പകരത്തിനു പകരം: പാന്പുകടിയേറ്റു മരിച്ച യുവാവിന്‍റെ ചിതയിൽ കടിച്ച പാന്പിനെ ചുട്ടുകൊന്നു

പാന്പുകടിയേറ്റു മരിച്ച യുവാവിന്‍റെ ചിതയിൽ കടിച്ച പാന്പിനെ ജീവനോടെ ചുട്ടുകൊന്ന് ഗ്രാമീണർ. ഛത്തീസ്ഗഡിലെ കോർബയിലാണു സംഭവം. ബൈഗാമർ ഗ്രാമത്തിലെ തന്‍റെ വീട്ടിൽ രാത്രി കിടക്ക ഒരുക്കുന്നതിനിടെയാണ് ദിഗേശ്വർ രതിയ (22)യെ പാന്പു കടിച്ചത്. സംഭവത്തെത്തുടർന്ന് ഗ്രാമവാസികൾ പാമ്പിനെ പിടികൂടി കൊട്ടയിലാക്കി. പിന്നീട് ഒരു വടിയിൽ കയർ ഉപയോഗിച്ച് കെട്ടിയിട്ടു. ശവസംസ്‌കാര ചടങ്ങുകൾക്കായf മൃതദേഹം വീട്ടിൽനിന്നു ശ്മശാനത്തിലേക്കു കൊണ്ടുപോകുമ്പോൾ, ഗ്രാമവാസികൾ പാമ്പിനെയും വലിച്ചിഴച്ചു കൊണ്ടുപോയി. പിന്നീട് രതിയയുടെ ചിതയിൽ പാമ്പിനെ ജീവനോടെ കത്തിക്കുകയായിരുന്നു. ഇതിന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. വിഷപ്പാമ്പ് മറ്റാരെയെങ്കിലും ആക്രമിക്കുമെന്ന് ഭയന്നാണ് ചിതയിൽ കത്തിച്ചതെന്നു ചില ഗ്രാമീണർ പറഞ്ഞു. പാമ്പിനെ കൊന്നതിന് ഗ്രാമവാസികൾക്കെതിരേ നടപടിയെടുക്കില്ലെന്നു വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. ഇഴജന്തുക്കൾ ആവാസവ്യവസ്ഥയ്ക്ക് പ്രധാനമായതിനാൽ പാമ്പുകളെക്കുറിച്ചും പാമ്പുകടി നിയന്ത്രിക്കുന്നതിനെക്കുറിച്ചും ജനങ്ങളെ ബോധവത്കരിക്കുമെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു.

Read More

ഭൂമിയുടെ ആരോഗ്യം, നമ്മുടെയും… ഇന്ന് ലോക പരിസ്ഥിതി ആരോഗ്യദിനം; സുരക്ഷിതവും ആരോഗ്യകരവുമായ അന്തരീക്ഷം പരിപോഷിപ്പിക്കുന്നതിനായി കൈകോർക്കാം നമുക്കൊന്നായി

വേൾഡ് എൻവയോൺമെന്‍റൽ ഹെൽത്ത് ഡേയായി ഇന്ന് ആചരിക്കുന്നു. എല്ലാവർഷവും സെപ്റ്റംബർ 26ന് ആണ് ലോക പരിസ്ഥിതി ആരോഗ്യദിനം ആചരിക്കുന്നത്. സുരക്ഷിതവും ആരോഗ്യകരവുമായ അന്തരീക്ഷം പരിപോഷിപ്പിക്കുന്നതിന്‍റെയും ശുദ്ധവായു, ജലം, ശുചിത്വം, മലിനീകരണനിയന്ത്രണം, മാലിന്യ സംസ്കരണം തുടങ്ങിയ പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യുന്നതിന്‍റെയും പ്രാധാന്യം ഈ ദിനം ഉയർത്തിക്കാട്ടുന്നു. നമ്മൾ അധിവസിക്കുന്ന ഭൂമിയുടെ ആരോഗ്യം, നമ്മുടെ ക്ഷേമവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും പരിസ്ഥിതി സംരക്ഷണത്തെ അവഗണിക്കുന്നതു പ്രകൃതിയെയും നമ്മെത്തന്നെയും അപകടത്തിലാക്കുന്നുവെന്നും ഈ ദിനം ഓർമപ്പെടുത്തുന്നു. “പരിസ്ഥിതി ആരോഗ്യം: ദുരന്തസാധ്യത കുറയ്ക്കലും കാലാവസ്ഥാ വ്യതിയാന ലഘൂകരണവും പൊരുത്തപ്പെടുത്തലും വഴി പ്രതിരോധശേഷിയുള്ള കമ്യൂണിറ്റികളെ സൃഷ്ടിക്കുക’ എന്നതാണ് ഈ വർഷത്തെ വിഷയം.

Read More

‘മൗനമായി നിന്ന ആകാശത്തിലേക്ക് മഷി പടർന്നു, മഴ വരുകയാണ്’; 6 -ാം ക്ലാസുകാരന്‍റെ മഴയനുഭവം; വൈറലായി കുറിപ്പ്

കുഞ്ഞു മനസിൽ ഉടലെടുക്കുന്ന ഭാവനകൾ വേറെ തലങ്ങളിലേക്കാണ് പോകുന്നത്. ക്ലാസിൽ പലപ്പോഴും അധ്യാപകർ നൽകുന്ന ഹോം വർക്കുകൾ മറക്കാതെ കുട്ടികൾ ചെയ്തുകൊണ്ട് വരാറുണ്ട്. ചില തമാശകളും കുറുന്പുകളുമൊക്കെ ചിലപ്പോൾ അവയിൽ കാണാറുമുണ്ട്. കൗതുകമെന്നു തോന്നുന്നവ അധ്യാപകർ സോഷ്യൽ മീഡിയയിൽ‌ പങ്കുവയ്ക്കാറുമുണ്ട്. അത്തരമൊരു എഴുത്താണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ച ആകുന്നത്. നോർത്ത് പറവൂർ ഗവൺമെന്‍റ് ബോയ്സ് ഹയർ സെക്കന്‍ററി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥികളോട് നിങ്ങളുടെ മഴ അനുഭവത്തെ കുറിച്ച് എഴുതുന്നതിന് അധ്യാപിക ആവശ്യപ്പെട്ടു. എല്ലാവരും ടീച്ചർ പറഞ്ഞതുപോലെ എഴുതിക്കൊണ്ട് വന്നു. എന്നാൽ മറ്റ് കുട്ടികളിൽ നിന്ന് വ്യത്യസ്തമായിരുന്നു ക്ലാസിലെ ശ്രീഹരി എസ്. എന്ന വിദ്യാർഥി തന്‍റെ മഴയനുഭവത്തെ കുറിച്ച് എഴുതിയത്. ഉടൻതന്നെ ടീച്ചർ ഈ കുറിപ്പ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. കുറിപ്പിന്‍റെ പൂർണ രൂപം… ആറാം ക്ലാസ്സിലെ മലയാളം ഓണപ്പരീക്ഷയ്ക്ക് മഴയനുഭവം വിവരിക്കാനോ മറ്റോ ഒരു ചോദ്യം…

Read More

ഓരോന്ന് കുറ്റീം പറിച്ച് ഇറങ്ങിക്കോളും: മൃഗശാലയിൽ നിന്ന് ചാടിപ്പോകാൻ നോക്കി പാണ്ട; വാതിൽ അടച്ച് ജീവനക്കാരി; പിന്നെ നടന്നത് മുട്ടനടി; വൈറലായി വീഡിയോ

വളരെയേറെ ശാന്തശീലരായ സ്വഭാവക്കാരാണ് പാണ്ടകൾ. പൊതുവേ ആരെയും ആക്രമിക്കാത്ത പ്രകൃതമായതിനാൽ പാണ്ടകളെ പലർക്കും ഇഷ്ടമാണ്. എന്നാൽ ഈ വിശേഷണ്ങൾ തെറ്റുംവിധമുള്ള സംഭവമാണ് ചൈനയിലെ ഒരു മൃഗശാലയിൽ കഴിഞ്ഞ ദിവസമുണ്ടായത്. ചൈനയിലെ ചോങ്‌കിംഗ് മൃഗശാലയിലെ ജീവനക്കാരിയെ പാണ്ട ആക്രമിക്കാൻ ശ്രമിക്കുന്ന വീഡിയോ ആണ് ഇപ്പോൾ വൈറലാകുന്നത്. മൃഗശാലയിലെ നിയന്ത്രിത മേഖലയിലേക്ക് പാണ്ട കടന്നത് കണ്ട ജീവനക്കാരി ഉടൻതന്നെ പാണ്ട പുറത്തേക്ക് കടക്കാതിരിക്കാൻ വേണ്ടി അവിടെയുള്ള വാതിൽ അടച്ചിട്ടു. യുവതി അകത്തേക്ക് പ്രവേശിക്കുന്നതു കണ്ട പാണ്ടയാകട്ടെ ഇവരെ നന്നായി ഉപദ്രവിച്ചു. ദേഹം മുഴുവൻ കുത്തുകയും ചവിട്ടുകയുമൊക്കെ ചെയ്തു. യുവതി ഇതിനെതിരേ പ്രതിരോധിക്കാൻ ശ്രമിക്കുന്നതും നമുക്ക് വീഡിയോയിൽ കാണാൻ സാധിക്കും. പാണ്ടയും ജീവനക്കാരിയും ഇപ്പോൾ പരിചരണത്തിലാണ് എന്നും കൂടുതൽ അപകടങ്ങൾ ഒന്നും സംഭവിച്ചിട്ടില്ലന്നും മൃഗശാല അധികൃതർ അറിയിച്ചു.    

Read More

കല്യാണക്കോലാഹലങ്ങൾ : വിവാഹവേദിയിൽ സ്പാർക്ക്ലർ ഗൺ പൊട്ടിത്തെറിച്ചു; വരന് പരിക്ക്; വൈറലായി വീഡിയോ

വിവാഹങ്ങൾ എങ്ങനെയും വ്യത്യസ്തമാക്കണമെന്ന ചിന്ത മാത്രമാണ് ആളുകൾക്ക്. ജീവൻ പോയാലും വേണ്ടില്ല എങ്ങനെയുമ മറ്റുള്ളവരുടെ മുന്നിൽ പത്രാസ് കാണിക്കണം എന്നു മാത്രമേയുള്ളൂ അത്തരക്കാരുടെ മനസിൽ. അത്തരത്തിലൊരു വൈറൽ വിവാഹ കഥയാണ് ഇന്ന് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. വിവാഹാഘോഷങ്ങൾക്കിടയിൽ സ്പാർക്ക്ലർ ഗൺ ഉയോഗിച്ച് ഫോട്ടോഷൂട്ട് നടത്തുകയായിരുന്നു വരനും വധുവും. ഇത്തരം പ്രോപ്പർട്ടികളൊക്കെ ഉപയോഗിച്ചാൽ ഫോട്ടോ നല്ല കളറാക്കാൻ സാധിക്കും. എന്നാൽ കളറായ സംഗതി അൽപം പാളിപ്പോയി. ഫോട്ടോഷൂട്ട് നടക്കുന്നതിനിടയിൽ വരന്‍റെ കൈയിലിരുന്ന് സ്പാർക്ക്ലർ ഗൺ പൊട്ടിത്തെറിച്ചു. പേടിച്ചു പോയ വധൂവരൻമാർ ഉടൻതന്നെ കയ്യിലെ തോക്കുകൾ വലിച്ചെറിഞ്ഞു. എന്നാൽ പൊട്ടിത്തെറിയിൽ വരന്‍റെ കൈക്ക് ഗുരുതരമായി പരിക്കേറ്റു. “ഇത് നിർത്തുക” എന്ന അടിക്കുറിപ്പോടെ @ritik.editsx എന്ന അക്കൗണ്ടിൽ നിന്നാണ് ഇതിന്‍റെ വീഡിയോ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചത്. വീഡിയോ വൈറലായതോടെ നിരവധി ആളുകളാണ് ഇവർക്കെതിരേ വിമർശനവുമായി രംഗത്തെത്തിയത്. .        …

Read More

കുട്ടിയായിരിക്കെ ക്ഷേത്രത്തിൽനിന്നു പണം കവർന്നു‌: 27 വർഷത്തിനുശേഷം ക്ഷമാപണ കത്തടക്കം പണം തിരികെ നൽകി യുവാവ്

എന്തെങ്കിലും തെറ്റ് ചെയ്താൽ അതിന് ശിക്ഷ അനുഭവിക്കുകയോ പ്രായശ്ചിത്തം ചെയ്യുകയോ ചെയ്തില്ലെങ്കിൽ കുറ്റബോധം ഒഴിയാബാധയായി തുടരും. കുറ്റം ആരും കണ്ടുപിടിച്ചില്ലെങ്കിലും ഇതായിരിക്കും മിക്കവരുടെയും അവസ്ഥ. ദക്ഷിണകൊറിയയിലെ ഒരു ക്ഷേത്രത്തിൽ അടുത്തിടെ ഒരു അസാധാരണ പ്രായശ്ചിത്തം നടന്നു. കുട്ടിയായിരിക്കെ ക്ഷേത്രത്തിൽനിന്നു മോഷ്ടിച്ച പണം പലിശയടക്കം 27 വർഷത്തിനുശേഷം തിരികെ നൽകിയാണ് അജ്ഞാതൻ പ്രായശ്ചിത്തം നിറവേറ്റിയത്. കൂടെ ഭണ്ഡാരപ്പെട്ടിയിൽ ഒരു ക്ഷമാപണ കത്തും നിക്ഷേപിച്ചു. ഗ്യോങ്‌സാങ് പ്രവിശ്യയിലെ ടോങ്‌ഡോ ക്ഷേത്രത്തിൽനിന്ന് 1997ലാണു താൻ പണം മോഷ്ടിച്ചതെന്നു കത്തിൽ പറയുന്നു. 30,000 വോൺ (1920 ഇന്ത്യൻ രൂപ) ആണു മോഷ്ടിച്ചത്. ദിവസങ്ങൾക്കുശേഷം വീണ്ടും മോഷ്ടിക്കാൻ ശ്രമിച്ചപ്പോൾ ഒരു സന്യാസി പിടികൂടി. പക്ഷേ, ആ സന്യാസി എന്നെ പോലീസിന് കൈമാറിയില്ല. മോഷണവിവരം മറ്റാരോടും പറഞ്ഞുമില്ല. പകരം തന്നെ ആശ്വസിപ്പിച്ച് പറഞ്ഞയയ്ക്കുകയായിരുന്നു. ഈ സംഭവം തന്‍റെ ജീവിതത്തെത്തന്നെ മാറ്റിമറിച്ചെന്നും പിന്നീടു തന്‍റേതല്ലാത്തതൊന്നും ആഗ്രഹിച്ചിട്ടില്ലെന്നും കത്തിൽ…

Read More

മനുഷ്യരേക്കാൾ എത്രയോ ഭേദമാണ് മൃഗങ്ങൾ: ആറു വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചു; കുരങ്ങൻമാർ കൂട്ടത്തോടെയെത്തി അക്രമിയെ ഓടിച്ചു

മനുഷ്യരേക്കാൾ നന്ദിയുള്ളവരാണ് മൃഗങ്ങളെന്ന് പലരും പറയാറുണ്ട്. അക്ഷരാർഥത്തിൽ അത് സത്യമെന്ന് തെളിയിക്കുന്ന വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്. ഉത്തർ പ്രദേശിലെ ബാഗ്പതിൽ ഒരു ആറ് വയസുകാരിയെ ഉപദ്രവിക്കാൻ ശ്രമിച്ചയാളെ ഒരു കൂട്ടം കുരങ്ങൻമാർ ചേർന്ന് ഉപദ്രവിച്ച് ഓടിച്ചു. കുട്ടിയെ ഇയാൾ ആളൊഴിഞ്ഞ വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോവുകയും വീട്ടിലെത്തി കുട്ടിയുടെ വസ്ത്രങ്ങൾ അഴിച്ച് മാറ്റാൻ ശ്രമിക്കുന്നതിനിടെ ഒരു കൂട്ടം കുരങ്ങൻമാർ ഓടിയെത്തി ഇയാളെ ആട്ടിപ്പായിച്ചു. ഇയാളെ കുരങ്ങൻമാർ മാന്തുകയും കടിക്കുകയുമൊക്കെ ചെയ്തു. പേടിച്ച് നിലവിളിച്ച് കുട്ടിയെ അവിടെ ഉപേക്ഷിച്ച് അയാൾ കടന്നു കളയുകയായിരുന്നു. സംഭവത്തിൽ പ്രതികരണവുമായി കുട്ടിയുടെ പിതാവ് രംഗത്തെത്തിയിരുന്നു എന്ന് ബാഗ്പത് സർക്കിൾ ഓഫീസർ ഹരീഷ് ഭഡോറിയ പറഞ്ഞു. ‘സമീപത്തെ സിസിടിവി ദൃശ്യങ്ങളിൽ അയാൾ എന്‍റെ മകളെയും കൂട്ടി ഇടുങ്ങിയ വഴിയിലൂടെ നടക്കുന്നത് കാണാമായിരുന്നു. അയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. എന്നെ കൊല്ലുമെന്ന് പറഞ്ഞ് എന്‍റെ കുട്ടിയെ ഭീഷണിപ്പെടുത്തുകയും…

Read More

പറന്ന് പറന്ന് പറന്ന് ചെല്ലാൻ… പറന്നു നടന്നൊരു ജന്മദിനാഘോഷം: വൈറലായി ചിത്രങ്ങൾ

പലരും തങ്ങളുടെ ജൻമദിനാഘോഷങ്ങളുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുള്ളതാണ്. വീട്ടിലോ അതുമല്ലങ്കിൽ ഏതെങ്കിലും ഹോട്ടലുകളിലോ അല്ലങ്കിൽ ഓപ്പൺസ്പേയ്‌സോ ഒക്കെ ആഘോഷങ്ങൾക്കായി തെരഞ്ഞെടുക്കാറുണ്ട്. എന്നാൽ ആകാശത്ത് നിന്നൊരു ആഘോഷമായാലോ? വിമാനത്തിനുള്ളിൽ ആണെന്ന് തെറ്റിദ്ധരിക്കേണ്ട. ഇത് പറന്ന് പറന്ന് നടന്നൊരാഘോഷമാണ്. പാകിസ്ഥാൻ ഗായികയും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ റബേക്ക ഖാന്‍റെ ജന്മദിനാഘോഷ വീഡിയോ ആണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഓറഞ്ച് ഗൗൺ ധരിച്ച് ഓറഞ്ച് ബലൂണിനാൽ പാറിപ്പറക്കുകയാണ് യുവതി. എന്തായാലും ഇതിന്‍റെ ചിത്രങ്ങൾ പെട്ടന്ന് വൈറലായി. ‘കൗമാരത്തിന് വിട, ഇനി ഇരുപതാം വയസിലേക്ക്, സാഹസികതകൾ ആരംഭിക്കട്ടെ,’ എന്ന അടിക്കുറിപ്പോടെയായിരുന്നു റബീക്ക ജന്മദിനാഘോഷ വീഡിയോകളും ചിത്രങ്ങളും തന്‍റെ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. ചിത്രങ്ങൾ വൈറലായതോടെ നിരവധി ആളുകളാണ് കമന്‍റുമായി എത്തിയത്. ഇത് വെറും എഡിറ്റിംഗ് മാത്രമാണ്. ഇങ്ങനെയൊന്നും പറക്കാൻ സാധ്യമല്ല എന്നൊരു കൂട്ടർ പറഞ്ഞപ്പോൾ, ഇത് സ്കൈ ഡൈവിംഗ് പോലെ എന്തോ ഒന്നാണെന്ന് മറ്റൊരു…

Read More

ഇന്ത്യയിലെ ആദ്യ മോട്ടോര്‍ വാഹനാപകടം നടന്നിട്ട് 110 വർഷം; കായംകുളത്തെ അപകടത്തില്‍ പൊലിഞ്ഞത് കേരളവര്‍മ വലിയകോയിത്തമ്പുരാൻ

കായംകുളം: ഇന്ത്യയിലെ ആദ്യത്തെ മോട്ടോര്‍ വാഹനാപകടം കായംകുളത്ത് നടന്നിട്ട് 110 വര്‍ഷം. 1914 സെപ്റ്റംബര്‍ 22ന് കായംകുളം കുറ്റിത്തെരുവിലായിരുന്നു ഇന്ത്യയിലെ ആദ്യത്തെ വാഹനാപകടം നടന്നത്. തിരുവിതാംകൂര്‍ രാജകുടുംബാംഗവും കേരള കാളിദാസനെന്ന് അറിയപ്പെടുകയും ചെയ്തിരുന്ന കേരളവര്‍മ വലിയകോയിത്തമ്പുരാനായിരുന്നു അന്നത്തെ അപകടത്തില്‍ മരിച്ചത്. മലയാളത്തിലെ പ്രശസ്തനായ കവിയും എഴുത്തുകാരനുമായിരുന്നു കേരളവര്‍മ വലിയകോയിത്തമ്പുരാന്‍. മലയാള ഭാഷയിലെ പ്രാവീണ്യം കണക്കിലെടുത്തുകൊണ്ട് അദ്ദേഹം കേരള കാളിദാസന്‍ എന്നും അറിയപ്പെട്ടിരുന്നു. കേരള കാളിദാസന്‍ കേരളവര്‍മ വലിയകോയിത്തമ്പുരാനാണ് ഭാരതത്തിലെ ആദ്യ വാഹനാപകടത്തില്‍ ജീവന്‍ പൊലിഞ്ഞ വ്യക്തിയെന്നത് പുതുതലമുറ അറിയേണ്ട ചരിത്രമാണ്. കേരളവര്‍മ വലിയകോയിത്തമ്പുരാന്‍ അനന്തരവന്‍ കേരള പാണിനി എ. ആര്‍. രാജരാജവര്‍മയ്ക്കും സഹായിയോടുമൊപ്പം വൈക്കം ക്ഷേത്രദര്‍ശനം കഴിഞ്ഞ് തിരുവനന്തപുരത്തേക്ക് കാറില്‍ മടങ്ങുമ്പോള്‍ തെരുവുനായ്ക്കള്‍ കുറ്റിത്തെരുവില്‍ കാറിനു കുറുകെ ചാടിയപ്പോൾ കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞായിരുന്നു അപകടം. നായ്ക്കളെ ഇടിക്കാതിരിക്കാൻ ഡ്രൈവര്‍ വാഹനം ഒരു വശത്തേക്ക് തിരിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ്…

Read More

കാമുകൻ താൻ ഉൾപ്പെടെ 300 പെൺകുട്ടികളുമായി ബന്ധം സ്ഥാപിച്ചു: 58 പേജുള്ള വഞ്ചനാപത്രം തയാറാക്കി നാണംകെടുത്തി കാമുകി

അത്രമേൽ സ്നേഹിച്ച കാമുകനോ കാമുകിയോ നമ്മളെ ചതിച്ചിട്ടു പോയാലുള്ള അവസ്ഥ എന്താകുമെന്ന് ചിന്തിച്ച് നോക്കിയിട്ടുണ്ടോ? അതീവ ദുഃഖകരമാകും അത്തരമൊരു സംഭവം. കാമുകൻ താൻ ഉൾപ്പെടെ 300 പെൺകുട്ടികളുമായി ബന്ധം സ്ഥാപിച്ചത് അറിഞ്ഞ കാമുകി വഞ്ചനാപത്രം തയാറാക്കി. 58 പേജുള്ള പവർപോയിന്‍റ് ഫയൽ ഓൺലൈനിൽ പോസ്റ്റ് ചെയ്ത് കാമുകനെ നാണംകെടുത്തി. മർച്ചന്‍റ്സ് ബാങ്കിന്‍റെ ഷെൻഷെൻ ആസ്ഥാനത്ത് മാനേജ്‌മെന്‍റ് ട്രെയിനിയായ ഷി ആയിരുന്നു യുവതിയുടെ കാമുകൻ. താനുമായി വളരെ നല്ല ബന്ധത്തിലായിരുന്നു ഇയാൾ. എന്നാൽ ഒരു വർഷത്തിനിടെ താൻ അറിയാതെ 300 ഓളം പെൺകുട്ടികളുമായി ഇയാൾ ലൈംഗിക ബന്ധത്തിലേർപ്പെട്ടിരുന്നു എന്ന് വഞ്ചനാപത്രത്തിൽ യുവതി പറഞ്ഞു. ഇതറിഞ്ഞ മാത്രയിൽത്തന്നെ ഷിയോട് ഇക്കാര്യത്തെ കുറിച്ച് ചോദിച്ചിരുന്നെന്നും ഇനിമേലാൽ തെറ്റുകൾ ആവർത്തിക്കില്ല എന്ന് ഇയാൾ വാക്ക് തന്നതുമായിരുന്നു. എന്നാൽ വീണ്ടും ഇയാൾ മറ്റു സ്ത്രീകളെ ചതിക്കുന്നത് തുടർന്നു. ഇതോടെയാണ് താൻ ഇത്തരത്തിൽ ഒരു തീരുമാനമെടുത്തതെന്നും…

Read More