കൗമാരക്കാരിയായ മകള്‍ക്ക് മാതാപിതാക്കളുമായി യാതൊരു രൂപ സാദൃശ്യവുമില്ല: ഡിഎന്‍എ ടെസ്റ്റ് നടത്തിയ അച്ഛനമ്മമാർ ഞെട്ടി

ആശുപത്രിയിൽ വച്ച് കുഞ്ഞുങ്ങളെ മാതാപിതാക്കൾക്ക് കൈമാറിയപ്പോൾ പരസ്പരം മാറിപ്പോയി. വർഷങ്ങൾക്ക് ശേഷം വീട്ടുകാർ സത്യം മനസിലാക്കുന്നു. കേൾക്കുന്പോൾ ഒരു സിനിമാ കഥയുടെ വൺലൈൻ പോലെ തോന്നുമെങ്കിലും യഥാർഥത്തിൽ നടന്ന സംഭവമാണിത്. ഹോംഗും അവരുടെ ഭർത്താവും മകൾ ലാനും അടങ്ങുന്ന വിയറ്റ്നാമിലെ ഒരു കുടുംബത്തിൽ നടന്നതാണിത്. കൗമാരക്കാരിയായ മകൾക്ക് മാതാപിതാക്കളുടെ യാതൊരു മുഖ സാദൃശ്യവുമില്ലാതെ വന്നതോടെ നാട്ടുകാരും കൂട്ടുകാരും പരിഹസിക്കാൻ തുടങ്ങി. അതോടെ ഹോംഗിനെയും ഭർത്താവ് സംശയിച്ചു. സംശയം മൂത്ത ഭർത്താവ് ഹോംഗിനെ ഉപദ്രവിക്കാനും തുടങ്ങി. നിക്കക്കള്ളിയില്ലാതെ മകളെയും കൂട്ടി ഹോംഗ് മറ്റൊരു നാട്ടിലേക്ക് പോയി. ലാനിനെ അവിടുത്തെ സ്കൂളിൽ ചേർക്കുകയും ചെയ്തു. അങ്ങനെ ലാനിന്‍റെ ജൻമദിനത്തിന് ചോക്കലേറ്റുകളുമായി അവൾ സ്കൂളിലെത്തി. അന്നേ ദിവസം അവളുടെ സുഹൃത്തിന്‍റെയും ജൻമദിനം ആയിരുന്നു. ഇരുവരുടേയും ജൻമദിനം സ്കൂളിൽ ഒന്നിച്ച് ആഘോഷിക്കുന്ന സമയത്താണ് ലാനിന്‍റെ സുഹൃത്തിന്‍റെ അമ്മ സ്കൂളിലെത്തിയത്. ലാനിനെ കണ്ടതോടെ സുഹൃത്തിന്‍റെ…

Read More

പ്രായത്തിൽ മുതിർന്ന ആളിനെ ജീവിത പങ്കാളി ആക്കിയാൽ ഗുണങ്ങളേറെയെന്ന് യുവതി

വിവാഹ പ്രായം ആയാൽ നമ്മുടെ നാട്ടിലൊക്കെ കല്യാണ ബ്രോക്കർമാരുടെ ഓട്ടപ്പാച്ചിലുകളായിരിക്കും. പലരും ആദ്യം ചോദിക്കുന്നത് വയസ് തന്നെയാണ് .പെൺകുട്ടികളെക്കാൾ കുറഞ്ഞത് രണ്ട് വയസെങ്കിലും മുതിർന്ന ആൺകുട്ടികളെയാകും ആലോചിക്കുകപോലും. ചില സന്ദർഭങ്ങളിൽ സമപ്രായക്കാരെ കെട്ടുന്നവരുമുണ്ട്. പണ്ടൊക്കെ തങ്ങളെക്കാൾ പത്തും പതിനഞ്ചും വയസ് മുതിർന്ന ആൺകുട്ടികളെയായിരുന്നു പെൺകുട്ടികൾ കല്യാണം കഴിച്ചിരുന്നത്. കാലം മാറിയപ്പോൾ പ്രായമൊക്കെ വെറും അക്കങ്ങളിലേക്ക് ചുരുങ്ങി. പ്രായത്തിൽ ഇളയ ആൺകുട്ടികളെ വിവാഹം കഴിക്കുന്നത് ട്രെന്‍റ് പോലും ആയിമാറി. ഇപ്പോഴിതാ പ്രായത്തിൽ ഏറെ മുതിർന്നവരെ ജീവിത പങ്കാളിയാക്കിയാൽ ഗുണങ്ങൾ അനവധിയെന്ന് പറഞ്ഞിരിക്കുകയാണ് 29 -കാരിയായ ഓസ്ട്രേലിയൻ മോഡൽ നോവ ഹത്തോൺ. അഞ്ച് വർഷമായി നോവയും പങ്കാളി ജയിംസും ഒന്നിച്ചാണ് താമസം. നേഹയെക്കാൾ 34 വയസിനു മൂത്തതാണ് ജയിംസ്. സമൂഹ മാധ്യമത്തിലൂടെയാണ് 63 കാരനായ ജയിംസിനെ നോവ പരിചയപ്പെട്ടത്. ഏത് കാര്യത്തെക്കുറിച്ച് സ്വതന്ത്രമായി സംസാരിക്കാനും തന്‍റെ അഭിപ്രായം പങ്കുവയ്ക്കാനുള്ള ഇടം…

Read More

വെള്ളത്തിൽ പറന്നിറങ്ങാൻ സീപ്ലെയിൻ…ഇടുക്കിയിലേക്ക് നാളെ പരീക്ഷണപ്പറക്കല്‍

സംസ്ഥാനത്തെ ആദ്യ സീപ്ലെയിന്‍ സര്‍വീസിനു മുന്നോടിയായുള്ള പരീക്ഷണപ്പറക്കല്‍ നാളെ നടക്കും. രാവിലെ 10.30 ന് എറണാകുളം ബോള്‍ഗാട്ടിയില്‍ മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഫ്ലാഗ് ഓഫ് ചെയ്യും. തുടര്‍ന്ന് ഇടുക്കി മാട്ടുപ്പെട്ടിയിലേക്കു പോകുന്ന സീപ്ലെയിൻ മാട്ടുപ്പെട്ടി ജലാശയത്തില്‍ പറന്നിറങ്ങും. ഇവിടെനിന്ന് അരമണിക്കൂറിനു ശേഷം പുറപ്പെടുന്ന സീപ്ലെയിൻ ഉച്ചയ്ക്ക് 12ന് സിയാലിലെത്തി ഇന്ധനം നിറച്ചശേഷം അഗത്തിയിലേക്ക് പോകും. റീജണല്‍ കണക്ടിവിറ്റി സ്‌കീമിന്‍റെ ഭാഗമായാണു പദ്ധതി. ആന്ധ്രാപ്രദേശിലെ പ്രകാശം ബാരേജില്‍ ഇന്നലെ ഉദ്ഘാടനം ചെയ്ത ആംഫീബിയസ് എയര്‍ക്രാഫ്റ്റാണ് കൊച്ചിയിലെത്തുന്നത്. ഒമ്പതുപേരെ വഹിക്കാവുന്ന മാലദ്വീപിലുപയോഗിക്കുന്നതിനു സമാനമായ വിമാനമാണിത്. ആന്ധ്രാപ്രദേശില്‍നിന്ന് മൈസൂരുവിൽ എത്തിയശേഷം 12.55 ന് സിയാലില്‍ എത്തുന്ന വിമാനം ഇന്ധനം നിറച്ചശേഷം 2.30 ന് കൊച്ചി ബോള്‍ഗാട്ടി മറീനയില്‍ ലാന്‍ഡ് ചെയ്യും. തുടര്‍ന്ന് മറീനയില്‍ പാര്‍ക്ക് ചെയ്യും. വിമാനത്തിന്‍റെ പൈലറ്റുമാര്‍ക്ക് ബോള്‍ഗാട്ടി പാലസില്‍ സ്വീകരണം നൽകും. കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ്, സിയാല്‍,…

Read More

രോഗം തോറ്റു, നിശ്ചയദാർഢ്യം ജയിച്ചു… തളരാതെ പതറാതെ ഉയരങ്ങളിലേക്ക് ഷെറിൻ; കൈഫോസ്കോളിയോസിസിനെ അതിജീവിച്ച യുവതി മെഡിക്കൽ പഠനത്തിലേക്ക്

കൊച്ചി: നട്ടെല്ലിനെ ബാധിക്കുന്ന അപൂർവരോഗത്തിന്‍റെ പിടിയിലമർന്നു ജീവിതം വീൽചെയറിലേക്കു മാറിയ പെൺകുട്ടിക്ക് വിദഗ്ധ ചികിത്സയുടെയും നിശ്ചയദാർഢ്യത്തിന്‍റെയും ബലത്തിൽ രോഗമുക്തി. അതിജീവനത്തിന്‍റെ കടന്പകൾ കടന്ന കൊടുങ്ങല്ലൂർ സ്വദേശിനി ഷെറിൻ രാജ് ഇനി ഡോക്ടറാകുകയെന്ന സ്വപ്നം സാക്ഷാത്കരിക്കാനുള്ള ജീവിതത്തിന്‍റെ പുതിയ അധ്യായം തുറന്നു. ജന്മനാ കൈഫോസ്കോളിയോസിസ് (നട്ടെല്ല് വളയുകയും ബലക്ഷയം സംഭവിക്കുകയും ചെയ്യുന്ന രോഗം) ബാധിച്ച ഷെറിന്‍റെ നട്ടെല്ലിൽ അസാധാരണമായ വളവുണ്ടായിരുന്നു. തൊറാസിക് സ്പൈനിന്‍റെ കശേരുക്കൾ പൂർണമായി രൂപപ്പെടാതിരുന്നതിനാൽ വളരുന്തോറും നട്ടെല്ലിന്‍റെ വളർച്ചയെ തടസപ്പെടുത്തി. അത് സുഷുമ്നാനാഡിയെ ഞെരുക്കുന്ന അവസ്ഥയിലേക്കും നയിച്ചു. ഇരുകാലുകൾക്കും തളർച്ചകൂടി ആ‍യതോടെ കൗമാരത്തുടക്കത്തിലേ വീൽചെയറിലേക്ക് മാറേണ്ടിവന്നു. അഞ്ചാംക്ലാസ് വരെ സ്കൂളിൽ കലയിലും കായികരംഗത്തും സജീവമായിരുന്ന ഷെറിനെ രോഗം വല്ലാതെ തളർത്തി. പല ആശുപത്രികളിൽ ചികിത്സ തേടിയ ഷെറിൻ 13-ാം വയസിലാണ് കൊച്ചി വിപിഎസ് ലേക്‌ഷോർ ആശുപത്രിയിൽ എത്തുന്നത്. 2017 ജൂലൈയിൽ നട്ടെല്ല് ശസ്ത്രക്രിയാവിഭാഗം മേധാവി ഡോ.…

Read More

എന്നുമീ ഏട്ടന്‍റെ ചിങ്കാരി… ആദ്യമായി കുഞ്ഞ് അനുജത്തിയെ കണ്ട ചേട്ടന് സന്തോഷം അടക്കാനായില്ല; വൈറലായി വീഡിയോ

സമൂഹ മാധ്യമത്തിൽ കുഞ്ഞുങ്ങളുടെ വീഡിയോയ്ക്ക് ആരാധകർ ഏറെയാണ്. ഇപ്പോഴിതാ ആദ്യമായി കുഞ്ഞനുജത്തിയെ കണ്ടെ ചേട്ടന്‍റെ വീഡിയോ ആണ് വൈറലാകുന്നത്. തന്‍റെ കുഞ്ഞ് അനുജത്തിയെ ആദ്യമായി കാണുമ്പോൾ മൂത്ത ചേട്ടന്‍ വികാരാധീനകുന്നു.’ എന്ന കുറിപ്പോടെ ഗുഡ് ന്യൂസ് മൂവ്മെന്‍റ് എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ നിന്നാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. അമ്മയുടെ പ്രസവശേഷം കുഞ്ഞിനേയും അമ്മയേയും കാണാൻ ആശുപത്രിയിൽ എത്തിയതായിരുന്നു മൂത്ത കുട്ടി. അമ്മ കുഞ്ഞിനെ ചേട്ടന്‍റെ മടിയിലേക്ക് വച്ചുകൊണ്ട് അവളെ തന്‍റെ ചേട്ടനു പരിചയപ്പെടുത്തുകയാണ്. കുഞ്ഞി പെങ്ങളെ കണ്ടതോടെ അമ്മ അവനോട് ചോദിക്കുന്ന ചോദ്യത്തിനു ഉത്തരം നൽകുന്നതിനു പോലും ആകാതെ വീകാരാധീനൻ ആവുകയാണ് മൂത്ത മകൻ. എന്തായാലും വീഡിയോ പെട്ടെന്ന് വൈറലായി. നിരവധി ആളുകളാണ് വീഡിയോയ്‌ക്ക് കമന്‍റ് ചെയ്തത്. ആണുങ്ങളുടെ മനസ് കഠിനമാണെന്ന് ആരാണ് പറയുന്നത്. കണ്ടില്ലേ വീഡിയോ എന്ന് ഒരാൾ കുറിച്ചപ്പോൾ ഇത് ആനന്ദക്കണ്ണുനീരാണ് എന്നാണ് മറ്റൊരാളുടെ മറുപടി.…

Read More

എലിസബത്ത് രാജ്ഞിയുടെ വിവാഹത്തിന്‍റെ കേക്കിന്‍റെ കഷ്ണം ലേലത്തിൽ പോയി; വില കേട്ട് അന്പരന്ന് സൈബറിടം

എലിസബത്ത് രാജ്ഞിയുടെയും ഫിലിപ്പ് രാജകുമാരന്‍റെയും രാജകീയ വിവാഹം നടന്ന് 80 വർഷങ്ങൾക്ക് ശേഷം വീണ്ടുമിതാ അവരുടെ കല്യാണ വിരുന്ന് വാർത്തകളിൽ ഇടം പിടിക്കുന്നു. 1947 നവംബർ 20 -നാണ് വെസ്റ്റ്മിൻസ്റ്റർ ആബിയിൽ ഇവരുടെ വിവാഹം ഗംഭീരമായി കൊണ്ടാടിയത്. വിവാഹ ചടങ്ങിനിടെ മുറിച്ച കേക്കിന്‍റെ കഷ്ണം ലേലതതിൽ പോയതാണ് വീണ്ടും സംസാര വിഷയം. 2,200 പൗണ്ടിന് (ഏകദേശം 2 ലക്ഷം രൂപ) ആണ് കേക്ക് വിറ്റു പോയത്. 500 പൗണ്ട് (ഏകദേശം 54,000 രൂപ) ആണ് കേക്കിനു വില പ്രതീക്ഷിച്ചിരുന്നതെങ്കിലും അതിനേക്കാൾ കൂടുതൽ വിലയ്ക്കാണ് കേക്ക് വിറ്റു പോയത്. കേക്ക് ഇനി കഴിക്കാൻ സാധിക്കുന്നതല്ലെങ്കിലും അപൂർവമായ കേക്ക് കഷ്ണം ചൈനയിൽ നിന്നുള്ള ഒരു അജ്ഞാതനാണ് വാങ്ങിയത്. യഥാർഥ ബോക്സിൽ തന്നെയാണ് ഇപ്പോഴും കേക്ക് സൂക്ഷിച്ചിരിക്കുന്നത്. രാജകീയ ദമ്പതികളുടെ പ്രത്യേക സമ്മാനമായി ബക്കിംഗ്ഹാം കൊട്ടാരത്തിൽ നിന്ന് വീട്ടുജോലിക്കാരിയായ മരിയോൺ പോൾസണിന്…

Read More

കൗതുകം ലേശം കൂടുതലാ: മാലിന്യ രഹിത ദീപാവലി ആഘോഷിച്ച് പുലിവാല് പിടിച്ച് ഡോക്ടർ; കാരണം കേട്ടാൽ ഞെട്ടും

ദീപാവലി ആഘോക്ഷങ്ങൾ നാടെങ്ങും ഗംഭീരമാക്കിയ വീഡിയോകളും ചിത്രങ്ങളുമൊക്കെ സമൂഹ മാധ്യമങ്ങളിൽ വൈറലായതാണ്. ഇപ്പോഴിതാ ദീപാവലിയുമായി ബന്ധപ്പെട്ട മറ്റൊരു വാർത്തയാണ് പുറത്ത് വരുന്നത്. ഗദർപൂരിലെ സ്വന്തം ഫാമില്‍ മാലിന്യ രഹിത ദീപാവലി ആഘോഷിച്ച ദന്ത ഡോക്ടർക്കെതിരേ കേസെടുത്ത് പോലീസ്. മാലിന്യ രഹിത ദീപാവലി അല്ലേ അവർ ആഘോഷിച്ചുള്ളൂ. അത് നല്ലകാര്യമല്ലേ എന്തിനാ കേസ്എന്നൊക്കെ വാർത്ത പുറത്തായതോടെ പലരും അഭിപ്രായവുമായി രംഗത്തെത്തി. എന്നാൽ കാര്യത്തിന്‍റെ നിജ സ്ഥിതി അറിഞ്ഞതോടെ പിന്തുണച്ചവരെല്ലാം ആമ വലിയും പോലെ ഉൾ വലിഞ്ഞു. കാരണമെന്താണെന്നല്ലേ, ഡോക്ടർ തന്‍റെ ഫാം ഹൗസിൽ വച്ച് മഹീന്ദ്ര ഥാർ കാറിന് മുകളില്‍ നിന്നും ലൈസൻസുള്ള പിസ്റ്റൾ ഉപയോഗിച്ച് ആകാശത്തേക്ക് വെടിവച്ചു. ഇതാണ് തന്‍റെ മാലിന്യ രഹിത ദീപാവലി ആഘോഷമെന്ന് കുറിച്ച് വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചത്. എന്നാല്‍, ഇത് തോക്ക് ഉപയോഗത്തിന്‍റെ ദുരുപയോഗമാണെന്ന് സമൂഹ മാധ്യമ ഉപയോക്താക്കള്‍ പരാതിപ്പെട്ടു. പിന്നാലെ…

Read More

സോ ബ്യൂട്ടിഫുൾ, സോ എലഗന്‍റ്, ജസ്റ്റ് ലുക്കിംഗ് ലൈക്ക് എ വൗ… അതിശയപ്പെടുത്തി ബംഗളൂരുവിലെ ഈ ചുമർ പൂന്തോട്ടം

കർണാടകയുടെ തലസ്ഥാന നഗരിയായ ബംഗളൂരുവിലെ ലാൽബാഗ്, ചരിത്രമുറങ്ങിക്കിടക്കുന്ന മൈസൂരുവിലെ വൃന്ദാവൻ ഗാർഡൻ എന്നിവിടങ്ങളിലെ അപൂർവസസ്യങ്ങളടങ്ങിയ പൂന്തോട്ടങ്ങൾ വിശ്വപ്രസിദ്ധമാണ്. ഇപ്പോൾ കർണാടകയിലെ മറ്റൊരു പൂന്തോട്ടവും ആഗോളപ്രശസ്തി നേടിയിരിക്കുന്നു. ഇന്ത്യയിലെ തിരക്കേറിയ വിമാനത്താളങ്ങളിലൊന്നായ ബംഗളൂരുവിലെ കെംപഗൗഡ ഇന്‍റർനാഷണൽ എയർപോർട്ടിലാണ് ആ പൂന്തോട്ടം. പശ്ചിമഘട്ട വനമേഖലയുടെ ദൃശ്യാനുഭവമൊരുക്കി ചുമർ പൂന്തോട്ടം (വെർട്ടിക്കൽ ഗാർഡൻ) ടെർമിനൽ രണ്ടിൽ ഒരുക്കിയിരിക്കുന്നു. ടൈഗർ വിംഗ്സ് എന്ന പേരിൽ 4,000 ചതുരശ്ര അടിയിൽ വ്യാപിച്ചുകിടക്കുന്ന പൂന്തോട്ടം 30 അടി ഉയരത്തിലും 160 അടി വീതിയിലുമായി നിലകൊള്ളുന്നു. 80 അടി വീതം വീതിയുള്ള രണ്ടു ഭിത്തികളാണ് പൂന്തോട്ടമായി മാറിയത്. 153 ഇനത്തിലുള്ള 15,000 ചെടികൾ മതിലുകളിൽ പിടിപ്പിച്ചിരിക്കുന്നു. കർണാടകയുടെ പശ്ചിമഘട്ട വനമേഖലയിൽനിന്നു ശേഖരിച്ച ചെടികളാണിത്. ഫ്രഞ്ച് നാഷണൽ സെന്‍റർ ഫോർ സയന്‍റിഫിക് റിസർച്ചിലെ സസ്യശാസ്ത്രജ്ഞനായ പാട്രിക് ബ്ലാങ്ക് ആണ് പൂന്തോട്ടത്തിന്‍റെ ശിൽപ്പി. ബ്ലാങ്കിന്‍റെ ഇന്ത്യയിലെ ഏറ്റവും വലിയ പദ്ധതിയാണിത്.

Read More

എന്‍റെ സാറേ… ഫ്രഷേഴ്സ് ഡേ കളറാക്കി എച്ച്ഒഡിയും പിള്ളേരും; വൈറലായി വീഡിയോ

അധ്യാപകരും വിദ്യാർഥികളും തമ്മിൽ അഭേദ്യമായ ബന്ധമാണ് ഇന്നത്തെ കാലത്ത്. കുട്ടികളുടെ വൈബ് അറിയുന്ന അധ്യാപകർ ഉണ്ടെങ്കിൽ സംഗതി കളറാകുമെന്ന് ഉറപ്പല്ലേ. അത് തെളിയിക്കുന്ന വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. കഴിഞ്ഞ ദിവസം ആലപ്പുഴ സനാതന ധർമ്മ കോളജിൽ നടന്ന ഫ്രഷേഴ്സ് ഡേ ആഘോഷത്തിനിടെ നടന്ന ഡാൻസ് വീഡിയോ ആണ് 30 ലക്ഷം കാഴ്ചക്കാരുടെ മനസ് കീഴടക്കിയത്. കോളജിൽ നടന്ന ഫ്രഷേഴ്സ് ഡേയിൽ സ്റ്റേജിൽ ഒരു പറ്റം വിദ്യാർഥികൾ വേട്ടയ്യനിലെ പാട്ടിനൊത്ത് ഡാൻസ് ചെയ്യുകയാണ്. പെട്ടന്നാണ് എല്ലാവരേം ഞെട്ടിച്ചുകൊണ്ടൊരു സർപ്രൈസ് എൻട്രി സ്റ്റേജിലേക്ക് എത്തിയത്. അത് മറ്റാരുമല്ല കുട്ടികളുടെ ഡിപ്പാർട്മെന്‍റ് ഹെഡ്. അദ്ദേഹം സ്റ്റേജിൽ കയറി വിദ്യാർഥികൾക്കൊപ്പം പാട്ടിന് നൃത്തം ചെയ്തത് കണ്ട് എല്ലാവരും ഞെട്ടിപ്പോയി, വീഡിയോ വൈറലായതോടെ അധ്യാപകനെ പിന്തുണച്ച് നിരവധി ആളുകളാണ് എത്തിയത്. ഒരു അധ്യാപകൻ എങ്ങനെ ആകണമെന്ന് ഇദ്ദേഹം തെളിയിക്കും എന്നാണ് മിക്കവരും…

Read More

എനിക്കീ വിശപ്പിന്‍റെ അസുഖമുള്ള ആളാണേ… പണം ലാഭിക്കാൻ ‘പന്നിത്തീറ്റ’ ആഹാരമാക്കി ചൈനാക്കാരി

ബെയ്ജിംഗ്: സാന്പത്തിക അച്ചടക്കം പാലിക്കാൻ വിചിത്രമായ ഭക്ഷണക്രമം സ്വീകരിച്ച ചൈനീസ് വനിത സോഷ്യൽ മീഡിയയിൽ താരമായി മാറി. പണം ലാഭിക്കുന്നതിനായി താൻ ദിവസവും പന്നിത്തീറ്റ കഴിക്കുന്നുവെന്നാണു ചൈനാക്കാരിയായ കിംഗ് കോംഗ് ലിയുക്ക് വെളിപ്പെടുത്തിയത്. ‌‌ചൈനയിലെ ടിക്ക് ടോക്ക് ആപായ “ഡൗയിൻ’ വഴിയാണ് അവർ ഇക്കാര്യം അറിയിച്ചത്. സാധാരണ ഭക്ഷണം ഉപേക്ഷിച്ച് പന്നിത്തീറ്റയിലേക്കു മാറിയിട്ട് കാലങ്ങളായെന്നു പറഞ്ഞ ലിയുക്ക്, ആരോഗ്യകരവും പോഷകപ്രദവുമാണു പന്നിത്തീറ്റയെന്ന് അവകാശപ്പെടുന്നു. ഒരു ദിവസം മൂന്നു യുവാൻ (35 രൂപ) മാത്രമാണു ഭക്ഷണത്തിന് തനിക്ക് ചെലവാകുന്നതെന്നും അവർ പറഞ്ഞു. പന്നിത്തീറ്റയിൽ സോയാബീൻ, നിലക്കടല, എള്ള്, ധാന്യം, വിറ്റാമിനുകൾ എന്നിവയാണ് അടങ്ങിയിട്ടുള്ളത്.

Read More