അനുഷ്കയ്ക്കു കിട്ടിയ എട്ടിന്റെ പണി

അനുഷ്കയ്ക്കു കിട്ടി എട്ടിന്‍റെ പണി! ബാഹുബലി എന്ന ഒറ്റ ചിത്രത്തിലൂടെ പ്രേക്ഷക മനസിൽ ഇടം നേടിയ ജോഡികളാണ് അനുഷ്ക ഷെട്ടിയുംയും പ്രഭാസും. ബാഹുബലി ദ കണ്‍ക്ലൂഷനിൽ പ്രേക്ഷകരെ ഏറ്റവും ആകർഷിച്ചതും ഇവർ തമ്മിലുള്ള കെമിസ്ട്രിയായിരുന്നു. ബാഹുബലിക്ക് ശേഷം പ്രഭാസ് നായകനാകുന്ന സാഹോയിലേക്ക് ആദ്യം ചിത്രത്തിന്‍റെ അണിയറ പ്രവർത്തകർ സമീപിച്ചതും അനുഷ്കയെയാണ്. എന്നാൽ പിന്നീട് ഒഴിവാക്കുകയായിരുന്നു. ശ്രദ്ധ കപൂറാണ് അനുഷ്കയ്ക്ക് പകരം സാഹോയിൽ നായികയാകുന്നത്. സൈസ് സീറോ എന്ന ചിത്രത്തിലെ അമിത വണ്ണമുള്ള കഥാപാത്രത്തിന് വേണ്ടി അനുഷ്ക ശരീര ഭാരം വർദ്ധിപ്പിച്ചിരുന്നു. ബാഹുബലിക്ക് വേണ്ടിയും ഭാരം കുറയ്ക്കാൻ ശ്രമിച്ചെങ്കിലും പഴയ അവസ്ഥയിലേക്ക് എത്താൻ കഴിഞ്ഞില്ല. സാഹോയിലും താരത്തിന് തിരിച്ചടിയായത് ഈ അമിത വണ്ണം തന്നെയായിരുന്നു. ശരീര ഭാരം പഴയപോലെ ആക്കാനുള്ള തീവ്ര ശ്രമത്തിലാണ് അനുഷ്ക ഇപ്പോൾ. ബാഹുബലിക്ക് ശേഷം ഭാഗ്മതി എന്ന ഒറ്റ ചിത്രത്തിൽ മാത്രമാണ് താരം അഭിനയിച്ചത്.…

Read More

ശ്രീശാന്ത് ബോളിവുഡിലേക്ക്

മലയാള സിനിമയിൽ അരങ്ങേറ്റംകുറിച്ച മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ശ്രീശാന്ത് ബോളിവുഡിൽ അരങ്ങേറ്റത്തിനൊരുങ്ങുന്നു. അഭിനവ് ശുക്ലയും സറീൻഖാനും അഭിനയിക്കുന്ന അസ്ക്കർ 2 എന്ന ചിത്രത്തിലൂടെയാണു ശ്രീശാന്ത് ബോളിവുഡിൽ അരങ്ങറുന്നത്. മലയാളത്തിൽ ഇറങ്ങിയ ടീം 5 എന്ന ചിത്രത്തിലായിരുന്നു ശ്രീ വെള്ളി ത്തിരയിൽ എത്തിയത്.

Read More

സൽമാൻ-കത്രീന ഹോട്ട് ചിത്രം!

ബോളിവുഡിലെ താരങ്ങൾക്കിടയിലെ പ്രണയവും പ്രണയത്തകർച്ചയും ഒരു സംഭവമേയല്ല. എന്നാൽ പല പ്രണയങ്ങളും പലപ്പോഴും ഇവർക്കു വലിയ പ്രശ്നങ്ങളായി മാറാറുണ്ട്. ബന്ധം തുടങ്ങി ഉടനെ അത് വാർത്തയായും ഗോസിപ്പുകളായും പ്രചരിക്കുന്നതാണ് താരങ്ങൾ നേരിടുന്ന ആദ്യത്തെ പ്രശ്നം. തൊട്ടു പിന്നാലെ അവരുടെ സ്വകാര്യ നിമിഷങ്ങളിലെ ചിത്രങ്ങൾ പപ്പരാസികൾ പുറത്ത് കൊണ്ടു വരും. ഇതിന് പിന്നാലെ തന്നെ ഇരുവരും വേർപിരിയുകയും ചെയ്യും. ചില താരങ്ങളുടെ കരിയറിൽ സംഭവിച്ച കാര്യവും ഇതായിരുന്നു. ഇക്കാര്യത്തിൽ മുന്നിൽ നിൽക്കുന്ന രണ്ട് താരങ്ങളാണ് സൽമാൻ ഖാനും കത്രീന കെയ്ഫും. ഇരുവരും തമ്മിൽ പ്രണയത്തിലായിരുന്നു. അതിവേഗം പിരിയുകയും ചെയ്തിരുന്നു. പിന്നീടിവർ വേറെ പ്രണയബന്ധങ്ങളിലായെങ്കിലും ഇരുവരുടെയും പ്രണയകാലത്തെ സ്വകാര്യ ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ വൈറലായി മാറിയിരിക്കുകയാണിപ്പോൾ. ഇരു താരങ്ങളും പ്രണയത്തിലായിരുന്നപ്പോൾ എടുത്തിരുന്ന സ്വകാര്യ നിമിഷങ്ങളിലെ ചിത്രങ്ങളാണ് വീണ്ടും സോഷ്യൽ മീഡിയയിലൂടെ വിവാദമായി മാറിയിരിക്കുന്നത്. പണ്ട് താരങ്ങളുടെ ഫാൻസ് ക്ലബ്ബിൽ നിറഞ്ഞു…

Read More

ലാലേട്ടന്‍ കൂള്‍: രേഷ്മ

അങ്കമാലി ഡയറീസിലൂടെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കി മലയാള സിനിമയിലേക്ക് എത്തിയ നടിയാണ് രേഷ്മ രാജ് എന്ന അന്ന രാജൻ. വ്യാഴാഴ്ച തിയറ്ററിലെത്തിയ വെളിപാടിന്‍റെ പുസ്തകത്തിൽ മോഹൻലാലിന്‍റെ നായികയായി പ്രേക്ഷകരുടെ ഇഷ്ടം നേടിയിരിക്കുകയാണ് അന്ന. രണ്ടാമത്തെ ചിത്രത്തിൽ തന്നെ മോഹൻലാലിന്‍റെ നായികയാകാൻ അവസരം ലഭിച്ച അന്നയെ അതിനേക്കാൾ സന്തോഷിപ്പിക്കുന്ന ഒരു കാര്യമുണ്ട്. മലയാളത്തിലെ ഒരു ഓണ്‍ലൈന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. അങ്കമാലി ഡയറീസ് കണ്ടിട്ടാണ് ലാൽ ജോസ് അന്നയെ വെളിപാടിന്‍റെ പുസ്തകത്തിലേക്ക് ക്ഷണിക്കുന്നത്. ഈ കുട്ടി ആ വേഷം ചെയ്താൽ നന്നായിരിക്കില്ലേ എന്ന് അഭിപ്രായം ചോദിച്ചിരുന്നെന്ന് കേട്ടിരുന്നതായി അന്ന പറയുന്നു. ആദ്യമായി കണ്ടപ്പോൾ മോഹൻലാൽ അന്നയോട് ചോദിച്ചത്, അങ്കമാലി ഡയറീസിലെ ലിച്ചിയല്ലേ എന്നായിരുന്നു. സിനിമ താൻ കണ്ടിരുന്നു. വളരെ നന്നായിട്ടുണ്ട്, സിനിമയേക്കുറിച്ച ഫേസ്ബുക്കിൽ താൻ അഭിപ്രായം പങ്കുവച്ചിരുന്നെന്നും അദ്ദേഹം പറഞ്ഞപ്പോൾ സന്തോഷം അടക്കാനായില്ലെന്ന് അന്ന പറയുന്നു. തന്നെപ്പോലൊരു…

Read More

സേതുരാമയ്യർ അഞ്ചാമതും വരുന്നു…

മലയാള സിനിമയിൽ ഏറ്റവും അധികം തുടർച്ചകൾ ഇറങ്ങിയ ചിത്രമായിരുന്നു മമ്മൂട്ടി നായകനായി എത്തിയ സിബിഐ ചിത്രങ്ങൾ. ചിത്രത്തിന്‍റെ നാലു പതിപ്പുകളാണ് ഇതുവരെ പുറത്തിറങ്ങിയത്. എസ്എൻ സ്വാമിയുടെ തിരക്കഥയിൽ കെ മധുവായിരുന്നു ഈ നാല് ചിത്രങ്ങളും സംവിധാനം ചെയ്തത്. അഞ്ചാം ഭാഗത്തിന് പിന്നിലും ഈ ടീം തന്നെയാണ്. 1988ലാണ് സിബിഐ പരന്പരയിലെ ആദ്യ ചിത്രമായ ഒരു സിബിഐ ഡയറിക്കുറിപ്പ് പുറത്തിറങ്ങുന്നത്. ചിത്രം വൻ വിജയമായി മാറി. തൊട്ടടുത്ത വർഷം ഈ പരന്പരിയിലെ രണ്ടാമത്തെ ചിത്രമായ ജാഗ്രത പുറത്തിറങ്ങി. എന്നാൽ പ്രതീക്ഷിച്ച വിജയം നേടാനായില്ല. ജാഗ്രത കഴിഞ്ഞ് 15 പതിനഞ്ച് വർഷത്തിന് ശേഷം 2004ലാണ് ചിത്രത്തിന്‍റെ മൂന്നാം ഭാഗമായ സേതുരാമയ്യർ സിബിഐ പുറത്തിറങ്ങുന്നത്. ചിത്രം വൻ ഹിറ്റായി മാറി. അതിന് പിന്നാലെ തൊട്ടടുത്ത വർഷം നാലാം ചിത്രമായ നേരറിയാൻ സിബിഐ പുറത്തിറങ്ങി.ഈ ചിത്രത്തിനും ബോക്സ് ഓഫീസിൽ ശക്തമായ സാന്നിദ്ധ്യമാകാൻ സാധിച്ചിരുന്നില്ല.…

Read More

കരിയറിലെ ഏറ്റവും വലിയ ഗ്ലാമര്‍ പ്രകടനം! റായ് ലക്ഷ്മി ബോളിവുഡിലും ഹോട്ട്!

ആരാധകരെ അന്പരപ്പിച്ചുകൊണ്ട് ബോളിവുഡിൽ ഹോട്ടായി തിളങ്ങി തെന്നിന്ത്യൻ താരം റായ് ലക്ഷ്മി. താരം അതീവ ഗ്ലാമറസായി എത്തുന്ന ജൂലി ടുവിന്‍റെ ടീസർ പുറത്തിറങ്ങി. റായ് ലക്ഷ്മിയുടെ കരിയറിലെ ഏറ്റവും ഗ്ലാമർ പ്രകടനമാവും ദീപക് ശിവ്ദാസ് സംവിധാനം ചെയ്യുന്ന ജൂലി ടുവിൽ കാഴ്ച്ചവയ്ക്കുന്നത്. ഹോട്ട് ലുക്കിലാണ് റായ് ലക്ഷ്മി ടീസറിലും എത്തുന്നത്. ബോളിവുഡിൽ റായ് ലക്ഷ്മിയുടെ രണ്ടാമത്തെ ചിത്രമാണിത്. തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള നായികയാണ് റായ് ലക്ഷ്മി. മലയാളത്തിൽ മോഹൻലാലിന്‍റെയും മമ്മുട്ടിയുടെയും അടക്കം പ്രമുഖ താരങ്ങളുടെ നായികയായി അഭിനയിച്ച റായ്‌ലക്ഷ്മി ബോളിവുഡിലും തരംഗമായിരിക്കുകയാണ്. അതിനിടെയാണ് നടിയുടെ ബോളിവുഡ് ചിത്രമായ ജൂലി 2 എന്ന സിനിമയുടെ ടീസറും പുറത്തിറക്കിയിരിക്കുന്നത്. ബീച്ചിലൂടെ നടക്കുന്ന റായി‌ലക്ഷ്മിയുടെ ചൂടൻ ദൃശ്യങ്ങളാണ് ടീസറിലുള്ളത്. സാഹചര്യങ്ങളുടെ സമ്മർദ്ദം മൂലം ലൈംഗിക തൊഴിലാളിയാകേണ്ടി വന്ന യുവതിയുടെ കഥയാണ് ചിത്രത്തിലൂടെ പറയുന്നത്. ഹിന്ദി ത്രില്ലർ സിനിമയാണ് ജൂലി 2. ചിത്രം…

Read More

ഗുർമീതിന്‍റെ ശിക്ഷ; കിംഗ് ഖാൻ ഹാപ്പിയാണ്

മാനഭംഗക്കേസിൽ 20 വർഷം ശിക്ഷ ലഭിച്ച ദേര സച്ചാ സൗദ തലവൻ ഗുർമീത് റാം റഹീമിന്‍റെ കോടതി വിധിയിൽ സന്തോഷമുണ്ടെന്ന് കിംഗ് ഖാൻ ഷാരൂഖ്. ഷാരൂഖ് ഖാൻ ടോക്ക് ഷോ എന്ന പരിപാടിക്കിടെയായിരുന്നു റാം റഹീമിനെതിതായ കോടതി വിധിയെത്തിയത്. തുടർന്ന് തത്സമയ പ്രതികരണവുമായാണ് താരം കൈയടി നേടിയത്. കപട സ്വാമിമാരെ ആരാധിക്കുന്നവർ ക്രിയാത്മകമായി ചിന്തിക്കാൻ തയാറാകണമെന്നും ഇത്തരം വിധികൾ സമൂഹം പാഠമാക്കണമെന്നും ഖാൻ അഭിപ്രായപ്പെട്ടു. അതേസമയം, ഷാരൂഖിന്‍റെ പ്രതികരണം ഷെയർ ചെയ്യാൻ ചാനൽ വിസമ്മതിച്ചെന്ന റിപ്പോർട്ടുകളും പുറത്തുവന്നിട്ടുണ്ട്. നേരത്തേയും വിവാദവിഷയങ്ങളിൽ നിലപാട് വ്യക്തമാക്കി താരം രംഗത്തെത്തിയിട്ടുണ്ട്.

Read More

നയന്‍സിനെ കടത്തിവെട്ടി അനുഷ്ക

തെന്നിന്ത്യയിൽ ഏറ്റവും അധികം പ്രതിഫലം പറ്റി ലേഡി സൂപ്പർ സ്റ്റാറായി വിലസിയ നയൻതാരയ്ക്ക് കാലിടറി !തെലുങ്കിൽ നിന്നു വെള്ളിത്തിരയിലെത്തി നയൻസിന്‍റെ സിംഹാസനം കൈവശപ്പെടുത്തിയത് മറ്റാരുമല്ല, യുവാക്കളുടെ ഹരമായ അനുഷ്ക ഷെട്ടി. നയൻതാര ഇപ്പോൾ ഒരു സിനിമയിലെ അഭിനയത്തിന് തെന്നിന്ത്യയിൽ വാങ്ങുന്നത് നാല് കോടിയാണ് എന്നാണ് പറയപ്പെടുന്നത്. പരസ്യ രംഗത്തും വില കൂടിയ താരമാണ് നയൻസ്.അനുഷ്ക ഇപ്പോൾ പ്രതിഫലം അഞ്ചു കോടി ആയി ഉയർത്തിക്കഴിഞ്ഞതായാണ് കോളിവുഡിൽ നിന്നും ടോളിവുഡിൽ നിന്നും പുറത്തു വരുന്ന വിവരം. തന്‍റെ വിലയിടിയുന്നത് ചെറുക്കാൻ പ്രതിഫലം നാല് തന്നാലും ആറു വാങ്ങിയതായി പറയാൻ നയൻസ് നിർമാതാക്കളോട് പറയുന്നുണ്ടെന്നാണ് പ്രമുഖ സിനിമാ മാധ്യമം റിപ്പോർട്ട് ചെയ്യുന്നത്.

Read More

ഗ്ലാമർ ഫോട്ടോഷൂട്ടുമായി അനു വീണ്ടും! (വീഡിയോ കാണം)

അനു ഇമ്മാനുവലിന്‍റെ ഹോട്ട് ഗ്ലാമർ ഫോട്ടോ ഷൂട്ട് ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ തരംഗമാകുകയാണ്. മൈ സൗത്ത് ദി കലണ്ടറിന് വേണ്ടി അതീവ ഗ്ലാമറസായി നടത്തിയ ഫോട്ടോ ഷൂട്ട് ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരുന്നു. അതിന് പിന്നാലെയാണ് മാസങ്ങൾക്കുള്ളിൽ പുതിയ ഫോട്ടോ ഷൂട്ട്. റെഡ് മാഗസിന്‍റെ ഓഗസ്റ്റ് ലക്കം കവറിന് വേണ്ടി സംഘടിപ്പിച്ച ഫോട്ടോ ഷൂട്ടിലായിരുന്നു താരം അതീവ ഗ്ലാമറസായി പ്രത്യക്ഷപ്പെട്ടത്. മൂന്ന് വ്യത്യസ്ത കോസ്റ്റ്യൂമുകൾ ധരിച്ചായിരുന്നു ഫോട്ടോ ഷൂട്ട്. ഒന്നര മിനിറ്റ് ദൈർഘ്യമുള്ള ഷൂട്ടിംഗ് വീഡിയോ സമൂഹമാധ്യമത്തിൽ തരംഗമാകുകയാണ്. പുതിയ ഫോട്ടോ കലണ്ടർ പുറത്തിറങ്ങുന്നതോടെ അനുവിന് അവസരങ്ങൾക്ക് കുറവുണ്ടാകില്ലെന്നാണ് കരുതുന്നത്. ഗ്ലാമറിന്‍റെ ഏതറ്റം വരെയും പോകാൻ തയാറാണ് എന്ന് വിളിച്ചുപറയുന്നതാണ് ഫോട്ടോ ഷൂട്ട്. മജ്നുവിലെ അനുവിന്‍റെ ലിപ് ലോക്ക് ചുംബനരംഗവും പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. കമൽ സംവിധാനം ചെയ്ത സ്വപ്നസഞ്ചാരി എന്ന ചിത്രത്തിൽ ജയറാമിന്‍റെയും സംവൃതയുടെയും മകളായി അഭിനയിച്ചുകൊണ്ടായിരുന്നു…

Read More

ഒടിയനിൽ ബച്ചനും?

മലയാളത്തിലെ ഇതുവരെയുള്ള ഏറ്റവും വലിയ ബജറ്റിൽ ഒരുങ്ങുന്ന ചിത്രം എന്ന വിശേഷണവുമായി വി.എ. ശ്രീകുമാർ സംവിധാനം ചെയ്യുന്ന ഒടിയന്‍റെ ഷൂട്ടിംഗ് കാശിയിലും ബനാറസിലുമായി ആരംഭിച്ചിരിക്കുകയാണ്. ഇപ്പോൾ ചിത്രത്തെ കുറിച്ചുള്ള മറ്റൊരു പുതിയ വിവരം പുറത്തുവന്നിരിക്കുകയാണ്.അമിതാഭ് ബച്ചൻ ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. മോഹൻലാൽ കഥാപാത്രമായ ഒടിയൻ മാണിക്യന് ചെറുപ്പകാലത്ത് ഒടിവിദ്യ പകർന്നു നൽകുന്ന മുത്തച്ഛനായാണ് ബിഗ് ബി എത്തുന്നത്. അതിഥി വേഷമായിരിക്കും അദ്ദേഹത്തിന്‍റേത് എന്നും സൂചനയുണ്ട്.രാത്രിയുടെ മറവിൽ ചെയ്യുന്ന ഒരുതരം ബ്ലാക്ക് മാജിക്കാണ് ഒടിവിദ്യ എന്നു വിശ്വസിക്കപ്പെടുന്നത്. മൃഗങ്ങൾക്കു സമാനമായി രൂപമാറ്റം ആർജിച്ച് ചില പ്രത്യേക വിദ്യകളിലൂടെ മറ്റൊരാളുടെ ആന്തരികാവയവങ്ങൾക്കു പരിക്കേൽപ്പിക്കുകയോ തളർത്തിയിടുകയോ ചെയ്യുകയാണ് ഇതിലൂടെ ചെയ്യുന്നത്. എന്നാൽ വൈദ്യുതി വിളക്കുകൾ എത്തിയതോടെ ഒടിവിദ്യയിലൂടെ ഭയപ്പെടുത്താൻ സാധ്യമല്ലാതായി. അവസാന കാല ഒടിയന്മാരിൽ ഒരാളുടെ കഥയാണ് ഒടിയൻ പറയുന്നത്.മുത്തച്ഛൻ ചെറുമകന് ഒടിവിദ്യകൾ പറഞ്ഞു നൽകുന്നത് ഒരു ഗാന…

Read More