“എക്‌സ്ട്രാ ലഡു എടുക്കാനുണ്ടോ?’… ട്രെന്‍ഡിങ്ങായി ഗൂഗിള്‍ പേയിലെ ദീപാവലി ഓഫര്‍

കൊച്ചി: “നിന്‍റെ കൈയില്‍ എക്‌സ്‌ട്രാ ലഡു എടുക്കാനുണ്ടോ’ – ഗൂഗിള്‍ പേ യൂസര്‍മാരെല്ലാം വാട്‌സ് ആപ്പിലും ഇന്‍സ്റ്റഗ്രാം ചാറ്റിലും ലഡു ചോദിച്ചു നടക്കുകയാണ്. കളര്‍ ലഡു, ഫുഡ്ഡി ലഡു, ഡിസ്‌കോ ലഡു, ദോസ്തി ലഡു, ട്വിങ്കിള്‍ ലഡു, പിന്നെ ട്രെന്‍ഡി ലഡു… ആറെണ്ണവും കിട്ടിയാല്‍ 51 രൂപ മുതല്‍ 1001 രൂപ വരെ ക്യാഷ് ബാക്കായി ലഭിക്കുമെന്നാണ് ഗൂഗിള്‍ പേ പറയുന്നത്. ദീപാവലി സ്‌പെഷ്യല്‍ ലഡു കിട്ടാനായി ഗൂഗിള്‍ പേയില്‍ മിനിമം 100 രൂപയുടെ ട്രാന്‍സാക്ഷന്‍ എങ്കിലും നടത്തണം. മര്‍ച്ചന്‍റ് പേയ്‌മെന്‍റ്, മൊബൈല്‍ റീചാര്‍ജിംഗ്, അല്ലെങ്കില്‍ മറ്റുള്ളവര്‍ക്ക് പണം അയച്ചു കൊടുക്കല്‍ എന്നിവയിലൂടെയൊക്കെ ലഡു കിട്ടും. മറ്റുള്ളവര്‍ക്ക് ലഡു ഗിഫ്റ്റ് ചെയ്യാനും ലഡുവിനായി റിക്വസ്റ്റ് ചെയ്യാനും സാധിക്കും. ഇതിനാല്‍ തന്നെ ചാറ്റ് ബോക്‌സുകളില്‍ എല്ലാം ഇപ്പോള്‍ ലഡുവിന് വേണ്ടിയുള്ള ചോദ്യങ്ങളാണ്. ഒക്‌ടോബര്‍ 21 മുതല്‍ നവംബര്‍ 07…

Read More

ഡോക്ടർ സ്ത്രീധനമായി ചോദിച്ചത് 50 കോടി! ഞെട്ടി വധുവിന്‍റെ കുടുംബം

ന്യൂഡൽഹി: ഡോക്ടർ സ്ത്രീധനമായി ചോദിച്ച തുക കേട്ട് വധുവിന്‍റെ വീട്ടുകാർ ഞെട്ടി! ചോദിച്ചത് എത്രയെന്നല്ലേ, 50 കോടി രൂപ! ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിൽ (എഐഎംഎസ്) ഒന്നാം റാങ്കോടെ പ്രവേശനം നേടിയ യുവഡോക്ടറാണ് കോടികൾ സ്ത്രീധനമായി ചോദിച്ചത്. ഡോ. ഫീനിക്‌സ് എന്ന യുവതിയാണ് തന്‍റെ സുഹൃത്തായ ഡോക്ടര്‍ക്കുണ്ടായ ദുരനുഭവം എക്‌സില്‍ പങ്കുവച്ചത്. അനസ്‌തേഷ്യയില്‍ എംഡിയുള്ള ഡോക്ടർക്കാണ് ദുരനുഭവമുണ്ടായത്. 50 കോടി രൂപ മാതാപിതാക്കളുടെ മുഴുവന്‍ ജീവിതസമ്പാദ്യവും ഉള്‍ക്കൊള്ളുന്നതിനാല്‍ സുഹൃത്ത് മണിക്കൂറുകളോളം കരഞ്ഞുവെന്ന് ഫീനിക്‌സ് പറഞ്ഞു. ഒരു ഡോക്ടര്‍ക്ക് സ്വന്തം കാലില്‍ നില്‍ക്കാന്‍ കഴിവില്ലെങ്കില്‍ അയാള്‍ക്ക് ഈ വിദ്യാഭ്യാസം കൊണ്ട് എന്തു ഗുണമാണു ലഭിക്കുക എന്ന് ഡോ. ഫീനിക്‌സ് കുറിപ്പിൽ ചോദിക്കുന്നു. ഡോക്ടറുടെ കുറിപ്പ് വന്നശേഷം സമാന അനുഭവങ്ങളുടെ പ്രവാഹമാണ് എക്‌സില്‍.

Read More

ഇതെന്താ ആനക്കുട്ടൻമാരുടെ ട്രെയിനോ… അച്ചടക്കത്തോടെ വരിവരിയായി പോകുന്ന കാട്ടാനക്കൂട്ടം: വൈറലായി വീഡിയോ

കാട്ടാനകൾ കൂട്ടമായാണ് വസിക്കുന്നത്. പലപ്പോഴും കാട്ടാനക്കൂട്ടത്തിന്‍റെ വാർത്തകൾ സോഷ്യൽ മീഡിയയിൽ ഇടം പിടിക്കാറുണ്ട്. അത്തരത്തിലൊരു കാട്ടാനകളുടെ വീഡിയോ ആണ് ഇപ്പോൾ സൈബറിടങ്ങളിൽ വൈറലാകുന്നത്. ഐഎഫ്എസ് ഓഫീസർ പ്രവീണ്‍ കസ്വാനാണ് എക്സിലൂടെ ഈ വീഡിയോ പുറത്ത് വിട്ടത്. ‘റെയിൽവേ ലൈൻ മുറിച്ചുകടക്കുന്ന ആനകളുടെ ഒരു ട്രെയിൻ. ചെറിയ ആന മുതൽ വലുത് വരെയുളള ആനകൾ ആ കൂട്ടത്തിലുണ്ട്. 95 ആനകളുടെ കൂട്ടത്തെ ഞാൻ ഒരിക്കൽ കണ്ടിട്ടുണ്ട്. ഈ കുടുംബത്തില്‍ എത്രപേരുണ്ടെന്ന് എണ്ണിനോക്കു എന്ന്’ വീഡിയോ പങ്കുവച്ച് കൊണ്ട് പ്രവീണ്‍ കസ്വാന്‍ കുറിച്ചു. വീഡിയോ വളരെ വേഗത്തിൽ വൈറലായി. നിരവധി ആളുകളാണ് വീഡിയോയ്ക്ക് കമന്‍റ് ചെയ്തിര്ക്കുന്നത്. എന്ത് അച്ചടക്കത്തോടെയാണ് അവ നടന്നു പോകുന്നത്. അത് കാണാൻ തന്നെ നല്ല ഭംഗിയാണ്. എന്നാൽ അവയ്ക്ക് ദേഷ്യം വന്നാൽ കാണാൻ അത്ര ഭംഗി കാണില്ലന്നും ചിലർ കമന്‍റ് ചെയ്തു.     ‘ഇതുപോ

Read More

“എന്‍റെ വഴി=നല്ല വഴി, നമ്മുടെ വഴി”: റോഡുകളുടെ ശുചീകരണത്തിന് സാബു തോമസിന്‍റെ സമവാക്യം

ഏറ്റുമാനൂർ: നാലുകിലോമീറ്ററോളം ദൈർഘ്യത്തിൽ റോഡരികിലെ കാടും മാലിന്യങ്ങളും നീക്കം ചെയ്ത് സംരക്ഷിക്കുന്ന സാബു തോമസ് ev=(nv)2 (എന്‍റെ വഴി = നല്ല വഴി, നമ്മുടെ വഴി) എന്ന സമവാക്യം രൂപപ്പെടുത്തി തന്‍റെ ദൗത്യത്തെ സമൂഹത്തിനു പരിചയപ്പെടുത്തുന്നു. ഓരോരുത്തരും അവരവരുടെ വീടിനു മുന്നിലെ റോഡ് വൃത്തിയാക്കിയാൽ കേരളത്തിലെ റോഡുകളെല്ലാം മനോഹരമാക്കാമെന്ന് ചാർട്ടേർഡ് അക്കൗണ്ടന്‍റായ വെട്ടിമുകൾ കുരിശുമല ഊന്നുകല്ലേൽ സാബു തോമസ് പറയുന്നു. എന്‍റെ വഴി വൃത്തിയാക്കുന്നതിലൂടെ നല്ല വഴിയും നമ്മുടെ വഴിയും സൃ‌ഷ്‌ടിക്കാമെന്നതാണ് അദ്ദേഹം പങ്കുവയ്ക്കുന്ന ആശയം. നാലു വർഷം മുമ്പ് വീടിനോടു ചേർന്നുള്ള ടാർ ചെയ്യാത്ത റോഡ് വൃത്തിയാക്കിയാണ് സാബുവിന്‍റെ തുടക്കം. മഴയിൽ ഒലിച്ചുപോകുന്ന റോഡിലെ കുഴികൾ നികത്തുകയും ഓടയിലെ മണ്ണും റോഡരികിൽ തള്ളുന്ന മാലിന്യങ്ങളും നീക്കുകയും ചെയ്യുമായിരുന്നു. റോഡ് ടാർ ചെയ്തതോടെ റോഡരികിലെ പുല്ലും കാടും വെട്ടിയൊതുക്കിയും കരിയിലയും മാലിന്യങ്ങളും നീക്കം ചെയ്തും ദൗത്യം തുടർന്നു.…

Read More

ലഡു ഉണ്ടോടാ എടുക്കാൻ? ട്രെൻഡിംഗായി ഗൂഗിൾ പേ ദീപാവലി ഓഫർ

ദീപാവലി സ്പെഷ്യൽ ലഡൂ കിട്ടാത്തവരുണ്ടോ? എന്നാൽ വിഷമിക്കണ്ട. ഗൂഗിൾ പേ നിങ്ങൾക്ക് പല വെറൈറ്റി ലഡു ഇനി തരുന്നതായിരിക്കും. അതെങ്ങനെയെന്നാണോ ഓർക്കുന്നത്‍? പല ആപ്പുകളും നമുക്ക് ഓഫറുകൾ തരാറില്ലേ. അതുപോലെ ദീപാവലി ആയതിനാൽ ഗൂഗിൾപേയും നമുക്ക് ഓഫർ തന്നതാണ്. കളർ , ഡിസ്കോ, ട്വിങ്കിൾ , ട്രെൻഡി,ഹുഡി,ദോസ്തി എന്നീ പേരുകളിലുള്ള ലഡുവാണ് ഗൂഗിൾപേ നൽകുന്ന ലഡു. മർച്ചന്‍റ് പേയ്മെന്‍റ്, മൊബൈൽ റീചാർജ് , അല്ലെങ്കിൽ മറ്റുള്ളവർക്ക് പണം അയച്ചു കൊടുത്താലോ നിങ്ങൾക്ക് ലഡു ലഭിക്കുന്നതാണ്. ആറ് ലഡുവും ഒരുമിച്ച് ലഭിക്കുന്നവർക്ക് 50 രൂപമുതൽ 1001 രൂപവരെ ക്യാഷ്ബാക്കായി ലഭിക്കുന്നതാണ്. ഒക്ടോബർ 21 മുതൽ തുടങ്ങിയ ഓഫർ നവംബർ 7 വരെ ഉണ്ടാകും.

Read More

ഇന്ന് നവംബർ ഒന്ന്, കേരളപ്പിറവി ആഘോഷത്തിൽ മലയാളികൾ

ഇന്ന് നവംബർ ഒന്ന്, കേരളപ്പിറവി ദിനം. പരശുരാമൻ മഴുവെറിഞ്ഞുണ്ടായ ദൈവത്തിന്‍റെ സ്വന്തം നാട് കേരളംരൂപം കൊണ്ടിട്ട് ഇന്നേക്ക് 68 വർഷം തികയുന്നു. മലബാർ, കൊച്ചി, തിരുവതാംകൂർ എന്നീ നാട്ടുരാജ്യങ്ങൾ ഒത്തുചേർന്ന് 1956 നവംബർ ഒന്നിനാണ് കേരള സംസ്ഥാനം രൂപീകരിക്കുന്നത്. 14 ജില്ലകളും 20 ലോകസഭാ മണ്ഡലങ്ങളും 140 നിയമസഭാ മണ്ഡലങ്ങളും ഇന്ന് കേരളത്തിനുണ്ട്. രാജ്യത്ത് ആദ്യമായി നൂറുശതമാനം സാക്ഷരത കൈവരിച്ച സംസ്ഥാനമായി കേരളം മറ്റ് സംസ്ഥാനങ്ങൾക്ക് മാതൃകയായി. ആരോഗ്യ രംഗത്തും മുൻപന്തിയിലാണ് കേരളം.

Read More

ചൈനയിൽ വിവാഹം കഴിക്കാൻ സ്ത്രീകളെ കിട്ടാനില്ല! വിദേശവനിതകളെ തേടാൻ നിർദേശം

ബെയ്ജിംഗ്: ചൈനയിൽ വിവാഹം കഴിക്കാൻ സ്ത്രീകളെ കിട്ടാനില്ലാത്ത അവസ്ഥയ്ക്കു പരിഹാരം നിർദേശിച്ച് രാജ്യത്തെ ഒരു പ്രഫസർ രംഗത്ത്. വിവാഹിതരാകാതെ കഴിയുന്ന 35 ദശലക്ഷം പുരുഷന്മാർ തങ്ങൾക്ക് അനുയോജ്യരായ പങ്കാളികളെ കണ്ടെത്താൻ വിദേശവനിതകളെ ആശ്രയിക്കണമെന്നാണ് ചൈനയിലെ ഷിയാമെൻ യൂണിവേഴ്സിറ്റിയിലെ സ്കൂൾ ഓഫ് ഇക്കണോമിക്സിലെ അസോസിയേറ്റ് പ്രഫസറായ ഡിംഗ് ചാങ്ഫെ നിർദേശിക്കുന്നത്. റഷ്യ, കംബോഡിയ, വിയറ്റ്നാം, പാക്കിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ള സ്ത്രീകളെ വിവാഹം കഴിക്കുന്നത് ചൈനയിലെ പുരുഷന്മാർക്കു പരിഗണിക്കാമെന്ന് അദ്ദേഹം പറയുന്നു. പ്രഫസറുടെ നിർദേശം ചൈനയിലെ സോഷ്യൽ മീഡിയകളിൽ വലിയ ചർച്ചയായി. പുരുഷന്മാർ ഈ നിർദേശത്തോടു യോജിപ്പ് പ്രകടിപ്പിച്ചെങ്കിലും സ്ത്രീകളിലേറെയും വിയോജിപ്പാണ് രേഖപ്പെടുത്തിയത്. വിവാഹത്തിനായി വിദേശയുവതികളെ കൊണ്ടുവരുന്നത് മനുഷ്യക്കടത്തിനു സമാനമാണെന്നാണു സ്ത്രീകളുടെ വാദം. ഭാഷാപരമായും സാംസ്കാരികപരമായും ദന്പതികൾ തമ്മിൽ അകലം വരുമെന്നതിനാൽ കുടുംബബന്ധങ്ങളിൽ വിള്ളൽ വീഴാനുള്ള സാധ്യത അധികമാണെന്ന അഭിപ്രായവും ഉയർന്നു. യുവാക്കൾക്കു വിവാഹം കഴിക്കാൻ പങ്കാളികളെ കിട്ടാത്തതിനു പ്രധാന…

Read More

ഇത്രയും ധൈര്യം ഞാനെന്‍റെ ചാൾസ് ശോഭാ രാജിൽ മാത്രമേ കണ്ടിട്ടുള്ളു: പടുകൂറ്റൻ രാജവെമ്പാലയ്ക്ക് ഉമ്മ കൊടുക്കുന്ന യുവാവ്; വൈറലായി വീഡിയോ

പാന്പ് എന്ന് കേട്ടാൽ തന്നെ ഭയന്നോടുന്നവരാണ് നമ്മളിൽ പലരും. അപ്പോഴാണ് ഒരു യുവാവ് പാന്പിനെ ചുംബിക്കാൻ നോക്കുന്നത്. വെറുതെ തള്ളല്ല. സംഗതി സത്യമാണ്. ഇതിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. വന്യജീവി പ്രേമിയായ മൈക്ക് എന്ന യുവാവാണ് പാന്പിന് ചുംബനം നൽകുന്നത്. ഇയാളെക്കാൾ രണ്ട് ഇരട്ടിയിലേറെ നീളമുള്ള രാജവെന്പാലയെ ആണ് കൈയിലെടുത്ത് ഉമ്മകൊടുക്കാൻ ശ്രമിച്ചത്. വീഡിയോ വൈറലായതോടെ നിരവധി ആളുകളാണ് ഇതിനെ വിമർശിച്ച് രംഗത്തെത്തിയത്. ഇത്രയും വലിയതും മാരകവുമായ പാമ്പിനെ വെറും കൈയാല്‍ പിടിക്കുന്നത് പോലും ഭയപ്പെടുത്തുന്നു എന്നാണ് പലരും വീഡിയോയ്ക്ക് താഴെ കുറിച്ചത്. മൈക്ക് പല തവണ കയ്യിലെടുത്തിട്ട് പോലും യുവാവിന് ചുംബിക്കാൻ സാധിച്ചത് അത് താഴെ കിടന്നപ്പോൾ മാത്രമാണ്. പല തവണ മൈക്കിനെ കടിക്കാൻ രാജവെന്പാല ശ്രമിക്കുന്നതും വീഡിയോയിൽ കാണാൻ സാധിക്കും.           View this post on…

Read More

വിടമാട്ടേ… അത്യപൂര്‍വ മക്കാവു തത്തകള്‍ മൃഗശാലയിൽ നിന്ന് പറന്നു പോയി; 100 കിലോമീറ്റര്‍ അകലെ നിന്ന് പിടികൂടി

കാണാൻ നല്ല ചന്തമുള്ള പക്ഷികളാണ് മക്കാവു തത്തകൾ. പല നിറങ്ങളാൽ സമ്മിശ്രമായ മക്കാവുനെ കാണാൻ കാഴ്ചക്കാരും കൂടുതലാണ്. ലണ്ടന്‍ മൃഗശാലയിൽ വളർത്തിയ മക്കാവും തത്തകൾ മൃഗശാലയില്‍ നിന്നും രക്ഷപ്പെട്ടു എന്ന വാർത്തയാണ് എല്ലാ മൃതസ്നേഹികളെയും ഞെട്ടിച്ചത്. എങ്കിലും അവയെ നൂറ് കിലോമീറ്റര്‍ അകലെനിന്നും കണ്ടെത്തിയത് ഏവർക്കും ആശ്വാസമായി. മൃഗശാലയിൽ നിന്നും പറന്നു കേംബ്രിഡ്ജ്ഷെയറിലെ ഒരു വീട്ടിലെ പൂന്തോട്ടത്തിലാണ് വന്നിരുന്നത്. ഇത് കണ്ട വീട്ടുകാർ മൃഗശാല ഉദ്യോഗസ്ഥരെ വിവരമറിയിച്ചു. പ്രത്യേകതരം പക്ഷികൾ വീട്ടുമുറ്റത്ത് വന്നിരിക്കുന്നുണ്ടെന്നും മൃഗശാലയിൽ നിന്ന് പറന്നുപോയതാണെന്ന് തോന്നുന്നു എന്നും അവർ അറിയിച്ചു. ഇതറിഞ്ഞെത്തിയ ഉദ്യോഗസ്ഥർ പക്ഷികളെ തിരിച്ചറിയുകയും അവയെ മൃഗശാലയിലേക്ക് തിരികെ കൊണ്ടുപോകുകയും ചെയ്തു. ഇരുവരുടെയും ആരോഗ്യനില തൃപ്തികരമാണെന്നും ഇപ്പോൾ ക്വാറന്‍റീനിലാണെന്നും മൃഗശാല അധികൃതർ അറിയിച്ചു. ക്വാറന്‍റിന് ശേഷം ഉടൻ തന്നെ ഇവയെ മാതാപിതാക്കളായ പോപ്പിയുടെയും ഒല്ലിയുടെയും ഒപ്പം താമസിപ്പിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.

Read More

ഒറ്റ നോട്ടത്തിൽ എന്ത് നിഷ്കളങ്കനായ കുഞ്ഞു വാവ: പ്രേതബാധയുള്ള പാവയെ വാങ്ങി, പിന്നാലെ ജീവിതത്തില്‍ ദുരന്തങ്ങളുടെ പെരുമഴക്കാലം

പല പ്രേത സിനിമകളിലും മുഖ്യ കഥാപാത്രം ഒരു പാവ ആയിരിക്കും. അതിനെ ചുറ്റിപ്പറ്റിയായിരിക്കും പിന്നീടങ്ങോട്ട് കഥയുടെ ഗതിയും. ഇപ്പോഴിതാ കാൻഡീസ് എന്ന യുവതി പ്രേതബാധയുള്ള പാവയെ വാങ്ങിയെന്ന വാർത്തയാണ് വൈറലാകുന്നത്. 260 ഡോളർ ചെലവഴിച്ചാണ് യുകെയിലെ ഏറ്റവും പ്രേതബാധയുള്ള പാവയെ സ്വന്തമാക്കിയത്. എന്നാലിപ്പോൾ തനിക്ക് പറ്റിയ അബദ്ധത്തെ കുറിച്ച് വിലപിക്കുകയാണ് യുവതിയും കുടുംബവും. പാവയെ വാങ്ങിയത് മുതല്‍ താന്‍ പേടിസ്വപ്നങ്ങള്‍ കാണാന്‍ തുടങ്ങിയെന്നും തന്‍റെ ആരോഗ്യം മോശമായിത്തുടങ്ങിയെന്നും യുവതി പറഞ്ഞു. സാധാരണ എല്ലാവരും ഐശ്വര്യം നൽകുന്ന ഇത്തരം വസ്തുക്കളിലാണ് ആകൃഷ്ടരാകാറുള്ളത്. എന്നാൽ തനിക്കെന്തോ ഈ പാവയെ കണ്ടപ്പോൾ അത് സ്വന്തമാക്കണമെന്ന് മോഹം വന്നു. പെട്ടെന്നുണ്ടായ തീരുമാനത്തിലാണ് കാൻഡീസ് പാവയെ വാങ്ങിയതെന്നും ഇവർ പറഞ്ഞു. ‘നോർമൻ’ എന്നാണ് പാവ അറിയപ്പെടുന്നത്. ക്രിസ്റ്റ്യൻ ഹോക്സ്വർത്ത് ആണ് പാവയെ വിപണിയിൽ ഇറക്കിയത്. ഇയാൾക്ക് ഒരു പുരാതന സ്റ്റോറിൽ നിന്ന് 4 ഡോളറിനാണ്…

Read More