അമ്മാവൻ മരുമകളുമായി പ്രണയത്തിലായി, ഒടുവിൽ രണ്ടാളും ഒളിച്ചോടിപ്പോയി: വീട്ടുകാർ കേസ് കൊടുത്തു; പിന്നീട് സംഭവിച്ചത്…

പ്രണയത്തിന് കണ്ണും മൂക്കുംഇല്ലന്ന് പറയുന്നത് അർഥവത്താണെന്ന് തെളിയിക്കുന്ന വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. കഥ മറ്റൊന്നുമല്ല, സ്വന്തം അമ്മാവനുമായി പ്രണയത്തിലായ പെൺകുട്ടിയും അതേച്ചൊല്ലിയുണ്ടാകുന്ന തർക്കങ്ങളും ബഹളങ്ങളുമാണ് പ്രധാന ചർച്ച. മധ്യപ്രദേശിലാണ് സംഭവം. പൂജ എന്ന പെൺകുട്ടിയാണ് തന്‍റെ അമ്മാവൻ അവിനാശുമായി പ്രണയത്തിലായത്. ഇവരുടെ പ്രണയ കഥ നാട്ടിൽ പാട്ടായതോടെ ഇരുവർക്കും നാട്ടിലിറങ്ങി നടക്കാൻ വയ്യാത്ത അവസ്ഥയായി. അതോടെ രണ്ടുപേരും ഒളിച്ചോടിപ്പോയി. യുവതിയുടെ മാതാപിതാക്കൾ ഭിതർവാർ പോലീസ് സ്റ്റേഷനില്‍ മകളെ കാണ്മാനില്ലെന്ന കേസ് ഫയല്‍ ചെയ്തു. അതേസമയം അമ്മാവനും മരുകളും ഒളിച്ചോടി നേരെ പോയത് പ്രയാഗ്രാജിലേക്കായിരുന്നു. അവിടെവച്ച് രണ്ടാളും വിവാഹിതരാവുകയും ചെയ്തു. പ്രായപൂർത്തിയായ രണ്ട് ആളുകൾ സ്വന്തം ഇഷ്ടപ്രകാരം വിവാഹം ചെയ്തതാണ്. ആരും ഇതിനെ തടയണ്ട എന്ന് പെൺകുട്ടി പറയുകയും ചെയ്തു. യുവതിയുടെ കുടുംബം ആദ്യം ഈ ബന്ധത്തെ എതിര്‍ത്തു. ഒടുവില്‍ പോലീസുകാരുടെ കൗണ്‍സിലിംഗില്‍ യുവതിയുടെ മാതാപിതാക്കൾ…

Read More

തല്ലിക്കൊല്ലുന്നതും പോരാഞ്ഞിട്ട് ഇതിനെല്ലാം പേരും നൽകും: പെൺകുട്ടിയുടെ അതിവിചിത്രമായ ഹോബി കണ്ട് അന്പരന്ന് സോഷ്യൽ മീഡിയ

ആളുകൾക്ക് പലതരത്തിലുള്ള ഹോബികളും ഉണ്ടാകും. ചിലർക്ക് പാചകത്തിലാകും ചിലർക്ക് പാട്ടിലാകും മറ്റു ചിലർക്ക് സ്റ്റാംപ് കളക്ഷനിലാകും താൽപര്യം. ഇപ്പോഴിതാ വിചിത്രമായ ഹോബികളുമായി ഒരു പെൺകുട്ടിയുടെ വാർത്തയാണ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. അകാൻഷ റാവത്ത് എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിലാണ് ഇതിസ്റ്റെ വീഡിയോ പങ്കുവച്ചിരിക്കുന്നത്. അഞ്ച് മില്ല്യണിലധികം പേരാണ് ഇത് കണ്ടിട്ടുള്ളത്. അതിൽ പെൺകുട്ടിയുടെ അതിവിചിത്രമായ ഈ ഹോബിയെ കുറിച്ചാണ് വിവരിക്കുന്നത്. ചത്ത കൊതുകുകളെ ശേഖരിക്കലാണ് ഈ പെൺകുട്ടിയുടെ ഹോബി. വെറുതെ അങ്ങ് ശേഖരിച്ച് വയ്ക്കുവല്ല. അവയെ ഓരോ കാറ്റഗറിയായി തിരിച്ച് അതിന് പേരിട്ട്, അവ കൊല്ലപ്പെട്ട സ്ഥലവും സമയവും കൂടി കുറിച്ച് വയ്ക്കും. എന്ത് വിചിത്രമായ ആചാരം എന്നല്ലേ ഇത് കാണുന്പോൾ ആരുടെ ആയാലും മനസിൽ വരുന്നത്. സിഗ്മ ബോയ്’, ‘രമേശ്’, ‘ബബ്ലി’, ‘ടിങ്കു’ തുടങ്ങിയ പേരുകളാണ് ചത്ത കൊതുകുകൾക്ക് പെൺകുട്ടി നൽകിയിരിക്കുന്ന പേരുകൾ. ഇതിന്‍റെ വീഡിയോ വൈറലായതോടെ…

Read More

അയ്യോ അമ്മേ എന്‍റെ കാലേ… കാമുകിയെ സ്യൂട്ട്കേസിലൊളിപ്പിച്ച് ഹോസ്റ്റൽ മുറിയിലെത്തിക്കാൻ ശ്രമിച്ച് കാമുകൻ; ബമ്പിൽ തട്ടിയപ്പോൾ പെൺകുട്ടി നിലവിളിച്ചു; രണ്ടാളും കൈയോടെ പിടിയിൽ

എത്രകാലം കള്ളത്തരങ്ങൾ കാണിച്ചാലും എന്നെങ്കിലുമൊരിക്കൽ പിടിക്കപ്പെടുമെന്നല്ലേ പറയുന്നത്. അങ്ങനെ പലനാൾ കള്ളൻ ഒരുനാൾ പിടിയിൽ ആയിരിക്കുകയാണ്. ഇവിടെ കള്ളനും കള്ളിയുമാണ് പിടിയിലായത്. ഹരിയാനയിലെ സോനിപത്തിലെ സർവകലാശാലയിലാണ് സംഭവം. ആൺകുട്ടികളുടെ ഹോസ്റ്റലിലേക്ക് പെൺകുട്ടിയെ കയറ്റാൻ സ്യൂട്ട്കേസിൽ ‌കൊണ്ടുവന്ന കാമുകനാണ് ഇവിടുത്തെ ഹീറോ. എങ്ങനെയും പെൺകുട്ടിയെ ഹോസ്റ്റൽ മുറിയിൽ എത്തിക്കണമെന്ന് മാത്രമേ യുവാവിന് ലക്ഷ്യമുണ്ടായുള്ളു. അങ്ങനെ എവിടുന്നോ കഷ്ടപ്പെട്ട് ഒരു സ്യൂട്ട്കേസ് അയാൾ ഒപ്പിച്ചെടുത്തു. കാമുകിയെ അതിനുള്ളിൽ കയറ്റി ഉന്തിക്കൊണ്ട് ഹോസ്റ്റലിലേക്ക് വന്നു. പെൺകുട്ടിയും അതിനുള്ളിൽ മിണ്ടാതെ ഒതുങ്ങിയിരുന്നു. എന്നാൽ പിന്നീടങ്ങോട്ടാണ് കഥയിൽ ട്വിസ്റ്റ് ഉണ്ടായത്. സ്യൂട്ട്കേസ് കൊണ്ടുവരുമ്പോൾ ബമ്പി‌ൽ ചെറുതായൊന്നു തട്ടി. അപ്പോഴേക്കും പെൺകുട്ടി പേടിച്ച് നിലവിളിച്ചു. അതോടെ സുരക്ഷാ ജീവനക്കാർക്ക് സംശയം തോന്നി. തുടർന്ന് യുവാവിനെ തടഞ്ഞ് നിർത്തി സ്യൂട്ട്കേസ് പരിശോധിച്ചു. പെൺകുട്ടിയെ അതിനുള്ളിൽ കണ്ടതോടെ സുരക്ഷാ ജീവനക്കാർ സർവകലാശാല അധികൃതരെ വിവരം അറിയിച്ചു. സംഭവത്തിന്‍റെ വീഡിയോ…

Read More

കൈയിൽ കാശ് എടുത്തോളൂ അല്ലങ്കിൽ പണി കിട്ടും: യുപിഐ സേവനങ്ങൾ തകരാറിൽ; ഓൺലൈൻ ഇടപാടുകൾ വെള്ളത്തിലായി

ന്യൂഡൽഹി: രാജ്യത്ത് യുപിഐ സേവനങ്ങൾ തകരാറിലായി. ജനപ്രിയ യുപിഐ ആപ്ലിക്കേഷനുകളായ ഗൂഗിൾ പേ, ഫോൺ പേ, ക്രെഡ് തുടങ്ങിയവ സേവനം മുടക്കി. പണം കൈമാറാനോ അക്കൗണ്ട് ബാലൻസ് പരിശോധിക്കാനോ കഴിയുന്നില്ലെന്ന് ഉപയോക്താക്കൾ വ്യാപകമായി പരാതിപ്പെട്ടു. യുപിഐ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്ന നാഷണൽ പേയ്‌മെന്‍റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻ‌പി‌സി‌ഐ) ഇതുവരെ വിഷയത്തിൽ പ്രതികരണം നടത്തിയിട്ടില്ല. ഒരു മാസത്തിനിടെ ഇത് മൂന്നാമത്തെ തവണയാണ് യുപിഐ സേവനം മുടങ്ങുന്നത്. ഇന്ന് ഉച്ചയ്ക്ക് 12 ഓടെയാണ് യുപിഐ ഇടപാടുകളിലെ തടസത്തെപ്പറ്റി ഉപയോക്താക്കൾ പരാതിപ്പെട്ടത്. ഡൗൺഡിറ്റക്ടർ റിപ്പോർട്ട് പ്രകാരം, ഉച്ച വരെ 1168 പരാതികൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. യുപിഐ ആപ്പുകൾ ഡൗൺ ആവാനുള്ള കാരണം വ്യക്തമല്ല.

Read More

സ്വർണമോ അതോ ഫോയിലോ… ‘അംബാനി’ ഐസ്ക്രീം, ഒന്നിന് വില 1,200; ഇതിത്തിരി കടുപ്പമെന്ന് സോഷ്യൽ മീഡിയ

സ്വർണ ഫോയിൽ ഉപയോഗിച്ച് പൊതിഞ്ഞ് സ്വർണത്തളികയിൽ വിളന്പുന്ന ഹൈദരാബാദിലെ “അംബാനി’ ഐസ്ക്രീമിന് സമൂഹമാധ്യമങ്ങളിൽ വൻപ്രിയം. 1,200 രൂപയാണ് താരപ്പകിട്ടുള്ള ഈ ഐസ്ക്രീമിന്‍റെ വില! സ്വർണത്തിന്‍റെ സാന്നിധ്യത്തിനു പുറമെ ഇന്ത്യയിലെതന്നെ വിലയേറിയ ഐസ്ക്രീമാണെന്ന ലേബൽ കൂടിവന്നതോടെയാണു ‘അംബാനി’ ഐസ്ക്രീം എന്നു പേരുവീഴാൻ കാരണമെന്നു പറയുന്നു. ഹൈദരാബാദ് നഗരത്തിലെ ഹൂബർ ആൻഡ് ഹോളി ഐസ്ക്രീം പാർലറിലാണ് ഈ മുന്തിയ ഇനം ഐസ്ക്രീം ലഭിക്കുന്നത്. ഈ ആഡംബര ഐസ്ക്രീം തയാറാക്കുന്ന വീഡിയോ ഫുഡീദാക്ഷി എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പ്രത്യക്ഷപ്പെട്ടതോടെ വൻ തരംഗമായി. ചോക്ലേറ്റ് കഷണങ്ങൾ, ദ്രാവകരൂപത്തിലുള്ള ചോക്ലേറ്റ്, ബദാം, ചോക്ലേറ്റ് ഐസ്ക്രീം എന്നിവ ഐസ്ക്രീം കോണിൽ നിറച്ച് കട്ടിയുള്ള ക്രീം പൂശും. ക്രീം ലെയർ സജ്ജീകരിച്ചുകഴിഞ്ഞാൽ, സ്വർണഫോയിൽ ഉപയോഗിച്ച് ഐസ്ക്രീം പൊതിയും. ശേഷം ഐസ്ക്രീം അലങ്കരിക്കുന്നു. സാധാരണ പ്ലേറ്റിനു പുറമെ സ്വർണ ട്രേയിലാണു വിളന്പുക. “അംബാനി’ ഐസ്ക്രീം സാധാരണക്കാർക്കു കഴിക്കാൻ കഴിയില്ലെന്ന…

Read More

ആശ്വാസം… നിങ്ങളുടെ മെസേജ് മറ്റൊരാളുടെ ഫോണിൽ സേവ് ആകില്ല

വാട്സാപ്പിലൂടെ നിങ്ങൾ അയയ്ക്കുന്ന മെസേജ് സ്വീകർത്താവിന്‍റെ ഫോണിൽ സേവ് ആകില്ല. വാട്‌സാപ്പിന്‍റെ ഐഒഎസ് വേര്‍ഷനിലെ ചാറ്റുകളുടെ സ്വകാര്യത ശക്തിപ്പെടുത്താന്‍ പുതിയ ഫീച്ചര്‍ ഒരുങ്ങുകയാണ്. ‘അഡ്വാന്‍സ്ഡ് ചാറ്റ് പ്രൈവസി’ എന്ന ഫീച്ചര്‍, മീഡിയ ഫയലുകള്‍ സ്വീകര്‍ത്താവിന്‍റെ ഫോണില്‍ സേവ് ആകുന്നതു തടയുന്നതടക്കമുള്ള നിരവധി ഉയർന്ന സുരക്ഷാ സൗകര്യങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ്. ഫീച്ചര്‍ സജീവമാക്കിയാല്‍, നിങ്ങളുമായുള്ള ചാറ്റ് ഹിസ്റ്ററി മറ്റാര്‍ക്കും എക്സ്പോര്‍ട്ട് ചെയ്‌തെടുക്കാനും കഴിയില്ല. വാട്സാപ്പിന്‍റെ ഫീച്ചർ ട്രാക്കിംഗ് വെബ്സൈറ്റ് വാബീറ്റാ ഇന്‍ഫോയുടെ റിപ്പോര്‍ട്ട് പ്രകാരം, ഐഒഎസിന്‍റെ അടുത്ത അപ്ഡേറ്റുകളിലൊന്നില്‍ ഈ സുരക്ഷാ ഫീച്ചർ ലഭിക്കും. ഇത് ഉപയോക്താക്കള്‍ക്ക് ആപ്പ് സെറ്റിംഗ്സ് വഴി ഇഷ്ടാനുസരണം ആക്ടിവേറ്റ് ചെയ്യാം. ആക്ടിവേറ്റ് ചെയ്താല്‍, നിങ്ങള്‍ അയച്ച മീഡിയ ഫയലുകള്‍ സ്വീകര്‍ത്താവിന് അവരുടെ ഫോണില്‍ സേവ് ചെയ്യാന്‍ സാധിക്കില്ല. മീഡിയ ഫയല്‍ ഗാലറിയിലേക്ക് സേവ് ചെയ്യാന്‍ ശ്രമിച്ചാല്‍ “അഡ്വാന്‍സ്ഡ് ചാറ്റ് പ്രൈവസി ഓണ്‍ ആണ്, ഇത്…

Read More

ജാഗരൂകരായി ഇരിക്കൂ, ചതിയൻമാർ പതുങ്ങിയിരിക്കുന്നുണ്ട്… വലവിരിച്ച് ഉത്തരേന്ത്യന്‍ സംഘങ്ങള്‍: സൈബര്‍ തട്ടിപ്പില്‍ കഴിഞ്ഞ വര്‍ഷം നഷ്ടപ്പെട്ടത് 763 കോടി

കോഴിക്കോട്: സൈബര്‍ തട്ടിപ്പില്‍ കുടുങ്ങി കഴിഞ്ഞ വര്‍ഷം സംസ്ഥാനത്ത് നഷ്ടപ്പെട്ടത് 763 കോടി രൂപ. ഇതില്‍ പോലീസിനു തിരിച്ചുപിടിക്കാന്‍ കഴിഞ്ഞത് 107.44 ലക്ഷം മാത്രവും. 2023നെ അപേക്ഷിച്ച് വന്‍ വര്‍ധനവാണ് കഴിഞ്ഞ വര്‍ഷം സൈബര്‍ തട്ടിപ്പു രംഗത്തുണ്ടായത്. 2023ല്‍ 210 കോടിയാണ് സൈബര്‍ തട്ടിപ്പുകാര്‍ ആളുകളെ പറ്റിച്ച് കൈവശപ്പെടുത്തിയത്. ഇതില്‍ 37.16 കോടി രൂപ പോലീസ് തിരികെ പിടിച്ചു. 2022-ല്‍ സംസ്ഥാനത്ത് 48 കോടിയുടെ തട്ടിപ്പാണ് നടന്നത്. ഇതില്‍ 4.38 കോടി തിരികെ പിടിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ തുകയുടെ സൈബര്‍ തട്ടിപ്പു നടന്നത് എറണാകുളം ജില്ലയിലാണ്. 174 കോടി രൂപയുടെ തട്ടിപ്പാണ് നടന്നത്. തിരുവനന്തപുരം ജില്ലയില്‍ 114 കോടിയുടെ തട്ടിപ്പുനടന്നു. കോഴിക്കോട്ട് 46 കേസുകളിലായി 23 കോടിയാണ് സൈബര്‍ തട്ടിപ്പുസംഘം കവര്‍ന്നത്. ഉത്തരേന്ത്യന്‍ സംഘങ്ങളാണ് തട്ടിപ്പിനു പിന്നില്‍ മുഖ്യമായും പ്രവര്‍ത്തിക്കുന്നത്. കോഴിക്കോട്ട് കഴിഞ്ഞ ദിവസവും…

Read More

മാന്യനായ കള്ളൻ…! ‘നിവൃത്തിയില്ലാത്തതുകൊണ്ടാണ് കട്ടത്, തിരിച്ചുതരും’

നല്ലകള്ളൻ, മാന്യനായ കള്ളൻ എന്നൊക്കെ കേൾക്കുന്പോൾ കള്ളന്മാരിൽ അങ്ങനെയുള്ളവർ ഉണ്ടോയെന്നു സംശയിച്ചേക്കാം. എന്നാൽ, മധ്യപ്രദേശിലെ ഖാർഗോണിൽ കട കൊള്ളയടിക്കാൻ കയറിയ കള്ളൻ ചെയ്തതു കണ്ടാൽ ആ സംശയം അതോടെ തീരും. കഴിഞ്ഞ ദിവസം രാമനവമി ആഘോഷത്തിന്‍റെ അവധിക്കിടയിലാണു ജമീന്ദർ മൊഹല്ലയിലെ ജുജാർ ബൊഹ്‌റയുടെ കട കൊള്ളയടിക്കപ്പെട്ടത്. 2.46 ലക്ഷം രൂപ കവർന്ന കള്ളൻ, ക്ഷമാപണക്കത്ത് എഴുതി കടയിൽ വച്ചിരുന്നു. സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം മോഷണം നടത്താൻ നിർബന്ധിക്കപ്പെടുകയായിരുന്നെന്നും ആറ് മാസത്തിനുള്ളിൽ മോഷ്ടിച്ച തുക തിരികെ നൽകുമെന്നും കത്തിൽ കള്ളൻ കുറിച്ചിരുന്നു. താൻ കടം മേടിച്ചവർ അത് തിരികെ നൽകാത്തതുകൊണ്ടാണു മോഷണം നടത്തിയതെന്നും കടയുടമയെ തനിക്കു നന്നായി അറിയാമെന്നും പിന്നീട് എന്ത് ശിക്ഷ വേണമെങ്കിലും സ്വീകരിക്കാൻ താൻ തയാറാണെന്നും കത്തിലുണ്ടായിരുന്നു. 37,000 രൂപ കൂടി പണമായി കടയിൽ ഉണ്ടായിരുന്നെങ്കിലും കള്ളൻ അതെടുത്തിരുന്നില്ല. കടയുടമയുടെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്തു…

Read More

ഇതിപ്പോ ട്രെൻഡ് ആണല്ലോ… ഭാര്യയ്ക്ക് മറ്റൊരു കാമുകൻ; ഇരുവരുടേയും വിവാഹം നടത്തിക്കൊടുത്ത് ഭർത്താവ്; പേടിച്ചിട്ടെന്നു റിപ്പോർട്ട്

ഭാര്യയെ കാമുകനു വിവാഹം ചെയ്‌തുനല്‍കിയ മറ്റൊരു ഭര്‍ത്താവിന്‍റെ വാര്‍ത്തകൂടി ഉത്തർപ്രദേശിൽനിന്നു പുറത്തുവന്നു. ഫറൂഖാബാദിലാണ് സംഭവം. കാസ്ഗഞ്ച് ജില്ലയിലെ ഛരിയാഗഞ്ച് പോലീസ് സ്‌റ്റേഷനു കീഴിലുള്ള പട്യാലി ഗ്രാമവാസിയായ രാഹുലാണ് ഭാര്യ വൈഷ്‌ണവിയെ കാമുകനു വിവാഹം ചെയ്‌തുനൽകി‍യത്. 2023ൽ ആ‍യിരുന്നു വൈഷ്ണവിയുടെയും രാഹുലിന്‍റെയും വിവാഹം. മാസങ്ങൾക്കുള്ളിൽ ഇവർതമ്മിൽ അഭിപ്രായവ്യത്യാസങ്ങളും വഴക്കും തുടങ്ങി. തുടർന്ന്, വൈഷ്ണവി സ്വന്തം വീട്ടിലേക്കു മടങ്ങി. എന്നാൽ ഇവർ നിയമപരമായി വേർപിരിഞ്ഞിരുന്നില്ല. സത്യവാംഗ്‌മൂലത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു വൈഷ്‌ണവിയുടെ രണ്ടാം വിവാഹം. യുപിയില്‍ അടുത്തിടെ മറ്റൊരാൾ തന്‍റെ ഭാര്യയെ കാമുകനു വിവാഹം ചെയ്‌തു നല്‍കിയിരുന്നു. കബീർ നഗർ ജില്ലക്കാരനായ ബബ്‌ലുവാണ് ഭാര്യ രാധികയെ കാമുകന് വിവാഹം ചെയ്‌തു നല്‍കിയത്. കുട്ടികളെ വളർത്തുന്നതിന്‍റെ ഉത്തരവാദിത്വം ഇയാൾ സ്വയം ഏറ്റെടുക്കുകയും ചെയ്‌തിരുന്നു. എന്നാല്‍ മൂന്നു ദിവസത്തിനുള്ളിൽ ബബ്‌ലു ഭാര്യയെ കാമുകന്‍റെ അടുത്തുനിന്നു തിരികെകൊണ്ടുവന്നു, ഏറെ കോളിളക്കം സൃഷ്ടിച്ച മീററ്റ് കൊലക്കേസിനെത്തുടർന്ന്, യുവാക്കൾക്കുണ്ടായ ഭയമാണ്…

Read More

കേരളത്തിന്‍റെ ‘നിധി’ ഇനി സുരക്ഷിതകരങ്ങളിൽ: ജാര്‍ഖണ്ഡ് സ്വദേശികള്‍ ഉപേക്ഷിച്ച കുഞ്ഞിനെ സിഡബ്ല്യുസി ഏറ്റെടുത്തു

കൊച്ചി: വിധിയെ തോല്‍പ്പിച്ച് ജീവിതത്തിലേക്കു മടങ്ങിയെത്തിയ കേരളത്തിന്‍റെ ‘നിധി’ ഇനി സുരക്ഷിത കരങ്ങളില്‍. എറണാകുളം ജനറല്‍ ആശുപത്രിയില്‍ ഒന്നര മാസത്തെ ചികിത്സ പൂര്‍ത്തിയാക്കി ശിശുക്ഷേമ സമിതിയുടെ (സിഡബ്ല്യുസി) സംരക്ഷണയിലേക്ക് അവള്‍ മടങ്ങിയപ്പോള്‍ പോറ്റമ്മമാരായി ശുശ്രൂഷിച്ച ഡോ. വിജി, ന്യൂബോണ്‍ കെയറിലെ നഴ്‌സുമാരായ ആതിര, രമ്യ എന്നിവര്‍ക്ക് ഉള്ളിലെങ്ങോ ഒരു കൊച്ചുസങ്കടം ബാക്കി. എങ്കിലും കുഞ്ഞുമണി എന്ന ഓമനപ്പേരില്‍ കഴിഞ്ഞിരുന്ന ‘നിധി’ സുരക്ഷിതയായി എന്നത് ആ സങ്കടം ഇല്ലാതാക്കുന്നു. ജാര്‍ഖണ്ഡ് സ്വദേശികളായ ദമ്പതികള്‍ ഉപേക്ഷിച്ച കുഞ്ഞിനെ സര്‍ക്കാര്‍ ഏറ്റെടുത്തതിന്‍റെ ഭാഗമായി ചികിത്സയില്‍ കഴിഞ്ഞിരുന്ന എറണാകുളം ജനറല്‍ ആശുപത്രിയില്‍നിന്ന് ഇന്നലെ രാവിലെയാണ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ശിശുക്ഷേമസമിതി കുട്ടിയെ ഏറ്റെടുത്തത്. ആശുപത്രി സൂപ്രണ്ട് ഡോ. ഷഹീര്‍ഷായും ജില്ലാ സിഡബ്ല്യുസി ചെയര്‍മാന്‍ അഡ്വ. വിന്‍സെന്‍റ് ജോസഫും കുട്ടിയെ ഏറ്റെടുക്കുന്ന കരാറില്‍ ഒപ്പുവച്ചു. ചെയര്‍മാനുപുറമേ ഡിസ്ട്രിക്ട് ചൈല്‍ഡ് പ്രൊട്ടക്‌ഷന്‍ ഓഫീസര്‍ (ഡിസിപിഒ), കെയര്‍ ടേക്കര്‍മാര്‍…

Read More