിസിനസ് ഡള്ളായ ശേഷമാണ് സിനിമയിലേക്ക് വരുന്നത്. അല്ലെങ്കിൽ സിനിമയിലേക്ക് വരില്ല. നാടകം നല്ലൊരു ഉപജീവന മാർഗമായിരുന്നു അന്ന്. പിന്നെ സിനിമയിൽ വന്നു. ഞാൻ സിനിമയെ അന്വേഷിച്ച് പോയ ആളല്ല, സിനിമ എന്നെ വന്ന് ക്ഷണിച്ച് കൊണ്ട് പോയതാണ്. ആ സ്നേഹം എന്നുമുണ്ടാവും. -പൊന്നമ്മ ബാബു

Read More

നടന്‍റെ മകളായിട്ടും രക്ഷയില്ല… കിടക്ക പങ്കിടാൻ പലരും വിളിച്ചു; ” പേര് വെളിപ്പെടുത്തണെന്ന് ആരാധകർ

അച്ഛൻ ശരത് കുമാറിന്‍റെ പാത പിന്തുടർന്നു സിനിമയിലെത്തിയ ആളാണ് വരലക്ഷ്മി ശരത് കുമാര്‍. തെന്നിന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലും വരലക്ഷ്മി അഭിനയിച്ച് കഴിഞ്ഞു. സ്ഥിരം റൊമാന്‍റിക് നായിക കഥാപാത്രങ്ങളില്‍ നിന്നു മാറി കുറച്ച് ബോള്‍ഡ് ലുക്കുള്ള വേഷങ്ങളാണ് വരലക്ഷ്മി കൂടുതലും ചെയ്തിട്ടുള്ളത്. താരപുത്രിയായതിനാല്‍ വരലക്ഷ്മിക്കും സിനിമയിലേക്കുള്ള എന്‍ട്രി എളുപ്പമായിരുന്നു. എന്നാല്‍ അവിടെ നിലനിന്ന് പോവുക എന്നത് സ്വന്തം കഴിവിലൂടെ മാത്രമായിരുന്നു. കുറഞ്ഞ കാലം കൊണ്ട് തന്നെ തെന്നിന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലും താരം അഭിനയിച്ചിട്ടുണ്ട്.എന്നാല്‍ സിനിമയില്‍ അഭിനയിക്കാന്‍ അവസരം തരണമെങ്കില്‍ കിടക്ക പങ്കിടണമെന്ന് പറഞ്ഞ് പലരും തന്നെ സമീപിച്ചിട്ടുണ്ടെന്ന് പറയുകയാണ് നടിയിപ്പോള്‍. പുതിയൊരു സിനിമയുടെ പ്രൊമോഷനുമായി എത്തിയപ്പോഴാണ് ആരാധകരെ പോലും ഞെട്ടിച്ച് കൊണ്ടുള്ള വെളിപ്പെടുത്തല്‍ താരപുത്രി നടത്തിയിരിക്കുന്നത്. താരപുത്രി ആയത് കൊണ്ട് തനിക്ക് പ്രത്യേക പരിഗണനയൊന്നുമില്ലെന്നും അവസരം വേണമെങ്കിൽ പലരുടെയും കൂടെ കിടക്കേണ്ട അവസ്ഥയാണെന്നുമാണ് വരലക്ഷ്മി പറഞ്ഞത്. സിനിമാ മേഖലയില്‍…

Read More

കാശില്ലെങ്കില്‍ ആരും ഉണ്ടാവില്ല! തന്റെ അനുഭവം വെളിപ്പെടുത്തി നടി ഐശ്വര്യ

നമുക്ക് പടം കുറവാണെങ്കില്‍ അതുവരെ കൂടെ ഉണ്ടായിരുന്ന എല്ലാവരും ഓടിപ്പോകും. കൈയില്‍ കാശുണ്ടെങ്കില്‍ സുഹൃത്തുക്കളടക്കം എല്ലാവരും കൂടെയുണ്ടാവും. കാശില്ലെങ്കില്‍ ആരും ഉണ്ടാവില്ല. അങ്ങനെയുള്ളവര്‍ റിയല്‍ അല്ല. അങ്ങനെ ഞാന്‍ നല്ല സുഹൃത്തുക്കളാണെന്ന് കരുതിയവരൊക്കെ എന്‍റെ ജീവിതത്തില്‍നിന്നു പോയി. അതെനിക്ക് ഒരു പാഠമാണ്. രണ്ടാമത്തെ കാര്യം ബിസിനസ് ആശയങ്ങളുമായി വരുന്നവരെ വിശ്വസിക്കരുത്. നിങ്ങള്‍ വെറുതേനിന്ന് തന്നാല്‍ മതി. നാളെ നിങ്ങളെ വലിയൊരു കമ്പനിയുടെ സിഇഒ ആക്കാം എന്നൊക്കെ പറഞ്ഞ് ആളുകള്‍ വരും. നമ്മള്‍ നോക്കുമ്പോള്‍ അവരൊക്കെ കുറേക്കാലത്തെ എക്‌സ്പീരിയന്‍സ് ഉള്ളവരാണല്ലോ എന്ന് കരുതി പൊട്ടന്മാരെപോലെ എല്ലാത്തിനും സമ്മതിക്കും. എന്നാല്‍ അവസാനമെത്തുമ്പോള്‍ ഒരു മണ്ണാങ്കട്ടയും നമുക്ക് കിട്ടാനുണ്ടാവില്ല. -ഐശ്വര്യ

Read More

പത്താന്‍റെ ടിക്കറ്റ് നിരക്ക് കുറച്ചു! എങ്കിൽ ചിത്രം ഒന്നുകൂടി കാണാമെന്ന് ഷാരൂഖ് ഖാൻ

പത്താൻ സിനിമയ്ക്കു പ്രേക്ഷകർ നൽകിയ വമ്പൻ വിജയം ആഘോഷമാക്കുകയാണ് സിനിമയുടെ നിർമാതാക്കളും അണിയറ പ്രവർത്തകരും. ഇതിന്‍റെ ഭാഗമായി പത്താൻ സിനിമയുടെ ടിക്കറ്റ് നിരക്കിൽ ഒരു ദിവസത്തേക്കു കുറവു വരുത്തിയ വാർത്ത കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു.  എല്ലാ ടിക്കറ്റുകളും 110 രൂപയ്ക്കു ലഭിക്കുമെന്നതായിരുന്നു യഷ് രാജ് ഫിലിംസിന്‍റെ വാഗ്ദാനം. ഈ വാർത്ത ഷെയർ ചെയ്ത ആരാധകനോട് പ്രതികരിച്ചിരിക്കുകയാണ് ഷാരൂഖ് ഖാൻ. ടിക്കറ്റ് നിരക്ക് കുറച്ചെങ്കിൽ പത്താൻ ഒന്നുകൂടി കണ്ടേക്കാം എന്നാണു ഷാരൂഖിന്‍റെ പ്രതികരണം. ഫ്രീ പോപ്കോൺ കൂടി അറേഞ്ച് ചെയ്യാൻ കഴിയുമോ എന്ന് യഷ് രാജ് ഫിലിംസിനോട് ഷാരൂഖ് ട്വീറ്റിൽ ചോദിക്കുന്നുണ്ട്. പത്താന്‍റെ റിലീസിനോടനുബന്ധിച്ച് ആസ്ക്ക് എസ്ആർകെ സെഷൻ തുടങ്ങിയിരുന്നു. ആരാധകരുടെ ചോദ്യങ്ങൾക്കു ഷാരൂഖ് ഖാൻ സാമൂഹിക മാധ്യമങ്ങളിലൂടെ മറുപടി നൽകുന്ന സെഷനാണിത്. വൻ പ്രേക്ഷക സ്വീകാര്യത നേടിയതോടെ  ഷാരൂഖ് നായകനായ പത്താൻ ആയിരം കോടി ക്ലബ്ബിലേക്ക് അടുക്കുകയാണ്. യഷ് രാജ്…

Read More

അഭിനയം പാഷനാക്കി ദീപ്തി മരോട്ട് ! മലയാളത്തിലും തമിഴിലും സജീവമാകാൻ ഒരുങ്ങുന്നു

അഭിനയത്തെ പാഷനാക്കി മാറ്റി മലയാളത്തിലും തമിഴിലും സജീവമാകാൻ ഒരുങ്ങുകയാണ് ദീപ്തി മാരേട്ട്. പത്തനംതിട്ട ജില്ലയിലെ തിരുവല്ല പുറമറ്റം മാരേട്ട് വീട്ടിലെ ദീപ്തി ഇതിനോടകം തന്നെ കുടുംബ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയിരിക്കുകയാണ്. ജനപ്രിയ ടെലിവിഷൻ പരമ്പരകളായിരുന്ന പ്രണയം, സ്വാതി നക്ഷത്രം ചോതി, ചെമ്പരത്തി, ക്ലാസ് മേറ്റ്സ്, സ്ത്രീ പദം എന്നീ പരമ്പരകളിലൂടെ കുടുംബ പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ ദീപ്തി തമിഴ്-മലയാളം ചലച്ചിത്രമായ ഒരു താരം ഉദയമാകിരത് എന്ന ചിത്രത്തിലൂടെ തമിഴിലും അരങ്ങേറ്റം കുറിച്ചിരിക്കുകയാണ്. അജി-ഡിസ്‌ലി ദമ്പതികളുടെ ഇളയ മകളായ ദീപ്തിയെ കാമറയ്ക്ക് മുന്നിലെത്തിച്ചത് ടെലിവിഷൻ സിനിമ കാസ്റ്റിംഗ് ഡയരക്ടറായ ഹരി അഞ്ചലാണ്. കുഞ്ഞുന്നാൾ മുതൽ തന്നെ അഭിനയത്തോട് താൽപ്പര്യമുള്ള ദീപ്തി പഠനത്തോടൊപ്പം തന്‍റെ പാഷനായ അഭിനയത്തെ കൊണ്ടു നടക്കുകയും അതു കരിയറാക്കി മാറ്റാനുള്ള ശ്രമത്തിലുമാണ്. ഗായിക കൂടിയായ ദീപ്തിഡ്രീംസ് ഓഫ് ലൗ എന്ന ഷോർട്ട് ഫിലിമിന് കഥയും…

Read More

മോഹന്‍ലാല്‍ വലിയ ഗുസ്തിക്കാരനായിട്ടും അയാളുടെ അടുത്ത് പഠിക്കാന്‍ പോകുന്ന ആളായി പൃഥ്വിരാജും, പക്ഷേ..! മണിയൻപിള്ള രാജു പറയുന്നു…

സച്ചി- സേതു എഴുതിയ ചോക്ലേറ്റ് എന്ന പടം നടക്കുന്പോള്‍ അതിന്‍റെ കഥാതന്തു കേട്ടപ്പോള്‍ തന്നെ പുതുമ തോന്നിയിരുന്നു. അതുകൊണ്ട് സച്ചി-സേതുവിനെ കൊണ്ട് നമുക്ക് ഒരു കഥയെഴുതിക്കാമെന്ന് അന്‍വര്‍ റഷീദിനോട് ഞാന്‍ പറഞ്ഞു. അങ്ങനെ ഫ്‌ളാറ്റ് എടുത്ത് ചര്‍ച്ച ചെയ്തു. മോഹന്‍ലാലിനെ വച്ച്‌ ഇവര്‍ ഒരു കഥയുണ്ടാക്കി. എന്നാല്‍ നിര്‍മാതാവ് എന്ന നിലയില്‍ എന്നെക്കൊണ്ട് അത് ബാലന്‍സ് ചെയ്യാനാവില്ല. മോഹന്‍ലാല്‍ വലിയ ഒരു ഗുസ്തിക്കാരനായിട്ടും അയാളുടെ അടുത്ത് പഠിക്കാന്‍ പോകുന്ന ആളായി പൃഥ്വിരാജും. നായകനായി ട്രൈ ചെയ്തിട്ട് പരാജയപ്പെട്ട ആളാണ് പൃഥ്വിയുടെ കഥാപാത്രം. ഹൈദരാബാദ് ആണ് കഥാപശ്ചാത്തലം. ഹെലികോപ്റ്റര്‍ സംഘട്ടനമൊക്കെയുണ്ടെന്ന് ഇവര്‍ പറഞ്ഞപ്പോഴേ ഞാന്‍ ഞെട്ടി. മോഹന്‍ലാലിനെ നോക്കി കണ്ണ് കാണിച്ചു. എന്‍റെ മുഖത്തെ വിളര്‍ച്ച കണ്ട് മോഹന്‍ലാല്‍ ഇടപെട്ടു. ഇത് ക്ലീഷേ പോലെയുണ്ടല്ലോ, നമുക്ക് വേറെ പിടിച്ചൂടേ എന്ന്. അപ്പോഴാണ് എനിക്ക് ശ്വാസം വീണത്. അപ്പോള്‍ അന്‍വര്‍…

Read More

സൂര്യ സാറിനൊപ്പം കോംബിനേഷൻ ഉണ്ടായിരുന്നു; 40 ദിവസം ഷൂട്ടും നടന്നു! അവസാനം ഞാൻ പിന്മാറി…’ മമിത ബൈജു പറയുന്നു…

സൂര്യയെ നായകനാക്കി സംവിധായകന്‍ ബാല പ്രഖ്യാപിച്ച സിനിമ വണങ്കാനിൽ നിന്നും പിന്മാറിയതായി മലയാളി താരം മമിത ബൈജു. ചിത്രത്തിൽ നിന്നും സൂര്യയും പിൻമാറിയിരുന്നു. തിരക്കഥയിൽ ബാല വരുത്തിയ ചില മാറ്റങ്ങളാണ് സൂര്യ പിന്മാറാൻ കാരണം. പകരം മറ്റൊരു നടനെ വച്ച് പ്രോജക്ട് പൂർത്തിയാക്കാനാണ് ബാലയുടെ പദ്ധതി. മമിത ബൈജുവിനും ചിത്രത്തിൽ പ്രധാന വേഷമായിരുന്നു. ആ സിനിമയില്‍ നിന്ന് ഞാന്‍ പിന്‍വാങ്ങി. സൂര്യ സാറും പ്രൊഡക്‌ഷനും ആ സിനിമ ഡ്രോപ് ചെയ്തിരുന്നു. ഞാനും സൂര്യ സാറും തമ്മിലുള്ള കോംബിനേഷന്‍ സീനുകളുണ്ട്. നാല്‍പത് ദിവസത്തോളം ഷൂട്ട് ചെയ്തിരുന്നു. ഇനി ആ സിനിമയ്ക്ക് ഒരു ഫ്രഷ് സ്റ്റാര്‍ട്ടാണ് അവര്‍ ഉദ്ദേശിക്കുന്നത്. വീണ്ടും എഗ്രിമെന്‍റ് മാറേണ്ടി വരും. എനിക്ക് വീണ്ടും അത്രയും തന്നെ ദിവസങ്ങള്‍ പോവും. എനിക്കത്രയും ദിവസങ്ങള്‍ കളയാനില്ല. കോളജുണ്ട്. വേറെ പടങ്ങള്‍ കമ്മിറ്റ് ചെയ്തിട്ടുമുണ്ട്. അതുകൊണ്ടാണ് ചിത്രത്തിൽ നിന്നും മാറേണ്ടി…

Read More