ഏതു സാഹചര്യവും അഡാപ്ട് ചെയ്യുന്ന ആളാണ് അമ്മു, മൂത്തയാൾ ആയതിനാൽ ഓമിയുടെ അടുത്ത് കുറേക്കൂടി കെയർ ഉണ്ട്: അഹാന കൃഷ്ണയെക്കുറിച്ച് ഓസി പറഞ്ഞ വാക്കുകൾ വൈറൽ

സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും സംരഭകയും നടൻ കൃഷ്ണ കുമാറിന്‍റെ മകളുമാണ് ഓസി എന്ന ദിയ കൃഷ്ണ. തന്‍റെ സഹോദരിയും നടിയുമായ ആഹാന കൃഷ്ണ‍യെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. വീട്ടിൽ അമ്മുവുമായി (അഹാന കൃഷ്ണ) ഏറ്റവും കൂടുതൽ അടിയുണ്ടാക്കിയിട്ടുള്ളത് ഞാനാണ്. ഇപ്പോഴും അടിയുണ്ടാക്കുന്നതും ഞാൻ തന്നെയാണ്. എന്തോ വല്ലാത്ത ബോണ്ടിംഗ് ഉണ്ട്. ജനിച്ചു വീണപ്പോൾതന്നെ കുട കൊണ്ട് തലയ്ക്കടിച്ചതു കൊണ്ടായിരിക്കും. അമ്മു എന്നെയാണ് അടിച്ചത്. അമ്മുവിന് അറ്റൻഷൻ പെട്ടെന്ന് കിട്ടാതായതിന്‍റെ വിഷമം ആയിരുന്നെന്ന് തോന്നുന്നു. കാരണം വീട്ടിലെ സ്റ്റാർ ആയിരുന്നു. അമ്മുവിന് ലീഡർഷിപ്പ് ക്വാളിറ്റി നല്ലതുപോലെയുണ്ട്. ഫാമിലിയായി ട്രിപ്പ് പോകുമ്പോൾ നമ്മളായിരുന്നെങ്കിൽ തേഞ്ഞേനെ എന്ന് ഞാനും ഇഷാനിയും തമ്മിൽ പറയും. അമ്മു എങ്ങനെ ഡീൽ ചെയ്തു എന്ന് ഞങ്ങൾ ആലോചിക്കും. പല സ്ഥലത്തും പല ഭാഷയിൽ അമ്മു സംസാരിക്കും. ഞങ്ങളാണെങ്കിൽ ഫാമിലി തിരിച്ചുവരില്ല. ലണ്ടനിൽതന്നെ നിൽക്കും.…

Read More

ഒരു മോഡേൺ വേഷം ധരിച്ചാൽപ്പോലും അതിനെപ്പറ്റി അഭിപ്രായങ്ങൾ പറയും: നവ്യാ നായർ

നായികയായും നർത്തകിയായും പ്രേക്ഷകരുടെ മനസിൽ ചേക്കേറിയ താരമാണ് നവ്യാ നായർ. കഴിഞ്ഞ പോയ തന്‍റെ ജീവിതത്തെക്കുറിച്ച് താരം ഇപ്പോൾ പറയുന്ന വാക്കുകളാണ് വൈറലാകുന്നത്. പതിനഞ്ചാം വയസിലാണ് ഞാൻ സിനിമയിലേക്ക് വരുന്നത്. 24-ാം വയസിൽ വിവാഹിതയായി. ആ കാലഘട്ടത്തിൽ ഒരു നായിക വിവാഹശേഷം സിനിമയിൽനിന്ന് അകന്നുനിൽക്കുമെന്ന് കരുതുന്ന പൊതുവായ ധാരണ സമൂഹത്തിലുണ്ടായിരുന്നു. വിവാഹിതയായ നായിക എന്നൊരു വേറിട്ട വിഭാഗമായിത്തന്നെ ആളുകൾ കാണുമായിരുന്നു. കല്യാണം കഴിഞ്ഞിട്ടും അഭിനയിക്കുന്നത് പലരും തിരിച്ചു വരവ് എന്ന രീതിയിൽ കാണുകയും ഇപ്പോൾ എന്താണ് മാറ്റം വന്നത് എന്നൊരു കണക്കുകൂട്ടലോടെ ഉറ്റുനോക്കുകയും ചെയ്യും. ഇപ്പോഴത്തെപ്പോലെ വിവാഹം ഒരു വലിയ സംഭവമായി എടുക്കാതെ, അതിനുശേഷം ഒരു ദീർഘമായ ഇടവേള ഉണ്ടാകാതെ തന്നെ കരിയർ തുടരുന്ന സമീപനം അന്ന് അത്ര സാധാരണമായിരുന്നില്ല. എന്നാൽ, നായക നടന്മാരെക്കുറിച്ച് ആരും അങ്ങനെ ചിന്തിക്കാറില്ല. അവർക്ക് എത്ര കുട്ടികളുണ്ടായാലും വിവാഹിതരായാലും പ്രായം കടന്നാലും…

Read More

അറിവാൻ നവംബർ ഏഴിന്

അനന്ത് നാഗ്, ജനനി, റോഷ്നി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അരുൺ പ്രസാദ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഇൻവെസ്റ്റിഗേഷൻ ത്രില്ലർ തമിഴ് ചിത്രമായ “അറിവാൻ’ നവംബർ ഏഴിന് എസിഎം സിനിമാസ്, പവിത്ര ഫിലിംസ് പ്രദർശനത്തിനെത്തിക്കുന്നു. ബോയ്സ് രാജൻ, ബിർള ബോസ്, ഗൗരി ശങ്കർ, ശരത് തുടങ്ങിയവരാണ് മറ്റു താരങ്ങൾ. എംഡി ഫിലിംസിന്‍റെ ബാനറിൽ ദുവാരി മഹാദേവൻ നിർമിക്കുന്ന ഈ ചിത്രത്തിന്‍റെ ഛായാഗ്രഹണം- യശ്വന്ത് ബാലാജി നിർവഹിക്കുന്നു. കോ -പ്രൊഡ്യൂസർ-കൃഷ്ണ പ്രസാദ്, എഡിറ്റർ-സത്യ മൂർത്തി, സംഗീതം-ഇറ, സ്റ്റണ്ട്-മനോ. ഏറ്റുമുട്ടൽ കൊലകൾക്ക് പേരുകേട്ട ഏറ്റവും സത്യസന്ധനും എന്നാൽ കോപാകുലനുമായ സൂര്യയെന്ന പോലീസ് ഓഫീസർ ഒരു വിവാദ കേസിന് ശേഷം നെയ്‌വേലി സ്റ്റേഷനിൽ ചാർജ് എടുക്കുന്നു. അദ്ദേഹം എത്തിയ ഉടൻ തന്നെ, വിനിഷ എന്ന സ്ത്രീ ഉൾപ്പെട്ട ഒരു കൊലപാതകം ഏവരേയും ഞെട്ടിപ്പിക്കുന്നു. സൂര്യ ഈ കേസ് അന്വേഷിക്കാൻ ശ്രമിക്കുമ്പോൾ സ്നേഹവും നീതിയും…

Read More

ശുദ്ധമായ സ്‌നേഹമാണ് ക്ഷമ: മഞ്ജു

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് മഞ്ജു വാര്യര്‍. തന്‍റെ തുടക്കകാലത്തും രണ്ടാം വരവിലും എല്ലാം മലയാളത്തിലെ നായികനടിമാരില്‍ മുന്‍നിരയില്‍ സ്ഥാനം പിടിക്കാന്‍ മഞ്ജുവിന് ആയിട്ടുണ്ട്. മലയാളത്തില്‍ തന്നെ സജീവമായി അഭിനയിക്കുന്ന നടിമാരില്‍ ഏറ്റവും അധികം പ്രതിഫലം വാങ്ങിക്കുന്ന നായിക നടിയും മഞ്ജു തന്നെ. സോഷ്യല്‍ മീഡിയയിലും നിരവധി ഫോളോവേഴ്‌സാണ് മഞ്ജുവിനുള്ളത്. അതുകൊണ്ടുതന്നെ സോഷ്യല്‍ മീഡിയയില്‍ മഞ്ജു പങ്കുവയ്ക്കുന്ന ചിത്രങ്ങളെല്ലാംതന്നെ പെട്ടെന്ന് വൈറലാകാറുമുണ്ട്. ഇത്തരത്തില്‍ ഇന്നലെ മഞ്ജു പങ്കുവച്ച ചിത്രങ്ങളും ഞൊടിയിടയിലാണ് വൈറലായത്. മുഖം വ്യക്തമാക്കാതെ ഒരു ബാല്‍ക്കണിയില്‍നിന്നുള്ള ചിത്രങ്ങളായിരുന്നു മഞ്ജു ഇന്നലെ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. ചിത്രത്തിനൊപ്പം മഞ്ജു കൊടുത്ത ക്യാപ്ഷനും ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റി. “ക്ഷമ. സ്‌നേഹത്തിന്‍റെ ഏറ്റവും ശുദ്ധമായ രൂപങ്ങളില്‍ ഒന്ന്,’ ( Patience. One of the purest forms of love) എന്ന ക്യാപ്ഷനോടെയാണ് മഞ്ജു ചിത്രം പങ്കുവച്ചത്. മഞ്ജു പങ്കുവച്ച ചിത്രത്തെ…

Read More

മെമ്മറി കാര്‍ഡ് വിവാദം: അമ്മയില്‍ തെളിവെടുപ്പ് തുടരുന്നു

കൊച്ചി: താരസംഘടന അമ്മയിലെ മെമ്മറി കാര്‍ഡ് വിവാദത്തില്‍ തെളിവെടുപ്പ് തുടരുന്നു. പരാതി ഉന്നയിച്ച ഏതാനും ചില താരങ്ങളില്‍ നിന്നടക്കമാണ് ഇനി മൊഴി രേഖപ്പെടുത്താനുള്ളത്. ആരോപണ വിധേയരില്‍ നിന്നും സംഘടനാ ഭാരവാഹികളില്‍ നിന്നും കമ്മീഷന്‍ മൊഴി രേഖപ്പെടുത്തുന്നുണ്ട്. അമ്മ പ്രസിഡന്‍റ് ശ്വേത മേനോന്‍ ഉള്‍പ്പെടുന്ന അഞ്ചംഗ സമിതിയാണ് വിവരങ്ങള്‍ ശേഖരിക്കുന്നത്. മൊഴികള്‍ രേഖപ്പെടുത്തിയ ശേഷം രണ്ട് മാസത്തിനുള്ളില്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ജനറല്‍ ബോഡിക്ക് മുമ്പാകെ സമര്‍പ്പിക്കും. നിയമപരമായ നടപടി സ്വീകരിക്കേണ്ട സാഹചര്യം ഉണ്ടായാല്‍ അത്തരത്തില്‍ നീങ്ങാനുമാണ് നിലവിലെ നീക്കം. നടന്‍ മോഹന്‍ലാലില്‍ നിന്നടക്കം സമിതി വിവരങ്ങള്‍ തേടിയതായാണ് സൂചന. അമ്മ എക്‌സിക്യൂട്ടീവ് അംഗം ജോയ് മാത്യു, ദേവന്‍, ശ്രീലത നമ്പൂതിരി, ശ്രീലത പരമേശ്വരന്‍ എന്നിവര്‍ ഉള്‍പ്പെടെയുള്ള അഞ്ചംഗ സമിതിയാണ് മൊഴിയെടുക്കുന്നത്. മീ ടു ആരോപണത്തിന്‍റെ പശ്ചാത്തലത്തില്‍ മലയാള സിനിമയിലെ നടിമാര്‍ നേരിട്ട ലൈംഗീകാതിക്രമങ്ങളെക്കുറിച്ച് തുറന്നു പറയാന്‍ നടി കുക്കു…

Read More

‘മറ്റുള്ളവരുടെ അഭിപ്രായങ്ങള്‍ക്കോ സോഷ്യല്‍ മീഡിയയിലെ കമന്‍റുകള്‍ക്കോ അനുസരിച്ചു ജീവിക്കുന്നയാളല്ല ഞാന്‍’: അനുപമ പരമേശ്വരന്‍

പ്രേമം ചെയ്തശേഷം ട്രോളുകള്‍ കാരണം മലയാളത്തില്‍ സിനിമ ചെയ്യാന്‍ മടിയുണ്ടായിരുന്നു എന്ന് അനുപമ പരമേശ്വരന്‍. ആ സമയത്തു തന്നെ തെലുങ്ക്, തമിഴ്, കന്നട ഭാഷകളില്‍നിന്ന് അവസരങ്ങള്‍ ലഭിക്കുകയും ചെയ്തു. ഇന്ന് മറ്റുള്ളവരുടെ അഭിപ്രായങ്ങള്‍ക്കോ സോഷ്യല്‍ മീഡിയയിലെ കമന്‍റുകള്‍ക്കോ അനുസരിച്ചു ജീവിക്കുന്നയാളല്ല ഞാന്‍. എന്നില്‍ എനിക്കു വിശ്വാസമുണ്ട്. ഈയടുത്തായി ടിലു, പര്‍ദ, ജെഎസ്‌കെ തുടങ്ങിയ സിനിമകളില്‍ കരുത്തുറ്റ കഥാപാത്രങ്ങള്‍ അവതരിപ്പിക്കാന്‍ സാധിച്ചതില്‍ ഒരുപാട് സന്തോഷമുണ്ട്. ഇനി മലയാളത്തിലും തെലുങ്കിലുമായി രണ്ടു സിനിമകള്‍ വീതം ചെയ്യാനിരിക്കുന്നു. അഭിനയജീവിതം പുതിയൊരു വഴിത്തിരിവിലേക്കു മാറുകയാണ് എന്ന് അനുപമ പരമേശ്വരന്‍.

Read More

മമ്മൂക്കയ്ക്ക് കിട്ടുന്നതുപോലുള്ള പടങ്ങള്‍ ഞങ്ങള്‍ക്ക് കിട്ടുന്നില്ല: റിമ കല്ലിങ്കൽ

ഓരോ തവണയും പഴയതിനെക്കാള്‍ ഇംപ്രൂവ് ചെയ്ത് മുന്നോട്ടുപോകാന്‍ ശ്രമിക്കാറുണ്ടെന്ന് റിമ കല്ലിങ്കൽ. മമ്മൂക്ക പറയുന്നപോലെ എല്ലാ തവണയും തേച്ചുമിനുക്കി തന്നെയാണ് മുന്നോട്ടുപോകുന്നത്. പക്ഷേ അതിനനുസരിച്ച് അവസരങ്ങള്‍ കിട്ടാറില്ല. മമ്മൂക്കയ്ക്ക് കിട്ടുന്നതുപോലുള്ള പടങ്ങള്‍ ഞങ്ങള്‍ക്ക് കിട്ടുന്നില്ല. അദ്ദേഹത്തിന് ഒരു സിനിമ കഴിയുമ്പോഴേക്ക് അടുത്തത് കിട്ടുന്നു. പിന്നെ സ്വന്തം പെര്‍ഫോമന്‍സ് നല്ലതാക്കാനും അതിനെ വിലയിരുത്താനുമുള്ള ഏറ്റവും നല്ല മാര്‍ഗം ഓഡിഷനുകളാണ്. ഇപ്പോഴും ഓഡിഷനുണ്ടെന്ന് കേട്ടാല്‍ ഞാന്‍ പോകും. ഞാന്‍ സീനിയര്‍ നടിയായി, ഇനി ഓഡിഷനൊന്നും പോകേണ്ട ആവശ്യമില്ല എന്ന തോന്നല്‍ ഉണ്ടാകാന്‍ പാടില്ല. കാരണം, പുതിയ ആളുകളില്‍നിന്ന് പഠിക്കാനുള്ള ഒരു അവസരം കൂടിയാണ് ഓഡിഷനുകള്‍ റിമ കല്ലിങ്കൽ പറഞ്ഞു.

Read More

റീ റിലിസിനൊരുങ്ങി ബ്ലോക്ക്ബസ്റ്റർ ചിത്രം ഫ്രണ്ട്സ്

പുത്തൻ റിലീസുകളെപ്പോലെതന്നെ ആരാധകർ ഇപ്പോൾ റീ റിലീസ് സിനിമകൾക്കും ഉണ്ട്. മോഹൻലാൽ, മമ്മൂട്ടി, രജനികാന്ത്, വിജയ്, സൂര്യ തുടങ്ങിയ താരങ്ങളുടെ സിനിമകൾ ഇപ്പോൾ പുത്തൻ സാങ്കേതിക വിദ്യയുടെ സഹായത്തോടെ വീണ്ടും ബിഗ് സ്ക്രീനിലേക്ക് എത്തുന്നുണ്ട്. തമിഴ് സിനിമയിലെ റീ റിലീസുകളില്‍ ഏറ്റവും നേട്ടമുണ്ടാക്കിയ ചിത്രങ്ങളില്‍ പ്രധാനം വിജയ് ചിത്രങ്ങള്‍ ആയിരുന്നു. ഇപ്പോഴിതാ അത്തരത്തിൽ ഒരു റീ റിലീസിന് തയാറെടുക്കുകയാണ് വിജയ്- സൂര്യ കൂട്ടുകെട്ടിലെ ബ്ലോക്ക്ബസ്റ്റർ ചിത്രം ഫ്രണ്ട്സ്. ചിത്രം റിലീസായത്തിന്‍റെ 24-ാം വര്‍ഷം വീണ്ടും തിയറ്ററുകളിലേക്ക് എത്തിക്കുകയാണ് ജാഗ്വാർ സ്റ്റുഡിയോസിന്‍റെ ബാനറിൽ ബി. വിനോദ് ജെയിൻ. മികച്ച 4 കെ ദൃശ്യ നിലവാരത്തിലും ശബ്ദത്തിലും പുനരവതരിപ്പിക്കുന്ന ചിത്രം നവംബർ 21ന് പ്രേക്ഷകർക്ക് മുൻപിൽ എത്തും. മലയാള സിനിമയിലെ വൻ ഹിറ്റുകളിലൊന്നായിരുന്നു സിദ്ദിഖ് സംവിധാനം ചെയ്ത ഫ്രണ്ട്സ്. മുകേഷ്, ജയറാം, ശ്രീനിവാസൻ, മീന, ദിവ്യ ഉണ്ണി എന്നിവർ പ്രധാന…

Read More

നായികയായി വിജയിക്കാതെ വന്നപ്പോള്‍ ഐറ്റം സോംഗ് ചെയ്യാന്‍ തുടങ്ങി: തമന്നയെ പരിഹസിച്ച് രാഖി സാവന്ത്

ഇന്ത്യ മുഴുവൻ ആരാധകരുള്ള നടിയാണ് തമന്ന ഭാട്ടിയ. തമിഴിനും തെലുങ്കിനുമൊപ്പം ഹിന്ദിയിലും നടിയിപ്പോള്‍ സജീവമാണ്. ബോളിവുഡില്‍ ഐറ്റം ഡാന്‍സിലൂടെയും തമന്നയിപ്പോള്‍ സെന്‍സേഷനായി മാറിക്കഴിഞ്ഞു. ഇപ്പോഴിതാ നടിയെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടി രാഖി സാവന്ത്. നായികയായി വിജയിക്കാതെ വന്നപ്പോള്‍ തമന്ന ഐറ്റം സോംഗ് ചെയ്യാന്‍ തുടങ്ങിയെന്നും സിനിമയിലെ യഥാര്‍ഥ ഐറ്റം ഗേള്‍ താനാണെന്നും രാഖി സാവന്ത് പറഞ്ഞു. ഇവരൊക്കെ ഞങ്ങളെ കണ്ടുകണ്ടാണ് ഐറ്റം സോംഗ് ചെയ്യാന്‍ പഠിച്ചത്. ഇവര്‍ക്ക് ആദ്യം ഹീറോയിന്‍ ആകാനായിരുന്നു ആഗ്രഹം. എന്നാല്‍ ഹീറോയിന്‍ എന്ന നിലയിലുളള കരിയര്‍ വിജയിക്കാതെ വന്നപ്പോള്‍ അവര്‍ തങ്ങളുടെ പാത പിന്തുടര്‍ന്ന് ഐറ്റം സോംഗുകള്‍ ചെയ്യാന്‍ തുടങ്ങി. നാണമില്ലേ, ഒറിജിനല്‍ ഞങ്ങള്‍ തന്നെയാണ്. ഇനി ഞങ്ങള്‍ നായികമാരാകും . ഒരു കാലത്ത് ഞാന്‍ സ്‌ക്രീനില്‍ കൊണ്ടുവന്ന ആവേശവും ഊര്‍ജവും ഇപ്പോഴത്തെ തലമുറയിലെ ഐറ്റം ഗാനങ്ങള്‍ക്കില്ല- രാഖി സാവന്ത് പറഞ്ഞു. റെയ്ഡ്…

Read More

‘ടീമിന്‍റെ ടീമിലേക്ക് താര’: നടൻ ബിനീഷ് ബാസ്റ്റിൻ വിവാഹത്തിനാകുന്നു; വാർത്ത പങ്കുവച്ച് താരം

നടൻ ബിനീഷ് ബാസ്റ്റിൻ വിവാഹിതനാകുന്നു. അടൂർ സ്വദേശിനിയായ താരയാണ് വധു. അഞ്ചു വർഷമായി ഇരുവരും പ്രണയത്തിലാണ്. വിവാഹക്കാര്യം ബിനീഷ് തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചത്. ബിനീഷിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്…ടീമേ..“ഇന്ന് മുതൽ എന്നും, സന്തോഷത്തിലും ദുഖത്തിലും ആരോഗ്യത്തിലും അനാരോഗ്യത്തിലും സമ്പത്തിലും ദാരിദ്ര്യത്തിലും പരസ്പര സ്നേഹത്തോടും വിശ്വസ്തതയോടും കൂടി ഏക മനസോടെ “താര” എന്നോടൊപ്പം ഉണ്ടാകും.. കല്യാണത്തിന്‍റെ ഡേറ്റ് അറിയിക്കാം. എല്ലാവരുടെയും അനുഗ്രഹവും പ്രാർഥനയും വേണം.

Read More