നന്ദിയുണ്ട് സാര്‍..! ഭാഗ്യരാജിന് മറുപടിയുമായി ഇനിയ

സതൂര അടി 3500 എന്ന ചിത്രത്തിന്‍റെ ഓഡിയോ ലോഞ്ച് ചടങ്ങിൽ മുതിർന്ന നടനും സംവിധായകനുമായ ഭാഗ്യരാജ് നടി ഇനിയയെ അല്പം ക്രൂരമായി വിമർശിച്ചത് വാർത്തയായിരുന്നു. നടിയെ അഹങ്കാരി എന്ന് വരെ വിളിച്ചുകൊണ്ടാണ് ഭാഗ്യരാജ് വിമർശിച്ചത്. ഇതിനു മറുപടിയുമായാണ് ഇനിയ രംഗത്തു വന്നിരിക്കുന്നത്. ചിത്രത്തിന്‍റെ ഓഡിയോ ലോഞ്ച് ചടങ്ങിൽ ഇനിയ പങ്കെടുത്തില്ല എന്നതായിരുന്നു കാരണം. സ്വന്തം സിനിമ പ്രമോഷന് പങ്കെടുക്കുക എന്നത് ആർട്ടിസ്റ്റിന്‍റെ കടമയാണ്. പങ്കെടുക്കാതിരിക്കുന്നത് അഹങ്കാരമാണ്. ഇനിയയെ പോലൊരു നടിയെ ഇനി വിളിക്കുന്പോൾ നിർമാതാക്കൾ രണ്ടുവട്ടം ആലോചിക്കണം. ഇനിയ അത്ര വലിയ താരമൊന്നുമല്ല എന്നത് ഓർത്താൽ കൊള്ളാം എന്നാണ് ഭാഗ്യരാജ് പറഞ്ഞത്. ആ സംഭവത്തിൽ തനിക്കൊട്ടും വേദനയില്ല, മറിച്ച് നന്ദിയുണ്ടെന്ന് ഇനിയ പറയുന്നു. അദ്ദേഹത്തോട് എനിക്കു ദേഷ്യമില്ല. ഭാഗ്യരാജ് സാർ അങ്ങനെ പറഞ്ഞതിൽ തനിക്കൊട്ടും വിഷമവുമില്ല. ചടങ്ങിലെ മുഖ്യാതിഥിയായിട്ടാണ് ഭാഗ്യരാജ് സാർ വന്നത്. സംഘാടകർ എന്താണോ പറഞ്ഞത്…

Read More

പൃഥ്വിരാജിനോടു രൂപസാദൃശ്യമുള്ള കുട്ടിയെ തേടി അഞ്ജലി മേനോൻ

ബാംഗ്ലൂർ ഡേയ്സ് എന്ന ബ്ലോക്ക്ബസ്റ്ററിനുശേഷം അഞ്ജലി മേനോൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പൃഥ്വിയുടെ ബാല്യകാലം അവതരിപ്പിക്കാനാണ് 12നും 15നും ഇടയിൽ പ്രായമുള്ള കുട്ടിയെതേടുന്നത്. “എന്നെപ്പോലിരിക്കുന്ന ഒരു കുട്ടിയെ അറിയുമോ” എന്ന ചോദ്യവുമായി പൃഥ്വിരാജ് തന്നെയാണു കാസ്റ്റിംഗ് കോൾ പോസ്റ്റ് ചെയ്തത്. പൃഥ്വിയുമായി രൂപസാമ്യം വേണമെന്നതു നിർബന്ധമാണ്. രജപുത്ര വിഷ്വൽ മീഡിയയുടെ ബാനറിൽ എം. രഞ്ജിത്തും ലിറ്റിൽ ഫിലിംസ് ഇന്ത്യയുടെ ബാനറിൽ അഞ്ജലി മേനോനും ചേർന്നാണു സിനിമയുടെ നിർമാണം. അടുത്ത മാസം ചിത്രീകരണം ആരംഭിക്കും. നസ്റിയ നസീമാണു ചിത്രത്തിൽ നായികയായി എത്തുന്നത്. വിവാഹശേഷം നസ്റിയ അഭിനയിക്കുന്ന ചിത്രമെന്ന പ്രത്യേകതയുമുണ്ട് ഇതിന്.

Read More

കാര്യങ്ങളെക്കുറിച്ച് യാതൊരു ധാരണയുമില്ല! കത്രീന നിർമാതാവാകുന്നു

ബോളിവുഡിലെ സൂപ്പർ നായിക കത്രീന കെയ്ഫ് സിനിമാനിർമാണരംഗത്തേക്കും കടക്കുന്നു. ഭാവിയിൽ അഭിനയം കൊണ്ട് മാത്രമല്ല നിർമാണത്തിൽ കൂടി സജീവമായി സിനിമയിൽ തുടരാനാണ് കത്രീനയുടെ പദ്ധതികൾ. സിനിമ നിർമാണം വ്യത്യസ്തമായി തോന്നുന്നുണ്ടെന്നും അതിനാൽ തനിക്ക് ഇതിൽ കൂടുതൽ താൽപര്യം തോന്നുകയാണെന്നുമാണ് കത്രീന പറയുന്നത്. എന്നാൽ ഇത് സംബന്ധിച്ചിട്ടുള്ള കാര്യങ്ങളെക്കുറിച്ച് തനിക്ക് യാതൊരു ധാരണയുമില്ലെന്നാണ് കത്രീന പറയുന്നത്. ഇക്കാര്യം താൻ മനസിൽ തന്നെ കൊണ്ടുനടക്കുകയാണ്. എങ്ങനെയെങ്കിലും അത് ചെയ്യണ മെന്നാണ് കത്രീനയുടെ തീരുമാനം. അതേസമയം അഭിനയത്തിൽ നിന്നു നിർമാണത്തിലേക്ക് ഒരു എടുത്തുചാട്ടത്തിനല്ല കത്രീന ഒരുങ്ങുന്നത്. പതിയെ നിർമാണത്തിലേക്ക് കൂടി എത്തുക എന്നതാണ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്. കത്രീനയുടെ അഭിനയ ജീവിതം പൂർണമായും പരാജയമായി മാറിയിരിക്കുകയാണ്. അടുത്തിടെ റിലീസ് ചെയ്ത സിനിമകളെല്ലാം ബോക്സ് ഓഫീസിൽ ദുരന്തമായി മാറിയിരുന്നു. ശേഷം രക്ഷപ്പെടാൻ നടി തേടിയ മാർഗമാണ് നിർമാണമെന്നാണു ബോളിവുഡിലെ സംസാരം. പഴയ കാമുകൻ സൽമാൻ…

Read More

കമൽ പോലുമറിയാതെ അക്ഷര മതംമാറി..?

ഉലകനായകൻ കമൽഹാസന്‍റെ ഇളയപുത്രി അക്ഷരഹസൻ വാർത്തകളിൽ നിറയുകയാണ്. അജിത്ത് നായകനാകുന്ന വിവേകത്തിലൂടെ അഭിനയരംഗത്തേക്ക് അരങ്ങേറ്റം കുറിക്കാനുള്ള ഒരുക്കത്തിലാണ് അക്ഷര. ഇപ്പോഴിതാ ചിത്രത്തിന്‍റെ പ്രചരണപരിപാടിക്കിടെ ആത്മീയതയുമായി ബന്ധപ്പെട്ട് ഇവർ പറഞ്ഞകാര്യങ്ങളാണ് ചർച്ചാവിഷയമായിക്കൊണ്ടിരിക്കുന്നത്. അക്ഷര ബുദ്ധമതം സ്വീകരിച്ചുവെന്നും ബുദ്ധന്‍റെ സിദ്ധാന്തങ്ങളിൽ ആകർഷ്ടയായി ആണ് ഇവർ ഇതിനു തയാറായതെന്നുമുള്ള രീതിയിലാണ് റിപ്പോർട്ടുകൾ പുറത്തുവന്നത്. കമൽഹാസൻ പോലുമറിയാതെയാണ് അക്ഷര മതം മാറിയത്. നിരീശ്വരവാദിയായ കമലിന് എന്താണ് പറയാൻ ഉള്ളത് എന്നതരത്തിലാണ് ട്വിറ്ററിൽ പരക്കെയുള്ള സംസാരം. സംഭവമറിഞ്ഞ് അക്ഷരയോട് കാര്യമാരാഞ്ഞിരിക്കുകയാണ് കമൽ. “ഞാൻ അറിഞ്ഞു നീ മതം മാറിയെന്ന്. പക്ഷെ എനിക്കിപ്പോഴും നിന്നോട് സ്നേഹമാണ്. എനിക്ക് നിന്നോടുള്ള സ്നേഹത്തിന് പരിധികളില്ല. പക്ഷെ മതം അങ്ങനെയല്ല. ജീവിതം ആസ്വദിക്കു…’ ഇത് വായിച്ച അക്ഷര അച്ഛനു മറുപടിയും നൽകി. “ഞാൻ മതം മാറിയിട്ടില്ല. ഇപ്പോഴും നിരീശ്വരവാദിതന്നെയാണ്. പക്ഷെ ബുദ്ധമതം എന്നെ ആകർഷിക്കുന്നു. അതൊരു ജീവിത രീതിയാണ്..’ എന്നായിരുന്നു…

Read More

വില്ലനു ശേഷം “ദ വില്ലനി’ൽ മോഹൻലാൽ

ബി. ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന വില്ലനുശേഷം ബഹുഭാഷാചിത്രമായ “ദ വില്ലനി’ൽ അഭിനയിക്കാനൊരുങ്ങി മോഹൻലാൽ. കന്നട സംവിധായകൻ പ്രേം തെന്നിന്ത്യയിലെ നാലു ഭാഷകളിൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് “ദ വില്ലൻ’. കന്നട, മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലാണ് ചിത്രം ഒരുങ്ങുന്നത്. കന്നട ഒഴികെയുള്ള ഭാഷകളിൽ മോഹൻലാലാണ് നായകനാകുന്നത്. കന്നടയിൽ ശിവരാജ്കുമാർ നായകനാകും. ചിത്രത്തിന്‍റെ കന്നട പതിപ്പിന്‍റെ ആദ്യഘട്ട ചിത്രീകരണം പ്രേം പൂർത്തിയാക്കിക്കഴിഞ്ഞു. ലണ്ടൻ, ലഡാക്ക് എന്നിവയാണ് ഈ ബിഗ് ബജറ്റ് ചിത്രത്തിന്‍റെ പ്രധാന ലൊക്കേഷനുകൾ. വലിയൊരു താരനിരതന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ഈച്ച എന്ന രാജമൗലി ചിത്രത്തിലൂടെ ശ്രദ്ധേയനായ സുദീപ്, എമി ജാക്സൻ, മിഥുൻ ചക്രവർത്തി, ശ്രുതി ഹരിഹരൻ എന്നിവരാണ് ചിത്രത്തിന്‍റെ തമിഴ് പതിപ്പിലുള്ളത്. ഇതിൽ സുദീപ് മാത്രമായിരിക്കും നാലു ഭാഷകളിലും അഭിനയിക്കുന്ന ഏക താരം. മോഹൻലാലിന്‍റെ ആദ്യ ത്രിഭാഷ ചിത്രമാകും ഇതെന്ന പ്രത്യേകതയുമുണ്ട്.

Read More

കുഞ്ഞുരാജകുമാരിയുമായി ദുൽഖറും അമാലും; ചിത്രം വൈറൽ

നാളുകൾ നീണ്ട കാത്തിരിപ്പിനു ശേഷം ദുൽഖർ സൽമാൻ തന്‍റെ കുഞ്ഞു രാജകുമാരിയുടെ ചിത്രങ്ങൾ ആരാധകരുമായി പങ്കുവെച്ചു. മേയ് അഞ്ചിനായിരുന്നു ദുൽഖർ- അമാൽ ദന്പതികൾക്ക് പെണ്‍കുഞ്ഞ് ജനിച്ചത്. മറിയം അമീറ സൽമാൻ എന്നാണ് കുഞ്ഞിന്‍റെ പേര്. നേരത്തെ, കുഞ്ഞിന്‍റെ ചിത്രമെന്ന പേരിൽ വ്യാജ ചിത്രങ്ങൾ സോഷ്യൽ മീഡിയായിൽ പ്രചരിക്കുന്നതിനെതിരെ അദ്ദേഹം തന്നെ പ്രതികരിച്ചിരുന്നു. ഇത്തരം വ്യാജ വാർത്തകൾ തന്നെ വിഷമിപ്പിക്കുന്നുണ്ടെന്നും സമയമാകുന്പോൾ താൻ തന്നെ ചിത്രങ്ങൾ പുറത്ത് വിടുമെന്നുമായിരുന്നു അദ്ദേഹം അറിയിച്ചത്. ഇപ്പൊഴിതാ ദുൽഖറിന്‍റെ ജന്മദിനത്തോടനുബന്ധിച്ച് മറിയവുമായി ദുൽഖറും അമാലും നിൽക്കുന്ന ചിത്രമാണ് അദ്ദേഹത്തിന്‍റെ ആരാധകർ ഫാൻസ് ഫേസ്ബുക്ക് പേജുവഴി പുറത്തുവിട്ടിരിക്കുന്നത്. ഈ ചിത്രങ്ങൾ സോഷ്യൽ മീഡിയായിൽ വൈറലാകുകയാണ്.

Read More

എല്ലാം പ്രണയത്തിന്റെ പേരില്‍..! വിഘ്നേശിനു നയൻസിന്‍റെ കോടികളുടെ സമ്മാനം

അഭിനയത്തിന്‍റെ കാര്യത്തിലോസെറ്റിലുള്ള പെരുമാറ്റത്തിന്‍റെ കാര്യത്തിലോ നയൻതാരയെ കുറിച്ച് ആർക്കും മോശം അഭിപ്രായം ഉണ്ടാവില്ല. എന്നാൽ നയൻ എന്നും ഗോസിപ്പുകോളങ്ങളിൽ നിരഞ്ഞുനിന്നു. ഇതെല്ലാം തന്നെ പ്രണയത്തിന്‍റെ പേരിലാണ്. നടൻ ചിന്പുവുമായുള്ള പ്രണയ ബന്ധം ഏറെ വിവാദങ്ങളോടെയാണ് അവസാനിച്ചത്. പിന്നീടു പ്രഭുദേവയുമായി പ്രണയത്തിലായി. വിവാഹം വരെ എത്തിയ ആ ബന്ധത്തിനും ആയുസുണ്ടായിരുന്നില്ല. ഇപ്പോൾ നയന്‍റെ കാമുകനായി പറഞ്ഞുകേൾക്കുന്നത് യുവസംവിധായകൻ വിഘ്നേശ് ശിവയുടെ പേരാണ്. വിഘ്നേശുമായി പ്രണയത്തിലായ ശേഷം വി അക്ഷരം വരുന്ന ആഭരണങ്ങൾ നയൻ ഉപയോഗിക്കാൻ തുടങ്ങി. പൊതു പരിപാടികളിലും മറ്റും വിഘ്നേശിനൊപ്പം വന്നതോടെയാണ് ആ പ്രണയം നാട്ടിൽ പാട്ടായത്. നയൻതാരയും വിഘ്നേശും ചെന്നൈയിൽ ഒന്നിച്ചാണ് ഇപ്പോൾ താമസം എന്ന തരത്തിൽ നേരത്തെ വാർത്തകൾ പുറത്ത് വന്നിരുന്നു. തന്നെക്കാൾ രണ്ടു വയസ് പ്രായം കുറഞ്ഞ സംവിധായകനുമായി നയൻതാരയുടെ വിവാഹം ഉറപ്പിച്ചു എന്നും കേട്ടു. ഇരുവീട്ടുകാരുടെയും സമ്മതത്തോടെ വിവാഹം ഉടൻ ഉണ്ടാവുമെന്നാണ്…

Read More

ദീപികയുടെ സൈനികവേഷം! ദീപികയുടെ ശരീരവും സൗന്ദര്യവുമെല്ലാം വളരെ അനുയോജ്യമെന്ന്‌ കുനാൽ

ദീപിക പദുക്കോണ്‍ സൈനിക വേഷത്തിലെത്തുന്ന കുനാൽ കപൂർ ചിത്രം രാഗ് ദേശ് ആരാധകർ പ്രതീക്ഷയോടെ കാത്തിരിക്കുന്നു.സ്വാതന്ത്ര്യ സമര കാലത്തെ റെഡ്ഫോർട്ട് വിചാരണയെക്കുറിച്ചാണ് ചിത്രം. സ്വാതന്ത്ര്യസമര ചരിത്രം പറയുന്ന ചിത്രത്തിൽ കുനാലും അമിത് സാഥും മോഹിത് മർവയുമാണ് പ്രധാന വേഷങ്ങൾ ചെയ്യുന്നത്. ദീപികയുടെ വേഷം ഏറെ കൗതുകവും പ്രതീക്ഷയും പകരുന്നതാണെന്ന് കുനാലും സാക്ഷ്യപ്പെടുത്തുന്നു. ദീപികയുടെ ശരീരവും സൗന്ദര്യവുമെല്ലാം പുതിയ കഥാപാത്രത്തിന് വളരെ അനുയോജ്യമെന്നാണ് കുനാൽ പറയുന്നത്. ഇന്ത്യൻ സ്വാതന്ത്ര്യ സമര കാലത്തെ ഐ.എൻ.എ. ഉദ്യോഗസ്ഥരുടെ കുപ്രസിദ്ധമായ റെഡ് ഫോർട്ട് വിചാരണയുടെ കഥയാണ് ചിത്രം പറയുന്നത്. കേണൽ ഗുർബക് സിംഗ് ധില്ലൻ, മേജർ ജനറൽ ഷാനവാസ് ഖാൻ, കേണൽ പ്രേം സെഗാൾ എന്നിവരാണ് കഥാപാത്രങ്ങൾ. യുഎഫ്ഒ മൂവിസ് പങ്കാളികളായി നിർമിക്കുന്ന ചിത്രം അടുത്ത ജൂലൈയിൽ തിയറ്ററിലെത്തും. തിഗ്മാംശു ധുലിയയാണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്.

Read More

ഒരു മാസം നീണ്ടു നിൽക്കുന്ന ഹണിമൂണ്‍! ആ വാർത്ത തെറ്റ്: സാമന്ത

തെന്നിന്ത്യൻ സിനിമാ ലോകം ഉറ്റുനോക്കുന്ന കല്യാണാഘോഷമാണ് സാമന്തയുടെയും നാഗ ചൈതന്യയുടെയും. ഇപ്പോഴിതാ താരങ്ങൾ തന്നെ നിശ്ചയിക്കാത്ത ഹണിമൂണ്‍ പ്ലാൻ തീരുമാനിക്കുകയാണ് പപ്പരാസികൾ. നാഗചൈതന്യയും സാമന്തയും ഒരു മാസം നീണ്ടു നിൽക്കുന്ന ഹണിമൂണ്‍ യാത്ര പദ്ധതിയിടുന്നുണ്ട് എന്നായിരുന്നു വാർത്തകൾ. വാർത്ത നിഷേധിച്ച് രംഗത്തെത്തിയിരിക്കുകയാണ് സാമന്ത. ഈ വാർത്ത തീർത്തും അടിസ്ഥാനരഹിതമാണ്. അങ്ങനെ ഒരു ഹണിമൂണ്‍ പ്ലാൻ തങ്ങൾക്കില്ല. ഗോവയിൽ വച്ച് നടക്കുന്ന വിവാഹം വരെ മാത്രമേ ഇപ്പോൾ തങ്ങൾ പ്ലാൻ ചെയ്തിട്ടുള്ളൂ .ഓഗസ്റ്റ് ആറിന് ഗോവയിൽ വച്ച് വളരെ ലളിതമായൊരു വിവാഹം നടക്കും. വിവാഹ ശേഷം മൂന്നു ദിവസം ഗോവയിൽ ചെലവഴിക്കും. അതുകഴിഞ്ഞ് ഹൈദരാബാദിലേക്ക് മടങ്ങിയെത്തും. രണ്ടു പേർക്കും കരാറൊപ്പു വച്ച ചിത്രങ്ങളുടെ തിരക്കുകളുണ്ടത്രെ. വിവാഹശേഷവും തുടർന്ന് അഭിനയിക്കും എന്നാണ് സാമന്തയോട് അടുത്ത വൃത്തങ്ങൾ പറയുന്നത്. സാമന്ത അഭിനയിക്കുന്നതിനോട് നാഗചൈതന്യക്കോ കുടുംബത്തിനോ യാതൊരു എതിർപ്പുമില്ല. പക്ഷെ വിവാഹ ശേഷം…

Read More

സിനിമയുടെ പേര് വെളിപ്പെടുത്താനാവില്ല! ഉദയനിധിയുടെ സിനിമയ്ക്കിടെ ഭാര്യ ഇറങ്ങിപ്പോയി; കാരണം…

സിനിമയ്ക്കിടെ തിയറ്ററിൽ നിന്ന് പ്രേക്ഷകർ ഇറങ്ങിപ്പോവുന്നത് പുതുമയുള്ള കാര്യമല്ല. എന്നാൽ, സിനിമ അസഹ്യമാണെന്നു കണ്ട് ഇറങ്ങിപ്പോകുന്നത് നായകന്‍റെ ഭാര്യ തന്നെ ആയാലോ? തമിഴകത്ത് സൂപ്പർ നായകനും നിർമാതാവുമായി വിലസുന്ന ഉദയനിധി സ്റ്റാലിനാണ് ഈ ഗതികേട്. തന്‍റെ ചില ചിത്രങ്ങൾ കണ്ട് സംവിധായിക കൂടിയായ ഭാര്യ കൃതിക ഇടയ്ക്കുവച്ച് ഇറങ്ങിപ്പോയെന്ന് വെളിപ്പെടുത്തിയത് ഉദയനിധി തന്നെയാണ്. എനിക്ക് സിനിമയുടെ പേര് വെളിപ്പെടുത്താനാവില്ല. എന്നാൽ, ഒരു സിനിമ ചെയ്തതിന് ഭാര്യ എന്നെ വഴക്ക് പറഞ്ഞിട്ടുണ്ട്. ചില സിനിമകൾ പാതിവഴിയിലായപ്പോൾ തിയറ്ററിൽ നിന്ന് ഇറങ്ങിപ്പോയ സംഭവം വരെ ഉണ്ടായിട്ടുണ്ട്. സിനിമ ഏതാണെന്ന് പ്രേക്ഷകർക്ക് മനസ്സിലായിട്ടുണ്ടാകും. എന്നാൽ, നല്ല ചിത്രങ്ങളെ പ്രകീർത്തിക്കാനും അവർ മടിക്കാറില്ല. വളരെ സത്യസന്ധമായാണ് കൃതിക അഭിപ്രായം പറയാറുള്ളത്-ഇന്ത്യാ ഗ്ലിറ്റ്സിന് നൽകിയ അഭിമുഖത്തിൽ ഉദയനിധി പറഞ്ഞു. എന്‍റെ സിനിമകളുടെയെല്ലാം കഥ അവർ കേൾക്കാറുണ്ട്. കഥ കേട്ടുകഴിഞ്ഞാൽ ഞാൻ അതിന്‍റെ അഭിപ്രായം ചോദിക്കും.…

Read More