‘അമ്മ അഭിനയിക്കുകയായിരുന്നു കേട്ടോ, കുഞ്ഞാവ വിഷമിക്കണ്ട’: ഓരോ സീനും ചെയ്ത് കഴിഞ്ഞ് കിയാര പറഞ്ഞതിങ്ങനെ

ബോളിവുഡിലെ താരദമ്പതിമാരായ കിയാരാ അദ്വാനിക്കും സിദ്ധാർഥ് മൽഹോത്രയ്ക്കും കഴിഞ്ഞ ജൂലൈയിലാണ് പെൺകുഞ്ഞ് പിറന്നത്. കുഞ്ഞ് പിറന്നതും കുഞ്ഞിന് പേരിട്ടതുമെല്ലാം ഇരുവരും സോഷ്യൽ മീഡിയയിലൂടെ ആരാധകരെ അറിയിച്ചിരുന്നു. സരായ എന്നാണ് ഇവർ കുഞ്ഞിനു പേരിട്ടത്. ഇപ്പോഴിതാ, ഗർഭിണിയായിരിക്കെ വയറ്റിൽ കിടക്കുകയായിരുന്ന മകളോട് താൻ സംസാരിക്കാറുണ്ടായിരുന്നുവെന്ന് പറയുകയാണ് കിയാര. ചിത്രീകരണം നടക്കുന്ന സിനിമകളുടെ സംവിധായകർക്കും നിർമാതാക്കൾക്കും മാത്രമേ അന്ന് താൻ ഗർഭിണിയായിരുന്നുവെന്ന് അറിയാമായിരുന്നുള്ളു. വൈകാരികമായ രംഗങ്ങൾ ചിത്രീകരിച്ചു കഴിഞ്ഞശേഷം താൻ കാരവാനിലെ ചെറിയ ശുചിമുറിയിലേക്ക് പോയശേഷം കുഴപ്പമൊന്നുമില്ല എന്ന് തന്‍റെ കുഞ്ഞിനോട് പറയും. “അമ്മ അഭിനയിക്കുകയായിരുന്നു കേട്ടോ… ഓകെ? ഇതൊന്നും യഥാർഥത്തിലുള്ളതല്ല’ എന്നാണ് ഉദരത്തിൽ തലോടിക്കൊണ്ട് ഞാൻ കുഞ്ഞിനോട് പറഞ്ഞിരുന്നത്-കിയാര പറയുന്നു. അമ്മയായുള്ള ജീവിതം പൂർണമായി ഞാൻ ആസ്വദിക്കുന്നു. സരായയുടെ ഓരോ ചെറിയ കാര്യവും ഞാൻ ശ്രദ്ധിക്കും. വളരെ ചെറിയ നിമിഷങ്ങൾ പോലും വിലമതിക്കാനാകാത്തതാണ്-വോഗിന് നൽകിയ അഭിമുഖത്തിൽ കിയാര പറഞ്ഞു. അതേസമയം,…

Read More

കൂലിയിലെ റോൾ ചെയ്തത് രജനികാന്തിനു വേണ്ടിയെന്ന് ഉപേന്ദ്ര

കൂലിയിലെ റോൾ ചെയ്തത് രജനികാന്തിനു വേണ്ടിയെന്ന് ഉപേന്ദ്ര. സ്വപ്നത്തിൽ പോലും വിചാരിക്കാത്ത കാര്യമായിരുന്നു അതെന്നും ഉപേന്ദ്ര പറഞ്ഞു. ‘രജനികാന്തിന്‍റെ പെർഫോമൻസിന്‍റെയും ടാലന്‍റിന്‍റെയും ഫിലോസഫിയുടെയും ജീവിതത്തിന്‍റെയും ഒക്കെ ഫാൻ ആണ്. അദ്ദേഹത്തിന്‍റെ അടുത്ത് നിൽക്കുന്ന ഒരു ഷോട്ട് ആണെങ്കിലും എനിക്ക് ഓക്കേ ആയിരുന്നു. ആദ്യം കൂലിയിൽ എനിക്ക് ഒരു ഫൈറ്റ് മാത്രമാണ് ഉണ്ടായിരുന്നത്. പിന്നീട് അവർ കഥയിൽ മാറ്റങ്ങൾ വരുത്തി’ എന്നും ഉപേന്ദ്ര പറഞ്ഞു.

Read More

സിദ്ധു ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

ആദി കേശവ,സിയാറ ഫാത്തിമ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അജിത് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന സിദ്ധു എന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി. ജോയ് മാത്യു, ജാഫർ ഇടുക്കി, ബാലാജി, അരിസ്റ്റോ സുരേഷ്, സാബു തിരുവല്ല, ശ്വേത വിനോദ്, കാർത്തിക, ശാലിനി, വിബില, ഷെരീഫ് തമ്പാനൂർ, ദീപക് ട്വിങ്കിൾ സനൽ, ജിൻസി ചിന്നപ്പൻ, ജയശരത്, രഞ്ജിനി, സിമി കൃഷ്ണ, ഷൈൻ അനിരുദ്ധൻ, ഷാജഹാൻ തൊളിക്കോട് തുടങ്ങിയവരാണ് മറ്റു താരങ്ങൾ. ആലഞ്ചേരി സിനിമാസ്, അബിൻ എന്‍റർടെയ്ൻമെന്‍റ്സ് എന്നി ബാനറുകളിൽ ഡോക്ടർ അബിൻ പാലോട്, സിറിയക് ആലഞ്ചേരി എന്നിവർ ചേർന്ന് നിർമിക്കുന്ന ഈ ചിത്രത്തിന്‍റെ ഛായാഗ്രഹണം സനദ് സതീശൻ നിർവഹിക്കുന്നു.വിജു ശങ്കർ എഴുതിയ വരികൾക്ക് സാനന്ദ് ജോർജ്,ഡി. ശിവപ്രസാദ് എന്നിവർ സംഗീതം പകരുന്നു. പ്രൊഡക്ഷൻ കൺട്രോളർ-രാജീവ് കുടപ്പനക്കുന്ന്, പ്രൊഡക്ഷൻ ഡിസൈനർ-ജയൻ മാസ്, മേക്കപ്പ്-അനിൽ നേമം,വസ്ത്രാലങ്കാരം-ഷിബു പരമേശ്വരൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ-ഷാജൻ…

Read More

‘എന്‍റെ നുണക്കുഴി ചില സംവിധായകർക്ക് ഇഷ്ടമില്ല’: സിദ്ധി ഇദ്‌നാനി

തമിഴ്- തെലുങ്ക് ചിത്രങ്ങളിലൂടെ ശ്രദ്ധനേടിയ നടിയാണ് സിദ്ധി ഇദ്‌നാനി. ജമ്പ ലക്കിടി പമ്പ എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് സിദ്ധി അഭിനയരംഗത്തേക്ക് കടന്നുവരുന്നത്. ചിത്രം ഇൻഡസ്ട്രി ഹിറ്റായിരുന്നു. ഈ ചിത്രത്തിനുശേഷം ഡിംപിൾ ക്വീൻ എന്നായിരുന്നു ടോളിവുഡ് സിദ്ധിയെ വിശേഷിപ്പിച്ചിരുന്നത്. തെലുങ്കിൽ സിനിമാ അരങ്ങേറ്റം നടത്തിയ നടി, തമിഴിൽ പാവൈ, വെന്ത് തനിന്തത് കാട് എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായി. ദ കേരള സ്റ്റോറി എന്ന വിവാദസിനിമയിലൂടെ ഹിന്ദിയിലും അരങ്ങേറ്റം കുറിച്ചു. ചിത്രത്തിൽ ഗീതാഞ്ജലി മേനോൻ എന്ന കഥാപാത്രത്തെയാണ് സിദ്ധി അവതരിപ്പിച്ചത്. അരുൺ വിജയ് നായകനാകുന്ന ‘രെട്ട തല’ എന്ന ചിത്രത്തിലൂടെ തമിഴിൽ തിരിച്ചെത്തുകയാണ് സിദ്ധി ഇപ്പോൾ. കവിളിലെ നുണക്കുഴി തന്‍റെ കരിയറിൽ സൃഷ്ടിക്കുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് സംസാരിക്കുകയാണ് ഇപ്പോൾ താരസുന്ദരി. പല സംവിധായകർക്കും തന്‍റെ കവിളിലെ നുണക്കുഴി പ്രശ്‌നമായി തോന്നാറുണ്ടെന്നാണ് നടി പറയുന്നത്. രെട്ട തല എന്ന പുതിയ തമിഴ് സിനിമയുടെ പ്രൊമോഷന്‍റെ…

Read More

‘കഴുത്തിലെ വെയിൻ കട്ടായി പോയി, അറിഞ്ഞില്ലെങ്കിൽ പാരലൈസ്ഡ് ആയേനെ’, ‘ആട് 3’ ചിത്രീകരണത്തിനിടെ പരിക്കേറ്റ വിനായകൻ ആശുപത്രി വിട്ടു

കൊച്ചി: സിനിമാ ചിത്രീകരണത്തിനിടെ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന നടന്‍ വിനായകന്‍ ആശുപത്രി വിട്ടു. ആട്-3 സിനിമയുടെ ചിത്രീകരണത്തിനിടെയാണ് അപകടമുണ്ടായത്. തമിഴ്‌നാട്ടിലെ തിരുച്ചെന്തൂരില്‍ സിനിമയിലെ സംഘട്ടനരംഗങ്ങള്‍ ചിത്രീകരിക്കുന്നതിനിടെ ജീപ്പുകള്‍ കൂട്ടിയിടിക്കുന്ന രംഗം ചിത്രീകരിക്കുമ്പോഴായിരുന്നു അപകടം. ചിത്രീകരണം തുടര്‍ന്നെങ്കിലും പിന്നീട് ദേഹാസ്വാസ്ഥ്യത്തെത്തുടര്‍ന്ന് വിനായകനെ ശനിയാഴ്ചയാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പത്. പരിശോധനയില്‍ കഴുത്തിലെയും തോളിലെയും പേശികള്‍ക്കു ക്ഷതമേറ്റതായി കണ്ടെത്തിയിരുന്നു. ‘കഴുത്തിലാണ് പരിക്കേറ്റത്. ഞരമ്പുകള്‍ക്ക് ക്ഷതമുണ്ടായതായും ചികിത്സ വൈകിയാല്‍ തളര്‍ന്നുപോകുമായിരുന്നു’, എന്ന് ആശുപത്രി വിട്ട വിനായകന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. സംസാരിക്കാനും നടക്കാനും ബുദ്ധിമുട്ടുണ്ടെന്നും വിനായകന്‍ പറഞ്ഞു. 2015 ല്‍ മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത ആട് എന്ന ചിത്രത്തിന്‍റെ മൂന്നാം ഭാഗമാണ് ആട് 3. അടുത്ത വര്‍ഷം ഈദ് റിലീസായി ചിത്രം എത്തുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്. കാവ്യ ഫിലിം കമ്പനിയുടെ ബാനറില്‍ വേണു കുന്നപ്പിള്ളിയും ഫ്രൈഡേ ഫിലിം ഹൗസിന്‍റെ ബാനറില്‍…

Read More

ഞാനെന്‍റെ ചുരുണ്ടമുടിയെ വെറുത്തു: മുടി കാരണം അവസരങ്ങൾ നഷ്ടപ്പെട്ടത് തുറന്ന് പറഞ്ഞ് താപ്‌സി പന്നു

വെള്ളിത്തിരയിലെ പ്രകടനങ്ങളിലൂടെ മാത്രമല്ല ജീവിതത്തിലെ തന്‍റെ നിലപാടുകളിലൂടെയും വാര്‍ത്തകളില്‍ ഇടം നേടാറുള്ള താരമാണ് താപ്‌സി പന്നു. സിനിമാ മേഖലയില്‍നിന്നു തനിക്ക് നേരിടേണ്ടി വന്ന പല ദുരനുഭവങ്ങളും താപ്‌സി പന്നു തുറന്നു പറഞ്ഞിട്ടുണ്ട്. തന്‍റെ ചുരുണ്ട മുടി കാരണം നഷ്ടപ്പെട്ട അവസരങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് താപ്‌സി പന്നു ഇപ്പോൾ. തന്നോട് മുടി സ്‌ട്രെയ്റ്റ് ചെയ്യാന്‍ പലരും പറഞ്ഞിട്ടുണ്ടെന്നാണ് താപ്‌സി പന്നു പറയുന്നത്. ഏറെക്കാലം എല്ലാ സംവിധായകരും എന്‍റെ മുടി നേരെയാക്കാന്‍ ആഗ്രഹിച്ചിരുന്നു. കാരണം നീളന്‍ മുടിയാണ് സെക്‌സിയെന്നാണ് അവര്‍ വിശ്വസിച്ചിരുന്നത്. റിബലായ കഥാപാത്രങ്ങള്‍ക്കും ചീത്ത പെണ്‍കുട്ടികള്‍ക്കുമാണ് ചുരുണ്ട മുടിയുണ്ടാവുക എന്നാണ് അവര്‍ കരുതിയത്. സംവിധായകന്‍ പറഞ്ഞതൊക്കെ ഞാനും സമ്മതിച്ചു. പതിയെ എന്‍റെ മുടിയെ പരിചരിക്കാന്‍ ഞാന്‍ പഠിച്ചു. മുടി തിരിച്ച് എന്നേയും സ്‌നേഹിച്ചു. പതിയെ പല സംവിധായകരും ഈ മുടി ഒരു അനുഗ്രഹമാണെന്ന് തിരിച്ചറിഞ്ഞു. ഇപ്പോള്‍ എല്ലാ സംവിധായകരും പറയുന്നത്…

Read More

കളങ്കാവൽ വിശേഷങ്ങൾ പങ്കിട്ട് പ്രവർത്തകർ

മമ്മൂട്ടിയുടെ വില്ലൻ കഥാപാത്രം, വിനായകന്‍റെ നായക വേഷം – രണ്ടു പേരുടെയും ഷൂട്ടിംഗ് വിശേഷങ്ങൾ പ്രേക്ഷകർക്കുമുന്നിൽ സംവിധായകനും തിരകഥാകൃത്തും തുറന്നു പറഞ്ഞപ്പോൾ അറിയാനായത് സിനിമയുടെ വിജയത്തിന്‍റെ രഹസ്യം. പ്രേംനസീർ മൂവിക്ലബ്ബ് ഏര്യസ് പ്ലക്സ് തിയറ്ററിൽ ഒരുക്കിയ കളങ്കാവൽ സിനിമയുടെ സംവാദം ഏറെ ശ്രദ്ധിക്കപ്പെടുന്നതായിരുന്നു. സംവിധായകൻ ജിതിൻ കെ. ജോസ്, തിരകഥാകൃത്ത് ജിഷ്ണു ശ്രീകുമാർ ചിത്രത്തിൽ അഭിനയിച്ച 15 ഓളം താരങ്ങൾ ഒന്നിച്ചപ്പോൾ പ്രേക്ഷകരുടെ ചോദ്യങ്ങളും അവയ്ക്കുള്ള മറുപടികളും സിനിമക്കുള്ളിലെ വിജയ രഹസ്യങ്ങൾക്ക് തുറന്ന വേദിയായി മാറി. നടൻ വഞ്ചിയൂർ പ്രവീൺ കുമാർ അദ്ധ്യക്ഷത വഹിച്ച സംവാദം സൂര്യ കൃഷ്ണമൂർത്തി ഉൽഘാടനം ചെയ്തു. തലസ്ഥാനത്ത് ഇത്തരം വേദികൾ ഒരു സിനിമക്ക് ആവശ്യമാണെന്നും ഏതെങ്കിലുമൊരു പ്രത്യയശാസ്ത്രത്തിന്‍റെ പേരിൽ ഒരു സിനിമയെയും നിരാകരിക്കരുതെന്നും അദ്ദേഹം പറഞ്ഞു. ഒരു നായക നടൻ എന്നതിലുപരി ഒരു വില്ലൻ വേഷം ഗംഭീരമാക്കാൻ മമ്മൂട്ടിയെന്ന നടനും അതോടൊപ്പം…

Read More

മുംബൈ ഇൻഡി ഫിലിം ഫെസ്റ്റിവലിൽ തലയുയർത്തി റോട്ടൻ സൊസൈറ്റി

മുംബൈ ഇൻഡി ഫിലിം സൊസൈറ്റി നടത്തിയ ആറാമത് മുംബൈ ഇൻഡി ഫിലിം ഫെസ്റ്റിവലിൽ മികച്ച സിനിമയായി റോട്ടൻ സൊസൈറ്റി തെരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യയുടെ സമകാലിക പ്രശ്നങ്ങളെ നർമം കലർത്തി ചിത്രീകരിച്ച ഈ സിനിമ തിരക്കഥ എഴുതി സംവിധാനം നിർവഹിച്ചിരിക്കുന്നത് എസ്.എസ്. ജിഷ്ണുദേവ് ആണ്. റോട്ടൻ സൊസൈറ്റിക്ക് ഇതിനോടകം തന്നെ 130 ൽ പരം ഇന്‍റർനാഷനൽ ഫിലിം അവാർഡുകൾ ലഭിച്ചു കഴിഞ്ഞു. പ്രശസ്ത തിരക്കഥാകൃത്തും സംവിധായകനുമായ കമൽ സ്വരൂപിന്‍റെ നേതൃത്വത്തിലുള്ള ജൂറി പാനൽ ആണ് റോട്ടൻ സൊസൈറ്റിയെ അവാർഡിനായി തെരഞ്ഞെടുത്തത്. റോട്ടൻ സൊസൈറ്റി സ്വതന്ത്ര സിനിമയുടെ ചിന്തനീയവും സ്വാധീനശക്തിയുള്ളതുമായ ഒരു കലാ സൃഷ്ടിയാണെന്നും സിനിമ അവസാനിച്ചതിനു ശേഷവും കാഴ്ചക്കാരന്‍റെ മനസിൽ തങ്ങിനിൽക്കുന്ന നിമിഷങ്ങൾ റോട്ടൻ സൊസൈറ്റി സൃഷ്ടിക്കുന്നുവെന്നും ജൂറി അഭിപ്രായപ്പെട്ടു. ഒരു റിപ്പോർട്ടറുടെ കൈയിലുള്ള കാമറ നഷ്ടപ്പെടുകയും അത് അവിചാരിതമായി ഒരു ഭ്രാന്തന്‍റെ കൈയിൽ ലഭിക്കുകയും തുടർന്ന് ആ ഭ്രാന്തൻ…

Read More

അടൂര്‍ ചലച്ചിത്രമേള 26 മുതല്‍: ചലച്ചിത്ര സംവിധായകന്‍ ശ്യാമപ്രസാദ് മേള ഉദ്ഘാടനം ചെയ്യും

അടൂർ: അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഒമ്പതാം എഡിഷന്‍ 26 മുതല്‍ 28 വരെ അടൂരില്‍ നടക്കും. 26-ന് വൈകുന്നേരം അഞ്ചിന് ചലച്ചിത്ര സംവിധായകന്‍ ശ്യാമപ്രസാദ് മേള ഉദ്ഘാടനം ചെയ്യും. സിനിമാ സംവിധായകന്‍ ഡോ.ബിജു ഫെസ്റ്റിവല്‍ ഡയറക്ടറും ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ചെയര്‍മാനുമാണ്. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന ചലച്ചിത്രമേളയില്‍ ചലച്ചിത്ര സംവിധായകന്‍ പ്രിയനന്ദനൻ, കവിയും ചിത്രകാരനും കേരള സാഹിത്യ അക്കാദമി അംഗവുമായ എം.ആർ. രേണുകുമാര്‍ കഥാകൃത്തും മാധ്യമ പ്രവര്‍ത്തകനുമായ സി.അനൂപ്, കവിയും കഥാകൃത്തും നിരൂപകയുമായ കണിമോള്‍ തുടങ്ങി ചലച്ചിത്ര, സാഹിത്യ മേഖലകളിലെ പ്രമുഖര്‍ പങ്കെടുക്കും.

Read More

മമ്മൂട്ടി-ഖാലിദ് റഹ്മാൻ- ഷെരീഫ് മുഹമ്മദ് ടീം ഒന്നിക്കുന്നു

പ്രേക്ഷകലോകം ആഘോഷമാക്കുന്ന പുത്തൻ അനൗൺസ്മെന്‍റുമായി ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്. മെഗാസ്റ്റാർ മമ്മൂട്ടി നായകനാവുന്ന ഖാലിദ് റഹ്മാൻ ചിത്രമാണ് തങ്ങളുടെ പുത്തൻ സിനിമയെന്ന് ഷെരീഫ് മുഹമ്മദിന്‍റെ ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ് പുറത്ത് വിട്ട വാർത്ത, സോഷ്യൽ മീഡിയയിൽ ഓളങ്ങൾ സൃഷ്ടിക്കുകയാണ്. പാൻ ഇന്ത്യൻ ബ്ലോക്ക്ബസ്റ്റർ ആയ മാർക്കോ, ഇപ്പൊൾ ചിത്രീകരണം നടക്കുന്ന കാട്ടാളൻ എന്നിവയ്ക്കുശേഷം ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ് നിർമിക്കുന്ന മൂന്നാമത്തെ ചിത്രമാണിത്. നിയോഗ്, സുഹാസ്, ഷർഫു എന്നിവർ ചേർന്ന് രചിച്ച ചിത്രം, മമ്മൂട്ടി എന്ന നടനും താരത്തിനും ഉള്ള ആദരമായാണ് ഒരുക്കുന്നത്. വേഷപ്പകർച്ചകൾ കൊണ്ട് ഓരോ തവണയും നമ്മളെ ഞെട്ടിക്കുന്ന മമ്മൂട്ടി എന്ന മഹാനടൻ പുതു തലമുറയിലെ ശ്രദ്ധേയ സംവിധായകരിൽ ഒരാളായ ഖാലിദ് റഹ്മാനൊപ്പം ഒന്നിക്കുമ്പോൾ പ്രതീക്ഷകളേറെയാണ്. മലയാളത്തിലെയും മലയാളത്തിന് പുറത്തുമുള്ള ഒട്ടേറെ വമ്പൻ താരങ്ങൾ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. 2026 ൽ ചിത്രീകരണം ആരംഭിക്കുന്ന ഈ ബിഗ് ബജറ്റ് മാസ് എന്‍റർടെയ്‌നർ…

Read More