നഗരജീവിതം വിട്ട് മണാലിയിലേക്ക്; വർക്ക് ഫ്രം ഹോമിലൂടെ ദമ്പതികൾക്ക് മാസം ലാഭം 30,000 രൂപ, സോഷ്യൽ മീഡിയയിൽ വൈറൽ!

 മെട്രോ നഗരങ്ങളിലെ കോർപറേറ്റ് ജീവിതത്തോട് വിടപറഞ്ഞ് ഹിമാചൽ പ്രദേശിലെ മണാലിയിലേക്ക് താമസം മാറ്റിയ യുവദമ്പതികളുടെ കഥ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. നഗരങ്ങളിലെ ഓട്ടപ്പാച്ചിലുകളിൽ നിന്ന് മാറി സമാധാനപരമായ ഒരു ജീവിതശൈലി ആഗ്രഹിച്ചാണ് ഇവർ മണാലിയിലേക്ക് മാറിയതെങ്കിലും, പ്രതിമാസ ചെലവിൽ 30,000 രൂപയിലധികം ലാഭിക്കാൻ കഴിഞ്ഞതാണ് ഇവരെയും നെറ്റിസൺസിനെയും ഒരുപോലെ അത്ഭുതപ്പെടുത്തിയിരിക്കുന്നത്. പണം ലാഭിക്കുക എന്നത് തങ്ങളുടെ ലക്ഷ്യമേ ആയിരുന്നില്ലെന്ന് ഈ ദമ്പതികൾ പറയുന്നു. അഞ്ജലിയും നമനും തങ്ങളുടെ ഇൻസ്റ്റാഗ്രാം പേജ് വഴിയാണ് ഈ കൗതുകകരമായ അനുഭവം പങ്കുവെച്ചത്. തങ്ങളുടെ കോർപറേറ്റ് ജോലികൾ റിമോട്ട് വർക്ക് അഥവാ വീട്ടിലിരുന്ന് ചെയ്യാനുള്ള സൗകര്യം ഉപയോഗപ്പെടുത്തിയാണ് ഇവർ ഹിമാലയൻ താഴ്‌വരയിലേക്ക് താമസം മാറ്റിയത്. യാതൊരുവിധ ശ്രമവുമില്ലാതെ, തികച്ചും അപ്രതീക്ഷിതമായാണ് ഞങ്ങൾ ഓരോ മാസവും 30,000 രൂപയിലധികം ലാഭിക്കാൻ തുടങ്ങിയത്,” അഞ്ജലി വീഡിയോയിൽ പറയുന്നു. മണാലിയിലെത്തിയ ശേഷം തങ്ങളുടെ ജീവിതച്ചെലവുകളിൽ വന്ന വലിയ…

Read More

വർക്ക് ഫ്രം ഹോം ഒറ്റപ്പെടുത്തുന്നു; യുവാവിന്‍റെ തുറന്നുപറച്ചിൽ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു

വീട്ടിലിരുന്ന് ജോലി ചെയ്യുന്നതിലെ ഏകാന്തതയെയും വിരസതയെയും കുറിച്ചുള്ള ഒരു യുവാവിന്‍റെ തുറന്നുപറച്ചിൽ സോഷ്യൽ മീഡിയയിൽ വ്യാപക ചർച്ചയാകുന്നു. നമൻ എന്ന യുവാവ് തന്‍റെ ആദ്യത്തെ ഒരു മാസത്തെ വർക്ക് ഫ്രം ഹോം അനുഭവങ്ങൾ പങ്കുവെച്ചുകൊണ്ട് പങ്കുവെച്ച വീഡിയോയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. മുമ്പ് താൻ ഏറെ ആഗ്രഹിച്ചിരുന്ന ഈ ജോലി രീതി, ഇപ്പോൾ ഓഫീസിലെ സുഹൃത്തുക്കളുമായുള്ള വർത്തമാനങ്ങളും ആളുകളുമായുള്ള സമ്പർക്കവും നഷ്ടപ്പെടുത്തിയെന്നാണ് യുവാവ് പറയുന്നത്. “സമയം ലാഭിച്ചിട്ട് ഇപ്പോൾ എന്ത് കാര്യമാണുള്ളത്? ജീവിതം തികച്ചും വിരസമായ ഒരു ചക്രമായി മാറിയതുപോലെ തോന്നുന്നു. യാത്രയ്ക്കായി ഒരുപാട് സമയം നഷ്ടപ്പെടുന്നുണ്ടെന്നും വർക്ക് ഫ്രം ഹോം ആയാൽ ആ സമയം തിരികെ കിട്ടുമെന്നുമാണ് ഞാൻ കരുതിയിരുന്നത്. എന്നാൽ ഒരു മാസം പിന്നിടുമ്പോൾ ഞാൻ ആരോടും സംസാരിക്കുന്നതേയില്ല. ആളുകളുമായി യാതൊരു സമ്പർക്കവുമില്ല. സമയം ലാഭിക്കാൻ കഴിഞ്ഞിട്ടുണ്ടെങ്കിലും വലിയൊരു ശൂന്യതയാണ് അനുഭവപ്പെടുന്നത്,” നമൻ വീഡിയോയിൽ വ്യക്തമാക്കുന്നു.…

Read More

ഹെലികോപ്റ്ററിൽ പറന്ന് അമ്മ; പതിറ്റാണ്ടുകൾക്ക് മുൻപുള്ള വാക്ക് പാലിച്ച് മകൻ; ഹൃദയം തൊടുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ

കുട്ടിക്കാലത്ത് അമ്മയ്ക്ക് നൽകിയ ഒരു വാക്ക് വർഷങ്ങൾക്ക് ശേഷം മകൻ നിറവേറ്റിയതിന്‍റെ ഹൃദയസ്പർശിയായ വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. തന്‍റെ അമ്മയെ ജീവിതത്തിലാദ്യമായി ഹെലികോപ്റ്റർ യാത്രയ്ക്ക് കൊണ്ടുപോകുന്ന ദൃശ്യങ്ങളാണ് ഇൻസ്റ്റാഗ്രാം ഇൻഫ്ലുവൻസറായ യോഗേഷ് റാവത് പങ്കുവെച്ചത്. യാത്രയ്ക്ക് മുൻപുള്ള അമ്മയുടെ ഭയവും, പിന്നീട് അത് വലിയ സന്തോഷത്തിലേക്ക് വഴിമാറുന്നതുമാണ് ഈ വീഡിയോയുടെ പ്രധാന ആകർഷണം. “മേരി മാ കീ പെഹ്‌ലി ഹെലികോപ്റ്റർ റൈഡ്” (എന്‍റെ അമ്മയുടെ ആദ്യ ഹെലികോപ്റ്റർ യാത്ര) എന്ന അടിക്കുറിപ്പോടെയാണ് യോഗേഷ് ഈ വീഡിയോ പങ്കുവെച്ചത്. താൻ വളർന്നു വലുതാകുമ്പോൾ അമ്മയെ ഹെലികോപ്റ്ററിൽ കയറ്റാമെന്ന് കുട്ടിക്കാലത്ത് നൽകിയ വാഗ്ദാനമാണ് ഉത്തരാഖണ്ഡിലെ മുൻഷിയാരിയിൽ വെച്ച് യോഗേഷ് നിറവേറ്റിയത്. ആദ്യമായി ഹെലികോപ്റ്റർ കണ്ടപ്പോൾ അമ്മയ്ക്ക് വലിയ ഭയമാണുണ്ടായത്. പേടിയാണെന്നും യാത്രയ്ക്ക് വരുന്നില്ലെന്നും പറഞ്ഞ് അവർ മകന്‍റെ കാലിൽ മുറുകെ പിടിക്കുന്നത് വീഡിയോയിൽ കാണാം. എന്നാൽ താൻ കൂടെയുണ്ടെന്നും…

Read More

മാതാപിതാക്കളെ ബംഗളൂരുവിലെ ആമസോൺ ഓഫീസ് കാണിച്ച് യുവാവ്; ഹൃദയം കവർന്ന് വീഡിയോ

ബംഗളൂരുവിലെ ആമസോൺ കമ്പനി ജീവനക്കാരൻ തന്‍റെ മാതാപിതാക്കളെ ജോലിസ്ഥലം കാണിക്കാൻ കൂട്ടിക്കൊണ്ടുവന്നതിന്‍റെ ഹൃദയസ്പർശിയായ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ഒരു സാധാരണ ഗ്രാമത്തിൽ നിന്നും ലോകത്തിലെ ഏറ്റവും വലിയ സാങ്കേതികവിദ്യാ കമ്പനികളിലൊന്നിലേക്ക് താൻ നടത്തിയ ജീവിതയാത്രയും, മാതാപിതാക്കളുടെ മുഖത്തെ അഭിമാനവും പ്രതിഫലിപ്പിക്കുന്നതാണ് ഈ വീഡിയോ. ആമസോൺ ജീവനക്കാരനായ ശൈലേന്ദ്ര യാദവ് ആണ് ഇൻസ്റ്റാഗ്രാമിലൂടെ ഈ മനോഹരമായ നിമിഷം പങ്കുവെച്ചത്. ഒരു ഗ്രാമത്തിൽ ജനിച്ചു വളർന്ന, ചെറിയൊരു നഗരത്തിൽ ജീവിച്ച താൻ ഭാവിയിൽ മാതാപിതാക്കളെയും കൂട്ടി ബംഗളൂരുവിലെ ആമസോൺ ഓഫീസ് ചുറ്റിക്കാണിക്കുമെന്ന് ചെറുപ്പത്തിൽ ആരെങ്കിലും പറഞ്ഞിരുന്നെങ്കിൽ താൻ ഒരിക്കലും വിശ്വസിക്കുമായിരുന്നില്ലെന്ന് ശൈലേന്ദ്ര വീഡിയോയുടെ അടിക്കുറിപ്പിൽ പറയുന്നു. മറ്റുള്ളവർക്ക് ഇതൊരു സാധാരണ ഓഫീസ് മാത്രമായിരിക്കാം, എന്നാൽ തന്‍റെ കുടുംബത്തിന് ഈ അനുഭവം അതിലും വലുതാണെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. തങ്ങളെപ്പോലെയുള്ള സാധാരണ കുടുംബങ്ങൾക്ക്, നിശബ്ദമായിട്ടാണെങ്കിലും സ്വപ്നങ്ങൾ യാഥാർഥ്യമാകും എന്നതിന്‍റെ തെളിവാണ് ഇതെന്നും…

Read More

ചെലവുകളെ വ്യത്യസ്തമായി നോക്കികാണണം, സാമ്പത്തിക ചിന്താഗതികൾ മാറിമറിഞ്ഞതെങ്ങനെയെന്ന് വെളിപ്പെടുത്തൽ, യുവതിയുടെ വീഡിയോ വൈറൽ

ബംഗളൂരുവിലെ ഒരു യുവതിയുടെ സാമ്പത്തിക കാഴ്ചപ്പാടിൽ വന്ന മാറ്റവും അതിലൂടെ ദൈനംദിന ചെലവുകളെക്കുറിച്ചുള്ള കുറ്റബോധം അവർ എങ്ങനെ മറികടന്നുവെന്നതുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. പണം ചെലവഴിക്കുന്നതിനെക്കുറിച്ചുള്ള നമ്മുടെ ചിന്താഗതി മാറ്റുന്നത് വഴി, ആവശ്യങ്ങൾക്കായി പണം ചിലവഴിക്കുമ്പോൾ ഉണ്ടാകുന്ന മാനസിക ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ സാധിക്കുമെന്ന് ഇവർ വ്യക്തമാക്കുന്നു. ബംഗളൂരു സ്വദേശിയായ ഉപാസന ദോഗ്ര എന്ന യുവതിയാണ് തന്‍റെ ഇൻസ്റ്റാഗ്രാം വീഡിയോയിലൂടെ ഈ വേറിട്ട സാമ്പത്തിക പാഠം പങ്കുവെച്ചത്. ഭൂരിഭാഗം മധ്യവർഗ ഭാരതീയ കുടുംബങ്ങളും പണം ചെലവഴിക്കുന്നതിനെ തെറ്റായ രീതിയിലാണ് നോക്കിക്കാണുന്നതെന്ന് ഉപാസന പറയുന്നു. “ഇതെല്ലാം നമ്മുടെ കാഴ്ചപ്പാടിന്‍റെ പ്രശ്നമാണ്” എന്ന അടിക്കുറിപ്പോടെയാണ് അവർ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ചെലവഴിക്കുന്ന പണത്തെ ‘നഷ്ടപ്പെട്ടുപോയ’ ഒന്നായി കാണാതെ, അത് നമ്മുടെ ജീവിതത്തെയും സുരക്ഷിതത്വത്തെയും സംരക്ഷിക്കാൻ വേണ്ടിയുള്ളതാണെന്ന് മനസ്സിലാക്കുകയാണ് വേണ്ടതെന്ന് ഉപാസന വ്യക്തമാക്കുന്നു. കുട്ടിക്കാലം മുതൽക്കേ മധ്യവർഗ കുടുംബങ്ങളിൽ കേട്ടുവളരുന്ന ‘പണം…

Read More

വഴി കാണിച്ചു കൊടുക്കുന്നതിന് പകരം ട്രെയിൻ കയറ്റി വിട്ടു; ജപ്പാനിലെ പ്രാദേശിക ജനതയുടെ കാരുണ്യത്തെ പ്രശംസിച്ച് യുവതി, വീഡിയോ വൈറൽ

ടോക്കിയോയിലേക്കുള്ള യാത്രയ്ക്കിടെ ഉണ്ടായ ഹൃദ്യമായ ഒരു അനുഭവം പങ്കുവെച്ചിരിക്കുകയാണ് ആകാൻക്ഷ എന്ന വിനോദസഞ്ചാരി. വഴി ചോദിച്ച തങ്ങൾക്ക് വെറുതെ ദിശ കാണിച്ചുതരുന്നതിന് പകരം, ശരിയായ ട്രെയിൻ സ്റ്റേഷനിൽ എത്തിക്കാൻ കൂടെ നടന്ന രണ്ട് ജാപ്പനീസ് പെൺകുട്ടികളുടെ ദയയെക്കുറിച്ചാണ് ആകാൻക്ഷ തന്‍റെ ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെ വ്യക്തമാക്കുന്നത്. അപരിചിതർക്ക് കാണിക്കാൻ കഴിയുന്ന സ്നേഹത്തിന്‍റെ വലിയൊരു ഉദാഹരണമായി ഈ സംഭവം സമൂഹമാധ്യമങ്ങളിൽ നിറയുകയാണ്. പെൺകുട്ടികൾക്ക് തങ്ങളുടെ പേര് പോലും അറിയില്ലായിരുന്നുവെന്നും, സഹായിക്കേണ്ട യാതൊരു ബാധ്യതയും അവർക്കില്ലായിരുന്നുവെന്നും ആകാൻക്ഷ കുറിച്ചു. വെറുമൊരു വഴി കാട്ടലിനപ്പുറം തങ്ങളുടെ വിലപ്പെട്ട സമയവും സ്നേഹവും നൽകി ജീവിതകാലം മുഴുവൻ ഓർക്കാൻ കഴിയുന്ന മനോഹരമായ ഒരു ഓർമയാണ് അവർ സമ്മാനിച്ചതെന്നും യുവതി കൂട്ടിച്ചേർത്തു. ഈ പോസ്റ്റ് ജപ്പാനിലുള്ള ആരെങ്കിലും കാണുകയാണെങ്കിൽ ആ പെൺകുട്ടികളെ കണ്ടെത്താൻ സഹായിക്കണമെന്നും, അന്ന് അവർക്ക് വേണ്ടത്ര നന്ദി പറയാൻ കഴിഞ്ഞില്ലെന്നും ആകാൻക്ഷ കുറിച്ചിട്ടുണ്ട്. ഷിബുയ…

Read More

അപരിചിതയായ സ്ത്രീയുടെ സത്യസന്ധത: നഷ്ടപ്പെട്ട ഡ്രൈവിംഗ് ലൈസൻസ് കൊറിയറിലൂടെ തിരികെ ലഭിച്ച വാർത്ത പങ്കുവെച്ച് യുവാവ്, സമൂഹ മാധ്യമങ്ങളിൽ വൈറൽ

ഓൺലൈൻ ലോകത്ത് തട്ടിപ്പുകളുടെയും ചതികളുടെയും വാർത്തകൾ നിറഞ്ഞുനിൽക്കുന്ന ഈ കാലഘട്ടത്തിൽ, മനുഷ്യത്വത്തിലും കാരുണ്യത്തിലും വീണ്ടും വിശ്വാസം പകരുന്ന ഒരു സംഭവം സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നു. വഴിയിൽ കളഞ്ഞുപോയ തന്‍റെ ഡ്രൈവിംഗ് ലൈസൻസ്, ഒട്ടും പരിചയമില്ലാത്ത ഒരു സ്ത്രീ കൊറിയർ വഴി സുരക്ഷിതമായി വീട്ടിലെത്തിച്ചു തന്നതിന്‍റെ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് അങ്കിത് പാണ്ഡെ എന്ന യുവാവ്. തന്‍റെ എക്സ് (ട്വിറ്റർ) ഹാൻഡിലിലൂടെയാണ് അങ്കിത് ഈ അനുഭവം പങ്കുവെച്ചത്. ഏതാനും ദിവസങ്ങൾക്ക് മുമ്പ് തനിക്ക് ഡ്രൈവിംഗ് ലൈസൻസ് നഷ്ടപ്പെട്ടതായും, സാധ്യമായ എല്ലാ സ്ഥലങ്ങളിലും തെരഞ്ഞെങ്കിലും കണ്ടെത്താൻ കഴിയാത്തതിനാൽ അത് എന്നെന്നേക്കുമായി നഷ്ടപ്പെട്ടുവെന്ന് കരുതി സമാധാനിക്കുകയായിരുന്നുവെന്നും അങ്കിത് കുറിച്ചു. എന്നാൽ, കഴിഞ്ഞ ദിവസം അങ്കിതിന്‍റെ വിലാസത്തിലേക്ക് അപ്രതീക്ഷിതമായി ഒരു കൊറിയർ പാഴ്സൽ എത്തി. അത് തുറന്നു നോക്കിയ അദ്ദേഹം അത്ഭുതപ്പെട്ടുപോയി; ഉള്ളിൽ നഷ്ടപ്പെട്ടുവെന്ന് കരുതിയ ഡ്രൈവിംഗ് ലൈസൻസ് ഉണ്ടായിരുന്നു. വഴിയിൽ നിന്ന് ലൈസൻസ് ലഭിച്ച…

Read More

അയ്യോ പ്രേതമോ? സിക്കിമിലെ ഹിമാലയൻ മേഖലയിൽ പ്രേതത്തെ കണ്ടെത്തി; വൈറലായി ചിത്രങ്ങൾ

സിക്കിമിലെ ഹിമാലയൻ മലനിരകളിൽ ഒരു പ്രേതത്തെ കണ്ടെത്തിയിരിക്കുന്നു! മാത്രമല്ല, ആ പ്രേതം കാമറക്കണ്ണിൽ കുടുങ്ങുകയും ചെയ്തു! ആ വാർത്ത, ലോകമെന്പാടുമുള്ള പരിസ്ഥിതി പ്രവർത്തകർക്കും വന്യജീവി പ്രേമികൾക്കും അദ്ഭുതവും ആവേശവും പകരുന്നതായി. അതീവരഹസ്യമായി സഞ്ചരിക്കുന്ന, പ്രേതം നിസാരക്കാരനല്ല! മലനിരകളിലെ പ്രേതം (Ghost of the mountains) എന്നറിയപ്പെടുന്ന യുറേഷ്യൻ ലിൻക്സ് (Eurasian Lynx) എന്ന അപൂർവയിനം കാട്ടുപൂച്ചയാണത്! ഹിമാലയൻ മലനിരകളിൽ കണ്ടെത്തിയ കാട്ടുപൂച്ചയുടെ അപൂർവചിത്രങ്ങൾ ഐഎഫ്എസ് ഉദ്യോഗസ്ഥനാണ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. പൂച്ചവർഗത്തിൽപ്പെട്ട, എന്നാൽ സാധാരണ പൂച്ചകളേക്കാൾ വലിപ്പമുള്ള യുറേഷ്യൻ ലിൻക്സുകൾ മഞ്ഞുമൂടിയ ഉയർന്ന മലനിരകളിലാണ് ജീവിക്കുന്നത്. മനുഷ്യരുടെ ശ്രദ്ധയിൽപ്പെടാതെ, അതീവ രഹസ്യമായാണ് ഇവരുടെ സഞ്ചാരം. കാട്ടുപൂച്ചകളുടെ ഈ സ്വഭാവമാണ് ഇവയ്ക്കു മലനിരകളിലെ പ്രേതം – എന്നു പേരുവരാൻ കാരണം. ഇന്ത്യയിൽ സാധാരണയായി ലഡാക്ക്, ഹിമാചൽ പ്രദേശ് തുടങ്ങിയ വടക്കൻ ഹിമാലയൻ പ്രദേശങ്ങളിൽ മാത്രം കാണപ്പെടാറുള്ള ജീവിയെ ആദ്യമായാണ്…

Read More

ഐഐടി ബോംബെ ബിരുദം വലിയൊരു കുളംപോലെയാണ്, അവിടെ ലഭിച്ചത് മറ്റൊന്നിനും പകരം വെക്കാനാകാത്ത അനുഭവമെന്ന് ഐഐടി പൂർവ്വ വിദ്യാർഥി ശിഖർ അഗർവാൾ

ഐഐടി ബോംബെയിലെ പഠനം തനിക്ക് നൽകിയത് വെറുമൊരു ബിരുദം മാത്രമല്ല, അതിനേക്കാൾ വിലമതിക്കാനാകാത്ത വലിയൊരു ജീവിതപാഠമാണെന്ന് വെളിപ്പെടുത്തി ഐഐടി പൂർവ്വ വിദ്യാർഥിയും ‘അനാഹദ്’ കമ്പനിയുടെ സഹസ്ഥാപകനുമായ ശിഖർ അഗർവാൾ. പുസ്തകങ്ങളിൽ നിന്നോ ക്ലാസ് മുറികളിൽ നിന്നോ പഠിച്ചതിനേക്കാൾ വലുതാണ് താൻ അവിടെ നിന്നും നേടിയെടുത്തതെന്ന് അദ്ദേഹം തന്‍റെ ലിങ്ക്ഡ്ഇൻ പോസ്റ്റിൽ കുറിച്ചു. ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് വിപ്ലവം സൃഷ്ടിക്കുന്ന ഈ കാലഘട്ടത്തിൽ, ഏത് വിവരവും വിരൽത്തുമ്പിൽ ലഭ്യമായിരിക്കെ, ഇപ്പോഴും ഐഐടിയിലെ പഠനം അത്രമാത്രം മൂല്യമുള്ളതാണോ എന്ന് പലരും തന്നോട് ചോദിക്കാറുണ്ടെന്ന് ശിഖർ പറയുന്നു. എന്നാൽ പലരും ഐഐടി ബിരുദത്തെ തെറ്റായ രീതിയിലാണ് നോക്കിക്കാണുന്നത് എന്നാണ് അദ്ദേഹത്തിന്‍റെ അഭിപ്രായം. ക്ലാസ് മുറികളോ ക്യാമ്പസിലെ ആധുനിക സൗകര്യങ്ങളോ അല്ല ഈ വളർച്ചയ്ക്ക് കാരണം, മറിച്ച് കൂടെയുള്ള മനുഷ്യരാണെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. വലിയ ലക്ഷ്യങ്ങളുള്ള, കഠിനാധ്വാനികളായ ഒരു കൂട്ടം ആളുകൾക്കിടയിൽ ജീവിക്കുമ്പോൾ നമ്മുടെ…

Read More

10 വർഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ചു; ജർമനി വിട്ട് ഇന്ത്യയിലേക്ക് മടങ്ങാനുള്ള കാരണം വ്യക്തമാക്കി യുവാവ്, പോസ്റ്റ് വൈറൽ

ഒരു പതിറ്റാണ്ടുകാലം ജർമനിയിൽ താമസിച്ചതിന് ശേഷം, പ്രവാസജീവിതം അവസാനിപ്പിച്ച് കുടുംബത്തോടൊപ്പം ഇന്ത്യയിലേക്ക് മടങ്ങാനുണ്ടായ കാരണം വെളിപ്പെടുത്തി ഇന്ത്യൻ യുവാവ്. വിദേശത്തെ ജീവിതത്തോടുള്ള അതൃപ്തിയോ സമ്മർദ്ദങ്ങളോ കൊണ്ടല്ല, മറിച്ച് തികച്ചും വ്യക്തിപരമായ മുൻഗണനകൾ കണക്കിലെടുത്താണ് താൻ ഈ തീരുമാനമെടുത്തതെന്ന് യുവാവ് വ്യക്തമാക്കി. ഇത് നിർബന്ധിതമായി എടുത്ത തീരുമാനമല്ലെന്നും സ്വന്തം താല്പര്യപ്രകാരമുള്ള മാറ്റമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലീഡർഷിപ്പ് കോച്ചായ ഹരിത് ഭാസിൻ തന്‍റെ ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെയാണ് ഈ അനുഭവം പങ്കുവെച്ചത്. ജർമനി തന്‍റെ ജീവിതത്തിന്‍റെ വളരെ പ്രധാനപ്പെട്ടതും അർഥവത്തായ ഭാഗമായിരുന്നുവെന്ന് അദ്ദേഹം കുറിച്ചു. എന്നാൽ കാലക്രമേണ, പ്രിയപ്പെട്ടവരോടൊപ്പം ജീവിക്കാനും സ്വന്തം വേരുകളിലേക്ക് മടങ്ങാനുമുള്ള ശക്തമായ ആഗ്രഹം കുടുംബത്തിനുണ്ടാവുകയായിരുന്നു. പെട്ടെന്നുണ്ടായ ഒരു വികാരത്തിന്‍റെ പുറത്തല്ല, മറിച്ച് കൃത്യമായ ആലോചനകൾക്ക് ശേഷമാണ് ഈ തീരുമാനമെടുത്തതെന്ന് ഭാസിൻ വ്യക്തമാക്കി. ജർമ്മനിയിൽ എന്തെങ്കിലും പ്രശ്നങ്ങളുണ്ടായോ എന്ന് പലരും ചോദിക്കുന്നുണ്ടെന്നും എന്നാൽ ആ രാജ്യം എപ്പോഴും തന്‍റെ…

Read More