സൽമാൻ ഖാൻ ജയിലിൽ; മുൻഗാമികൾ ഇവരൊക്കെ

കൃഷ്ണമൃഗത്തെ വേട്ടയാടിയതിന് ബോളിവുഡ് സൂപ്പർസ്റ്റാർ സൽമാൻ ഖാൻ അഞ്ചുവർഷം ശിക്ഷിക്കപ്പെട്ടിരിക്കുന്നു. ഇതാദ്യമായല്ല ബോളിവുഡ് താരം കേസിൽപ്പെട്ട് ശിക്ഷയനുഭവിക്കുന്നത്. ജയിൽവാസമനുഭവിക്കേണ്ടിവന്ന ചില മുൻഗാമികളുണ്ട്. സഞ്ജയ് ദത്ത് കേസിൽ പ്രതിയാവുകയും ശിക്ഷിക്കപ്പെടുകയും ചെയ്ത താരങ്ങളിൽ ഏറ്റവും പ്രമുഖനാണ് സഞ്ജയ് ദത്ത്. 1993 മുംബൈ സ്ഫോടനക്കേസുമായി ബന്ധപ്പെട്ട്, ആയുധം കൈവശംവച്ചതിനാണ് സഞ്ജയ് ദത്ത് ശിക്ഷിക്കപ്പെട്ടത്. 2007ൽ അദ്ദേഹത്തിന് സുപ്രീംകോടതി ജാമ്യം അനുവദിച്ചു. അങ്കിത് തിവാരി സൂപ്പർ സിംഗർ പദവിയിൽ തിളങ്ങിനിൽക്കുന്ന കാലത്താണ് കാമുകിയെ മാനഭംഗപ്പെടുത്തിയെന്ന പരാതിയിൽ അങ്കിത് അറസ്റ്റിലാവുന്നത്. 2014 മേയ് ഒന്പതിനായിരുന്നു അറസ്റ്റ്. വിചാരണയിൽ കുറ്റക്കാരനല്ലെന്നു കണ്ടെത്തിയതിനെത്തുടർന്ന് മുംബൈ സെഷൻസ് കോടതി വെറുവിട്ടു. ഇന്ദർ കുമാർ 2014 ഏപ്രിൽ 25നാണ് അദ്ദേഹം അറസ്റ്റിലാവുന്നത്. മോഡലും നടിയുമായ ഇരുപത്തിരണ്ടുകാരിയെ മാനഭംഗപ്പെടുത്തിയ കേസിലായിരുന്നു അറസ്റ്റ്. എന്നാൽ, പരാതിക്കാരി‌യുമായി ഉഭയസമ്മതപ്രകാരമാണ് ബന്ധപ്പെട്ടതെന്നും മാനഭംഗ ചെയ്തെന്ന പരാതി കെട്ടിച്ചമച്ചതാണെന്നും അദ്ദേഹം വാദിച്ചു. ജൂൺമാസത്തിലാണ് അദ്ദേഹത്തിന് ജാമ്യം…

Read More

അഭിനേത്രി വിവാഹിതയാണോ അമ്മയാണോ എന്നത് പ്രേക്ഷകർക്ക് വിഷയമല്ല: റാണി മുഖർജി

രണ്ടുവർഷത്തിനു ശേഷം റാണി മുഖർജി വീണ്ടും ഹിച്ച്ക്കിയിലൂടെ പ്രേക്ഷകരുടെ അടുത്തെത്തിയിരിക്കുകയാണ്. സിദ്ധാർഥ് പി.മൽഹോത്രയുടെ സംവിധാനത്തിൽ റാണി കേന്ദ്ര കഥാപാത്രമാകുന്ന ഹിച്ച്ക്കി ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് റിലീസ് ആയത്. നല്ല പ്രശംസകളോടെ ചിത്രം മുന്നേറുകയാണ്. രണ്ടുവർഷത്തിന് ശേഷം താൻ സ്ക്രീനിലെത്തിയ ചിത്രം പ്രേക്ഷകർ ഏറ്റെടുത്തതിന്‍റെ സന്തോഷത്തിലാണ് റാണി മുഖർജി. അഭിനേത്രി വിവാഹിതയാണോ അല്ലെങ്കിൽ അമ്മയാണോ എന്നത് പ്രേക്ഷകർക്ക് ഒരു വിഷയമല്ലെന്നതാണ് ഹിച്ച്ക്കിയുടെ വിജയം കാണിക്കുന്നതെന്ന് റാണി പറഞ്ഞു. രണ്ടുവയസുകാരി ആദിരയുടെ ജനനത്തിന് ശേഷമുള്ള റാണിയുടെ ആദ്യ ചിത്രമാണ് ഹിച്ച്ക്കി. ഈ വിജയം തന്നെ സംബന്ധിച്ച് വളരെ പ്രധാനമാണെന്നാണ് റാണി മുഖർജി പറയുന്നത്.മകളുടെ ജനനത്തിന് ശേഷം ആദ്യമായി സ്ക്രീനിലെത്തുന്നതാണ്. അതുകൊണ്ടുതന്നെ ഒരുപാട് ചോദ്യങ്ങളുണ്ടായിരന്നു. തുറന്ന കൈയോടെ എന്നെ സ്വീകരിക്കുകയും എന്‍റെ മാരിറ്റൽ സ്റ്റാ്റ്റസ് നിങ്ങളെ ബാധിക്കില്ലെന്ന് വ്യക്തമാക്കുകയും ചെയ്തതിൽ ഞാൻ അതീവ സന്തോഷവതിയാണ്- റാണി മുഖർജി പറഞ്ഞു.

Read More

മിഷേൽ ഒബാമയുമായി കങ്കണ റണൗത്ത് വേദി പങ്കിടും

അമേരിക്കയിലെ ന്യൂജേഴ്സിയിൽ നടക്കുന്ന ഗാന്ധി ഗോയിങ്ങ് ഗ്ലോബൽ ഉച്ചകോടിയിൽ ബൊളിവുഡ് താരം കങ്കണ റണൗത്ത് അമേരിക്കൻ മുൻ പ്രഥമ വനിത മിഷേൽ ഒബാമയുമായി വേദി പങ്കിടും. ഗാന്ധിയൻ ആദർശങ്ങൾ ലോകമെന്പാടും എത്തിക്കുകയെന്ന ലക്ഷ്യമാണ് ഉച്ചകോടിയുടെ ലക്ഷ്യം. ഒാഗസ്റ്റ് 18,19 തീയതികളിലാണ് ഉച്ചകോടി നടക്കുക.പൊതുസന്പർക്ക പരിപാടികളിലൂടെയും വിദ്യാഭ്യാസ പരിപാടികളിലൂടെയും സാംസ്കാരിക പരിപാടികളിലൂടെയും ഗാന്ധിയൻ ആശയങ്ങൾ പ്രചരിപ്പിക്കാനാണ് ഉച്ചകോടി ലക്ഷ്യമിടുന്നത്. സമൂഹത്തോട് സംവദിക്കുന്നതിന്‍റെയും സംഭാവന നൽകുന്നതിന്‍റെയും പ്രതികരണമാണിതെന്നും മിഷേലിന്‍റെയും മനുഷ്യസ്നേഹിയും അവതാരകയുമായ ഒപ്രയുടെയും കൂടെ വേദി പങ്കിടുന്നത് പ്രചോദനപരമെന്നും കങ്കണ പറഞ്ഞു. താൻ ആരുടെയും ഫാനല്ലെന്നും എന്നാൽ താൻ ഓപ്രയെ പോലുള്ള സ്ത്രീകളെ ആരാധിക്കുന്നതായും കങ്കണ പറഞ്ഞു.

Read More

കാണാനെ തിരികെപ്പോകില്ല! സല്‍മാന്റെ ‘ആരാധികയെ’ പോലീസ് പൊക്കി!

ബോളിവുഡ് സൂപ്പർ താരം സൽമാൻ ഖാൻ താമസിക്കുന്ന മുംബൈയിലെ ഗാലക്സി അപ്പാർട്ട്മെന്‍റിൽ അനധികൃതമായി ക‍യറാൻ ശ്രമിച്ച പെൺകുട്ടിയെ പോലീസ് പിടികൂടി. അപ്പാർട്ട്മെന്‍റ് വളപ്പിലെ മതിൽചാടിക്കടക്കാൻ ശ്രമിക്കവേയാണ് മധ്യപ്രദേശിൽനിന്നു വന്ന 15കാരി പിടിയിലായത്. ചോദ്യം ചെയ്യലിൽ താൻ സൽമാന്‍റെ ആരാധികയാണെന്നും അദ്ദേഹത്തെ കാണാനെത്തിയതാണെന്നും പെൺകുട്ടി പറഞ്ഞതായി പോലീസ് അറിയിച്ചു. സൽമാന്‍റെ വസതി ചോദിച്ചെത്തിയ പെൺകുട്ടിയെ അപ്പാർട്ട്മെന്‍റ് സെക്യൂരിറ്റിക്കാർ തടയുകയായിരുന്നു.തുടർന്നാണ് പെൺകുട്ടി മതിൽ ചാടി അകത്തു കടക്കാൻ ശ്രമിച്ചതെന്നു പോലീസ് പറഞ്ഞു. കൈവശമുണ്ടായിരുന്ന തിരിച്ചറിയൽ‌ രേഖകളിൽനിന്നാണു പെൺകുട്ടി മധ്യപ്രദേശിലെ ഭോപ്പാൽ സ്വദേശിയാണെന്നു കണ്ടെത്തിയത്. എന്നാൽ എങ്ങനെയാണ് ഇത്രദൂരം പെൺകുട്ടി ഒറ്റയ്ക്ക് വന്നതെന്നു വ്യക്തമായിട്ടില്ല. സൽമാനെ കാണാനെ തിരികെപ്പോകില്ലെന്നു കുട്ടി പറഞ്ഞതായി പോലീസ് അറിയിച്ചു. മാതാപിതാക്കൾ അന്വേഷിച്ചെത്തുമെന്ന പ്രതീക്ഷയിൽ കക്ഷിയെ മുംബൈയിലുള്ള ശിശു സംരക്ഷണ കേന്ദ്രത്തിൽ പാർപ്പിച്ചിരിക്കുകയാണ് പോലീസ്.

Read More

താരപുത്രിക്കൊപ്പം അരങ്ങേറാൻ അംബികയുടെ മകനും

നടി അംബികയുടെ മകൻ നായകനായി അരങ്ങേറ്റം കുറിക്കുന്നു. കലാശൻ എന്ന ചിത്രത്തിലൂടെയാണ് അംബികയുടെ മകൻ രാം കേശവ് വെള്ളിത്തിരയിൽ അരങ്ങേറ്റം നടത്തുന്നത്. നടൻ ലിവിങ്സ്റ്റന്‍റെ മകൾ ജോവിതയാണ് ചിത്രത്തിൽ നായികയാകുന്നത്. അശ്വിൻ മാധവ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ രാധാ രവി, മുരുകദാസ്, മദൻബാബു, അഭിഷേക്, ഭാനു ചന്ദർ, സായിപ്രിയ എന്നിവർക്കൊപ്പം അംബികയും പ്രധാന വേഷത്തിൽ എത്തുന്നു. കലൈതായ് ഫിലിംസിന്‍റെ ബാനറിൽ പി.സി ബാബുവാണ് കലാശൻ നിർമിക്കുന്നത്. പഴനി, കൊടൈക്കനാൽ എന്നിവിടങ്ങളിലാണ് ചിത്രീകരണം.

Read More

നടിയുടെ കുളിമുറി രംഗങ്ങള്‍ പ്രചരിപ്പിച്ച സംവിധായകന് പിടിവീഴുന്നു, ഫോണും ലാപ്‌ടോപ്പും പോലീസ് പിടിച്ചെടുത്തു

നായിക നടിയുടെ കുളിമുറി രംഗങ്ങള്‍ ഇന്റര്‍നെറ്റില്‍ പ്രചരിപ്പിച്ച സംഭവത്തില്‍ മൊബൈല്‍ഫോണും ലാപ്‌ടോപ്പും പിടിച്ചെടുത്തു. വീഡിയോ പ്രചരിപ്പിച്ച ചിത്രത്തിന്റെ സംവിധായകന്‍ പിടിയിലായിരുന്നു. ഭോജ്പുരി സംവിധായകന്‍ ഉപേന്ദ്രകുമാറിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വര്‍ഷം ഹ്രസ്വ ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ എടുത്ത രംഗങ്ങളാണ് ലീക്കായത്. ചിത്രീകരണത്തിനിടെ അബദ്ധത്തില്‍ ധരിച്ചിരുന്ന ടവ്വല്‍ അഴിഞ്ഞുവീഴുകയും നഗ്‌നദൃശ്യം ചിത്രീകരിക്കുകയും ചെയ്തു. തുടര്‍ന്ന് പ്രതിഫലം മേടിച്ചപ്പോള്‍ ആ നഗ്‌ന വിഡിയോ ഉടന്‍ തന്നെ നീക്കം ചെയ്യണമെന്ന് സംവിധായകനോട് ആവശ്യപ്പെട്ടതായും നടി പറഞ്ഞു. സംവിധായകന്‍ ഉപേന്ദ്രകുമാര്‍ ഈ രംഗം നീക്കം ചെയ്യാമെന്ന് പറഞ്ഞെങ്കിലും കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ നടിയുടെ നഗ്‌നവീഡിയോ യൂട്യൂബില്‍ അപ്ലോഡ് ചെയ്തതായി അവരുടെ സുഹൃത്തുക്കള്‍ കണ്ടെത്തുകയായിരുന്നു. എഡിറ്റ് ചെയ്യാത്ത രംഗങ്ങളാണ് യുട്യൂബില്‍ പ്രചരിപ്പിച്ചത്. ചില പോണ്‍ സൈറ്റുകളിലും വീഡിയോ ക്ലിപ്പ് അപ്ലോഡ് ചെയ്തതായും കണ്ടെത്തിയിട്ടുണ്ട്. സംഭവത്തെ തുടര്‍ന്ന് 28 വയസുകാരിയായ നടി സംവിധായകനെതിരേ പരാതി നല്‍കുകയായിരുന്നു. മൊബൈലിലാണ്…

Read More

രണ്ടാം ജന്മത്തിലെ തന്‍റെ ആദ്യവേദി! കമ്മാരസംഭവത്തിലെ തന്‍റെ കിടിലൻ ലുക്കിനു പിന്നിലെ രഹസ്യം വെളിപ്പെടുത്തി ദിലീപ്

കമ്മാരസംഭവത്തിലെ തന്‍റെ കിടിലൻ ലുക്കിനു പിന്നിലെ രഹസ്യം വെളിപ്പെടുത്തി ദിലീപ്. മൂന്നുമാസത്തെ സുനാമിയിൽ നിന്നുമാണ് താടി വെച്ച തന്‍റെ ലുക്ക് പിറന്നതെന്നാണ് അദ്ദേഹം വ്യക്കമാക്കിയത്. കൊച്ചിയിൽ നടന്ന കമ്മാരസംഭവത്തിന്‍റെ ഓഡിയോ റിലീസിൽ പങ്കെടുക്കവെയാണ് ദിലീപ് തുറന്നു പറച്ചിൽ നടത്തിയത്. അദ്ദേഹത്തിന്‍റെ വാക്കുകളിലേക്ക്. “ചിത്രത്തിൽ അഞ്ച് ലുക്കിലാണ് ഞാൻ വരുന്നത്. അതിൽ പ്രധാനമായും ചെയ്യുന്നത് മൂന്ന് ലുക്കാണ്. ഒന്ന് വയസൻ, രണ്ട് പാട്ടിൽ വരുന്ന ലുക്ക്. പിന്നെയുള്ള ലുക്ക് എങ്ങനെ വേണം എന്ന് ആലോചിച്ച് ഇരിക്കുന്പോഴാണ് ഒരു വലിയ സുനാമിയിൽ ഞാൻ പെട്ട് പോയത്. ആ മൂന്നുമാസം കൊണ്ട് ഉണ്ടാക്കിയെടുത്ത ലുക്കാണ് ചിത്രത്തിലെ തന്‍റെ താടി വെച്ച ലുക്കിന്‍റെ പിന്നിലെ രഹസ്യമെന്നും ദിലീപ് പറഞ്ഞു. രണ്ടാം ജന്മത്തിലെ തന്‍റെ ആദ്യവേദിയാണിത്. ഒരു പാട് പ്രാവശ്യം ഈ കഥയുമായി രതീഷ് അന്പാട്ട് എന്‍റെ പുറകെ നടന്നിരുന്നു. ഈ സിനിമ ഒരു…

Read More

സൈസ് സീറോ ആകാനൊന്നും എന്നെക്കിട്ടില്ല: നിത്യാ മേനോൻ

സൈസ് സീറോ ആകാൻ താല്പര്യമില്ലെന്ന് നടി നിത്യാ മേനോൻ. ശരീരത്തിന്‍റെ അഴകളവുകളേക്കാൾ തനിക്കു പ്രധാനപ്പെട്ടതായി തോന്നുന്നത് സിനിമയിലെ അഭിനയമാണെന്നും താരം പറയുന്നു. അടുത്തിടെ നിത്യയുടെ ശരീരം തടിച്ചിരുന്നു. ശരീരം തടിച്ച നിത്യയുടെ ചിത്രങ്ങൾ വൈറലാകുകയും പലരും നിത്യയുടെ തടിയെ കളിയാക്കിയും മറ്റും രംഗത്തുവരികയും ചെയ്തിരുന്നു. എന്നാൽ ആരൊക്കെ കളിയാക്കിയാലും തനിക്കതൊരു പ്രശ്നമല്ലെന്നാണ് നിത്യ പറയുന്നത്. കഴിഞ്ഞ കുറച്ചുമാസം ഷൂട്ട് ഇല്ലാത്തതിനാൽ ആഹാരം കഴിക്കുന്നതിൽ നിയന്ത്രണമൊന്നും വച്ചില്ല. അപൂർവമായിട്ടാണ് ഇങ്ങനെ ഷൂട്ട് ഇല്ലാത്ത ദിവസങ്ങൾ അടുപ്പിച്ച് വരുന്നത്. ഞാനൊരു ഭക്ഷണപ്രിയ ആണ്. അതുകൊണ്ടു തന്നെ ആഹാരം നിയന്ത്രിച്ച് ശരീരസൗന്ദര്യം നിലനിർത്താനൊന്നും എന്നെക്കൊണ്ട് കഴിയില്ല-നിത്യ പറയുന്നു. ഇളയദളപതി നായകനായ മേഴ്സൽ ആണ് നിത്യ അഭിനയിച്ച അവസാന ചിത്രം. വി.കെ. പ്രകാശ് സംവിധാനം ചെയ്യുന്ന പ്രാണയാണ് ഇനി പുറത്തിറങ്ങാനുള്ള നിത്യയുടെ ചിത്രം. സാമൂഹ്യ വിഷയങ്ങളിൽ ഇടപെടുന്ന, അസഹിഷ്ണുതയ്ക്കെതിരെ പോരാടുന്ന ഒരു ഇംഗ്ലീഷ്…

Read More

അദ്ദേഹം ഭയങ്കര സഹായിയാണ്! ടൈഗറുമായി പരിശുദ്ധ ബന്ധമെന്ന് ദിഷ

ബോളിവുഡിലെ ഹോട്ട് കമിതാക്കളായിട്ടാണ് ടൈഗർ ഷറോഫിനെയും ദിഷ പഠാണിയേയും പലരും കാണുന്നത്. ഇവരെ ചുറ്റിപ്പറ്റി നിരവധി ഗോസിപ്പുകളും ബോളിവുഡ് സിനിമയിൽ പറഞ്ഞുകേട്ടിട്ടുണ്ട്. എന്നാൽ തങ്ങൾ തമ്മിലുള്ളത് ആളുകൾ കരുതുന്നതുപോലെയുള്ള ബന്ധമല്ലായെന്നും അതൊരു പരിശുദ്ധമായ ബന്ധമാണെന്നുമാണ് ദിഷ പറയുന്നത്. സിനിമയ്ക്ക് അകത്തും പുറത്തുമായി ടൈഗറും ദിഷയും ഒരുമിച്ചു പങ്കെടുക്കാൻ തുടങ്ങിയതോടെയാണ് ഇരുവരും ഡേറ്റിംഗിലാണെന്ന തരത്തിൽ വാർത്തകൾ വന്നുതുടങ്ങുന്നത്.ഇരുവരും ഈ ബന്ധത്തിന് സ്ഥിരീകരണമൊന്നും നൽകിയിട്ടില്ലെങ്കിലും കഴിഞ്ഞ ദിവസം ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ദിഷ ഈ വിഷയത്തിൽ തനിക്ക് പറയാനുള്ളത് തുറന്നുപറഞ്ഞിരിക്കുകയാണ്. “”ആളുകൾ ഞങ്ങളെക്കുറിച്ച് സമൂഹ മാധ്യമങ്ങളിലൂടെയും മറ്റും കഥകൾ പ്രചരിപ്പിക്കുകയാണ്. ഞങ്ങൾ ഒന്നിക്കുന്ന ചിത്രങ്ങളിൽ ഞങ്ങളുടെ മികച്ച പ്രകടനം കാണാനാണ് പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്നത്. അതിനാൽ ഞാൻ എന്‍റെ ജോലിയിലാണ് ശ്രദ്ധ ചെലുത്തുന്നത്. ഞാൻ സിനിമാ മേഖലയിൽ വന്നിട്ട് അധികം നാളായിട്ടില്ല. അതിനാൽ എനിക്ക് എന്‍റെ കഴിവ് തെളിയിക്കേണ്ടതുണ്ട്.ഞാനും…

Read More

അസുലഭ മുഹൂർത്തം! ഒടിയന്‍റെ സെറ്റിൽ അപൂർവ്വ നേട്ടം ആഘോഷിച്ച് ലാലേട്ടൻ

ട്വിറ്ററിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സുള്ള മലയാള നടൻ എന്ന അപൂർവ്വ റെക്കോഡ് മോഹൻലാൽ കേക്കുമുറിച്ച് ആഘോഷിച്ചു. ഒടിയന്‍റെ സെറ്റിൽ വെച്ച് ചിത്രത്തിന്‍റെ അണിയറപ്രവർത്തകർക്കൊപ്പമാണ് താരം ഈ അസുലഭ മുഹൂർത്തം ആഘോഷിച്ചത്. ട്വിറ്ററിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സ് ഉള്ള നടൻ എന്ന റെക്കോഡിനൊപ്പം അഞ്ച് മില്യണ്‍ ഫോളോവേഴ്സ് ഉള്ള ഏക മലയാള നടൻ എന്ന ബഹുമതിയാണ് അദ്ദേഹം സ്വന്തമാക്കിയിരുന്നത്. ഇൻസ്റ്റഗ്രാമിലും മോഹൻലാലിന് ഏഴര ലക്ഷത്തിൽപരം ഫോളോവേഴ്സാണുള്ളത്. 1.5 മില്യണ്‍ ഫോളോവേഴ്സുമായി ദുൽഖർ സൽമാനും അദ്ദേഹത്തിനു പിന്നാലെയുണ്ട്. ആഘോഷത്തിന്‍റെ ചിത്രങ്ങൾ മോഹൻലാൽ തന്‍റെ ഫേസ്ബുക്ക് പേജിൽ കൂടിയാണ് പങ്കുവെച്ചിരിക്കുന്നത്.

Read More