രണ്ടടിച്ച് ഗോവ വീണ്ടും ആദ്യ നാലിൽ

പനാജി: ഐഎസ്എലിൽ ജംഷഡ്പുർ എഫ്സിയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് പരാജയപ്പെടുത്തി ഗോവ പോയിന്‍റ് പട്ടികയിൽ ആദ്യ നാലിൽ വീണ്ടുമെത്തി. മാനുവൽ ലാൻസറോതെയുടെ ഇരട്ട ഗോളാണ് ഗോവയ്ക്കു വിജയം സമ്മാനിച്ചത്. കളിയുടെ 45 ാം മിനിറ്റിൽ പെനാൽറ്റിയിലൂടെയാണ് ഗോവ അക്കൗണ്ട് തുറന്നത്. 54 ാം മിനിറ്റിൽ ട്രിൻഡാഡെ ഗോൺകാൽവസ് ഗോൾ തിരിച്ചടിച്ചു. എന്നാൽ ജംഷഡ്പുരിന്‍റെ ആശ്വാസത്തിനു ആറു മിനറ്റുകൾ മാത്രമായിരുന്നു ആയുസ്. ലാൻസറോതെ മനോഹരമായ ഫീൽഡ് ഗോളിലൂടെ ഗോവയെ വിജയവഴിയിൽ എത്തിച്ചു.  

Read More

ഇന്ത്യൻ ടീമിൽ മാറ്റമുണ്ടാകും

ജൊഹന്നാസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ സെഞ്ചൂറിയനില്‍ തുടങ്ങുന്ന രണ്ടാം ടെസ്റ്റില്‍ ഇന്ത്യന്‍ ടീമില്‍ അഴിച്ചുപണിക്കു സാധ്യത. ഒന്നാം ടെസ്റ്റില്‍ പരാജയമായിരുന്ന ഓപ്പണര്‍ ശിഖര്‍ ധവാനു പകരം കെ.എല്‍. രാഹുല്‍ മുരളി വിജയ്ക്കൊപ്പം സെഞ്ചൂറിയനില്‍ ഓപ്പണ്‍ ചെയ്യാനും സാധ്യതയുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ബൗളിംഗില്‍ കേപ്ടൗണ്‍ ടെസ്റ്റില്‍ അരങ്ങേറ്റം കുറിച്ച ജസ്പ്രീത് ബുംറയ്ക്കു പകരം പരിചയസമ്പന്നനായ ഇഷാന്ത് ശര്‍മ ആദ്യ ഇലവനില്‍ ഇറങ്ങിയേക്കും. എന്നാല്‍ രോഹിത് ശര്‍മയ്ക്ക് ഒരവസരംകൂടി നല്‍കാനും സാധ്യതകളുണ്ട്. ശനിയാഴ്ചയാണ് രണ്ടാം ടെസ്റ്റ് തുടങ്ങുന്നത്. ആദ്യ ടെസ്റ്റിന്‍റെ‍ ടീം സെലക്ഷനില്‍ ക്രിക്കറ്റ് ആരാധകരും ക്രിക്കറ്റ് പണ്ഡിതരും നെറ്റിചുളിച്ചിരുന്നു. കേപ്ടൗണ്‍ ടെസ്റ്റ് വെറും നാലു ദിവസം കൊണ്ട് തീര്‍ന്നപ്പോള്‍ നായകന്‍ വിരാട് കോഹ്‌ലിയുടെ ടീമും അവരുടെ പ്രകടനവും വിമര്‍ശനമേറ്റുവാങ്ങി. കേപ്ടൗണ്‍ ടെസ്റ്റില്‍ ജയിക്കാന്‍ 208 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യയുടെ പേരുകേട്ട ബാറ്റിംഗ് നിര 72 റണ്‍സിനു തോറ്റു. ഇതില്‍ മൂന്നാം ദിനം…

Read More

ധവാന്‍-വിജയ് ഓപ്പണിംഗ് സഖ്യം അടുത്ത ടെസ്റ്റില്‍ ഉണ്ടാകുമോ?

കേപ്ടൗണ്‍: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലെ ആദ്യ ടെസ്റ്റില്‍ ഇന്ത്യയുടെ ബാറ്റിംഗ് നിര ചീട്ടുകൊട്ടാരം പോലെ തകര്‍ന്നടിഞ്ഞിരുന്നു. അതുകൊണ്ട് ഇന്ത്യ നിര്‍ണായകമായ സെഞ്ചൂറിയനില്‍ നടക്കുന്ന രണ്ടാം ടെസ്റ്റില്‍ ബാറ്റിംഗ് നിരയില്‍ പല മാറ്റങ്ങള്‍ വരുത്താന്‍ സാധ്യതയുണ്ട്. ഓപ്പണിംഗില്‍ ശിഖര്‍ ധവാന്‍ ഇറങ്ങുമോയെന്ന കാര്യത്തില്‍ സംശയമാണ്. കെ.എല്‍. രാഹുലിനു പകരമാണ് ധവാന്‍ മുരളി വിജയ്‌ക്കൊപ്പം ഓപ്പണിംഗിനിറങ്ങിയത്. എന്നാല്‍ ധവാന്‍-വിജയ് സഖ്യത്തിന് രണ്ട് ഇന്നിംഗ്‌സിലുമായി 16ഉം 30മാണ് നേടാനായത്. ധവാന്‍റെ മികവാണ് ചോദ്യം ചെയ്യപ്പെടുന്നത്. ഓഫ് സൈഡിലുള്ള പന്തുകള്‍ കളിക്കാന്‍ താരം ബുദ്ധിമുട്ടുന്നു. 2013ലെ ഇന്ത്യയുടെ കഴിഞ്ഞ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ രണ്ടു ടെസ്റ്റാണ് നടന്നത്. വാണ്ടറേഴ്‌സില്‍ നടന്ന ആദ്യ ടെസ്റ്റ് സമനിലയായപ്പോള്‍ ഡര്‍ബനില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ ദക്ഷിണാഫ്രിക്ക 10 വിക്കറ്റിനു ജയിച്ചു. രണ്ടു മത്സരത്തിലും ധവാന്‍-വിജയ് കൂട്ടുകെട്ടാണ് ഓപ്പണ്‍ ചെയ്തത്. ഡര്‍ബനില്‍ വിജയ് 97 റണ്‍സ് എടുത്തപ്പോള്‍…

Read More

ഹ്യൂം.. “ക്ലാസ്’ ട്രിക്… ബ്ലാസ്റ്റേഴ്സ് വീണ്ടും വിജയവഴിയിൽ

ന്യൂഡൽഹി: തലപൊട്ടി ചോരയോഴുകിയിട്ടും നെഞ്ചുവിരിച്ച് ഗോളടിച്ചുകൂട്ടിയ ഇയാൻ ഹ്യൂമിനു മുന്നിൽ ഡൽഹി ഡൈനമോസ് മുട്ടുകുത്തി. സീസണിൽ ബ്ലാസ്റ്റേഴ്സിന്‍റെ ഗോൾവരൾച്ച അവസാനിപ്പിച്ചായിരുന്നു ഹ്യൂമിന്‍റെ ഹാട്രിക്. 12, 78, 83 മിനിറ്റുകളിലായിരുന്നു ഹ്യൂമിന്‍റെ ഗോളുകൾ. 12-ാം മിനിറ്റിൽ ഇയാൾ ഹ്യൂമിലൂടെ കേരള ബ്ലാസ്റ്റേഴ്സാണ് ആദ്യ ഗോൾ നേടിയത്. കറേജ് പെകൂസണിന്‍റെ പാസ് ഹ്യൂം ഗോളിലേക്കു തള്ളിയിടുകയായിരുന്നു. സീസണിലെ ഹ്യൂമിന്‍റെ ആദ്യ ഗോളായിരുന്നു ഇത്. തൊട്ടുപിന്നാലെ ഡൈനമോസ് താരവുമായി കൂട്ടിയിടിച്ച് തലപൊട്ടിയതോടെ തലയിൽ തുണി ചുറ്റിയാണ് ഹ്യൂം മത്സരം തുടർന്നത്. ബ്ലാസ്റ്റേഴ്സ് തുടർന്നും മുന്നേറ്റങ്ങൾ നടത്തിയെങ്കിലും ഗോൾ മാത്രം അകന്നുനിന്നു. 44-ാം മിനിറ്റിൽ പ്രീതം കോട്ടാലിലൂടെ ഡൽഹി സമനില നേടിയതോടെ ആദ്യ പകുതി ബലാബലത്തിൽ അവസാനിച്ചു. പരുക്കൻ കളിയും പരിക്കും കാരണം ആദ്യ പകുതിയിൽ മത്സരം 55 മിനിറ്റ് നീണ്ടു. രണ്ടാം പകുതിയുടെ തുടക്കത്തിൽ ഡൽഹിയാണ് മുന്നേറ്റം നടത്തിയത്. പക്ഷേ, കേരള…

Read More

കോപ ഡെൽ റേ: റയൽ മാഡ്രിഡ് ക്വാർട്ടറിൽ

മാഡ്രിഡ്: സ്പാനിഷ് വമ്പൻമാരായ റയൽ മാഡ്രിഡ് കോപ ഡെൽ റേ ക്വാർട്ടറിൽ കടന്നുകൂടി. രണ്ടാം റൗണ്ടിൽ ന്യുമാൻസിയയോട് സമനില പാലിച്ചെങ്കിലും ആദ്യ പാദത്തിലെ എതിരില്ലാത്ത മൂന്നു ഗോൾ ജയം റയലിനു രക്ഷയായി. റയലിന്‍റെ തട്ടകത്തിൽ നടന്ന മത്സരത്തിൽ രണ്ടാം ഡിവിഷൻ ക്ലബാ‍യ ന്യുമാൻസിയ രണ്ടു ഗോൾ അടിച്ചാണ് സമനില പാലിച്ചത്. ‌ ലൂക്കാസ് വാസ്ഗ്വസിന്‍റെ (10, 59) ഇരട്ടഗോളിൽ ലീഡു നേടിയ റയലിനെ ന്യുമാൻസിയയുടെ ഫർണാണ്ടസ് ഹിറോ ഇരട്ട ഗോളിലൂടെ സമനിലയിൽ പിടിക്കുകയായിരുന്നു. കളിയുടെ അധിക സമയത്ത് ന്യുമാൻസിയയുടെ കാൽവോ സാൻറോമൻ ചുവപ്പുകാർഡ് കണ്ട് പുറത്തുപോകുകയും ചെയ്തു.

Read More

ചരിത്രത്തിൽ ആദ്യമായി ലോക സ്കീയിംഗ് ചാന്പ്യൻഷിപ്പിൽ ഇന്ത്യയ്ക്കു മെഡൽ

അങ്കാറ: ചരിത്രത്തിൽ ആദ്യമായി ലോക സ്കീയിംഗ് ചാന്പ്യൻഷിപ്പിൽ ഇന്ത്യയ്ക്കു മെഡൽ. തുർക്കിയിൽ നടന്ന ചാന്പ്യൻഷിപ്പിൽ വെങ്കല മെഡൽ നേടിക്കൊണ്ട് ഇന്ത്യയുടെ ആഞ്ചൽ താക്കൂറാണ് ചരിത്രം കുറിച്ചത്. സ്കീയിംഗ് സ്ലാലോം ഇനത്തിലാണ് മണാലി സ്വദേശിനിയായ ആഞ്ചൽ താക്കൂറിന്‍റെ നേട്ടം. മഞ്ഞുപുതച്ച സ്വന്തം നാടായ മണാലിയിലാണ് അഞ്ചൽ പരിശീലനം നടത്തിയിരുന്നത്. വിന്‍റർ ഗെയിംസ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ സെക്രട്ടറിയായ റോഷൻ താക്കൂറിന്‍റെ മകളാണ് ആഞ്ചൽ താക്കൂർ. ഇന്ത്യൻ കായിക രംഗത്തിന് വിപ്ലവകരമായൊരു സംഭാവനയാണ് ആഞ്ചൽ നൽകിയതെന്ന് പിതാവ് റോഷൻ താക്കൂർ പറഞ്ഞു. 2018ൽ കൊറിയയിൽവച്ച് നടക്കുന്ന വിന്‍റർ ഒളിന്പിക്സിൽ ഇന്ത്യക്കായി അഞ്ചൽ മെഡൽ നേടുമെന്നു പ്രതീക്ഷിക്കുന്നതായി റോഷൻ പറഞ്ഞു.

Read More

ലോകം കൗമാര ക്രിക്കറ്റ് ആവേശത്തിലേക്ക്

ലോകക്രിക്കറ്റിലെ നാളത്തെ താരങ്ങളുടെ ആദ്യപരീക്ഷണക്കളരിയാണ് അണ്ടർ 19 ലോകകപ്പ്. വീണ്ടുമൊരു ലോകകപ്പിനു കൂടി ന്യൂസിലൻഡിൽ അരങ്ങുണരുകയാണ്. കഴിഞ്ഞ തവണ ചുണ്ടിനരികെ നഷ്ടമായ ലോക കിരീടം ഇത്തവണ എന്തു വിലയും കൊടുത്ത് വീണ്ടെടുക്കാനുറച്ചാണ് ടീം ഇന്ത്യയുടെ പയ്യന്മാർ കിവിനാട്ടിൽ എത്തിയിരിക്കുന്നത്. രാഹുൽ ദ്രാവിഡാണ് പരിശീലകൻ. 2016ൽ ബംഗ്ലാദേശിൽ നടന്ന ടൂർണമെന്‍റിന്‍റെ ഫൈനലിൽ വിൻഡീസ് ടൂർണമെന്‍റിലെ അവസാന ഓവറിൽ ഇന്ത്യയെ പരാജയത്തിന്‍റെ പടുകുഴിയിലേക്ക് തള്ളിയിടുകയായിരുന്നു. ജനുവരി 13ന് ടൂർണമെന്‍റിന് തിരശീലയുയരുന്പോൾ ഇന്ത്യയിലെ കോടിക്കണക്കിനു വരുന്ന ക്രിക്കറ്റ് പ്രേമികൾ സ്വപ്നം കാണുന്നത് ഒരു ലോക കിരീടം തന്നെയാവും. ജനുവരി 14ന് ഓസ്ട്രേലിയയ്ക്കെതിരേയാണ് ഇന്ത്യയുടെ ആദ്യമത്സരം. ഇരുടീമുകളെയും കൂടാതെ പാപ്പുവാ ന്യൂഗിനിയ, സിംബാബ്‌വെ എന്നീ ടീമുകളാണ് ഗ്രൂപ്പ് ബിയിൽ മാറ്റുരയ്ക്കുക. ഇന്ത്യ നാലാം കിരീടമാണ് ലക്ഷ്യമിടുന്നത്. 2000, 2008, 2012 വർഷങ്ങളിലാണ് ഇന്ത്യൻ യുവനിര ചാന്പ്യന്മാരായത്. 2006ലും 2016ലും റണ്ണറപ്പുമായി. 2000ൽ ശ്രീലങ്കയിൽ…

Read More

കളിയിലാവണം കസർത്ത്

കൈമോശം വന്നുപോയ ഉൗർജം അവസാനമൽസരത്തിൽ കൊച്ചിയിൽനിന്നു തന്നെ തിരിച്ചുപിടിച്ച കേരള ബ്ലാസ്റ്റേഴ്സ്, ഫ്യൂസ് പോയ ഡൽഹി ഡൈനാമോസിനെതിരെ ഇന്ന് അവരുടെ തട്ടകത്തിലിറങ്ങുന്നു. തോൽവികളാലും മോശം പ്രകടനത്താലും ആത്മവിശ്വാസം നഷ്ടപ്പെട്ടു മൈതാനത്ത് ഓടി നടന്ന സംഘത്തിൽനിന്ന് ഏറെ മാറ്റങ്ങൾ കഴിഞ്ഞ കളിയോടെ മഞ്ഞപ്പടയ്ക്കു കൈവരിക്കാൻ സാധിച്ചിട്ടുണ്ട്. ദുരന്തമായ ആദ്യപകുതിക്കു ശേഷം എഫ്സി പൂന സിറ്റിയെ വരിഞ്ഞു മുറുക്കി വിജയത്തോളം പോന്ന സമനില നേടിയെടുക്കാൻ പുത്തൻ കോച്ചിന്‍റെ ശിക്ഷണത്തിലിറങ്ങിയ ബ്ലാസ്റ്റേഴ്സിനു സാധിച്ചു. ഇതിലൂടെ ലഭിച്ച ഉൗർജവും ആത്മവിശ്വാസവും വർധിതവീര്യമായി മാറ്റാൻ കഴിഞ്ഞാൽ രാജ്യതലസ്ഥാനത്ത് വിലപ്പെട്ട മൂന്നു പോയിന്‍റു നേടാൻ സന്ദേശ് ജിങ്കനും സംഘത്തിനും ബുദ്ധിമുട്ടുണ്ടാവില്ല. എന്നാൽ വാചകക്കസർത്തുകൊണ്ടു മാത്രം ഇനി ബ്ലാസ്റ്റേഴ്സിനു പിടിച്ചുനില്ക്കാനാവില്ല. ജയിംസേട്ടന്‍റെ കാലം നിലയില്ലാക്കയത്തിലേക്കു മുങ്ങി ത്താണുകൊണ്ടിരുന്ന ടീമിനെ പാതിവഴിയിൽ ഉപേക്ഷിച്ചു റെനി മ്യൂലൻസ്റ്റിൻ എന്ന പരിശീലകൻ പിൻവാങ്ങുന്പോൾ ഇനിയൊരു തിരിച്ചുവരവ് ബ്ലാസ്റ്റേഴ്സിന്‍റെ കടുത്ത ആരാധകർ പോലും…

Read More

പച്ചപ്പിനെ എന്തിനിത്ര പേടി

കേപ്ടൗൺ: അങ്ങനെ പേടിച്ചതുപോലെ ദക്ഷിണാഫ്രിക്കയ്ക്കെതിരേ ആദ്യ ടെസ്റ്റിൽ ഇന്ത്യ പാട്ടുംപാടി തോറ്റു. ചെറുതായി വാലറ്റം പൊരുതിയെങ്കിലും നല്ലൊന്നാന്തരമായി തന്നെ. പ്രതീക്ഷിച്ചതിനപ്പുറം സംഭവിച്ചില്ല. അപ്രതീക്ഷിതമായൊന്നും ചെയ്യാനായില്ലെന്നു പറയുന്നതാകും ശരി. ഇപ്പോൾ വിരാട് കോഹ്‌ലിക്കും സംഘത്തിനും മനസിലായിട്ടുണ്ടാകും കാര്യങ്ങൾ അത്ര പന്തിയല്ലെന്ന്. ബാറ്റിംഗിലും ബൗളിംഗിലും ഫഫ് ഡുപ്ലിസിക്കും സംഘത്തിനും പിന്നിലായിരുന്നെങ്കിലും ഹർദിക് പാണ്ഡ്യയുടെ ബാറ്റിംഗും ബൗളർമാരുടെ പോരാട്ടവീര്യവും ഇന്ത്യൻ ക്യാന്പിന് ആശ്വാസം പകരുന്നു. സെഞ്ചുറിയനിലെ കുറേക്കൂടി ഇന്ത്യൻ ശൈലിയിലുള്ള പിച്ചിൽ തിരിച്ചടിക്കാമെന്ന് രവി ശാസ്ത്രിയും സംഘവും കണക്കുകൂട്ടുന്നു. ഈ ഇന്ത്യൻ ടീമിൽ എത്രപേർ നല്ല പേസ് പിച്ചിൽ കളിക്കും. രവി ശാസ്ത്രിയോടാണു ചോദ്യമെങ്കിൽ ഇന്ത്യൻ പിച്ചിലെ പുലികളെപ്പറ്റി വാതോരാതെ വർണിക്കും. എന്നാൽ നിഷ്പക്ഷനായ ഒരു ക്രിക്കറ്റ് പ്രേമിയും പറയില്ല, വിദേശത്തു കളിക്കാൻ പറ്റിയ മികച്ച ബാറ്റിംഗ് നിരയാണ് ഇതെന്ന്. ശിഖർ ധവാനും മുരളി വിജയും മികവുള്ളവർ തന്നെ; പക്ഷേ ഉപഭൂഖണ്ഡത്തിലെ…

Read More

വിരാട് കോഹ്ലി പുറത്തായി; ആരാധകൻ തീകൊളുത്തി ജീവനൊടുക്കി

രത്ലാം: ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ വിരാട് കോഹ്ലി പുറത്തായതിൽ മനംനൊന്ത് ഇന്ത്യയിൽ ആരാധകൻ ജീവനൊടുക്കി. മധ്യപ്രദേശിലെ രത്ലാം സ്വദേശിയായ അറുപത്തിമൂന്നുകാരൻ ബാബുലാൽ ബറിയയാണ് ജീവനൊടുക്കിയത്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ടെസ്റ്റിന്‍റെ ആദ്യ ഇന്നിംഗ്സിൽ വിരാട് കോഹ്ലി വെറും അഞ്ചു റണ്‍സ് നേടി പുറത്തായിരുന്നു. ഇതേതുടർന്നുണ്ടായ മനപ്രയാസത്തിൽ, റെയിൽവേയിൽനിന്നു വിരമിച്ച ജീവനക്കാരനായ ബാബുലാൽ മണ്ണെണ്ണയൊഴിച്ചു തീ കൊളുത്തുകയായിരുന്നു. ഉടൻതന്നെ ബന്ധുക്കൾ ഇദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ചൊവ്വാഴ്ച രാവിലെ മരിച്ചു. ഇയാൾ മദ്യലഹരിയിലായിരുന്നെന്ന് സ്റ്റേഷൻ റോഡ് എഎസ്ഐ പ്യാർസിംഗ് അലാവെ പറഞ്ഞു. ബാബുലാലിന്‍റെ രണ്ടു മക്കളിലൊരാൾ എട്ടു വർഷം മുന്പ് ജീവനൊടുക്കിയിരുന്നതായും അലാവെ അറിയിച്ചു. സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടരുകയാണ്.

Read More