ബാഡ്മിന്‍റണ്‍ ടീമിന്‍റെ മടക്കയാത്രയും ദുരിതം

ഭോപ്പാൽ: ദേശീയ അണ്ടർ 19 ബാഡ്മിന്‍റണ്‍ ചാന്പ്യൻഷിപ്പിൽ പങ്കെടുത്ത കേരള ടീമിന്‍റെ മടക്കയാത്രയും ദുരിതത്തിൽ. ഭോപ്പാലിൽനിന്ന് ഇന്നലെ അർധരാത്രിയോടെ പുറപ്പെടേണ്ട രപ്തിസാഗർ എക്സ്പ്രസിലാണ് ടിക്കറ്റ് ബുക്ക് ചെയ്തിരുന്നെങ്കിലും അവസാന മണിക്കൂറിലും കണ്‍ഫേം ആകാത്തത് താരങ്ങളെ പെരുവഴിയിലാക്കി. ചാന്പ്യൻഷിപ്പിനു പുറപ്പെടുന്പോഴും കേരള താരങ്ങൾക്കു ടിക്കറ്റ് ലഭിച്ചില്ല. സംഭവം വിവാദമായതോടെ പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ഇടപെട്ട് വിമാനത്തിൽ യാത്ര തരപ്പെടുത്തിയിരുന്നു. മടക്കയാത്രയിലും ഇതേ പ്രശ്നമാണ് താരങ്ങൾക്കു നേരിടേണ്ടിവന്നത്. ടിക്കറ്റ് കണ്‍ഫേം ആയില്ലെങ്കിൽ ജനറൽ ടിക്കറ്റിൽ മടങ്ങേണ്ടിവരുമെന്നതാണ് ദുരിതം.

Read More

ടീം ഇന്ത്യ ഡെയ്ഞ്ചർ സോണിൽ

പെർത്ത്: ടീം ഇന്ത്യ ഡെയ്ഞ്ചൽ സോണിലാണ്, ഐസിസി ലോക ടെസ്റ്റ് ക്രിക്കറ്റ് ചാന്പ്യൻഷിപ്പ് ഫൈനലിൽ പ്രവേശിക്കാതെ പുറത്താകാനുള്ള ഡെയ്ഞ്ചൽ സോണിൽ… ഓസ്ട്രേലിയയ്ക്കെതിരേ ഇന്ന് ആരംഭിക്കുന്ന അഞ്ചു മത്സര ടെസ്റ്റ് പരന്പരയിലെ പ്രകടനത്തിന്‍റെ അടിസ്ഥാനത്തിൽ മാത്രമായിരിക്കും തുടർച്ചയായ മൂന്നാം തവണയും ഇന്ത്യ ലോക ചാന്പ്യൻഷിപ് ഫൈനലിൽ കളിക്കുമോ ഇല്ലയോ എന്നു തീരുമാനമാകുക. ഇന്ത്യയുടെ പ്രകടനം മാത്രം മതിയാകില്ല, മറിച്ച് മറ്റു ടീമുകളുടെയും മത്സര ഫലങ്ങളെയും ആശ്രയിച്ചുകൂടിയേ ഫൈനൽ സാധ്യത തെളിയൂ എന്നതും മറ്റൊരു വാസ്തവം. ഈ ഡെയ്ഞ്ചൽ സോണിലേക്ക് ഇന്ത്യ വന്നുപെട്ടത് ന്യൂസിലൻഡിനെതിരായ ഹോം പരന്പര 3-0നു തോറ്റതോടെയാണ്. ക്യാപ്റ്റൻ ബുംറ; അരങ്ങേറ്റം നടന്നേക്കും കുടുംബകാര്യങ്ങൾക്കുവേണ്ടി അവധിയിലായ രോഹിത് ശർമയുടെ അഭാവത്തിൽ ജസ്പ്രീത് ബുംറയാണ് ഇന്ത്യയെ നയിക്കുന്നത്. രോഹിത് ശർമയ്ക്കൊപ്പം പരിക്കേറ്റ ശുഭ്മാൻ ഗില്ലും ഇന്നു പെർത്തിലെ ഒപ്റ്റസ് സ്റ്റേഡിയത്തിൽ ആരംഭിക്കുന്ന ഒന്നാം ടെസ്റ്റിൽ കളിക്കില്ല. ഈ പശ്ചാത്തലത്തിൽ…

Read More

ക്രിക്കറ്റ് ബോൾ മുഖത്തുകൊണ്ട് അന്പയർക്കു ഗുരുതര പരിക്ക്

സിഡ്നി: ഓസ്ട്രേലിയയിൽ ആഭ്യന്തര ക്രിക്കറ്റ് മത്സരത്തിനിടെ മുഖത്തു പന്തുകൊണ്ട് അന്പയർക്ക് ഗുരുതര പരിക്ക്. ബാറ്ററുടെ സ്ട്രെയിറ്റ് ഡ്രൈവിൽ അന്പയർ ടോണി ഡി നോബ്രെഗയ്ക്കാണു പരിക്കേറ്റത്. ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എല്ലുകൾ ഒടിഞ്ഞിട്ടില്ലെന്നും ശസ്ത്രക്രിയ ആവശ്യമില്ലെന്നും ഡോക്ടർമാർ പറഞ്ഞു. ഇദ്ദേഹം ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ്. വെസ്റ്റ് ഓസ്ട്രേലിയൻ സബർബൻ ടർഫ് ക്രിക്കറ്റ് അസോസിയേഷന് കീഴിലുള്ള നോർത്ത് പെർ‍ത്ത്-വെംബ്ലി ഡിസ്ട്രിക്ട് മത്സരത്തിനിടെയായിരുന്നു സംഭവം. ഇതാദ്യമായിട്ടില്ല ഇത്തരത്തിലുള്ള സംഭവങ്ങള്‍ ഉണ്ടാവുന്നത്. 2019ല്‍ വെയില്‍സില്‍ നടന്ന ഒരു പ്രാദേശിക മത്സരത്തിനിടെ പന്ത് തട്ടി 80 കാരനായ ജോണ്‍ വില്യംസ് എന്ന അന്പയര്‍ മരിച്ചിരുന്നു. അഞ്ച് വര്‍ഷം മുമ്പ് ഒരു ഇസ്രയേലി അന്പയറും പന്ത് ദേഹത്തു തട്ടി മരിച്ചു.

Read More

മെസിയെ അടുത്ത് കാണുന്നത് ഭാഗ്യമെന്ന് പന്ന്യൻ രവീന്ദ്രൻ

തിരുവനന്തപുരം: ഫുട്‍ബോൾ ഇതിഹാസം ലയണൽ മെസി കേരളത്തിൽ എത്തുന്നുവെന്ന വാർത്തയിൽ ആവേശം പ്രകടിപ്പിച്ച് മുതിർന്ന സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രൻ. മെസി ഉൾപ്പെടുന്ന അർജന്‍റീന ടീം കേരളത്തിൽ വരുന്നുവെന്ന് പറയുമ്പോ അത് കേരളീയർക്ക് ആവേശമാണ് നല്കുന്നതെന്നും മെസിയെ അടുത്ത് നിന്ന് കാണാൻ കഴിഞ്ഞാൽ ഭാഗ്യമാണെന്നും അതിനപ്പുറം ഒന്നും ആഗ്രഹിക്കുന്നില്ലെന്നും പന്ന്യൻ രവീന്ദ്രൻ അഭിപ്രായപ്പെട്ടു. മെസി ഈ നൂറ്റാണ്ട് കണ്ട ഏറ്റവും വലിയ കളിക്കാരൻ തന്നെയാണ്. മെസിയും സംഘവും കേരളത്തിൽ എത്തുമ്പോൾ അത് കേരളത്തിലെ ഫുട്‍ബോൾ ആരാധകർക്ക് നൽകുന്ന ആത്മവിശ്വാസം വളരെ വലുതാണ്. മെസി ലോകത്തിലെ ഏറ്റവും മികച്ച ഫുട്‍ബോൾ താരമാണ്, അദ്ദേഹത്തെ മറികടക്കാൻ ഇതുവരെ ആരും വന്നിട്ടില്ല. ഏത് സമയത്തും ഏത് ടീമിനും മെസി എന്ന കളിക്കാരൻ കൂടെയുണ്ടായാൽ അതൊരു ആത്മവിശ്വാസമാണ്. അതുതന്നെയാണ് ഒരു കളിക്കാരന് വേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യമെന്നും പന്ന്യൻ രവീന്ദ്രൻ പറയുന്നു. മെസിയുടെ…

Read More

സയ്യിദ് മുഷ്താഖ് അലി ക്രിക്കറ്റ് ടൂർണമെന്‍റ്; കേരള ടീമിനെ സഞ്ജു നയിക്കും

തിരുവനന്തപുരം: സയ്യിദ് മുഷ്താഖ് അലി ക്രിക്കറ്റ് ടൂർണമെന്‍റിനുള്ള കേരള ടീമിനെ സഞ്ജു സാംസൺ നയിക്കും. ഈ മാസം 23 മുതൽ ഡിസംബർ മൂന്നുവരെയാണ് മത്സരങ്ങൾ. ഗ്രൂപ്പ് ഇയിൽ മുംബൈ, മഹാരാഷ്‌ട്ര, ഗോവ, ആന്ധ്ര, സർവീസസ്, നാഗാലാൻഡ് ടീമുകൾക്കൊപ്പമാണ് കേരളം. ടീം: സഞ്ജു സാംസൺ (ക്യാപ്റ്റൻ), സച്ചിൻ ബേബി, രോഹൻ കുന്നുമ്മൽ, ജലജ് സക്സേന, വിഷ്ണു വിനോദ്, മുഹമ്മദ് അസ്ഹറുദ്ദീൻ, ബേസിൽ തന്പി, സൽമാൻ നിസാർ, അബ്ദുൾ ബാസിദ്, അഖിൽ സ്കറിയ, എം. അജ്നാസ്, സിജോമോൻ ജോസഫ്, എസ്. മിഥുൻ, വൈശാഖ് ചന്ദ്രൻ, വിനോദ് കുമാർ, എൻ.പി. ബേസിൽ, എൻ.എം. ഷറഫുദ്ദീൻ, എം.ഡി. നിധീഷ്.

Read More

ഇന്ത്യ-ഓസ്ട്രോലിയ ടെസ്റ്റ്; അരങ്ങേറ്റം ഉറപ്പ്

പെർത്ത്: ഓസ്ട്രേലിയയ്ക്കെതിരേ വെള്ളിയാഴ്ച ആരംഭിക്കുന്ന ഒന്നാം ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യൻ സംഘത്തിൽ രണ്ടു താരങ്ങൾ അരങ്ങേറിയേക്കും. കുടുംബാവശ്യങ്ങളെത്തുടർന്ന് രോഹിത് ശർമ ടീമിൽ ചേരാത്തതും ശുഭ്മാൻ ഗില്ലിന്‍റെ പരിക്കും ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിൽ രണ്ട് വിടവ് ഉണ്ടാക്കിയിരിക്കുന്ന പശ്ചാത്തലത്തിലാണിത്. രോഹിത് ശർമയുടെ അഭാവത്തിൽ വൈസ് ക്യാപ്റ്റൻ ജസ്പ്രീത് ബുംറയാണ് പെർത്ത് ടെസ്റ്റിൽ ഇന്ത്യയെ നയിക്കുക. വെള്ളിയാഴ്ച ഇന്ത്യൻ സമയം രാവിലെ 7.50 മുതലാണ് ഒന്നാം ടെസ്റ്റ്. അഭിമന്യു /ദേവ്ദത്ത് രോഹിത് ശർമയുടെ അഭാവത്തിൽ യശസ്വി ജയ്സ്വാളിന് ഒപ്പം ഇന്ത്യയുടെ ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യുക ആരായിരിക്കും എന്നതാണ് സുപ്രധാന ചോദ്യം. കെ.എൽ. രാഹുൽ ആയിരുന്നു ഓപ്പണിംഗിൽ ജയ്സ്വാളിന്‍റെ ഒപ്പം ഇറങ്ങാനുള്ള ആദ്യ ചോയിസ്. എന്നാൽ, മൂന്നാം നന്പർ ബാറ്ററായ ശുഭ്മാൻ ഗിൽ പരിക്കേറ്റു പുറത്തായതോടെ രാഹുൽ തൽസ്ഥാനത്ത് ഇറങ്ങാനാണ് സാധ്യത. അതോടെ ഓപ്പണിംഗിൽ അഭിമന്യു ഈശ്വരൻ എത്തിയേക്കും. അതേസമയം, ഓപ്പണിംഗിൽ…

Read More

കളമൊഴിഞ്ഞു കളിമൺ കോ‍‍‍‌‍ർട്ടിലെ രാജാവ്; സ്വപ്‌നം കണ്ടതിലും വലുത് നേടിയെടുക്കാന്‍ കഴിഞ്ഞെന്ന് നദാൽ

മലാഗ: സ്വപ്നം കണ്ടതിലപ്പുറം നേടി സ്‌പാനിഷ്‌ ഇതിഹാസം റാഫേൽ നദാൽ ടെന്നീസിനോട് വിടപറഞ്ഞു. ഡേവിസ്‌ കപ്പിലെ അവസാന മത്സരത്തിൽ തോൽവിയോടെയാണ് നദാലിന്‍റെ പടിയിറക്കം. മലാഗയിൽ നടന്ന ക്വാർട്ടറിൽ നെതർലാൻഡ്‌സിന്‍റെ ബോട്ടിക് വാൻ ഡി സാൻഡ്സ്ചൽപ്പിനോടാണ് നദാൽ അടിയറവുപറഞ്ഞത്. നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു തോൽവി. സ്കോർ 4-6, 4-6. രണ്ടാം സെറ്റില്‍ നദാല്‍ തിരിച്ചുവരവിന്‍റെ സൂചനകള്‍ കാണിച്ചെങ്കിലും മത്സരം മൂന്നാം സെറ്റിലെത്തിയപ്പോഴേക്കും കൈവിട്ടു. ഡേവിസ് കപ്പില്‍ 29 മത്സരങ്ങള്‍ നീണ്ട നദാലിന്‍റെ വിജയപരമ്പരയ്ക്കും ഇതോടെ അവസാനമായി. അവസാന മത്സരത്തിന് മുന്നോടിയായി സ്‌പെയിനിന്റെ ദേശീയ ഗാനം ആലപിക്കുന്ന സമയത്ത് നദാല്‍ വികാരാധീനനായി. മത്സരത്തിന് ശേഷം വളരെ വികാരഭരിതനായാണ് നദാല്‍ സംസാരിച്ചത്. “റാഫ റാഫ’ വിളികളോടെ ആരാധകർ നദാലിന് യാത്ര നല്കി. “വളരെ ചെറിയൊരു ഗ്രാമത്തില്‍ നിന്ന് ഇവിടെ വരെയെത്തിയ ഞാന്‍ എല്ലാവരോടും നന്ദി പറയുന്നു. പ്രത്യേകിച്ച് കുട്ടിക്കാലം തൊട്ട് ടെന്നീസ് പരിശീലിപ്പിച്ച…

Read More

ഐപിഎൽ 2025 മെഗാ ലേലത്തിൽ 12 മലയാളികൾ

ഒരുതരം, രണ്ടുതരം, മൂന്നുതരം… ലേലം ഉറപ്പിക്കുന്നു… കോടികൾ മാറിമറിയുന്ന മൂന്നു വിളി മുഴങ്ങുന്നതിലേക്ക് ഇനിയുള്ളതു വെറും അഞ്ചു ദിനങ്ങളുടെ അകലം മാത്രം. 24, 25 തീയതികളിലായി സൗദിയിലെ ജിദ്ദയിൽ 2025 ഐപിഎൽ മെഗാ താര ലേലം അരങ്ങേറും. 574 താരങ്ങളാണ് ലേലത്തിൽ പണക്കിലുക്കം പ്രതീക്ഷിച്ചിരിക്കുന്നത്. ഇതിൽ 366 കളിക്കാർ ഇന്ത്യക്കാർ. അതിൽത്തന്നെ 12 പേർ മലയാളികളും. മലയാളി സൂപ്പർ താരം സഞ്ജു സാംസണിനെ 18 കോടി രൂപയ്ക്കു രാജസ്ഥാൻ റോയൽസ് നിലനിർത്തിയിട്ടുണ്ടെന്നതിനാൽ ലേലത്തിലില്ല. 2025 മെഗാ താര ലേലത്തിൽ 204 കളിക്കാരെയാണ് ഫ്രാഞ്ചൈസികൾ സ്വന്തമാക്കുക. ഇതിൽ 70 സ്ലോട്ട് വിദേശ കളിക്കാർക്കുള്ളത്. അതായത് 134 സ്ലോട്ടിനായുള്ള ക്യൂവിലാണ് 12 മലയാളികൾ അടക്കമുള്ള 366 ഇന്ത്യക്കാർ. രഞ്ജിയിൽ കേരളത്തിനായി കളിക്കുന്ന ജലജ് സക്സേന, ബാബ അപരാജിത് എന്നിവരും മെഗാ താര ലേലത്തിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ജലജിന്‍റെ അടിസ്ഥാന വില…

Read More

സംസ്ഥാന സ്കൂൾ ശാസ്ത്രമേള ട്രോഫിയിൽ മുത്തമിട്ട് മലപ്പുറം

ആലപ്പുഴ: ശാസ്ത്രലോകത്തിന് ഭാവിപ്രതീക്ഷ നല്‍കി ആലപ്പുഴയില്‍ നടന്ന 56 -മത് സംസ്ഥാന സ്‌കൂള്‍ ശാസ്ത്രമേള സമാപിച്ചു. മലപ്പുറത്തിനാണ് ഓവറോള്‍ കിരീടം. 1450 പോയിന്‍റോടെ ശാസ്ത്രമേളയുടെ തുടക്കം മുതല്‍ ഒന്നാമതായിരുന്ന മലപ്പുറം വ്യക്തമായ ആധിപത്യത്തോടെ ഓവറോള്‍ ചാമ്പ്യന്മാരായി. 1412 പോയിന്‍റുമായി കണ്ണൂര്‍ ജില്ല രണ്ടാം സ്ഥാനവും 1353 പോയിന്‍റുമായി കോഴിക്കോട് മൂന്നാം സ്ഥാനവും സ്വന്തമാക്കി. സ്‌കൂള്‍ തലത്തില്‍ കാസര്‍ഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട് ദുര്‍ഗ എച്ച്എസ്എസ് 140 പോയിന്‍റുമായി ഓവറോള്‍ ചാമ്പ്യന്‍മാരായി. വയനാട് ദ്വാരക സേക്രഡ് ഹാര്‍ട്ട് എച്ച്എസ്എസ് 131 പോയിന്‍റുമായി രണ്ടാം സ്ഥാനവും 126 പോയിന്‍റുമായി ഇടുക്കി കൂമ്പന്‍പാറ എഫ് എം ജി എച്ച് എസ് എസ് മൂന്നാം സ്ഥാനവും സ്വന്തമാക്കി. വൊക്കേഷണല്‍ എക്സ്പോയില്‍ മേഖലാതലത്തില്‍ നടന്ന മല്‍സരത്തില്‍ 67 പോയിന്‍റോടെ തൃശൂര്‍ മേഖല ഓവറോള്‍ ചാമ്പ്യന്മാരായി. 66 പോയിന്‍റ് നേടി കൊല്ലം രണ്ടാം സ്ഥാനവും 60 പോയിന്‍റ്…

Read More

22 അംഗ ടീമിൽ 15 പുതുമുഖങ്ങളുമായി കേരളം സന്തോഷ് ട്രോഫിക്ക്

കോഴിക്കോട്: യുവാക്കള്‍ക്കു പ്രാതിനിധ്യം നല്‍കി സന്തോഷ് ട്രോഫി ഫുട്ബാൾ ചാമ്പ്യൻഷിപ്പിനുള്ള 22 അംഗ കേരള ടീമിനെ പ്രഖ്യാപിച്ചു. എറണാകുളം സ്വദേശിയായ പ്രതിരോധ താരം ജി. സഞ്ജു ആണ് ക്യാപ്റ്റൻ. പാലക്കാട്ടുകാരനായ ഗോൾ കീപ്പർ എസ്. ഹജ്മൽ ആണ് വൈസ് ക്യാപ്റ്റൻ. ബിബി തോമസ് മുട്ടത്താണു പരിശീലകൻ. ടീമിൽ 15 പേർ പുതുമുഖങ്ങളാണുള്ളത്. കഴിഞ്ഞ സന്തോഷ് ട്രോഫി ടീമില്‍ കളിച്ച അഞ്ചുപേരെ നിലനിര്‍ത്തിയാണു ടീം പ്രഖ്യാപനം. മലപ്പുറത്തുനിന്നുള്ള പതിനേഴുകാരന്‍ മുഹമ്മദ് റിഷാദ് ഗഫൂറാണു ടീമിലെ ഏറ്റവും പ്രായംകുറഞ്ഞ താരം. സൂപ്പര്‍ ലീഗ് കേരളയിലെ മികച്ച പ്രകടനമാണു റിഷാദിനെ ടീമിലെത്തിച്ചത്. എച്ച് ഗ്രൂപ്പിലാണ് കേരളം. ലക്ഷദ്വീപ്, പോണ്ടിച്ചേരി, റെയിൽവേയ്സ് എന്നിവരാണ് ഗ്രൂപ്പിലെ മറ്റ് ടീമുകൾ. 20ന് കരുത്തരായ റെയില്‍വേയുമായാണു കേരളത്തിന്‍റെ ആദ്യമത്സരം. 22ന് ലക്ഷദ്വീപുമായും 24ന് പുതുച്ചേരിയുമായും മത്സരമുണ്ട്. കേരളത്തിന് പുറമേ, പഞ്ചാബ്, പശ്ചിമബംഗാള്‍, ത്രിപുര, ആസാം, ആന്ധ്രപ്രദേശ്, രാജസ്ഥാന്‍,…

Read More