യുവേഫ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനൽ ലൈനപ്പായി

സൂറിച്ച്: 2023-24 സീസണ്‍ യുവേഫ ചാന്പ്യൻസ് ലീഗ് ഫുട്ബോൾ ക്വാർട്ടർ ഫൈനൽ ലൈനപ്പായി. തീക്കളിക്കാണ് കളമൊരുങ്ങിയിരിക്കുന്നത്. കട്ടയ്ക്കുകട്ട നിൽക്കുന്ന ടീമുകൾ തമ്മിൽ കൊന്പുകോർക്കുന്പോൾ കനൽ കത്തുമെന്നുറപ്പ്. ക്വാർട്ടറിലെ വന്പൻ പോരാട്ടം ഇംഗ്ലീഷ് പ്രീമിയർ ലീഗ് വന്പന്മാരായ മാഞ്ചസ്റ്റർ സിറ്റിയും സ്പാനിഷ് ലാ ലിഗ കരുത്തരായ റയൽ മാഡ്രിഡും തമ്മിൽ അരങ്ങേറും. റയൽ x മാഞ്ചസ്റ്റർ സിറ്റി നിലവിലെ ചാന്പ്യന്മാരാണ് മാഞ്ചസ്റ്റർ സിറ്റി. 2022-23 സീസണ്‍ സെമിയിൽ ഇരുടീമും തമ്മിൽ കൊന്പുകോർത്തിരുന്നു. റയലിൽ നടന്ന ആദ്യപാദം 1-1 സമനിലയിൽ കലാശിച്ചപ്പോൾ, മാഞ്ചസ്റ്ററിൽ നടന്ന രണ്ടാംപാദത്തിൽ സിറ്റി 4-0ന്‍റെ ആധിപത്യം പുലർത്തി. കഴിഞ്ഞ സീസണിലേതുപോലെ ഇത്തവണയും ആദ്യപാദം റയലിൽ നടക്കും. ചരിത്രത്തിൽ ഇരുടീമും തമ്മിൽ ഇതുവരെ 10 മത്സരങ്ങൾ നടന്നു. അതിൽ നാല് എണ്ണത്തിൽ സിറ്റി ജയിച്ചപ്പോൾ മൂന്ന് എണ്ണം റയൽ നേടി. മൂന്ന് മത്സരം സമനിലയിൽ കലാശിച്ചു. സിറ്റിക്കാർ…

Read More

ഡബ്ല്യുപിഎൽ ഫൈനലിൽ ആർസിബിയും ഡൽഹിയും ഏറ്റുമുട്ടും

ന്യൂഡൽഹി: സ്മൃതി മന്ദാന നയിക്കുന്ന റോയൽ ചലഞ്ചേഴ്സ് വനിതാ പ്രീമിയർ ലീഗ് ട്വന്‍റി-20 ക്രിക്കറ്റ് ഫൈനലിൽ. എലിമിനേറ്ററിൽ റോയൽ ചലഞ്ചേഴ്സ് നിലവിലെ ജേതാക്കളായ മുംബൈ ഇന്ത്യൻസിനെ അഞ്ച് റൺസിനു കീഴടക്കി. ഭാഗ്യനിർഭാഗ്യങ്ങൾ മാറിമറിഞ്ഞ പോരാട്ടത്തിൽ തിരുവനന്തപുരം സ്വദേശിയായ ആശ ശോഭനയായിരുന്നു ആർസിബിയുടെ അവസാന ഓവർ എറിഞ്ഞത്. അവസാന ഓവറിൽ മുംബൈക്ക് ജയിക്കാൻ 12 റൺസ് വേണമെന്നിരിക്കേ ആറ് റൺസ് മാത്രം വഴങ്ങി ഒരു വിക്കറ്റും ആശ ശോഭന സ്വന്തമാക്കി. അതോടെ ആർസിബി കന്നി ഫൈനൽ ടിക്കറ്റ് കരസ്ഥമാക്കി. സ്കോർ: ആർസിബി 135/6 (20). മുംബൈ ഇന്ത്യൻസ് 130/6 (20). ലീഗ് റൗണ്ടിൽ ഒന്നാം സ്ഥാനക്കാരായ ഡൽഹി ക്യാപ്പിറ്റൽസാണ് ഫൈനലിൽ റോയൽ ചലഞ്ചേഴ്സിന്‍റെ എതിരാളി. നാളെ രാത്രി 7.30നാണ് ഫൈനൽ. ഫൈനൽ ടിക്കറ്റിനായുള്ള എലിമിനേറ്റർ പോരാട്ടത്തിൽ ടോസ് നേടിയ റോയൽ ചലഞ്ചേഴ്സ് ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. എന്നാൽ, 2.2 ഓവറിൽ…

Read More

ഐപിഎല്ലിൽ കളിക്കാൻ ഋഷഭ് പന്ത് ഫിറ്റ്: ബിസിസിഐ

മുംബൈ: കാത്തിരിപ്പുകൾക്കു വിരാമം, എം.എസ്. ധോണിക്കുശേഷം ഇന്ത്യ കണ്ട ഏറ്റവും മികച്ച വിക്കറ്റ് കീപ്പർ ബാറ്ററായ ഋഷഭ് പന്ത് 2024 ഐപിഎൽ ട്വന്‍റി-20 ക്രിക്കറ്റ് കളിക്കാൻ പൂർണ ആരോഗ്യവാനാണെന്ന് ബിസിസിഐ വ്യക്തമാക്കി. 2024 ഐപിഎല്ലിൽ ഋഷഭ് പന്ത് തിരിച്ചെത്തുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നെങ്കിലും, ക്രിക്കറ്റ് ആരാധകരെ ആവേശത്തിലാക്കി ഇന്നലെയാണ് ബിസിസിഐ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. 2022 ഡിസംബറിൽ 30ന് ഡൽഹി-ഡെറാഡൂണ്‍ ഹൈവേയിൽവച്ചുണ്ടായ കാർ അപകടത്തിൽപ്പെട്ട് ഗുരുതരാവസ്ഥയിലായ ഋഷഭ് പന്ത്, നീണ്ട 14 മാസത്തെ പരിചരണങ്ങൾക്കും വിശ്രമത്തിനും ശേഷമാണ് ക്രിക്കറ്റ് മൈതാനത്തേക്ക് തിരിച്ചെത്തുന്നത്. ഋഷഭ് പന്ത് തിരിച്ചെത്തുമെന്ന ഔദ്യോഗിക സ്ഥിരീകരണമെത്തിയതോടെ ഐപിഎൽ ആവേശത്തിനും തിരിതെളിഞ്ഞു. ഐപിഎൽ 2024 സീസണ്‍ ആരംഭിക്കാൻ ഇനി വെറും ഒന്പത് ദിനങ്ങൾ മാത്രമാണ് ശേഷിക്കുന്നത്. വിക്കറ്റ് കീപ്പർ ബാറ്റർ വിക്കറ്റ് കീപ്പർ ബാറ്ററായി ഋഷഭ് പന്ത് ഫിറ്റാണെന്നാണ് ബിസിസിഐ അറിയിച്ചതെന്നതാണ് ശ്രദ്ധേയം. ‘2022 ഡിസംബർ 30ന് ജീവൻ…

Read More

ഐപിഎൽ ട്വന്‍റി-20; പോരാട്ടത്തിന് ഇനി ഏഴ് ദിനങ്ങൾ

ഇന്നേക്ക് ഏഴാംനാൾ ലോക ക്രിക്കറ്റിന്‍റെ മാസ്മരികത മിഴിതുറക്കും. പിന്നീടങ്ങോട്ട് ഏറും അടിയും മാത്രം. വില്ലോ ബാറ്റാൽ അടികൊണ്ട് പായുന്ന പന്ത്, ബാറ്റിനും പാഡിനും ഇടയിലെ വിടവ് കണ്ടെത്തി വിക്കറ്റിളക്കാനുള്ള പന്തിന്‍റെ വ്യഗ്രത… അടികൊണ്ട് വേലിക്കെട്ടിനുള്ളിലും പുറത്തുമായി വിശ്രമമില്ലാതെ പായുന്ന പന്തിൽ മനസർപ്പിക്കുന്ന ആരാധകർ… ആരാധകമനസിനെ തണുപ്പിച്ച് പെയ്തിറങ്ങുന്ന റണ്‍സ്… ഇതെല്ലാം ഒന്നിച്ചെത്തുന്ന, 2024 ഐപിഎൽ ട്വന്‍റി-20 ക്രിക്കറ്റിലേക്ക് ഇനി ശേഷിക്കുന്നത് ഏഴ് ദിനങ്ങൾ മാത്രം. 2024 ഐപിഎല്ലിൽ 10 ടീമുകളുണ്ടെങ്കിലും ഏഴാം നന്പർ ജഴ്സിയണിയുന്ന ക്യാപ്റ്റന്മാർ രണ്ട്, ചെന്നൈ സൂപ്പർ കിംഗ്സിന്‍റെ എം.എസ്. ധോണിയും ഗുജറാത്ത് ടൈറ്റൻസിന്‍റെ ശുഭ്മാൻ ഗില്ലും. ഏഴും എഴുപത്തേഴും ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ ഇനിയൊരു ഏഴാം നന്പർ ഇല്ലെന്ന തീരുമാനം ബിസിസിഐ എടുത്തശേഷമുള്ള ആദ്യ ഐപിഎല്ലാണ് ഈ മാസം 22ന് ആരംഭിക്കുന്നത്. ഇന്ത്യൻ മുൻ ക്യാപ്റ്റൻ എം.എസ്. ധോണിയോടുള്ള ആദരസൂചകമായാണ് അദ്ദേഹം അണിഞ്ഞിരുന്ന…

Read More

ഡബ്ല്യുപിഎൽ ഫൈനൽ തീരുമാനം ഇന്ന്

ന്യൂഡൽഹി: ഉറ്റ ചങ്ങാതിമാരായ സ്മൃതി മന്ദാനയും ഹർമൻപ്രീത് കൗറും ഇന്ന് കളത്തിൽ നേർക്കുനേർ കൊന്പുകോർക്കും. വനിതാ പ്രീമിയർ ലീഗ് (ഡബ്ല്യുപിഎൽ) ട്വന്‍റി-20 ഫൈനൽ എന്ന ലക്ഷ്യത്തിനായുള്ള ഏറ്റുമുട്ടലായതിനാൽ സൗഹൃദത്തിനു കളത്തിൽ സ്ഥാനമില്ല. മാത്രമല്ല, റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന്‍റെ പടനയിച്ചാണ് സ്മൃതിയുടെ വരവ്. നിലവിലെ കിരീട ജേതാക്കളായ മുംബൈ ഇന്ത്യൻസിന്‍റെ അമരക്കാരിയാണ് ഹർമൻപ്രീത് കൗർ. ചുരുക്കത്തിൽ കളത്തിൽ ഇരുവരും ഇന്ന് ‘ദോസ്ത് നഹീ, ദുശ്മൻ ഹേ’… പ്ലേ ഓഫ് എലിമിനേറ്ററിൽ ഇന്ന് ജയിക്കുന്ന ടീം ഫൈനലിലേക്ക് മുന്നേറും. ലീഗ് റൗണ്ടിൽ ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്ത ഡൽഹി ക്യാപ്പിറ്റൽസ് ഫൈനലിൽ ഇതിനോടകം പ്രവേശിച്ചിട്ടുണ്ട്. ഞായറാഴ്ചയാണ് ഫൈനൽ. കന്നി പ്ലേ ഓഫ് റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനിത് കന്നി പ്ലേ ഓഫ്. 2023ലെ പ്രഥമ ഡബ്ല്യുപിഎല്ലിന്‍റെ ലീഗ് റൗണ്ടിൽ നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്യാനേ ആർസിബി വനിതകൾക്ക് സാധിച്ചുള്ളൂ. കഴിഞ്ഞ സീസണ്‍…

Read More

ഇന്ത്യൻ സ്പിന്നർ ആർ. അശ്വിൻ ഒന്നാം സ്ഥാനത്ത്

ദുബായ്: ഐസിസി ടെസ്റ്റ് ക്രിക്കറ്റ് ബൗളർമാരുടെ ലോക റാങ്കിംഗിൽ ഇന്ത്യൻ സ്പിന്നർ ആർ. അശ്വിൻ ഒന്നാം സ്ഥാനത്ത്. പേസർ ജസ്പ്രീത് ബുംറയെ പിന്തള്ളിയാണ് അശ്വിൻ ഒന്നാം സ്ഥാനത്തെത്തിയത്. 870 പോയിന്‍റാണ് അശ്വിന്. ഓസ്ട്രേലിയൻ പേസർ ജോഷ് ഹെയ്സൽവുഡ് 847 പോയിന്‍റുമായി രണ്ടാം സ്ഥാനത്തുണ്ട്. ഇത്രയും പോയിന്‍റുള്ള ബുംറ മൂന്നാം സ്ഥാനത്താണ്. ഇംഗ്ലണ്ടിന് എതിരായ അഞ്ച് മത്സര ടെസ്റ്റ് പരന്പരയിൽ അശ്വിനായിരുന്നു വിക്കറ്റ് വേട്ടയിൽ ഒന്നാം സ്ഥാനത്ത്. 26 വിക്കറ്റ് പരന്പരയിൽ അശ്വിൻ സ്വന്തമാക്കി. ഈ പ്രകടനമാണ് ലോക ഒന്നാം റാങ്കിലേക്ക് ഈ ഓഫ് സ്പിന്നറെ എത്തിച്ചത്. ഇംഗ്ലണ്ടിനെതിരായ പരന്പരയിൽ 36-ാം അഞ്ച് വിക്കറ്റ് പ്രകടനത്തിലൂടെ അശ്വിൻ റിക്കാർഡ് കുറിച്ചിരുന്നു. ഇന്ത്യക്കായി ടെസ്റ്റിൽ ഏറ്റവും കൂടുതൽ അഞ്ച് വിക്കറ്റ് വീഴ്ത്തിയ ബൗളർ എന്ന റിക്കാർഡാണ് മുൻ താരം അനിൽ കുംബ്ലെയെ പിന്തള്ളി അശ്വിൻ സ്വന്തമാക്കിയത്. ഏറ്റവും കൂടുതൽ അഞ്ച്…

Read More

ഐപിഎല്ലിനില്ലെന്ന് ഹാരി ബ്രൂക്ക് ; ഡൽഹി ക്യാപ്പിറ്റൽസിന് ഇരുട്ടടി

ന്യൂഡൽഹി: ഐപിഎൽ ട്വന്‍റി-20 ക്രിക്കറ്റിന്‍റെ 2024 എഡിഷനിലേക്ക് വെറും എട്ട് ദിനങ്ങൾ മാത്രം ശേഷിക്കേ ഡൽഹി ക്യാപ്പിറ്റൽസിന് ഇരുട്ടടിയേറ്റു. വെടിക്കെട്ട് ബാറ്ററായ ഇംഗ്ലീഷ് താരം ഹാരി ബ്രൂക്ക് ഐപിഎല്ലിൽനിന്ന് പിന്മാറി. വ്യക്തിപരമായ കാരണങ്ങളാലാണ് പിന്മാറ്റം. 2024 താരലേലത്തിൽ നാലു കോടി രൂപ മുടക്കിയാണ് ഡൽഹി ക്യാപ്പിറ്റൽസ് ഹാരി ബ്രൂക്കിനെ സ്വന്തമാക്കിയത്. 2023 ഐപിഎൽ സീസണിൽ ഹൈദരാബാദ് സണ്‍റൈസേഴ്സ് 13.25 കോടി രൂപ മുടക്കി ബ്രൂക്കിനെ സ്വന്തമാക്കിയെങ്കിലും കാര്യമായ ഗുണമുണ്ടായില്ല. 190 റണ്‍സ് മാത്രമായിരുന്നു 2023 ഐപിഎല്ലിൽ ഇംഗ്ലീഷ് ബാറ്റർ നേടിയത്. 23ന് പഞ്ചാബ് കിംഗ്സിനെതിരേയാണ് 2024 എഡിഷനിൽ ഡൽഹി ക്യാപ്പിറ്റൽസിന്‍റെ ആദ്യ മത്സരം. നാളുകളായി പുറത്ത് ഐപിഎല്ലിൽനിന്ന് ഹാരി ബ്രൂക്ക് പിന്മാറിയത് അപ്രതീക്ഷിതമായല്ല. ഇംഗ്ലണ്ടിന്‍റെ ഇന്ത്യൻ പര്യടനത്തിനുള്ള ടെസ്റ്റ് ടീമിൽ ആദ്യം ബ്രൂക്ക് ഉണ്ടായിരുന്നു. ബാസ്ബോൾ ക്രിക്കറ്റിൽ ഇംഗ്ലണ്ടിനായി ഏറ്റവും കൂടുതൽ റണ്‍സ് നേടിയ ബാറ്റർമാരിൽ മുൻപന്തിയിലായിരുന്നു…

Read More

തോൽവിയുടെ മഞ്ഞളിപ്പ് മാറുന്നില്ല… മോഹൻ ബഗാൻ 4-3ന് കേരള ബ്ലാസ്റ്റേഴ്സിനെ തോൽപ്പിച്ചു

കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിൽ ഏഴ് ഗോൾ പിറന്ന സൂപ്പർ ത്രില്ലർ പോരാട്ടത്തിൽ കേരള ബ്ലാസ്റ്റേഴ്സിനെ കീഴടക്കി മോഹൻ ബഗാൻ സൂപ്പർ ജയന്‍റ്സ്. മികച്ച പ്രകടനം കാഴ്ചവച്ച ബ്ലാസ്റ്റേഴ്സ് മൂന്നിനെതിരെ നാല് ഗോളുകൾക്കാണ് മോഹൻ ബഗാനോട് പരാജയപ്പെട്ടത്. സന്ദർശകർക്കായി അർമാൻഡോ സാദിക്കുവും (4’, 60’) ദീപക് തിങ്റിയും (68’) ജാസൻ കമ്മിംഗ്സും (90+7’) ഗോൾ നേടിയപ്പോൾ ബ്ലാസ്റ്റേഴ്സിനായി മലയാളിതാരം വിപിൻ മോഹനും (54) ഗ്രീക്ക് സ്ട്രൈക്കർ ദിമിത്രിയോസ് ഡയമാന്‍റകോസും (63, 90+8’) വല കുലുക്കി. ജയത്തോടെ 39 പോയിന്‍റുമായി ബഗാൻ പോയിന്‍റ് പട്ടികയിൽ രണ്ടാം സ്ഥാനത്ത് തുടരുന്നു. തോൽവിയാണെങ്കിലും ബ്ലാസ്റ്റേഴ്സ് ഇപ്പോഴും അഞ്ചാം സ്ഥാനത്ത് ഭദ്രമാണ്. കൊച്ചി ടീമിന് ഇനി ലീഗ് റൗണ്ടിൽ ശേഷിക്കുന്നത് നാല് മത്സരമാണ്. ഇനിയുള്ള നാല് കളികളിൽ ഒരു ജയവും ഒരു സമനിലയും ഉണ്ടെങ്കിൽ മഞ്ഞപ്പടയക്ക് പ്ലേ ഓഫ് കളിക്കാം. ഈ…

Read More

ഫ്രഞ്ച് ഓപ്പണ്‍; ചരിത്രം കുറിച്ച് ഇന്ത്യയുടെ സാത്വിക്-ചിരാഗ് സഖ്യം

പാരീസ്: ഫ്രഞ്ച് ഓപ്പണ്‍ ബാഡ്മിന്‍റണിൽ ചരിത്ര നേട്ടവുമായി ലോക ഒന്നാം നന്പർ പുരുഷ സഖ്യമായ ഇന്ത്യയുടെ സാത്വിക്സായ് രാജും ചിരാഗ് ഷെട്ടിയും. 2024 സീസണ്‍ ചാന്പ്യന്മാരായതോടെ സാത്വിക്-ചിരാഗ് കൂട്ടുകെട്ട് ഫ്രഞ്ച് ഓപ്പണ്‍ രണ്ട് തവണ സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ സഖ്യയി. ഫൈനലിൽ ചൈനീസ് തായ്പേയിയുടെ ലീ ഹീ ഹ്യൂയ് – യാങ് പൊ സുവാൻ സഖ്യത്തെയാണ് സാത്വിക്-ചിരാഗ് കൂട്ടുകെട്ട് നേരിട്ടുള്ള ഗെയിമിൽ കീഴടക്കിയത്. 37 മിനിറ്റ് മാത്രം നീണ്ട ഫൈനലിൽ 21-11, 21-17 എന്ന സ്കോറിന് ലോക ഒന്നാം നന്പർ സഖ്യം വെന്നിക്കൊടി പാറിച്ചു. പുരുഷ സിംഗിൾസിൽ ഇന്ത്യയുടെ ലക്ഷ്യ സെൻ സെമിയിലെത്തി വെങ്കലം സ്വന്തമാക്കിയിരുന്നു.

Read More

കേരള ബ്ലാസ്റ്റേഴ്സ് x മോഹൻ ബഗാൻ പോരാട്ടം നാളെ

കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള രണ്ട് ടീമുകൾ തമ്മിലുള്ള ക്ലാസിക് പോരാട്ടം നാളെ കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ. ഇന്ത്യൻ ക്ലബ് ഫുട്ബോളിന്‍റെ പാരന്പര്യ ശക്തികളായ മോഹൻ ബഗാൻ സൂപ്പർ ജയന്‍റും ആരാധകരുടെ പിന്തുണയാൽ ലോകശ്രദ്ധ നേടിയ കേരള ബ്ലാസ്റ്റേഴ്സും തമ്മിലാണ് കൊച്ചി ക്ലാസിക്കൊ അരങ്ങേറുന്നത്. ഈ സീസണിൽ ഇരുടീമും ആദ്യം ഏറ്റുമുട്ടിയപ്പോൾ കേരള ബ്ലാസ്റ്റേഴ്സ് 1-0ന് ജയം സ്വന്തമാക്കിയിരുന്നു. കോൽക്കത്തയിൽ വച്ച് നടന്ന ആ മത്സരത്തിൽ ദിമിത്രിയോസ് ഡയമാന്‍റകോസ് ഒന്പതാം മിനിറ്റിൽ നേടിയ ഗോളിലായിരുന്നു കൊന്പന്മാരുടെ ജയം. ഡിസംബർ 27ന് നടന്ന ആ മത്സരത്തിനുശേഷം മോഹൻ ബഗാന്‍റെ കുതിപ്പാണ് ഐഎസ്എല്ലിൽ കണ്ടത്, ബ്ലാസ്റ്റേഴ്സിന്‍റെ കിതപ്പും. ബ്ലാസ്റ്റേഴ്സ് മോശം 2024 കലണ്ടർ വർഷം കേരള ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ച് മോശമാണെന്നതാണ് വാസ്തവം. 2024ൽ ഇതുവരെ വെറും രണ്ട് ജയം മാത്രമാണ് കേരള ബ്ലാസ്റ്റേഴ്സിന്…

Read More