പൂളിലിറങ്ങിയ യുവാവിനെ കൂട്ടത്തോടെ വളഞ്ഞ് കുരങ്ങന്മാർ: വൈറലായി വീഡിയോ

വാനരൻമാരുടെ ധാരാളം വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. വിനോദ സഞ്ചാരകൾക്ക് കുരങ്ങൻമാരുടെ ഉപദ്രവം ഏൽക്കുന്ന വാർത്തകളൊക്കെ നമ്മൾ കേട്ടിട്ടുള്ളതാണ്. വീണ്ടുമൊരു വാനരസംഘത്തിന്‍റെ വീഡിയോ ആണ് വൈറലാകുന്നത്. ബ്രിട്ടീഷ് വിനോദസഞ്ചാരിയായ കെയ്ൻ സ്മിത്ത് തനിക്ക് നേരിടേണ്ടി വന്ന ഭയാനകമായ ഒരു അനുഭവം ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ പങ്കുവെച്ചിരിക്കുകയാണ്. തായ്‌ലൻഡിലെ ഒരു വിനോദസഞ്ചാര കേന്ദ്രത്തിലെ സ്വിമ്മിംഗ് പൂളിൽ കുളിച്ചുകൊണ്ടിരുന്ന ഇദ്ദേഹത്തിന്‍റെ നേർക്ക് ഒരു കൂട്ടം കുരങ്ങൻമാരെത്തി ആക്രമിക്കാൻ ശ്രമിച്ചെന്നാണ് ഇദ്ദേഹം പറയുന്നത്. ഭയന്നുപോയ കെയ്ൻ രക്ഷപ്പെടാനായി പൂളിന്‍റെ ഒരു ഭാഗത്തേക്ക് നീങ്ങി. അപ്പോഴേക്കും സ്വിമ്മിംഗ് പൂളിന് ചുറ്റും കുരങ്ങന്മാർ നിറഞ്ഞിരുന്നു. അവയിൽ ചിലത് അദ്ദേഹത്തിൻറെ കരയിൽ വച്ചിരുന്ന ബാഗും മറ്റു സാധനങ്ങളും കൈക്കലാക്കുന്നത് കാണാം. സംഘങ്ങളായി കുരങ്ങൻമാർ എത്തിയപ്പോഴേക്കും കെയ്ൻ ഭയന്ന് വിറച്ച് കരയിലേക്ക് ഓടിപ്പോകുന്നതോടെ വീഡിയോ അവസാനിക്കുന്നു.           View this post on…

Read More

താമസക്കാരിയാണെന്ന് ധരിപ്പിക്കാൻ പൈജാമ ധരിച്ച് ഹോട്ടലിലെത്തി: വ്യാജ റൂം നമ്പർ പറഞ്ഞ് മൂക്ക് മുട്ടെ കഴിച്ചു; പോകാൻ നേരം ഫോൺ മറന്നു; യുവതിയെ കൈയോടെ പിടികൂടി

എങ്ങനെയും വൈറലായാൽ മതിയെന്ന ചിന്തയുമായി നടക്കുന്ന ധആരാളം ആ ളുകൾ നമുക്ക് ചുറ്റിലുമുണ്ട്. നാണം കെട്ടിട്ടായാലും വേണ്ടില്ല ഇത്തരക്കാർക്ക് സോഷ്യൽ മീഡിയയിൽ കണ്ടന്‍റ് ഉണ്ടാക്കിയാൽ മാത്രം മതി. അതുപോലെയൊരു വീഡിയോ ആണിപ്പോൾ വൈറലാകുന്നത്. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ നിഷു തിവാരി കഴിഞ്ഞദിവസം ഒരു ഹോട്ടലിൽ കയറി അവിടുള്ള ജീവനക്കാരെ പറ്റിച്ച് ഭക്ഷണം കഴിച്ച് കടന്നു കളഞ്ഞ വീഡിയോ ആണിത്. ആളുകളെ മനപൂർവം പറ്റിക്കുന്നതിനു വേണ്ടിയാണ് താൻ ഇത്തരത്തിൽ വീഡിയോ ചെയ്തതെന്നാണ് നിഷു പറയുന്നത്. യുവതിയും സുഹൃത്തും ഒരു ഹോട്ടലിൽ കയറി തങ്ങൾ ഇവിടെ റൂം എടുത്തിട്ടുണ്ടെന്നും താമസക്കാരാണെന്നും പറഞ്ഞ് അവിടുത്തെ റെസ്റ്റോറെന്‍റിൽ കയറി വയറ് നിറയെ ഭക്ഷണം കഴിച്ചു. ഹോട്ടലുകാർക്ക് ഇവരുടെ പെരുമാറ്റത്തിൽ സംശയം തോന്നാതിരിക്കാൻ പൈജാമ ധരിച്ചാണ് യുവതി എത്തിയത്. അതിനാൽ തന്നെ പിടിക്കപ്പെടാതെ നോക്കാൻ ഒരു പരിധി വരെ ഇവർക്ക് സാധിച്ചു. എന്നാൽ എക്കാലവും…

Read More

വീട്ടുജോലിക്കും കൂട്ടുകൂടാനും റോബോട്ടുകൾ വാടകയ്ക്ക്..! ഒറ്റദിവസത്തേക്ക് 1.18 ലക്ഷം

ബെയ്ജിംഗ്: ചൈനയിൽ റോബോട്ടുകൾ വിവിധ മേഖലകളിൽ സാന്നിധ്യം അറിയിക്കുന്ന കാഴ്ചകളാണു കാണുന്നത്. ഹോട്ടൽ ജോലിക്കു മുതൽ നൃത്തമത്സരങ്ങളിൽ പങ്കെടുക്കാൻ വരെ അവിടെ റോബോട്ടുകളുണ്ട്. റോബോട്ടുകളെ ഉപയോഗിച്ചുള്ള പരീക്ഷണങ്ങളും ചൈനയിൽ വ്യാപകമായി നടക്കുന്നു. ഇപ്പോഴിതാ റോബോട്ടുകളെ വാടകയ്ക്കു നൽകുന്ന പരിപാടിയും തുടങ്ങി. വീട്ടുജോലികൾ ചെയ്യാനും കമ്പനി കൂടാനുമായി റോബോട്ടിനെ വാടകയ്ക്കെടുത്ത ചൈനയിലെ പ്രമുഖ ഇൻഫ്ലുവൻസറായ ഷാങ് ജെന്യുവാൻ (25) റോബോട്ടിനൊപ്പം ഒരു ദിവസം ചെലവഴിക്കുന്നതിന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ അടുത്തനാളിൽ പങ്കുവച്ചു. ചൈനയിലെ ഏറ്റവും പുതിയ ഹ്യൂമനോയിഡ് റോബോട്ടുകളിലൊന്നായ ജി1 റോബോട്ടായിരുന്നു ഇയാൾക്കൊപ്പമുണ്ടായിരുന്നത്. പാചകം, വീടു വൃത്തിയാക്കൽ തുടങ്ങിയ ജോലികൾ ചെയ്യാനും ഒരു ദിവസം തന്നോടൊപ്പം ഡേറ്റിംഗിന് പോകാനും വേണ്ടിയാണ് റോബോട്ടിനെ വാടകയ്ക്കെടുത്തതെന്നു ഷാങ് പറയുന്നു. ഇതിനായി 10,000 യുവാൻ (1.18 ലക്ഷം രൂപ) ഇയാൾ ചെലവഴിച്ചതായി സൗത്ത് ചൈന മോർണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്തു. 1.4 മില്ല്യൺ…

Read More

നല്ലോണം മെലിഞ്ഞ് സുന്ദരിയാകണം: 2k കിഡ് ആയിരിക്കണം; ഡിഗ്രി എന്തായാലും വേണം; വൈറലായി 35 കാരൻ യുവാവിന്‍റെ കല്യാണ ഡിമാന്‍റുകൾ

പങ്കാളികളെ കുറിച്ച് വ്യക്തമായ കാഴ്ചപ്പാടുകൾ എല്ലാവർക്കും ഉണ്ടാകും. കള്ള് കുടിക്കരുത് പുക വലിക്കരുത് നിറം ഇതാകണം ഉയരം ഇത്ര വേണം ഇങ്ങനെ പോകുന്നു ആളുകളുടെ ഡിമാന്‍റുകൾ. ഒന്നോ രണ്ടോ ഒക്കെ ഡിമാന്‍റുകൾ ആളുകൾ വയ്ക്കുന്നതിൽ തെറ്റില്ല. എന്നാൽ ഇപ്പോഴിതാ തന്‍റെ ഡിമാന്‍റുകൾ പറഞ്ഞതിന് സമൂഹ മാധ്യമങ്ങളിൽ വിമർശനം നേരിട്ടിരിക്കുകയാണ് ഒരു യുവാവ്. സെജിയാംഗ് സർവകലാശാലയിലെ സ്കൂൾ ഓഫ് മാർക്സിസത്തിലെ അസോസിയേറ്റ് പ്രൊഫസറായ ലൂ ആണ് വിവാദത്തിലായിരിക്കുന്നത്. ഒരു മാച്ച് മേക്കിംഗ് ചാറ്റ് റൂമിലാണ് തന്‍റെ മുൻഗണനകൾ വിവരിച്ച് യുവാവ് പട്ടിക തയാറാക്കിയത്. 35കാരനായ സുന്ദരനായ യുവാവ് എന്നാണ് ഇയാൾ സ്വയം വിശേഷിപ്പിച്ചത്. തനിക്ക് 175 സെന്‍റിമീറ്റർ ഉയരവും 70 കിലോ ഭാരവുമുണ്ടെന്നും യുവാവ് പട്ടികയിൽ വ്യക്തമാക്കി. മികച്ച ചൈനീസ് സർവകലാശാലയിൽ നിന്ന് പിഎച്ച്ഡിയും 1 ദശലക്ഷം യുവാൻ അതായത്1.16 കോടി രൂപയും വാർഷിക വരുമാനമായി തനിക്ക് ലഭിക്കുന്നുണ്ടെന്നും…

Read More

രാവിലെ പോകും രാത്രി വീട്ടിലെത്തും: മറ്റ് രാജ്യങ്ങളിലേക്ക് ട്രിപ്പ് പോകുന്നതിങ്ങനെയെന്ന് വിവരിച്ച് യുവതി; വൈറലായി വീഡിയോ

എവിടെയെങ്കിലും യാത്ര പോകണമെന്ന് വീട്ടുകാർ നമ്മളോട് പറഞ്ഞാൽ പിന്നെ ദിവസങ്ങൾക്ക് മുന്നേ തന്നെ അതിനുള്ള ഒരുക്കത്തിലാകും നമ്മൾ. പ്രത്യേകിച്ച് ഇന്‍റർ നാഷണൽ ട്രിപ്പ് എന്നെങ്ങാനും പറഞ്ഞാൽ പിന്നെ നോക്കണ്ട. പോകേണ്ട സ്ഥലം താമസം ഭക്ഷണം അങ്ങനെ പലവിധ സേർച്ചിംഗിലാകും നമ്മൾ. എന്നാൽ ഒറ്റദിവസം കൊണ്ട് മറ്റ് രാജ്യങ്ങളിൽ ട്രിപ്പ് പോയി അടിച്ച് പൊളിച്ച് തിരികെ വീടെത്തുന്ന ആളുകൾ ഉണ്ടെന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ? റെക്‌സാമിൽ നിന്നുള്ള 37 -കാരിയായ ട്രാവൽ ബ്ലോഗർ മോണിക്ക കഴിഞ്ഞദിവസം തന്‍റെ യാത്രകളെ കുറിച്ചൊരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കുകയുണ്ടായി. മിലാൻ, ബെർഗാമോ, ലിസ്ബൺ, ആംസ്റ്റർഡാം, റെയ്‌ക്ജാവിക് തുടങ്ങിയ നഗരങ്ങൾ ഒറ്റ ദിവസം യുവതി സന്ദർശിച്ചു എന്നാണ് വീഡിയോയിൽ പറയുന്നത്. ഇത്തരത്തിലുള്ള യാത്രകൾക്ക് പോകുമ്പോൾ രാവിലെയുള്ള ഫ്ലൈറ്റ് തന്നെ ബുക്ക് ചെയ്യുക. അങ്ങനെയാണെങ്കിൽ രാവിലെ നിങ്ങൾക്ക് അവിടെ എത്താൻ പറ്റും. അതുപോലെ രാത്രി…

Read More

ഒൻപത് വർഷം മുമ്പ് ഇന്ത്യയിലെത്തിയ തീരുമാനം വളരെ നന്നായി എന്ന് യുവാവ്: വൈറലായി പോസ്റ്റ്

ദിവസേന നിരവധി വിദേശികളാണ് ഇന്ത്യയിലേക്ക് എത്തുന്നത്. നമ്മുടെ രാജ്യത്തെ പൈതൃകവും പാരന്പര്യവും ഭൂസമൃദ്ധിയുമൊക്കെ വീണ്ടും അവരെ ഇങ്ങോട്ടേക്ക് വരാൻ പ്രേരിപ്പിക്കുന്നു. ഇപ്പോഴിതാ ഒരു വിദേശ യുവാവിന്‍റെ പോസ്റ്റാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഒമ്പത് വർഷം മുമ്പ് ഇന്ത്യയിലേക്ക് വരാൻ താനെടുത്ത തീരുമാനം എത്ര നന്നായി എന്നാണ് ഇദ്ദേഹം പറയുന്നത്. ഇന്ത്യയിൽ വന്ന ശേഷം ജീവിതത്തിൽ വന്ന മാറ്റങ്ങളെ കുറിച്ചാണ് അദ്ദേഹം പറയുന്നത്. യുഎസിൽ നിന്നുള്ള എലിയറ്റ് റോസെൻബെർഗ് ആണ് തന്‍റെ അനുഭവം ലിങ്ക്ഡ്ഇൻ പോസ്റ്റിൽ വിശദീകരിക്കുന്നത്. ഒരു ബിസിനസ് സംരംഭം തുടങ്ങാനായി ആദ്യം ബ്രസീലിലേക്കാണ് പോയത്. പിന്നീട്, ഏഷ്യയിലൂടെ ഒരു നീണ്ട യാത്ര. അതിന് ശേഷം ഇന്ത്യയിൽ സ്ഥിരതാമസമാക്കാൻ തീരുമാനിച്ചു എന്നാണ് യുവാവ് പറയുന്നത്. ഇന്ത്യയിൽ ജീവിതച്ചിലവ് വളരെ കുറവാണ് എന്നും പോസ്റ്റിൽ പറയുന്നു. യുഎസിലാണെങ്കില്‍ ആഡംബര ഹോട്ടലുകളിലും കണ്‍സേര്‍ട്ടുകള്‍ക്കും ഒക്കെ പോകേണ്ടി വരും എന്നാണ് യുവാവ്…

Read More

‘ഒരു കണ്ണാടിയിലെ പ്രതിബിംബം നോക്കി രാത്രിയിൽ എങ്ങനെ അയാൾ അപ്പൻഡിക്സിന്‍റെ ബേസിൽ തയ്യലിട്ടു’; വൈറലായി ഡോക്ടറുടെ കുറിപ്പ്

വയറു വേദനയെ തുടർന്ന് യൂട്യൂബ് നോക്കി വൃദ്ധാവനിലെ 32 -കാരനായ രാജാ ബാബു സ്വന്തം വയറ്റില്‍ ശസ്ത്രക്രിയ ചെയ്ത സംഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. രാജാ ബാബുവിന്‍റെ കഥ കൊടുന്പിരി കൊണ്ടിരിക്കുന്ന ഈ സമയത്ത് ന്യൂറോ സർജൻ ഡോ. മനോജ് വെള്ളനാട് ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പാണ് വൈറലാകുന്നത്. ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണ രൂപം: ‘വയറു വേദന മാറാത്തതിനാൽ സ്വന്തമായി വയറു തുറന്ന് ഓപറേഷൻ ചെയ്യാൻ ശ്രമിച്ച ഒരാൾ നോർത്തിന്ത്യയിലെ ഏതോ ഒരാശുപത്രിയിൽ ഇപ്പോൾ ഗുരുതരാവസ്ഥയിലാണ് എന്നാണ് വാർത്തകൾ. സാധാരണ ഗതിയിൽ നല്ല മാനസികാരോഗ്യമുള്ള ഒരാളങ്ങനെ ചെയ്യാൻ സാധ്യതയില്ല. എന്തായാലും സങ്കടകരവും വളരെ കൗതുകകരവുമാണ് സംഗതി. എന്നാൽ പണ്ടാരിക്കൽ ഒരു ഡോക്ടർ ഇങ്ങനെ ഒറ്റയ്ക്ക് സ്വന്തം വയറ്റിൽ സർജറി ചെയ്തിട്ടുണ്ട്. അദ്ദേഹത്തിൻ്റെ പേര് ലിയോനിഡ് ഇവാനോവിച്ച് റോഗോസോവ് എന്നാണ്. 1960-ൽ, 26-ാം വയസിൽ സോവിയറ്റ് യൂണിയൻ്റെ ആന്റാർട്ടിക്…

Read More

ലോകത്തിലെ ഏറ്റവും ഉയരം കുറഞ്ഞ കുഞ്ഞനാട്: ഈ നേട്ടം ഇനി കറുന്പിയെന്ന കുറുന്പിക്ക് സ്വന്തം

പല മാനദണ്ഡങ്ങളുടേയും അടിസ്ഥാനത്തിലാണ് ലോക റിക്കാർഡുകൾ ലഭ്യമാകുന്നത്. കേരളത്തിൽ നിന്നുള്ള ഇത്തിരി കുഞ്ഞൻ ആടാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ലോകത്ത് ജീവിച്ചിരിക്കുന്നതിൽ ഏറ്റവും ചെറിയ ആട് എന്ന ഖ്യാതി ഇനി ഈ കുട്ടിക്കുറുന്പിക്ക് സ്വന്തം. ആടിന്‍റെ ഉടമയായ പീറ്ററിനോട് ഒരിക്കൽ വീട്ടിലെത്തിയ അതിഥിയാണ് ആടിന്‍റെ ഉയരത്തെ സംബന്ധിച്ച് സൂചിപ്പിച്ചത്. ഉയരക്കുറവിനെ കുറിച്ച് അറിയാമെങ്കിലും ലോക റിക്കാർഡ് ലഭിക്കാൻ മാത്രമുള്ള പ്രത്യേകതയൊന്നും തന്‍റെ ആടിന് ഉണ്ടെന്ന് പീറ്ററിന് അറിവുണ്ടായില്ല. കറുന്പി എന്നാണ് പീറ്റർ അവൾക്കിട്ടിരിക്കുന്ന പേര്. കറുപ്പ് നിറത്തിലുള്ള, കുള്ളൻ ആടുകളുടെ ഇനമായ പിഗ്മി ആടാണ് നാല് വയസുകാരി കറുമ്പി. വെറും 1 അടി 3 ഇഞ്ച് (40.50 സെ.മീ) ഉയരമാണ് ഈ ആടിനുള്ളത്. അങ്ങനെയാണ് കറുമ്പി ഇപ്പോൾ ജീവിച്ചിരിക്കുന്നവയിൽ ഏറ്റവും ഉയരം കുറഞ്ഞ ആടായി ലോക റിക്കോർഡ് നേടിയിരിക്കുന്നത്. സാധാരണ പിഗ്മി ആടുകൾ 21 ഇഞ്ചിൽ…

Read More

കസ്റ്റമര്‍ കെയറില്‍ വിളിക്കുമ്പോള്‍ പ്രത്യേകം “കെയര്‍’ വേണമെന്ന് പോലീസ്

കൊച്ചി: വെബ്‌സൈറ്റുകളില്‍ കാണുന്ന കസ്റ്റമര്‍ കെയര്‍ നമ്പറിലേക്ക് വിളിക്കുമ്പോള്‍ പ്രത്യേക ‘കെയര്‍’ വേണമെന്ന മുന്നറിയിപ്പുമായി പോലീസ്. വെബ്‌സൈറ്റുകളില്‍ വ്യാജ കസ്റ്റമര്‍ കെയര്‍ നമ്പര്‍ പ്രദര്‍ശിപ്പിച്ച് പണം തട്ടുന്ന സംഭവങ്ങള്‍ സംസ്ഥാനത്തു വ്യാപകമായ സാഹചര്യത്തിലാണ് പോലീസ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. മണി പേയ്‌മെന്‍റ് ആപ്പുകളിലൂടെ പണമിടപാട് നടത്തുന്നവരും ഓണ്‍ലൈനായി ബില്ലുകള്‍ അടയ്ക്കുന്നവരും ഫുഡ് ഡെലിവറി ആപ്പുകള്‍ ഉപയോഗിക്കുന്നവരുമാണ് കൂടുതലും തട്ടിപ്പിനിരയായിരിക്കുന്നത്. ഗൂഗിളില്‍ തെരയും മുമ്പേ….സാങ്കേതികപ്രശ്‌നങ്ങള്‍ കൊണ്ട് ഓണ്‍ലൈന്‍ പണമിടപാടില്‍ പണം നഷ്ടപ്പെടുമ്പോള്‍ ഇത് സംബന്ധിച്ച സംശയങ്ങള്‍ക്ക് ഔദ്യോഗിക സൈറ്റുകള്‍ കണ്ടെത്താന്‍ ശ്രമിക്കാതെ ഗൂഗിളില്‍ തെരയുന്നവരാണ് തട്ടിപ്പിനിരയാകുന്നവരില്‍ ഏറെയും. യഥാര്‍ഥ കസ്റ്റമര്‍ കെയര്‍കാരോട് കിടപിടിക്കുന്ന രീതിയാണ് തട്ടിപ്പുകാരുടേത്. പരാതി പറയുന്നതോടെ പണം തിരികെ നല്‍കാമെന്നറിയിക്കും. ഇതിനിടെ ബാങ്കിംഗ് സംബന്ധമായ രഹസ്യവിവരങ്ങള്‍ ഇവര്‍ ചോദിച്ചു വാങ്ങും. പണം തിരികെ നല്‍കാന്‍ ഇത് അത്യാവശ്യമെന്ന് പറയുന്നതോടെ ഇടപാടുകാരൻ കുടുങ്ങും. കസ്റ്റമര്‍ കെയര്‍ ആണെന്നു കരുതി…

Read More

ഒരേ സമയം മരചില്ലയിൽ നിന്ന് ഡസൻ കണക്കിന് പക്ഷികൾ ചത്ത് വീഴുന്നു: ഓസ്ട്രേലിയയില്‍ പക്ഷികളുടെ കൂട്ടമരണം; പക്ഷാഘാതമെന്ന് സംശയം പ്രകടിപ്പിച്ച് വിദഗ്ദര്‍

ഓസ്‌ട്രേലിയയിലെ ന്യൂ സൗത്ത് വെയിൽസിൽ കൊറല്ല ഇനത്തിൽപ്പെട്ട നൂറുകണക്കിന് പക്ഷികളെ ചത്ത നിലയിൽ കണ്ടെത്തി. ന്യൂകാസിൽ, കാരിംഗ്ടൺ, ഹാമിൽട്ടൺ പ്രദേശങ്ങളിലെ പക്ഷികളാണ് കൂടുതലായും ഈ അവസ്ഥയിൽ ആയിരിക്കുന്നത്. പക്ഷി വിഷബാധയേറ്റതാകാം മരണ കാരണമെന്ന് സംശയം. ഒരേ സമയം മരചില്ലയിൽ നിന്ന് ഡസൻ കണക്കിന് പക്ഷികളാണ് ചത്ത് താഴേക്ക് പതിച്ചത്. സംഭവത്തില്‍ ന്യൂ സൗത്ത് വെയിൽസ് പരിസ്ഥിതി സംരക്ഷണ അഥോറിറ്റി അന്വേഷണം ആരംഭിച്ചു. താഴെ വീണ പക്ഷികളിൽ ഭൂരിഭാഗവും പക്ഷാഘാതം സംഭവിച്ച അവസ്ഥയിലും പറക്കാൻ കഴിയാത്ത സ്ഥിതിയിലുമായിരുന്നു. അതീവ ദുഃഖകരം എന്നല്ലാതെ മറ്റൊന്നും പറയാനില്ലന്നാണ് പരിസ്ഥിതി സംരക്ഷണ അഥോറിറ്റിയുടെ റെഗുലേറ്ററി ഓപ്പറേഷൻസ് എക്സിക്യൂട്ടീവ് ഡയറക്ടർ ജേസൺ പറഞ്ഞു.

Read More