സണ്ടക്കോഴി-2 അടുത്ത മാസം

2005ൽ പുറത്തിറങ്ങിയ വിശാലിന്‍റെ ആക്ഷൻ ചിത്രം സണ്ടക്കോഴിയുടെ രണ്ടാം ഭാഗം സണ്ടക്കോഴി-2 അടുത്ത മാസം തിയറ്ററുകളിലെത്തും. ലിംഗുസാമി ഒരുക്കുന്ന ഈ ആക്ഷൻ ചിത്രത്തിന്‍റെ ട്രെയിലർ പുറത്തിറങ്ങി. വിശാൽ ഇരട്ടവേഷത്തിലെത്തുന്ന സണ്ടക്കോഴി-2ന്‍റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത് സംവിധായകനായ ലിംഗുസാമി തന്നെ. കീർത്തി സുരേഷ് ആണ് നായികയാകുന്നത്. ചിത്രത്തിൽ മീര ജാസ്മിൻ അതിഥിവേഷത്തിലെത്തുന്നുവെന്നും വാർത്തകളുണ്ട്. വരലക്ഷ്മി ശരത്കുമാർ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. നെഗറ്റീവ് റോളിലാണ് വരലക്ഷ്മി എത്തുന്നത്. അപ്പാനി രവി, ഹരീഷ് പേരടി, രാജ്കിരൺ എന്നിവരാണ് മറ്റുതാരങ്ങൾ.

Read More

നടിമാരോടു മാത്രം എന്തിനീ ചോദ്യം: അമലാ പോൾ

മലയാളത്തിലൂടെയെത്തി അന്യഭാഷയിലൂടെ താരമായ നടിയാണ് മലയാളിയായ അമല പോൾ. തമിഴിൽ അമലയുടേതായി റിലീസിങ്ങിനൊരുങ്ങുന്ന പുതിയ ചിത്രമാണ് ഭാസ്ക്കർ ഒരു റാസ്ക്കൽ. അരവിന്ദ് സാമിയാണ് ചിത്രത്തിൽ അമലയുടെ നായകനായി എത്തുന്നത്. മമ്മൂട്ടി നായകനായ സൂപ്പർഹിറ്റ് ചിത്രം ഭാസ്ക്കർ ദ റാസ്ക്കലിന്‍റെ തമിഴ് പതിപ്പാണ് ഈ സിനിമ. സംവിധായകൻ സിദ്ദിഖ് തന്നെയാണ് ചിത്രം തമിഴിലും ഒരുക്കിയിരിക്കുന്നത്. മലയാളത്തിൽ നയൻതാര ചെയ്ത വേഷത്തിലാണ് അമല പോൾ ഭാസ്ക്കർ ഒരു റാസ്ക്കലിൽ അഭിനയിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം നടന്ന ചിത്രത്തിന്‍റെ പ്രൊമോഷൻ പരിപാടിക്കിടെ ചില മാധ്യമപ്രവർത്തകർ ചോദിച്ച ചോദ്യം അമല പോളിനെ ചൊടിപ്പിച്ചിരുന്നു. സിനിമകളിൽ അമ്മ വേഷങ്ങൾ ചെയ്യുന്നത് കരിയറിനെ ദോഷകരമായി ബാധിക്കില്ലേയെന്നായിരുന്നു ഒരു മാധ്യമപ്രവർത്തകൻ അമലയോട് ചോദിച്ചിരുന്നത്. എന്നാൽ ഇതിനു മറുപടിയായി അമ്മ വേഷത്തിന്‍റെ പേരിൽ നടിമാരെ വേട്ടയാടുന്നതെന്തിനെന്ന് അമല തുറന്നടിച്ചു. ഇത്തരം ചോദ്യങ്ങൾ എന്തു കൊണ്ടാണ് നടിമാരോട് മാത്രം ചോദിക്കുന്നതെന്ന് എനിക്ക്…

Read More

കുഞ്ചാക്കോ ബോബന്‍റെ അള്ളു രാമചന്ദ്രൻ

വർണ്യത്തിൽ ആശങ്ക എന്ന ചിത്രത്തിനുശേഷം ആഷിക്ക് ഉസ്മാൻ നിർമിക്കുന്ന ‘അള്ളു രാമേന്ദ്രൻ’ എന്ന ചിത്രത്തിൽ കുഞ്ചാക്കോ ബോബൻ നായകനാകുന്നു. പോരാട്ടം എന്ന സിനിമയിലൂടെ ശ്രദ്ധേയനായ ബിലഹരിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കൃഷ്ണ ശങ്കർ ചിത്രത്തിൽ മറ്റൊരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നു. ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.സംഗീതം-ഷാൻ റഹ്‌മാൻ, കാമറ-ജിംഷി ഖാലിദ്.

Read More

ലാലേട്ടനും സൂര്യയും ഒന്നിക്കുന്നു

സൂപ്പർസ്റ്റാർ മോഹൻലാലും തമിഴ് താരം സൂര്യയും ബിഗ് സ്ക്രീനിൽ ഒന്നിക്കുന്നു. കെ.വി. ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ആദ്യമായി ഇരുവരും ഒന്നിക്കുന്നത്. അടുത്ത വർഷം ചിത്രത്തിന്‍റെ ഷൂട്ടിംഗ് ആരംഭിക്കും. പേര് നിശ്ചയിച്ചിട്ടില്ലാത്ത ഈ ചിത്രം നിർമിക്കുന്നത് ലൈക്കാ പ്രൊഡക്ഷൻസിന്‍റെ ബാനറിലാണ്. ഒടിയൻ, നീരാളി, കായംകുളം കൊച്ചുണ്ണി, കുഞ്ഞാലിമരയ്ക്കാർ, ലൂസിഫർ എന്നീ ചിത്രങ്ങളാണ് മലയാളത്തിൽ മോഹൻലാലിന്‍റെതായി പുറത്തിറങ്ങാനുള്ളത്. അയൻ, കോ, മാട്രാൻ, കാവൻ എന്നി ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുള്ളയാളാണ് കെ.വി. ആനന്ദ്. മാത്രമല്ല മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിൽ തയാറായ തേന്മാവിൻ കൊന്പത്ത് എന്ന ചിത്രത്തിനായി കാമറ ചലിപ്പിച്ചത് ആനന്ദ് ആണ്.

Read More

എനിക്ക് ഇപ്പോഴും വിശ്വസിക്കാൻ കഴിയുന്നില്ല: കീർത്തി സുരേഷ്

തെന്നിന്ത്യൻ സിനിമാ ലോകത്ത് തിളങ്ങിയ നടി സാവിത്രിയുടെ ജീവിത കഥ പറഞ്ഞ ചിത്രമാണ് മഹാനടി. സാവിത്രിയായി കീർത്തി സുരേഷ് അഭിനയിച്ച ചിത്രത്തിൽ ജെമിനി ഗണേഷനായി വന്നത് ദുൽഖറായിരുന്നു. തെലുങ്കിലും തമിഴിലുമായിട്ടായിട്ടാണ് ചിത്രം നിർമിച്ചിരിക്കുന്നത്. മേയ് ഒന്പതിന് തിയറ്ററുകളിലെത്തിയ, നാഗ് അശ്വിൻ സംവിധാനം ചെയ്ത ചിത്രത്തിന് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. സിനിമ കണ്ട ശേഷം പ്രേക്ഷകരും സിനിമാ ലോകവും ഒന്നടങ്കം ചിത്രത്തെ പുകഴ്ത്തി രംഗത്തെത്തിയിരുന്നു. ബാഹുബലിയൊരുക്കിയ എസ് എസ് രാജമൗലിയും മഹാനടിയെ പ്രശംസിച്ച് എത്തിയിരുന്നു. ചിത്രത്തിലെ ദുൽഖറിന്‍റെയും കീർത്തിയുടെയും പ്രകടനത്തെ പുകഴ്ത്തിയായിരുന്നു രാജമൗലി എത്തിയത്. സിനിമയിൽ അതിമനോഹരമാണ് ദുൽഖറെന്നും ചിത്രം കണ്ട ശേഷം താൻ അദ്ദേഹത്തിന്‍റെ കടുത്ത ആരാധകനായി മാറിയെന്നും എസ് എസ് രാജമൗലി പറഞ്ഞു. സാവിത്രിയെന്ന അതുല്ല്യ പ്രതിഭയെ ജീവിതത്തിലേക്കു മടക്കികൊണ്ടുവന്നുവെന്നാണ് കീർത്തിയുടെ പ്രകടനത്തെക്കുറിച്ച് രാജമൗലി പറഞ്ഞത്. താൻ ഇതുവരെ കണ്ടിട്ടുളളതിൽ വച്ച് ഏറ്റവും മികച്ച പ്രകടനമാണ്…

Read More

ജീത്തു ജോസഫും കാളിദാസ് ജയറാമും ഒന്നിക്കുന്നു

അൽഫോണ്‍സ് പുത്രൻ സംവിധാനം ചെയ്യുന്ന തമിഴ് ചിത്രത്തിനു ശേഷം കാളിദാസ് ജയറാം ജീത്തു ജോസഫ് ചിത്രത്തിൽ നായകനായി എത്തും. ഈ വർഷം അവസാനത്തോടെ ചിത്രീകരണം ആരംഭിക്കുന്ന സിനിമയെ കുറിച്ച് ഫേസ്ബുക്ക് പേജിലൂടെയാണ് കാളിദാസ് അറിയിച്ചത്. ചിത്രത്തെ പറ്റി മറ്റ് വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. പ്രണവ് മോഹൻലാൽ നായകനായി എത്തിയ ആദിയാണ് ജീത്തു ജോസഫ് അവസാനം സംവിധാനം ചെയ്ത ചിത്രം. എബ്രിഡ് ഷൈൻ സംവിധാനം ചെയ്ത പൂമരത്തിലൂടെയാണ് കാളിദാസ് മലയാള സിനിമയിൽ നായക കഥാപാത്രമായി അരങ്ങേറ്റം കുറിച്ചത്.

Read More

ഷാജി കൈലാസിന്‍റെ മകൻ സിനിമയിലേക്ക്

ചലച്ചിത്ര സംവിധായകൻ ഷാജി കൈലാസിന്‍റെ മകൻ സിനിമയിലേക്ക്. നവാഗതനായ കിരണ്‍ പ്രഭാകരൻ സംവിധാനം ചെയ്യുന്ന താക്കോൽ എന്ന ചിത്രത്തിലാണ് ഷാജി കൈലാസിന്‍റെ ഇളയമകൻ റുഷിൻ അഭിനയിക്കുന്നത്. ഇന്ദ്രജിത്തും മുരളി ഗോപിയും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്ന താക്കോലിൽ ഇന്ദ്രജിത്തിന്‍റെ ചെറുപ്പകാലമാണ് റുഷിൻ അവതരിപ്പിക്കുക. ഷാജി കൈലാസാണു സിനിമ നിർമിക്കുന്നത്. എം ജയചന്ദ്രനാണ് സംഗീതസംവിധാനം. സംഗീതപ്രാധാന്യമുള്ള ചിത്രത്തിൽ റസൂല്‍പൂക്കുട്ടിയും സഹകരിക്കുന്നുണ്ട്.

Read More

ട്രോളന്മാർക്ക് നന്ദി: പ്രയാഗാ മാർട്ടിൻ

ട്രോളന്മാരുടെ ഇരയാകുന്നവർ സാധാരണ ട്രോളന്മാരെ കുറ്റം പറയാറാണ് പതിവ്. എന്നാൽ നടി പ്രയാഗ മാർട്ടിൻ ട്രോളന്മാരോട് നന്ദി അറിയിച്ചിരിക്കുകയാണ്. ഒരു അവാർഡ് ഷോയിൽ പ്രയാഗ ചെയ്ത നൃത്തമാണ് ട്രോളിന് വഴിവച്ചത്. സംഭവം കളിയാക്കലാണെങ്കിലും ട്രോൾ വൈറലായതോടെ താനും പ്രശസ്തയായെന്നാണ് പ്രയാഗ പറയുന്നത്. ഒരുതരത്തിലുള്ള പി.ആർ വർക്കു പോലും നടത്താതെ ട്രോളന്മാർ തന്നെ പ്രശസ്തയാക്കുകയായിരുന്നു. അടുത്തിടെ മാത്തുക്കുട്ടിക്ക് ഒപ്പമുള്ള അഭിമുഖവും ട്രോളന്മാർ തന്നെ ഹിറ്റാക്കി തന്നിരുന്നു. ട്രോളന്മാരുടെ തമാശകൾ തനിക്ക് ആസ്വദിക്കാൻ കഴിയുന്നുണ്ടെന്നും നടി പറഞ്ഞു.

Read More

ഞാൻ എന്തുടുക്കണമെന്ന് നിങ്ങൾ പഠിപ്പിക്കേണ്ട

ട്രോളന്മാർക്കെതിരെ പൊട്ടിത്തെറിച്ചിരിക്കുകയാണ് നടി സാമന്ത. തന്‍റെ വസ്ത്രധാരണ രീതിയെ ട്രോളിയതാണ് നടിയെ പ്രകോപിതയാക്കിയത്. ബിക്കിനിയിൽ നിൽക്കുന്ന ഫോട്ടോ സാമന്ത ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു. ഈ ഫോട്ടോയാണ് ചില ട്രോളന്മാർ ഉപയോഗിച്ചിരിക്കുന്നത്. കടലിൽ കുളിക്കാൻ പോകുന്പോൾ സാരി ഉടുത്തോണ്ട് പോകാൻ പറ്റുമോയെന്നാണ് നടി ചോദിക്കുന്നത്. സാമന്തയുടെ ബിക്കിനിയിട്ട ഫോട്ടായാണ് ട്രോളിന് ഇരയായത്. തന്‍റെ പുതിയ ചിത്രത്തിന്‍റെ പ്രചാരണാർഥം പത്രക്കാരോട് സംസാരിക്കവേയാണ് സാമന്ത ട്രോളന്മാർക്കെതിരെ പൊട്ടിത്തെറിച്ചത്. താൻ കല്യാണം കഴിച്ചത് കൊണ്ടാണ് അവർ ഇങ്ങനെ ട്രോളുന്നതെന്നും എന്നാൽ തനിക്ക് ഒരു കാര്യവും ആരെയും ബോധിപ്പിക്കേണ്ടതില്ലെന്നും സാമന്ത പറഞ്ഞു.

Read More

ഒച്ചപ്പാടുണ്ടാക്കിയിട്ട് കാര്യമില്ല! യേശുദാസിന് അഹങ്കരിക്കാനുള്ള അവകാശമുണ്ട്; സലീംകുമാർ പറയുന്നു…

ദേശീയ പുരസ്ക്കാര ദാന ചടങ്ങിനിടെ സെൽഫിയെടുക്കുവാൻ ശ്രമിച്ചയാളുടെ പക്കൽ നിന്നും ഫോണ്‍ പിടിച്ചു വാങ്ങി ചിത്രം ഡിലീറ്റ് ചെയ്യുകയും ശകാരിക്കുകയും ചെയ്ത ഗായകൻ യേശുദാസിന്‍റെ പ്രവൃത്തി ഏറെ വിവാദങ്ങൾക്കു വഴിവെച്ചിരുന്നു. ഇതിനെ തുടർന്ന് അദ്ദേഹത്തിന്‍റെ പ്രവൃത്തിയെ വിമർശിച്ചും പിന്തുണച്ചും നിരവധിയാളുകൾ രംഗത്തെത്തിയതും പ്രശ്നം കൂടുതൽ ഗുരുതരമാകുകയായിരുന്നു. ഇപ്പൊഴിത യേശുദാസിനെ പിന്തുണച്ച് രംഗത്തെത്തിയിക്കുകയാണ് നടൻ സലീം കുമാർ. സലീം കുമാർ പറഞ്ഞതിങ്ങനെ… “യേശുദാസിന് അഹങ്കരിക്കാനുള്ള അവകാശമുണ്ട്. അതിന് ഒച്ചപ്പാടുണ്ടാക്കിയിട്ട് കാരണമില്ല. യേശുദാസ് നടന്നുവരുന്പോൾ അനുവാദം ചോദിക്കാതെ എടുത്ത സെൽഫി അദ്ദേഹം ഡിലീറ്റ് ചെയ്തു. എന്താണ് അതിൽ തെറ്റ്. കൂടെ നിൽക്കുന്നയാളുടെ അനുവാദത്തോടെയെടുക്കുന്നതാണ് സെൽഫി. അദ്ദേഹത്തോട് അനുവാദം ചോദിച്ചതിനു ശേഷം എടുക്കാം അല്ലെങ്കിൽ നടന്നുവരുന്പോൾ സാധാരണ ചിത്രം പകർത്താം. അദ്ദേഹത്തിന്‍റെ മേൽ കൊന്പുകയറും മുന്പ് അത്രയെങ്കിലും മനസിലാക്കണം. അവാർഡ് നിരസിച്ചവരുടെ നിലപാടുപോലെ യേശുദാസിനും അദ്ദേഹത്തിന്‍റെതായ നിലപാടുകളുണ്ട്’. പുരസ്ക്കാരം സ്വീകരിക്കുവാനായി ഹോട്ടലിൽ…

Read More