ശ്രദ്ധിക്കുക! ലോക്ക് ഡൗണ്‍ പിന്‍വലിക്കുന്നതനുസരിച്ച് സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍…

കണ്ണൂര്‍: കോവിഡ് പ്രതിരോധ, നിയന്ത്രണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നടപ്പിലാക്കിയ ലോക്ക് ഡൗണ്‍ പിന്‍വലിക്കുന്നതനുസരിച്ച് സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ സംബന്ധിച്ച നിര്‍ദേശങ്ങളുമായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ. നാരായണ നായ്ക്ക്. ഇതിനായി ഓരോതലത്തിലും അനുഷ്ഠിക്കേണ്ട കാര്യങ്ങള്‍ ചുവടെ: വ്യക്തികള്‍ *വീട്ടില്‍നിന്ന് പുറത്തിറങ്ങുന്ന എല്ലാവരും പുനരുപയോഗസാധ്യമായ മാസ്‌ക് ധരിക്കണം. *ഉപയോഗിച്ച മാസ്‌ക് പത്തു മിനിറ്റ് സോപ്പില്‍ കുതിര്‍ത്തുവച്ചതിനുശേഷം മാത്രമേ കഴുകിയെടുക്കാവൂ. *കഴുകിയെടുത്ത മാസ്‌ക് നല്ല വെയിലത്ത് ഉണക്കിയെടുക്കുകയും ഇസ്തിരിയിട്ട് ഉപയോഗിക്കുകയും വേണം. *ഡിസ്‌പോസബിള്‍ മാസ്‌കാണ് ഉപയോഗിക്കുന്നതെങ്കില്‍ അവ ശാസ്ത്രീയമായരീതിയില്‍ സംസ്‌കരിക്കണം. *ഡിസ്‌പോസബിള്‍ മാസ്‌ക് ഒരിക്കല്‍ ഉപയോഗിച്ചത് വീണ്ടും ഉപയോഗിക്കരുത്. *യാത്രാവേളകളില്‍ ഉപയോഗിക്കുവാന്‍ ഓരോ വ്യക്തിയും അധികമായി മാസ്‌ക് കരുതണം. മാസ്‌ക് ഉപയോഗിക്കുന്നത് ഒരു ശീലമാക്കുക. *പൊതുസ്ഥലങ്ങളില്‍ തുപ്പുന്നത് ഒഴിവാക്കുക. എല്ലാ വ്യക്തികളും അവരവരുടെ കൈവശം സാനിറ്റൈസര്‍ കരുതുന്നത് ശീലമാക്കുക. *കൂട്ടംകൂടി നില്‍ക്കുന്നതില്‍നിന്ന് ഒഴിവാകാന്‍ ശ്രദ്ധിക്കുക. ശാരീരിക അകലം പാലിക്കുക. *ഹസ്തദാനം, ആലിംഗനം…

Read More

റംസാൻ വ്രതവും പ്രമേഹരോഗികളും

റംസാൻ ഇസ്ലാമിൽ വ്രതാനുഷ്ഠാനത്തിന്‍റെ മാസമാണ്. റംസാൻ മാനസികമായും ശാരീരികമായും മനുഷ്യനെ പാകപ്പെടുത്തിയെടുക്കാനുള്ള മാർഗമാണ്. റംസാൻ വ്രതത്തിൽ വളരെ ക്രമീകരിച്ചിട്ടുള്ള ആഹാരരീതിയാണ് അനുഷ്ഠിക്കേണ്ടത്. നോന്പുമുറിച്ചശേഷം ധാരാളം പച്ചക്കറികൾ, ഇലവർഗങ്ങൾ, നാരുള്ള ആഹാരങ്ങൾ, ധാരാളം വെള്ളം എന്നിവ കഴിക്കണം. റംസാൻ വ്രതം അനുഷ്ഠിക്കാൻ എങ്ങനെ തയാറെടുക്കാം? റംസാൻ വ്രതം അനുഷ്ഠിക്കാൻ പോകുന്ന രോഗിക്ക് ഡോക്ടർ മറ്റ് അപകട പ്രശ്നങ്ങൾ ഇല്ലെങ്കിൽ പ്രോത്സാഹനം നൽകണം. പ്രമേഹമുള്ള രോഗികൾ വ്രതം എടുക്കാൻ സാധിക്കുന്നതിനെക്കുറിച്ച് വ്രതം തുടങ്ങുന്നതിന് ഒരാഴ്ച മുന്പുതന്നെ ഡോക്ടറുമായി വിശദമായി സംസാരിക്കുകയും രക്തപരിശോധനകൾ നടത്തി അതിന്‍റെ റിപ്പോർട്ട് അനുസരിച്ച് മരുന്നുകളിലും ഇൻസുലിനിലും വരുത്തേണ്ട മാറ്റങ്ങൾ ഡോക്ടറുമായി വിശദമായി സംസാരിക്കണം. എന്നാൽ, വ്രതം ചെയ്യാൻ പാടില്ലാത്ത വ്യക്തിയെ അതിന്‍റെ ഭവിഷത്തുകൾ പറഞ്ഞു മനസിലാക്കിക്കണം. ആർക്ക് വ്രതം അനുഷ്ഠിക്കാൻ പാടില്ല ? ആരോഗ്യമില്ലാത്തവർ, മാസമുറ സമയത്ത് സ്ത്രീകൾ, പ്രസവസമയത്തും മുലപ്പാൽ കൊടുക്കുന്ന സമയത്തുള്ള സ്ത്രീകൾ,…

Read More

കൊറോണക്കാലത്തെ നന്മമരങ്ങളേ… നന്ദി…

സിജോ പൈനാടത്ത് ഇറ്റലിയിൽ കോവിഡ് 19ൽ നിന്നു മോചിതനായ 93കാരനെക്കുറിച്ചു കഴിഞ്ഞ ദിവസങ്ങളിൽ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിച്ച വിശേഷം ഇങ്ങനെ: രോഗത്തിൽ നിന്നു അത്ഭുതകരമായാണ് അദ്ദേഹം മോചിതനായത്. ആശുപത്രി വിടും മുന്പ് ഒരു ദിവസം വെന്‍റിലേറ്റർ ഉപയോഗിച്ചതിനു ബിൽ അടയ്ക്കാൻ അദ്ദേഹത്തോട് അധികൃതർ ആവശ്യപ്പെട്ടു. വൃദ്ധനായ ആ മനുഷ്യന്‍റെ കണ്ണിൽ നിന്നു കണ്ണീർ പൊഴിയാൻ തുടങ്ങി. സമീപത്തു നിന്ന ഡോക്ടർമാരും നഴ്സുമാരും ആശ്വസിപ്പിച്ചുകൊണ്ടു പറഞ്ഞു: ’ബില്ലിനെക്കുറിച്ച് ഓർത്തു കരയേണ്ട, അങ്ങേയ്ക്കു അതു സാധ്യമല്ലെങ്കിൽ ഞങ്ങൾ അടച്ചുകൊള്ളാം.’ വിതുന്പിക്കൊണ്ട് അദ്ദേഹത്തിന്‍റെ മറുപടി ഇതായിരുന്നു. ’ബിൽ അടയ്ക്കാനുള്ള തുക ഓർത്തല്ല ഞാൻ കരയുന്നത്; മുഴുവൻ തുകയും അടയ്ക്കാൻ എനിക്കു കഴിയും. കഴിഞ്ഞ 93 വർഷങ്ങളായി ദൈവം തന്ന വായു ശ്വസിക്കുന്ന മനുഷ്യനാണു ഞാൻ. പക്ഷേ, ഇതുവരെ ഞാനതിന് ഒന്നും തിരിച്ചുനൽകിയിട്ടില്ല. അതോർത്താണ് ഞാൻ കരയുന്നത്. ഒരു ദിവസം ആശുപത്രിയിലെ വെന്‍റിലേറ്റർ ഉപയോഗിക്കാൻ…

Read More

കോവിഡ് രോഗികൾക്ക് മരുന്നെത്തിക്കാൻ തനിനാടൻ “ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ’

ചൈനയിലെ വുഹാനിൽ കോവിഡ് റിപ്പോർട്ട് ചെയ്ത സമയത്ത് അത്ഭുതപ്പെടുത്തിയവയാണ് കോവിഡ് രോഗികളുടെയടുത്ത് ഭക്ഷണമെത്തിച്ച റോബോട്ടുകൾ. രോഗ വ്യാപനമുണ്ടാകുന്നതിനാൽ പിപിഇ കിറ്റുൾപ്പെടെ ധരിച്ചു മാത്രമേ ഇത്തരം രോഗികളുടെ അടുത്തെത്താൻ പറ്റൂ. ഈയൊരു സാഹചര്യത്തിലാണ് റോബോട്ട് ശ്രദ്ധ നേടിയത്. ചൈനയിലാകാമെങ്കിൽ നമുക്കും ആകാമെന്ന് ഉറച്ച് വിശ്വസിക്കുകയാണ് കേരളവും. കൂടുതൽ പോസിറ്റീവ് കേസുകളുള്ള കണ്ണൂർ ജില്ലയിലെ അഞ്ചരക്കണ്ടി ജില്ലാ കോവിഡ് സെന്‍ററിലെ ആരോഗ്യ പ്രവർത്തകരെ സഹായിക്കാൻ റോബോട്ടും രംഗത്തെത്തി. ആരോഗ്യ വകുപ്പിന്‍റെ നേതൃത്വത്തിൽ ചെന്പേരി വിമൽജ്യോതി എൻജിനീയറിംഗ് കോളജിലെ വിദ്യാർഥികളാണ് “നൈറ്റിംഗൽ19’ രൂപകൽപന ചെയ്തത്. ചൈനയേക്കാൾ വെല്ലുന്ന സാങ്കേതികവിദ്യയാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. ചൈനയിൽ ഭക്ഷണവും മരുന്നും മാത്രം നൽകാനാണ് റോബോട്ടിനെ ഉപയോഗിച്ചത്. എന്നാൽ ഇതിൽ ഘടിപ്പിച്ച പ്രത്യേക ഡിസ്പ്ലേയിലൂടെ ജീവനക്കാരെയും ബന്ധുക്കളെയും കണ്ടു സംസാരിക്കാം. ആറു പേർക്കുള്ള ഭക്ഷണവും വെള്ളവും അല്ലെങ്കിൽ 25 കിലോഗ്രാം വരെ ഭാരം കൊണ്ടുപോകാനുള്ള ശേഷി റോബോട്ടിനുണ്ട്.…

Read More

ഞങ്ങള് ഹാപ്പിയാണ്, നിങ്ങളോ? കോവിഡ് കാലത്ത് വൈറലായി നാടൻ പാട്ട്

കോവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ നാടും നഗരവും ലോക് ഡൗണിലായപ്പോള്‍ കൊറോണയ്‌ക്കെതിരേ വീട്ടിലിരുന്നു പോരാടുന്ന ഓരോരുത്തര്‍ക്കും വേണ്ടി ഇതാ ഒരു നാടന്‍ പാട്ട്. ഞങ്ങള് ഹാപ്പിയാണ്, നിങ്ങളോ? എന്നു തുടങ്ങുന്ന ഈ നാടന്‍ പാട്ടാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം. ഞാന്‍ വീട്ടിലാണ് എനിക്ക് വേണ്ടി എന്‍റെ നാടിനുവേണ്ടി എന്ന ഹാഷ്‌ ടാഗോടെ സോഷ്യല്‍ മീഡിയയിലെത്തിയ ഈ ഗാനം ഇതുവരെ ആയിരക്കണക്കിനാളുകളാണ് കണ്ടത്. ലോക്ഡൗണ്‍ ആണെങ്കിലും വീട്ടില്‍ എല്ലാവരും ഉള്ളതിന്‍റെ സന്തോഷം ഏറ്റവും കൂടുതല്‍ ആസ്വദിക്കുന്നത് കൂട്ടികളാണ്. അവര്‍ ഈ ലോകത്തു കാണുന്ന കാഴ്ചകളും മാറ്റങ്ങളും ആണ് ഈ നാടന്‍ പാട്ടില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. നാടിന്‍റെ വേദനയില്‍ പങ്കാളികളാകുമ്പോഴും അല്‍പസമയം സംഗീതം ആസ്വദിച്ചുകൊണ്ട് എല്ലാം മറക്കാന്‍ ഒരു അവസരമൊരുക്കുകയാണ് യുവകലാകാരന്മാരുടെ ഈ കൂട്ടായ്മ. നാട്ടിലെ മാറ്റങ്ങള്‍ കൊച്ചുകുട്ടികളുടെ മനസില്‍ ഉണ്ടാക്കുന്ന അനുഭവങ്ങള്‍, അവരുടെ സന്തോഷങ്ങള്‍ എല്ലാം ഒരു…

Read More

സാലറി ചലഞ്ച്! സർക്കാർ ജീവനക്കാരുടെ ആറു ദിവസത്തെ ശമ്പളം വീതം അഞ്ച് മാസം പിടിക്കും

തിരുവനന്തപുരം: കോവിഡ് 19ന്‍റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി പിണറായി വിജൻ നിർദേശിച്ച സാലറി ചലഞ്ചിന് മാർഗനിർദേശമായി. സർക്കാർ ജീവനക്കാരുടെ പ്രതിമാസ ശന്പളത്തിൽനിന്ന് ആറു ദിവസത്തെ ശന്പളം പിടിക്കാൻ ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി. ആറു ദിവസത്തെ ശന്പളം വീതം അഞ്ച് മാസത്തേയ്ക്ക് പിടിക്കാനാണ് സർക്കാർ തീരുമാനം. ശമ്പളം പിടിക്കുന്നതില്‍ നിന്ന് ഒരു ജീവനക്കാരനും ഇളവുണ്ടായിരിക്കില്ല. ഇതിലൂടെ കോവിഡ് പ്രതിസന്ധി മറികടക്കുകയാണ് സർക്കാർ ലക്ഷ്യം. സർക്കാരിന്‍റെ സാന്പത്തിക സ്ഥിതി മെച്ചപ്പെട്ടാൽ ഈ തുക മടക്കി നൽകും. ധനമന്ത്രി തോമസ് ഐസക്കാണ് ഒരു മാസത്തെ ശമ്പളം സാലറി ചലഞ്ചായി നല്‍കുന്നതിന് പകരമായി ഈ നിര്‍ദേശം അവതരിപ്പിച്ചത്‌. പ്രളയകാലത്ത് നടപ്പാക്കിയ സാലറി ചലഞ്ച് മാതൃക ഫലപ്രദമാകില്ലെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് ഇത്.

Read More

അരുത് അമിതാവേശം! കോവിഡ് പഠിപ്പിച്ച പാഠം മനഃപാഠമാക്കണം…

കട്ടപ്പന: കോവിഡ് -19 വ്യാപനം തടയാൻ സർക്കാരുകൾ പ്രഖ്യാപിച്ച നിയന്ത്രണങ്ങൾക്ക് ജില്ലയിൽ 21 മുതൽ ഇളവുകൾ നൽകുകയാണ്. ഇത് ആഹ്ലാദത്തിനും അമിതാവേശത്തിനുമുള്ള സമയമായി കാണുന്നത് വീണ്ടും വീട്ടിലിരിക്കാനുള്ള അവസരം സൃഷ്ടിക്കലാകുമെന്ന് ആരോഗ്യ പ്രവർത്തകർ മുന്നറിയിപ്പു നൽകുന്നു. ഇത് അതിന്‍റെ പൂർണ അർഥത്തിലും ഗൗരവത്തിലും എടുക്കാൻ ഓരോരുത്തരും തയാറാകണം. ഇടുക്കിയിൽ ഇപ്പോൾ പുതിയ കോവിഡ് രോഗങ്ങൾ റിപ്പോർട്ടു ചെയ്യുന്നില്ലെങ്കിലും രോഗം വരാനും പടരാനുമുള്ള സാധ്യത ഏറെയുണ്ടെന്നാണ് വിലയിരുത്തൽ. ജില്ലയോടു മുട്ടിക്കിടക്കുന്ന തമിഴ്നാട്ടിൽ രോഗവ്യാപനം തുടരുന്നതും തമിഴ്നാട്ടിൽനിന്നും പരിശോധനകൾ കൂടാതെ അനധികൃതമായി ആളുകൾ കേരളത്തിലേക്ക് എത്തുന്നതും ഗൗരവത്തോടെ കാണേണ്ടതാണ്. തമിഴ്നാട്ടിൽനിന്നുള്ള നുഴഞ്ഞുകയറ്റം പൂർണമായി തടയാൻ ഇതുവരെ കഴിഞ്ഞിട്ടില്ല, അല്ലെങ്കിൽ കഴിയില്ല എന്നതു യാഥാർഥ്യമായി മുന്നിലുണ്ട്. ഇപ്പോൾ രോഗലക്ഷണങ്ങൾ ഇല്ലാത്തവർക്ക് രോഗം ഉണ്ടാകാനുള്ള സാധ്യതയും ഉദാഹരണങ്ങളായി സംസ്ഥാനത്തുണ്ട്. ഇത്തരം കാരണങ്ങളാൽ സാധാരണ ജീവിതത്തിനു ലഭിച്ചിരിക്കുന്ന ‘തൊളളി കൽപന’യുടെ പേരിൽ തള്ളിക്കയറ്റത്തിനു ശ്രമിക്കുന്നത്…

Read More

കോട്ടയവും ഇടുക്കിയും വാതിൽ തുറക്കുമ്പോള്‍…

കോട്ടയം: കൊറോണ വൈറസ് വ്യാപനത്തിനെതിരേ നടപ്പാക്കിയ ലോക്ക് ഡൗണിൽനിന്നു കോട്ടയം ജില്ലയെ തുറന്നുകൊടുക്കുന്പോഴും നിയന്ത്രണങ്ങൾ തുടരും. 21 മുതലാണ് ഇളവുകൾ നിലവിൽ വരിക. പൊതുസ്ഥലങ്ങളിലൂടെ സഞ്ചരിക്കുന്നവർ മാസ്ക് ധരിക്കണം. തിരിച്ചറിയൽ കാർഡ് കരുതണം. സാമൂഹിക അകലം പാലിക്കണം. പോലീസ് പരിശോധനകൾ തുടരും. അനുവദിക്കുന്നത്: സർക്കാർ ഓഫീസുകൾ.ജില്ലയ്ക്കുള്ളിൽ യാത്ര ചെയ്യുന്നതിന് അനുമതി വേണ്ട.റെഡ് സോണിൽ ഉൾപ്പെട്ടവർ ജില്ലയിലെത്തിയാൽ ക്വാറന്‍റൈൻ.ഓഫീസുകളിൽ ജീവനക്കാരുടെ ശരീരോഷ്മാവ് പരിശോധിക്കും.വർക്കിംഗ് വിമൻസ് ഹോസ്റ്റലുകൾ, മറ്റു താമസകേന്ദ്രങ്ങൾക്കു പ്രവർത്തിക്കാം.കാർഷിക മേഖലയിലെ പ്രവർത്തനങ്ങൾ.ഫാക്ടറികൾ-വ്യവസായ യൂണിറ്റുകൾ.അന്തർജില്ലാ യാത്രകൾക്കു നിയന്ത്രണം തുടരും. സമയക്രമം രാവിലെ ഒന്പതു മുതൽ രാത്രി ഏഴുവരെ കടകൾ.രാവിലെ എട്ടു മുതൽ രാത്രി ഏഴുവരെ ഹോട്ടലുകളിലും റസ്റ്ററന്‍റുകളിലും ഇരുന്നു കഴിക്കാം. രാത്രി എട്ടുവരെ പാഴ്സൽ സർവീസ്. വസ്ത്രശാലകൾ രാവിലെ ഒന്പതു മുതൽ വൈകുന്നേരം ആറുവരെ.ജ്വല്ലറികൾ രാവിലെ ഒന്പതു മുതൽ വൈകുന്നേരം അഞ്ചു വരെ.ഹാർഡ് വെയർ, വാച്ച് കടകൾ തുടങ്ങിയവ…

Read More

താങ്ങാകാൻ കാതങ്ങൾ താണ്ടി ഇവർ…

നെയ്യാറ്റിന്‍കര : ഓരോ ദിവസവും കിലോമീറ്ററുകള്‍ക്കപ്പുറം ജീവന്‍രക്ഷാ മരുന്നുകള്‍ ആവശ്യക്കാര്‍ക്ക് യഥാസമയം എത്തിച്ച് നെയ്യാറ്റിന്‍കര ഫയര്‍ ആന്‍ഡ് റസ്ക്യൂ ഉദ്യോഗസ്ഥരും ഫയര്‍ഫോഴ്സിന്‍റെ നിയന്ത്രണത്തിലുള്ള സിവില്‍ ഡിഫന്‍സ് വോളണ്ടിയര്‍മാരും. നെയ്യാറ്റിന്‍കര ഫയര്‍ സ്റ്റേഷന്‍റെ സിവില്‍ ഡിഫന്‍സ് കണ്‍ട്രോള്‍ റൂമില്‍ നിന്ന് ഇതിനോടകം മുപ്പതിലേറെ പേര്‍ക്ക് ജീവന്‍രക്ഷാ മരുന്നുകള്‍ എത്തിച്ചെന്ന് അധികൃതര്‍ അറിയിച്ചു. സ്റ്റേഷന്‍ ഓഫീസര്‍ സുജിത്, സിവില്‍ ഡിഫന്‍സ് ടീം ലോക്കല്‍ കോര്‍ഡിനേറ്റര്‍മാരും ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥരുമായ പ്രേംകുമാര്‍, ശരത്, അര്‍ജ്ജുന്‍ചന്ദ്ര എന്നിവരുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്. ഫയര്‍ഫോഴ്സിന്‍റെ 101, 0471- 2222307 എന്നീ നന്പരുകളില്‍ ബന്ധപ്പെട്ടാല്‍ ആവശ്യക്കാര്‍ക്ക് മരുന്നുകള്‍ എത്തിക്കാനുള്ള നടപടികള്‍ സ്വീകരിക്കും. കാഞ്ഞിരംകുളം സ്വദേശിയായ ഒരു കാന്‍സര്‍ ബാധിതനു വേണ്ടി മരുന്നെത്തിച്ചാണ് തുടക്കം. മരുന്നിന്‍റെ വിവരങ്ങള്‍ വാട്സ് അപ്പിലൂടെ ലഭിക്കുന്പോള്‍ ആ മരുന്നുള്ള മെഡിക്കല്‍ സ്റ്റോറില്‍ നിന്നോ ആശുപത്രിയില്‍ നിന്നോ ആണ് ശേഖരിക്കുക. ആവശ്യക്കാരന്‍റെ വീട്ടിലെത്തിച്ചതിനു ശേഷം…

Read More

വാഹനങ്ങൾ ഓടാതെ കിടന്നാൽ പ്രശ്നമാകുമോ? കെഎസ്ആർടിസി, റെയിൽവേ, എയർപോർട്ട് മെക്കാനിക്കൽ വിഭാഗം നൽകുന്ന നിർദേശങ്ങൾ ഇങ്ങനെ…

ഗതാഗത നിയന്ത്രണം വന്നതിനാൽ ആഴ്ചകളായി ഓടാതെ കിടക്കുന്ന വാഹനങ്ങളുടെ പരിരക്ഷ എങ്ങനെ ഉറപ്പാക്കണം. കെഎസ്ആർടിസി, റെയിൽവേ, എയർപോർട്ട് മെക്കാനിക്കൽ വിഭാഗം നൽകുന്ന നിർദേശങ്ങൾ: കാറുകൾ * ബാറ്ററി ശേഷി നന്നായുള്ള കാറുകൾ നാലോ അഞ്ചോ ദിവസം കൂടുന്പോൾ ഒന്നോ രണ്ടോ മിനിറ്റ് സ്റ്റാർട്ട് ചെയ്തിട്ടാൽ മതിയാകും. സ്റ്റാർട്ടിംഗിനുശഷം ആക്സിലേറ്റർ റേസ് ചെയ്യേണ്ട കാര്യമില്ല. * ബാറ്ററി ശേഷി കുറഞ്ഞ കാറുകൾ ഒന്നിടവിട്ട ദിവസങ്ങളിൽ സ്റ്റാർട്ട് ചെയ്തിടണം.-ആഴ്ചയിലൊരിക്കൽ വാഹനം അല്പദൂരം ഓടിച്ചാൽനന്ന്. പ്രത്യേകിച്ചും ഡീസൽ വാഹനങ്ങൾ. * ടയറുകൾക്ക് വേണ്ടിടത്തോളം കാറ്റില്ലെങ്കിൽ മെക്കാനിക്കിന്‍റെ സഹായത്തോടെ വാഹനത്തിന്‍റെ ആ വശം ഉയർത്തി വയ്ക്കുക. സാഹചര്യമുണ്ടെങ്കിൽ കാറ്റ് നിറച്ചിടുക. * ഫുൾ ടാങ്കാണെങ്കിൽ കുറെ ഇന്ധനം ആവിയായി നഷ്ടപ്പെടാം. മിനിമം ഇന്ധനമാണ് നല്ലത്.-ബാറ്ററി ബന്ധം വിച്ഛേദിച്ചിടുന്നതിലും തെറ്റില്ല. * വാഹനം ഫസ്റ്റ് ഗിയറിൽ കഴിവതും നിരപ്പായ സ്ഥലത്തിടുക. ഇറക്കമാണെങ്കിൽ ടയറിനു തട…

Read More