10 വർഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ചു; ജർമനി വിട്ട് ഇന്ത്യയിലേക്ക് മടങ്ങാനുള്ള കാരണം വ്യക്തമാക്കി യുവാവ്, പോസ്റ്റ് വൈറൽ

ഒരു പതിറ്റാണ്ടുകാലം ജർമനിയിൽ താമസിച്ചതിന് ശേഷം, പ്രവാസജീവിതം അവസാനിപ്പിച്ച് കുടുംബത്തോടൊപ്പം ഇന്ത്യയിലേക്ക് മടങ്ങാനുണ്ടായ കാരണം വെളിപ്പെടുത്തി ഇന്ത്യൻ യുവാവ്. വിദേശത്തെ ജീവിതത്തോടുള്ള അതൃപ്തിയോ സമ്മർദ്ദങ്ങളോ കൊണ്ടല്ല, മറിച്ച് തികച്ചും വ്യക്തിപരമായ മുൻഗണനകൾ കണക്കിലെടുത്താണ് താൻ ഈ തീരുമാനമെടുത്തതെന്ന് യുവാവ് വ്യക്തമാക്കി. ഇത് നിർബന്ധിതമായി എടുത്ത തീരുമാനമല്ലെന്നും സ്വന്തം താല്പര്യപ്രകാരമുള്ള മാറ്റമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലീഡർഷിപ്പ് കോച്ചായ ഹരിത് ഭാസിൻ തന്‍റെ ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെയാണ് ഈ അനുഭവം പങ്കുവെച്ചത്. ജർമനി തന്‍റെ ജീവിതത്തിന്‍റെ വളരെ പ്രധാനപ്പെട്ടതും അർഥവത്തായ ഭാഗമായിരുന്നുവെന്ന് അദ്ദേഹം കുറിച്ചു. എന്നാൽ കാലക്രമേണ, പ്രിയപ്പെട്ടവരോടൊപ്പം ജീവിക്കാനും സ്വന്തം വേരുകളിലേക്ക് മടങ്ങാനുമുള്ള ശക്തമായ ആഗ്രഹം കുടുംബത്തിനുണ്ടാവുകയായിരുന്നു. പെട്ടെന്നുണ്ടായ ഒരു വികാരത്തിന്‍റെ പുറത്തല്ല, മറിച്ച് കൃത്യമായ ആലോചനകൾക്ക് ശേഷമാണ് ഈ തീരുമാനമെടുത്തതെന്ന് ഭാസിൻ വ്യക്തമാക്കി. ജർമ്മനിയിൽ എന്തെങ്കിലും പ്രശ്നങ്ങളുണ്ടായോ എന്ന് പലരും ചോദിക്കുന്നുണ്ടെന്നും എന്നാൽ ആ രാജ്യം എപ്പോഴും തന്‍റെ…

Read More

ജർമനിയിൽ ജോലി കണ്ടെത്തുന്നത് പലരും പ്രതീക്ഷിക്കുന്നതിനേക്കാൾ ബുദ്ധിമുട്ടാണ്; എന്തുകൊണ്ടെന്ന് വെളിപ്പെടുത്തി ഇന്ത്യൻ യുവതി

ജർമനിയിലെ ജോലി അന്വേഷണം ഇന്ത്യയിൽ നിന്നുള്ളതിൽ നിന്ന് വളരെ വ്യത്യസ്തമാണെന്നും, അവിടുത്തെ റിക്രൂട്ട്‌മെന്‍റ് പ്രക്രിയയിലെ ഒരു പ്രധാന വ്യത്യാസം പല പുതുമുഖങ്ങളെയും അപ്രതീക്ഷിതമായി പ്രതിസന്ധിയിലാക്കുന്നുവെന്നും ജർമനിയിൽ താമസിക്കുന്ന ഒരു ഇന്ത്യൻ യുവതി പറയുന്നു. ഇന്ത്യയിൽ വിദ്യാർഥികൾ അനുഭവിക്കുന്ന രീതിയിൽ നിന്നുമുള്ള വ്യത്യാസങ്ങളെക്കുറിച്ചാണ് ശ്രുതി എന്ന ഇന്ത്യൻ യുവതി തന്‍റെ അനുഭവം പങ്കുവെച്ചത്. ക്യാമ്പസ് പ്ലേസ്‌മെന്‍റുകളോ പെട്ടെന്നുള്ള ജോലി ഓഫറുകളോ പ്രതീക്ഷിക്കുന്നവർക്ക് ജർമനിയിലെ തൊഴിൽ രീതികൾ ആശ്ചര്യമുണ്ടാക്കിയേക്കാമെന്ന് അവർ പറഞ്ഞു. എക്സിൽ പങ്കുവെച്ച ഒരു ത്രെഡിൽ, ശ്രുതി ഇതിനെ ജർമനിയിലെ ജോലിയുടെ യാഥാർഥ്യം എന്ന് വിശേഷിപ്പിച്ചു. ഇന്ത്യയിലേതുപോലെ വിദ്യാർഥികൾക്ക് അവരുടെ അവസാന വർഷത്തിൽ ക്യാമ്പസ് റിക്രൂട്ട്‌മെന്‍റിലൂടെ നേരിട്ട് ജോലി ലഭിക്കുന്ന ഒരു സംവിധാനം അവിടെയില്ലെന്ന് അവർ വ്യക്തമാക്കി. ജർമനിയിലെ ബിരുദധാരികൾ ഒരു ഓപ്പൺ ജോബ് മാർക്കറ്റിലേക്കാണ് പ്രവേശിക്കുന്നത്. അവിടെ എല്ലാവരും ഒരേ തസ്തികകളിലേക്ക് അപേക്ഷിക്കുകയും തുല്യമായി മത്സരിക്കുകയും വേണം.…

Read More

പെട്ടെന്നാണോ അവധി ചോദിക്കുന്നത് ?; അസുഖബാധിതയായ മുത്തശ്ശിക്കായി അവധി ചോദിച്ച ജീവനക്കാരന് മാനേജരുടെ ക്രൂരമായ മറുപടി, പിന്നാലെ മരണം

അസുഖബാധിതയായ മുത്തശ്ശിയെ പരിചരിക്കാൻ അവധി ചോദിച്ച ജീവനക്കാരനോട് മാനേജർ കാട്ടിയ ക്രൂരത സോഷ്യൽ മീഡിയയിൽ കനത്ത ജനരോഷത്തിന് കാരണമാകുന്നു. കുടുംബത്തിലെ അടിയന്തര സാഹചര്യങ്ങളിൽ കമ്പനികൾ സ്വീകരിക്കേണ്ട നയങ്ങളെക്കുറിച്ചുള്ള വലിയൊരു ചർച്ചയ്ക്കാണ് ഈ സംഭവം വഴിവെച്ചിരിക്കുന്നത്. കവി കൃഷ്ണൻ എന്ന ജീവനക്കാരനാണ് തന്‍റെ മാനേജരുമായി നടത്തിയ വാട്സാപ്പ് ചാറ്റിന്റെ സ്ക്രീൻഷോട്ട് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. തന്‍റെ മുത്തശ്ശിയുടെ നില അതീവ ഗുരുതരമാണെന്നും അതിനാൽ മൂന്ന് ദിവസത്തെ അവധി വേണമെന്നും ജീവനക്കാരൻ വ്യക്തമായി മാനേജറോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, “പെട്ടെന്നാണോ നീ അവധി ചോദിക്കുന്നത്? എന്നായിരുന്നു മാനേജരുടെ നിരുത്തരവാദപരമായ മറുപടി. ഈ സന്ദേശം വന്ന് നിമിഷങ്ങൾക്കകം മുത്തശ്ശി മരണപ്പെടുകയും ചെയ്തു. എന്‍റെ മുത്തശ്ശിയുടെ നില അതീവ ഗുരുതരമായിരുന്നു, അതിനാൽ ഞാൻ 3 ദിവസത്തെ അവധി ചോദിച്ചു. ‘പെട്ടെന്നാണോ ചോദിക്കുന്നത്’ എന്നായിരുന്നു മാനേജരുടെ മറുപടി. ഇപ്പോൾ എന്‍റെ മുത്തശ്ശി മരണപ്പെടുകയും ചെയ്തു. ചില…

Read More

ലക്ഷങ്ങളുടെ കോർപ്പറേറ്റ് ജോലി ഉപേക്ഷിച്ച് 33-ാം വയസിൽ വെയിട്രസായി; കാരണം വെളിപ്പെടുത്തി യുവതി, പോസ്റ്റ് വൈറൽ

കരിയറിലെ ഉയർന്ന ശമ്പളവും പദവിയും നൽകുന്ന കോർപ്പറേറ്റ് ജോലി ഉപേക്ഷിച്ച്, 33-ാം വയസ്സിൽ ഒരു റെസ്റ്റോറന്‍റിൽ വെയിട്രസായി ജോലി ചെയ്യാൻ തീരുമാനിച്ചതിന്‍റെ കാരണം തുറന്ന് പറഞ്ഞ് യുവതി. കൺഡന്‍റ് ക്രിയേറ്ററായ സറാമി കോർണിഷ് തന്‍റെ ഇൻസ്റ്റാഗ്രാമിലൂടെയാണ് ഈ വലിയ മാറ്റത്തെക്കുറിച്ച് വെളിപ്പെടുത്തിയത്. അമിതമായ മാനസിക സമ്മർദ്ദം മാത്രമാണ് തന്നെ ഈ തീരുമാനത്തിലേക്ക് നയിച്ചതെന്ന് സെറാമി പറയുന്നു. തന്‍റെ കോർപ്പറേറ്റ് ജോലിയുടെ അവസാനത്തെ ആറ് മാസങ്ങൾ ആരോഗ്യപരമായി കടുത്ത പ്രതിസന്ധി നിറഞ്ഞതായിരുന്നുവെന്ന് സെറാമി ഇൻസ്റ്റാഗ്രാം പോസ്റ്റിൽ കുറിച്ചു. എന്നാൽ ജോലി രാജിവെച്ചതോടെ എന്‍റെ ആരോഗ്യസ്ഥിതി പൂർണമായും മെച്ചപ്പെട്ടു. പരിശോധനകളിൽ കണ്ടെത്തിയ രോഗലക്ഷണങ്ങളെല്ലാം വെറും മാനസിക സമ്മർദ്ദം കാരണം ഉണ്ടായതായിരുന്നുവെന്ന് പിന്നീട് മനസ്സിലായി. ജോലി ഒഴിഞ്ഞതോടെ ആ ലക്ഷണങ്ങളെല്ലാം അപ്രത്യക്ഷമായി. ഇപ്പോൾ ഞാൻ മുൻപത്തേക്കാൾ പൂർണ് ആരോഗ്യവതിയാണ്,” സെറാമി പറഞ്ഞു. തന്‍റെ ഭാവി ജീവിതത്തെക്കുറിച്ച് നൂറു ശതമാനം വ്യക്തതയുള്ള ഒരു…

Read More

ഇത് ദൈവത്തിന്‍റെ അടയാളമായിരിക്കാം ; വിപ്രോയിലെ പിരിച്ചുവിടലിന് പിന്നാലെ ഡൽഹി സ്വദേശിനിയുടെ വീഡിയോ വൈറലാകുന്നു

ഐടി കമ്പനിയായ വിപ്രോയിൽ നിന്ന് പിരിച്ചുവിടപ്പെട്ടതിന് പിന്നാലെ ഡൽഹി സ്വദേശിനിയായ ജീവനക്കാരി പങ്കുവെച്ച വൈകാരിക വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. അഞ്ചര വർഷത്തിലേറെയായി ജോലി ചെയ്തുവന്ന കമ്പനിയിൽ നിന്നുള്ള ഈ അനുഭവം ഹൃദയഭേദകവും അനിശ്ചിതത്വം നിറഞ്ഞതുമാണെങ്കിലും, ജീവിതത്തിൽ മുന്നോട്ട് പോകാനുള്ള “ദൈവത്തി‌ന്‍റെ അടയാളമായിരിക്കാം” ഇതെന്ന് താൻ വിശ്വസിക്കുന്നതായി യുവതി വീഡിയോയിൽ പറയുന്നു. വിപ്രോ എഐ സൊല്യൂഷൻസിൽ മാർക്കറ്റിംഗ് ആന്‍ഡ് കമ്മ്യൂണിക്കേഷൻസ് കോർഡിനേറ്ററായി ജോലി ചെയ്തിരുന്ന അനുകൃതി വിദ്യാർഥിയാണ് ഇൻസ്റ്റാഗ്രാമിലൂടെ തന്‍റെ അനുഭവം പങ്കുവെച്ചത്. കഴിഞ്ഞ ജൂൺ 29ന് മാനേജരും എച്ച്ആർ പ്രതിനിധിയുമായി സാധാരണ രീതിയിലുള്ള ഒരു മീറ്റിംഗിനാണ് താൻ പോയതെന്നും, എന്നാൽ തന്‍റെ തസ്തികയുടെ ആവശ്യകത ഇനി കമ്പനിക്കില്ലെന്നും അതിനാൽ ജോലിയിൽ നിന്ന് ഒഴിവാക്കുകയാണെന്നും അവർ അറിയിക്കുകയായിരുന്നുവെന്ന് അനുകൃതി വെളിപ്പെടുത്തി. “എനിക്ക് ജോലി നഷ്ടപ്പെട്ടു. ഇന്ന് 2026 ജൂൺ 29 ആണ്. എച്ച്ആറും മാനേജരുമായുള്ള മീറ്റിംഗിൽ എന്‍റെ…

Read More

തൂശനില വിരിച്ചുവച്ചു, തുമ്പപ്പൂ ചോറ് വിളമ്പട്ടെ… വരുമാനത്തിന് കുല വേണ്ട, ഇല മതി; വാഴയിലയിൽ നിന്ന് ചാക്കോ ചേട്ടൻ സമ്പാദിക്കുന്നത് കേട്ടാൽ ഞെട്ടും

ആലപ്പുഴ: മുഹമ്മയിൽ ഒരു വാഴത്തോട്ടമുണ്ട്. ഇവിടെ വാഴക്കുലകളല്ല, മറിച്ച് തളിരണിഞ്ഞ ഞാലിപ്പൂവൻ വാഴയിലകളാണ് പ്രധാനവിള. ചാക്കോ കൂപ്ലിക്കാട്ടിൽ എന്ന 63-കാരനാണ് വ്യത്യസ്തമായ ഈ കൃഷി രീതിയിലൂടെ വിജയം കൈവരിച്ചത്. ഭക്ഷണം വിളമ്പാൻ തമിഴ്‌നാട്ടിൽ നിന്നുള്ള ഇലകളെ ആശ്രയിക്കുന്നതിന് പകരം സ്വന്തം നാട്ടിൽ എന്തുകൊണ്ട് കൃഷി ചെയ്തുകൂടാ എന്ന ചിന്തയാണ് വാഴയില കൃഷി എന്ന ആശയത്തിലേക്ക് ചാക്കോയെ എത്തിച്ചത്. പ്ലാസ്റ്റിക് ഇലകൾ ഒഴിവാക്കി ജൈവരീതിയിൽ ഉൽപ്പാദിപ്പിക്കുന്ന ഇലകളിൽ ഭക്ഷണം കഴിക്കുന്നത് ആരോഗ്യത്തിനും പരിസ്ഥിതിക്കും ഗുണകരവുമാണ്. പൂർണമായും ജൈവരീതിയിലാണ് ഇവിടെ വാഴകൃഷി. രാസവളങ്ങളോ കീടനാശിനികളോ അദ്ദേഹം തന്റെ തോട്ടത്തിൽ ഉപയോഗിക്കാറില്ല. ചാരം, ചാണകം, എല്ലുപൊടി, വേപ്പിൻ പിണ്ണാക്ക് എന്നിവയാണ് പ്രധാന വളങ്ങൾ. മനുഷ്യർ ഭക്ഷണം കഴിക്കുന്ന ഇലയായതിനാൽ രാസവളമോ, കീടനാശിനിയോ ഉപയോഗിക്കാൻ പാടില്ലെന്ന നിലപാടാണ് അദ്ദേഹത്തിന്‍റേത്. വാഴയ്ക്ക് എന്തെങ്കിലും കേട് വന്നാൽ ആ ഭാഗം മുറിച്ചുമാറ്റുകയാണ് പതിവ്. കഴിഞ്ഞ അഞ്ചു…

Read More

ജോലി ചെയ്യാൻ അനുവാദം ചോദിച്ച് യാചിക്കുന്നത് പോലെ തോന്നുന്നു; ബോസ് ഫോൺ എടുക്കാത്തതിനെ തുടർന്ന് ജോലി രാജിവെക്കാനൊരുങ്ങി ഐടി ജീവനക്കാരൻ, പോസ്റ്റ് വൈറൽ

തന്‍റെ കരിയറിലെ ഏറ്റവും മികച്ചതും ഇഷ്ടപ്പെട്ടതുമായ ജോലി, മേലുദ്യോഗസ്ഥന്‍റെ നിരന്തരമായ അവഗണന കാരണം ഉപേക്ഷിക്കാൻ ഒരുങ്ങുകയാണ് ഒരു ഇന്ത്യൻ ഐടി ജീവനക്കാരൻ. പ്രൊജക്റ്റുകളുടെ അനുമതിയും റിവ്യൂകളും നൽകാതെ റിപ്പോർട്ടിംഗ് മാനേജർ തന്നെ മാനസികമായി ബുദ്ധിമുട്ടിക്കുന്നു എന്ന് ചൂണ്ടിക്കാട്ടി ഇയാൾ റെഡ്ഡിറ്റിൽ പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. രാജ്യത്തിന് പുറത്ത് വലിയ ശമ്പളമുള്ള ജോലി ഓഫറുകൾ ഉണ്ടായിരുന്നിട്ടും, അത് നിരസിച്ചാണ് അത്യാധുനിക സാങ്കേതികവിദ്യയിലുള്ള ഈ പ്രൊജക്റ്റിൽ ഇയാൾ ചേർന്നത്. എന്നാൽ ജോലി ചെയ്യാനുള്ള തന്‍റെ ആഗ്രഹത്തിന് മാനേജർ വിലങ്ങുതടിയാകുന്നു എന്നാണ് ഈ ടെക്കിയുടെ പരാതി. “എനിക്ക് ഈ ജോലി ഒത്തിരി ഇഷ്ടമാണ്. എന്നാൽ എനിക്കത് ചെയ്യാൻ സാധിക്കുന്നില്ല എന്നതാണ് ഇപ്പോഴത്തെ പ്രശ്നം,” ജീവനക്കാരൻ കുറിപ്പിൽ പറയുന്നു. കഴിഞ്ഞ ഒരാഴ്ചയായി പ്രൊജക്റ്റിന്‍റെ അനുമതിക്കായി ഞാൻ മാനേജരെ കാത്തിരിക്കുകയാണ്. മീറ്റിംഗുകൾ നിരന്തരം മാറ്റിവെക്കുന്നു. പ്രൊജക്റ്റിന്റെ അടിയന്തിരാവസ്ഥ പ്രമാണിച്ച് മാനേജർ…

Read More

രക്ഷാപ്രവർത്തനത്തിനിടെ കാമുകിയോട് വിവാഹാഭ്യർത്ഥന നടത്തി ഫയർ ഫൈറ്റർ; സർപ്രൈസ് കണ്ട് അമ്പരന്ന് സോഷ്യൽ മീഡിയ

കഠിനമായ ഔദ്യോഗിക പരിശീലന ദിനത്തെ തന്‍റെ ജീവിതത്തിലെ ഏറ്റവും അവിസ്മരണീയമായ നിമിഷമാക്കി മാറ്റി ഒരു അമേരിക്കൻ അഗ്നിശമന സേനാംഗം. ന്യൂയോർക്ക് സിറ്റി ഫയർ ഡിപ്പാർട്ട്‌മെന്‍റിലെ പ്രൊബേഷണറി ഓഫീസറായ ജെയ്‌സൺ റാൽഫ് ആണ്, പരിശീലനത്തിന്‍റെ ഭാഗമായുള്ള മോക്ക് ഡ്രില്ലിനിടെ തന്‍റെ കാമുകി ഡാസിയ മൂറിനോട് വേറിട്ട രീതിയിൽ വിവാഹാഭ്യർത്ഥന നടത്തിയത്. ഈ മനോഹര നിമിഷത്തിന്‍റെ ചിത്രങ്ങളും വിവരങ്ങളും ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ തരംഗമാവുകയാണ്. റാൻഡൽസ് ഐലൻഡ് ഫയർ അക്കാദമിയിൽ നടന്ന ന്യൂയോർക്ക് സിറ്റി ഫയർ ഡിപ്പാർട്ട്‌മെന്‍റിന്‍റെ വാർഷിക ‘ഫാമിലി ഡേ’ ആഘോഷത്തിനിടെയായിരുന്നു ഈ സിനിമാറ്റിക്കായ സംഭവം. ഫയർ ഫൈറ്റർമാർ മാസങ്ങളായി പഠിച്ച ജീവൻരക്ഷാ മാർഗ്ഗങ്ങൾ കുടുംബാംഗങ്ങൾക്ക് മുന്നിൽ പ്രദർശിപ്പിക്കുന്ന ചടങ്ങാണിത്. ഒരു രക്ഷാപ്രവർത്തന പ്രകടനത്തിൽ വോളന്‍റിയർ ആയി പങ്കെടുക്കാനാണ് ഡാസിയ മൂറിനോട് അധികൃതർ ആവശ്യപ്പെട്ടിരുന്നത്. എന്നാൽ ഇതിന് പിന്നിൽ കാമുകന്‍റെ സർപ്രൈസ് പ്ലാൻ ഉണ്ടായിരുന്നു എന്ന് അവർ ഒട്ടും…

Read More

മുംബൈ മെട്രോ ‘വൃത്തിയുള്ളതും സുരക്ഷിതവുമാണ്’; യാത്രാനുഭവം പങ്കുവെച്ച് ജാപ്പനീസ് വിദ്യാർഥിനി, വീഡിയോ വൈറൽ

ഇന്ത്യയിലെ പൊതുഗതാഗത സംവിധാനങ്ങളെക്കുറിച്ചുള്ള വിദേശികളുടെ പൊതുവായ ധാരണ തിരുത്തിക്കുറിച്ചുകൊണ്ട് ജാപ്പനീസ് യുവതി പങ്കുവെച്ച യാത്രാവിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു. ഐഐടി ഹൈദരാബാദിൽ പഠിക്കുന്ന ‘ഹിരോ’ എന്ന ജാപ്പനീസ് യുവതിയാണ് മുംബൈ മെട്രോയിലെ തന്‍റെ ആദ്യ യാത്രാനുഭവം ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചത്. മെട്രോയിലെ ശുചിത്വത്തെയും യാത്രക്കാർക്ക് ലഭിക്കുന്ന സുഖസൗകര്യങ്ങളെയും അവർ പ്രത്യേകം പ്രശംസിച്ചു. ഛത്രപതി ശിവജി മഹാരാജ് ടെർമിനസ് മെട്രോ സ്റ്റേഷനിൽ നിന്നും ബന്ദ്ര കുർള കോംപ്ലക്സ് സ്റ്റേഷൻ വരെയുള്ള ‘അക്വാ ലൈൻ’ മെട്രോയിലാണ് ഹിരോ യാത്ര ചെയ്തത്. ഏകദേശം 21 കിലോമീറ്റർ ദൂരമുള്ള ഈ യാത്ര ഏറെ ആസ്വാദ്യകരമായിരുന്നുവെന്ന് അവർ പറയുന്നു. യാത്രയ്ക്ക് മുന്നോടിയായി ടിക്കറ്റ് കൗണ്ടറിന് പകരം ടിക്കറ്റ് വെൻഡിംഗ് മെഷീൻ ഉപയോഗിച്ചാണ് ഹിരോ ടിക്കറ്റെടുത്തത്. യാത്രക്കാരുടെ എണ്ണവും പോകേണ്ട സ്ഥലവും രേഖപ്പെടുത്തിയ ശേഷം ഇന്ത്യൻ ഡിജിറ്റൽ വാലറ്റ് വഴി പണമടയ്ക്കുന്നത് എളുപ്പമാണെന്ന് അവർ വീഡിയോയിൽ…

Read More

സൗത്ത് ഡൽഹി വെറും പകിട്ട് മാത്രം; നോയിഡയെ പുകഴ്ത്തി ഡൽഹി സ്വദേശി പങ്കുവെച്ച പോസ്റ്റ് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാകുന്നു

ആഡംബര ജീവിതശൈലിയുടെയും പാരമ്പര്യത്തിന്‍റെ പേരിൽ പ്രശസ്തമായ സൗത്ത് ഡൽഹി വെറും ഒരു അമിതപ്രശംസ മാത്രമാണെന്ന് വാദിച്ച് ഡൽഹി സ്വദേശി പങ്കുവെച്ച കുറിപ്പ് സോഷ്യൽ മീഡിയയിൽ വലിയ തർക്കത്തിന് വഴിതുറന്നിരിക്കുകയാണ്. നോയിഡയിലെ പോഷ് ഏരിയകൾ സന്ദർശിച്ച ശേഷമാണ്, താൻ വളർന്ന സൗത്ത് ഡൽഹിയേക്കാൾ എത്രയോ മികച്ചതാണ് നോയിഡ എന്ന തിരിച്ചറിവ് ഉണ്ടായതെന്ന് ഇയാൾ വ്യക്തമാക്കുന്നു. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ റെഡ്ഡിറ്റിലാണ് ഈ കുറിപ്പ് പ്രത്യക്ഷപ്പെട്ടത്. സൗത്ത് ഡൽഹിയിലെ സാകേത്, ഗ്രേറ്റർ കൈലാഷ്, സൗത്ത് എക്സ്, ഗ്രീൻ പാർക്ക് തുടങ്ങിയ പ്രദേശങ്ങളിൽ താമസിക്കുന്ന സുഹൃത്തുക്കളുള്ള, അവിടെത്തന്നെ വളർന്ന വ്യക്തിയാണ് ഈ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. ശാന്തി നികേതൻ, വെസ്റ്റ് എൻഡ്, വസന്ത് വിഹാറിന്‍റെ ചില ഭാഗങ്ങൾ എന്നിവയൊഴിച്ചാൽ സൗത്ത് ഡൽഹിയിലെ ഭൂരിഭാഗം പ്രദേശങ്ങളും അമിത വില മാത്രമുള്ളതാണെന്നും ഇടുങ്ങിയ റോഡുകളും സുരക്ഷിതമല്ലാത്ത കോളനികളുമാണ് ഇവിടെയുള്ളതെന്നും ഇയാൾ ആരോപിക്കുന്നു. അടുത്തിടെ നോയിഡയിലെ ആഡംബര…

Read More