കമ്പനിയിൽ ജീവനക്കാരുടെ ബാത്ത്റൂം ബ്രേക്ക് സമയം ട്രാക്ക് ചെയ്യുന്നു; പ്രതിഷേധവുമായി ജീവനക്കാരൻ; സമൂഹ മാധ്യങ്ങളിൽ ഉപദേശം തേടുന്നു

അഹമ്മദാബാദ്: ജോലി സമയത്തിന്‍റെ കൃത്യത പരിശോധിക്കാൻ ജീവനക്കാർ ബാത്ത്റൂമിൽ പോകുന്ന സമയം ട്രാക്ക് ചെയ്യുകയും കണക്കുകൂട്ടുകയും ചെയ്യുന്ന കമ്പനിയുടെ വിചിത്രമായ പുതിയ പോളിസി തുറന്നുകാട്ടി ഒരു ജീവനക്കാരൻ രംഗത്തെത്തിയത് സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചയാകുന്നു. അഹമ്മദാബാദിലെ ഒരു സ്ഥാപനത്തിൽ 10 മാസമായി ജോലി ചെയ്യുന്ന പ്രൊഫഷണലാണ് തനിക്കുണ്ടായ ദുരനുഭവംഎന്‍റെ കമ്പനി ഞാൻ ബാത്ത്റൂമിൽ പോകുന്ന സമയം എണ്ണുന്നു എന്ന തലക്കെട്ടിൽ റെഡ്ഡിറ്റിൽ പങ്കുവെച്ചത്. ഏതാനും ദിവസങ്ങൾക്ക് മുൻപാണ് കമ്പനി ഈ കർശനമായ നിയമം പെട്ടെന്ന് നടപ്പിലാക്കിയത്. ബാത്ത്റൂം ബ്രേക്കുകൾക്കായി പരമാവധി 30 മിനിറ്റ് മാത്രമേ അനുവദിക്കൂ എന്ന് കമ്പനി മേധാവികളിൽ ഒരാൾ അറിയിച്ചതിനെ തുടർന്ന്, താൻ ഇനി എന്താണ് ചെയ്യേണ്ടതെന്നതിനെക്കുറിച്ച് ഈ ജീവനക്കാരൻ സമൂഹ മാധ്യമങ്ങളിൽമറ്റുള്ളവരുടെ ഉപദേശം തേടുകയാണ്. ഞാൻ കഴിഞ്ഞ 10 മാസമായി ഇവിടെ ജോലി ചെയ്യുന്നു. ഇന്നലെ ഞാൻ ബാത്ത്റൂമിൽ പോയ സമയമെല്ലാം അവർ…

Read More

സമർപ്പണമോ അതോ അമിതാദ്ധ്വാനമോ? നോർവേയിലെ തൊഴിൽ സംസ്കാരം കണ്ട് അത്ഭുതപ്പെട്ട് ഇന്ത്യൻ പ്രൊഫഷണൽ; സമൂഹ മാധ്യമങ്ങളിൽ ചർച്ചയായി വിനോദിന്‍റെ പോസ്റ്റ്

ഓസ്‌ലോ: കഠിനാധ്വാനത്തെയും തൊഴിലിനോടുള്ള സമർപ്പണത്തെയും കുറിച്ചുള്ള തന്‍റെ പരമ്പരാഗതമായ ചിന്തകളെ തിരുത്തിക്കുറിക്കുന്ന ഒരു അനുഭവം പങ്കുവെച്ചുകൊണ്ട് ഒരു ഇന്ത്യൻ പ്രൊഫഷണൽ സമൂഹ മാധ്യമങ്ങളിൽ നടത്തിയ തുറന്നുപറച്ചിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. നോർവേയിൽ താമസിക്കുന്ന വിനോദ് എന്ന വ്യക്തിയാണ്, അമിതാദ്ധ്വാനവും വ്യക്തിജീവിതവും തമ്മിലുള്ള സന്തുലിതാവസ്ഥയെക്കുറിച്ചുള്ള സംവാദങ്ങൾക്ക് വീണ്ടും തിരി കൊളുത്തിയിരിക്കുന്നത്. 15 വർഷം മുമ്പ് നോർവേയിലേക്ക് മാറിയപ്പോൾ തനിക്കുണ്ടായ തികച്ചും വ്യത്യസ്തമായ ഒരു തൊഴിൽ സംസ്കാരത്തെക്കുറിച്ചാണ് വിനോദ് ഓർത്തെടുക്കുന്നത്. ഇന്ത്യയിൽ ജോലി ചെയ്തിരുന്നപ്പോൾ തനിക്കുണ്ടായിരുന്ന ശീലങ്ങളുമായാണ് വിനോദ് നോർവേയിൽ എത്തിയത്. അവധി ദിവസങ്ങളിലും വാരാന്ത്യങ്ങളിലും ജോലി ചെയ്യുക, ഉച്ചഭക്ഷണത്തിനുള്ള ഇടവേളകൾ ഒഴിവാക്കുക, ഓഫീസിൽ വൈകി വരെ ഇരിക്കുക, സുഖമില്ലാത്തപ്പോഴും വിശ്രമമില്ലാതെ ജോലി ചെയ്യുക എന്നിവയൊക്കെ അദ്ദേഹത്തിന്‍റെ പതിവായിരുന്നു. തൊഴിലിനോടുള്ള ആത്മാർത്ഥതയുടെയും പ്രൊഫഷണലിസത്തിന്‍റെഅടയാളമായാണ് അദ്ദേഹം ഇതിനെയെല്ലാം കണ്ടിരുന്നത്. എന്നാൽ, തന്‍റെ മാനേജറുമായി ഉണ്ടായ അപ്രതീക്ഷിതമായ ഒരു സംഭാഷണം വിനോദിന്‍റെ ചിന്താഗതിയെ…

Read More

75 ബില്യൺ ഡോളർ സമാഹരിച്ച് സ്പേസ് എക്സ് ചരിത്രം കുറിച്ചു, ആദ്യ ട്രില്ല്യണയറായി ഇലോൺ മസ്ക്

ന്യൂയോർക്ക്: ചരിത്രത്തിലെ ഏറ്റവും വലിയ പ്രാഥമിക ഓഹരി വിൽപ്പന എന്ന നേട്ടം കുറിച്ച് ഇലോൺ മസ്കിന്‍റെ ബഹിരാകാശ ഗവേഷണ കമ്പനി സ്പേസ് എക്സ്. ഐപിഒയിലൂടെ സ്പേസ്‌എക്‌സ് 75 ബില്യൺ ഡോളർ സമാഹരിച്ചു. ഇതോടെ ലോകത്തിലെ ആദ്യ ട്രില്ല്യണയർ നേട്ടത്തിലെത്തി ഇലോൺ മസ്ക്. കമ്പനി ഒരു ഓഹരിക്ക് 135 ഡോളർ നിരക്കിൽ 555.6 ദശലക്ഷം ഓഹരികൾ വിറ്റ് 75 ബില്യൺ ഡോളർ (ഏകദേശം 6.4 ലക്ഷം കോടി) സമാഹരിച്ചു. ഇതോടെ കമ്പനിയുടെ വിപണി മൂല്യം 1.77 ട്രില്യൺ ഡോളറിലെത്തി. ഈ ഐപിഒയിലൂടെ 2019ൽ സൗദി അരാംകോ സ്ഥാപിച്ച റിക്കാർഡ് സ്പേസ് എക്സ് മറികടന്നു. ഇതോടെ സ്‌പേസ്‌ എക്‌സ് അമേരിക്കയിലെ ഏറ്റവും മൂല്യമേറിയ കമ്പനികളിലൊന്നായി മാറി. കമ്പനിയുടെ സ്ഥാപകനായ ഇലോൺ മസ്ക് ഐപിഒക്ക് ശേഷവും കമ്പനിയിൽ ശക്തമായ നിയന്ത്രണം നിലനിർത്തും. ഓഹരി ഘടന പ്രകാരം അദ്ദേഹത്തിന് ഏകദേശം 82 ശതമാനം…

Read More

പച്ചകറികച്ചവടവും പഠനവും, സാധാരണ ജീവിതത്തിൽനിന്ന് ഇന്ന് ആഢംബരത്തിന്‍റെ 1 കോടിയുടെ ഫ്ലാറ്റിലേക്ക്; ചെറുപ്പക്കാർക്ക് ഈ യുവാവ് മാതൃക

മുംബൈ: അഭിഷേക് വൈശ്യ എന്ന യുവാവ് അമൂല്യമായ നേട്ടം കൈവരിച്ചത് തന്‍റെ 21 വയസിലാണ്. പച്ചക്കറി കച്ചവടം നടത്തുന്ന പിതാവിനെ സഹായിച്ചും അതിനൊപ്പം പഠനം മുന്നോട്ട് കൊണ്ടുപോയുമാണ് കഷ്ടപ്പാടുകള്‍ക്ക് നടുവില്‍ നിന്ന് അഭിഷേക് ഉയരങ്ങള്‍ കീഴടക്കിയിരിക്കുന്നത്. മുംബൈ വിക്രോളിയിലെ 150 സ്‌ക്വയര്‍ ഫീറ്റിലെ ചെറിയ മുറിയിലായിരുന്നു അഞ്ചംഗ കുടുംബത്തിന്‍റെ താമസം. പച്ചക്കറി കച്ചവടത്തില്‍ നിന്ന് പിതാവിന് ദിവസേന ലഭിച്ചത് 200 – 400 രൂപ മാത്രം. ചില ദിവസങ്ങളില്‍ കച്ചവടത്തിന് ശേഷം ബാക്കിയാകുന്നത് നഷ്ടത്തിന്‍റെ കണക്ക് മാത്രവും. എന്നാല്‍ ഈ പ്രതികൂല സാഹചര്യങ്ങളെ പഴിച്ച് വെറുതേയിരിക്കാതെ കഠിനാധ്വാനം ചെയ്ത അഭിഷേക് രാജ്യാന്തരതലത്തില്‍ മികവ് കൊണ്ട് ശ്രദ്ധേയനായ ഒരു സിഎ ആയി മാറുകയും ഒപ്പം നിക്ഷേപം നടത്തുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയുമായിരുന്നു. സ്‌കൂള്‍ പഠന കാലം മുതലെ കഷ്ടതകളോടുള്ള പോരാട്ടം ആരംഭിച്ചതാണ് അഭിഷേക്. ക്ലാസിന് പോകുന്നതിന് മുമ്പ് പുലര്‍ച്ചെ പച്ചക്കറി…

Read More

വയനാടൻ ചുരത്തിലെ ഏഴാം വളവിൽ സംഭവിച്ചത്….

2022 ഓഗസ്റ്റ് മാസത്തിലെ ആ പെയ്തൊഴിയാത്ത മഴക്കാലത്താണ് ഞങ്ങൾ ആ വയനാട് ട്രിപ്പ് പ്ലാൻ ചെയ്തത്. വൈത്തിരിയിലുള്ള ഒരു റിസോർട്ട് ആറുപേർക്കായി നേരത്തെ തന്നെ ബുക്ക് ചെയ്ത് അഡ്വാൻസും കൊടുത്തിരുന്നു. എന്നാൽ യാത്ര പുറപ്പെടാൻ രണ്ട് ദിവസം ഉള്ളപ്പോൾ മുതൽ വീട്ടിൽ നിന്നും നാട്ടിൽ നിന്നും ഒരേ സ്വരത്തിൽ വിലക്കുകൾ വരാൻ തുടങ്ങി. “ഈ പെരുമഴയത്ത് വയനാട്ടിലേക്ക് ഒരൊറ്റയാള് പോകണ്ട, അവിടെ ഉരുൾപൊട്ടലും മണ്ണൊലിപ്പുമാണ്, ടിവിയിലൊക്കെ വാർത്ത കാണുന്നില്ലേ’ എന്ന് പറഞ്ഞ് എല്ലാവരുടെയും വീട്ടുകാർ പരമാവധി തടസം നിന്നു. പക്ഷേ, ഞങ്ങൾ അത് കേൾക്കാൻ കൂട്ടാക്കിയില്ല. അഡ്വാൻസ് കൊടുത്ത കാശ് പോകും എന്നതിനേക്കാൾ, ഈ മഴക്കാലത്ത് വയനാട്ടിൽ പോയി ചിൽ ചെയ്യുന്നതിന്‍റെ ആ ഒരു വൈബ് കളയാൻ ഞങ്ങൾക്ക് ഒട്ടും താല്പര്യമില്ലായിരുന്നു. പ്രകൃതി തരുന്ന സൂചനകളെ വകവെക്കാതെ ഇറങ്ങിപ്പുറപ്പെടാൻ നേരം അടുത്ത പണി വന്നു. വരാമെന്ന് ഉറപ്പിച്ചു.…

Read More

കാൽനടക്കാരനെ കാർ ഓടിച്ച് ഇടിച്ചു, പിന്നാലെ ഭർത്താവ് പോലീസിലാണെന്ന് ഭീഷണി, യുവതിക്കെതിരെ വ്യാപക വിമർശനവുമായി സമൂഹ മാധ്യമങ്ങൾ

ഹരിയാനയിലെ ഗുഡ്ഗാവിൽ സെക്ടർ 62ൽ ഒരു യുവതിയും മറ്റൊരു പുരുഷനും തമ്മിലുണ്ടായ തർക്കമണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നത്. എക്സിൽ പങ്കുവെച്ച വീഡിയോയിൽ, സ്ത്രീ കാർ തന്‍റെ കാലിലൂടെ കയറ്റി ഇറക്കിയതായി അയാൾ ആരോപിക്കുന്നു. തന്നോട് ക്ഷമ ചോദിക്കുന്നതിന് പകരം, ഭർത്താവിന് പോലീസിലുള്ള പദവി പറഞ്ഞ് സ്ത്രീ ഭീക്ഷണിപ്പെടുത്തിയതായും അദേഹം പറഞ്ഞു. താൻ റോഡരികിലൂടെ നടന്നുപോകുമ്പോൾ സ്ത്രീ കാറിടിച്ച് തന്‍റെ കാലിൽ പരിക്കേൽപ്പിച്ചതായി അയാൾ ആരോപിച്ചു.സംഭവങ്ങൾ നടക്കുമ്പോൾ കാറിനുള്ളിലിരുന്ന സ്ത്രീ കാൽനടയാത്രക്കാരനായ അദ്ദേഹവുമായി തർക്കിക്കുന്നതും കാണാം. അയാൾ സംഭവങ്ങളെല്ലാം ക്യാമറയിൽ പകർത്തുകയും ചെയ്തു. ഹരിയാന രജിസ്ട്രേഷനിലുള്ളതാണ് വാഹനം എന്ന് വ്യക്തമാക്കുന്ന കാറിന്‍റെ നമ്പർ പ്ലേറ്റും വീഡിയോയിൽ കാണിച്ചു. സ്ത്രീ ഭീഷണിപ്പെടുത്താൻ തുടങ്ങിയതോടെ സ്ഥിതിഗതികൾ പെട്ടെന്ന് വഷളായി. വീഡിയോ റിക്കാർഡ് ചെയ്യുന്നതിനിടയിൽ, കാറിന്‍റെ ഡോർ തുറന്ന് സ്ത്രീ തന്‍റെ ഭർത്താവ് പോലീസിലാണ് ജോലി ചെയ്യുന്നതെന്ന് മറുപടി നൽകി. “നീ…

Read More

കമ്പനിയുടെ വർക്ക് ഫ്രം ഹോം പോളിസി, പക്ഷേ ഒരു നിബന്ധയുണ്ട്, ഇതെന്ത് ഇങ്ങനെയെന്ന ചോദ്യവുമായി യുവതി; ഏറ്റെടുത്ത് സമൂഹ മാധ്യമങ്ങൾ

ന്യൂഡൽഹി: ആധുനിക ഡിജിറ്റൽ യുഗത്തിൽ പല സ്ഥാപനങ്ങളും തങ്ങളുടെ തൊഴിലാളികൾക്ക് വർക്ക് ഫ്രം ഹോം സംവിധാനം നൽകാറുണ്ട്. സത്യത്തിൽ വർക്ക് ഫ്രം ഹോം പലർക്കും വലിയ ആശ്വാസമാണ്. ഓഫീസിലേക്ക്‌ കൊണ്ടുപോകാനായി എന്നും രാവിലെ എഴുന്നേറ്റ് ഭക്ഷണം തയ്യാറാക്കേണ്ട, യാത്രാ ചെലവുകളില്ല, പുതിയ വസ്‌ത്രങ്ങൾ മാറണ്ട കൂടാതെ ജോലികഴിഞ്ഞാൽ വളരെ വേഗം വീട്ടുകാർക്കൊപ്പം സമയം ചെലവഴിക്കാം അങ്ങനെ പല ഗുണങ്ങളുണ്ട്. ഹോസ്റ്റലിൽ താമസിച്ച് ജോലി ചെയ്യുന്നവരെ സംബന്ധിച്ച് വർക്ക് ഫ്രം ഹോം ലഭിച്ചുകഴിഞ്ഞാൽ സ്വന്തം നാട്ടിൽ പോകാൻ ഒരവസരവും ലഭിക്കുന്നു. എന്നാൽ, ഇതിൽ നിന്നും വ്യത്യസ്‌തമായി ചില പ്രത്യേക നിബന്ധനയോടെ വർക്ക് ഫ്രം ഹോം നൽകിയ ഡൽഹിയിലെ ഒരു കമ്പനിയാണ് സമൂഹ മാധ്യമങ്ങളിൽ ഇടം പിടിക്കുന്നത്. ആ കമ്പനിയിൽ ജോലി ചെയ്യുന്ന ജീവനക്കാരിയാണ് കമ്പനിയുടെ പുതിയ നയം വ്യക്തമാക്കുന്നു കുറിപ്പ് സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചത്. ‘കമ്പനിയിൽ പിരിച്ചുവിടലുകൾ നടന്നു.…

Read More

ഇഡ്ഡലി പരീക്ഷണ പോസ്റ്റുകൾകളെ ട്രോളി തരൂരും, ഏറ്റെടുത്ത് സമൂഹ മാധ്യമങ്ങൾ

ഇഡ്ഡലിയെച്ചൊല്ലിയുള്ള സോഷ്യൽ മീഡിയ പരീക്ഷണങ്ങൾക്ക് പിന്നാലെ കൂടിയിരിക്കുകയാണ് കോൺഗ്രസ് എം.പി ശശി തരൂർ. ഭക്ഷണത്തെക്കുറിച്ചുള്ള സമൂഹ മാധ്യമ പോസ്റ്റുകളിൽ ഇടപെടുകയും അതിന് തമാശരൂപേണയുള്ള തന്‍റേതായ മറുപടികൾ നല്കുകയും ചെയ്യുന്നത് ഇപ്പോൾ അദ്ദേഹത്തിന്‍റെ ഒരു പതിവായി മാറിയിരിക്കുകയാണ്.ശശി തരൂരിന്‍റെ ഇഡ്ഡലി പ്രേമത്തെയും അദ്ദേഹത്തിന്‍റെ രസകരമായ പ്രതികരണങ്ങളുമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. ഏറ്റവും ഒടുവിലായി എക്സിൽ ഒരു ഉപയോക്താവ് ഇഡ്ഡലി മുറിച്ച് ത്രികോണാകൃതിയിലാക്കിയ ചിത്രം പങ്കുവെച്ചതാണ് തരൂരിനെ ചൊടിപ്പിച്ചത്. ബ്രെഡ് സ്ലൈസ് ചെയ്തതുപോലെ ഇഡ്ഡലി മുറിച്ചതിനെക്കുറിച്ച് അഭിപ്രായം ചോദിച്ച ഉപയോക്താവിന്, ഒരു സോഫ്റ്റ്‌വെയർ എൻജിനീയർ അടുക്കളയിൽ കയറിയാൽ ഡാറ്റ പാർട്ടീഷൻ ചെയ്യാൻ ശ്രമിക്കുന്നതുപോലെയാണ് ഇതെന്നാണ് തരൂർ മറുപടി നൽകിയത്. ‘ഇതിനെ ‘ഇഡ്-സ്ലൈസ്’ എന്നല്ല, ‘ഇഡ്ഡലി’ എന്നാണ് വിളിക്കുന്നത്. ആരും ഇഡ്ഡലി ഇങ്ങനെ കഴിക്കാറില്ല. ഒരുപക്ഷേ ഇറ്റലിക്കാർ ഇതിനെ പിസ്സ എന്ന് തെറ്റിദ്ധരിക്കുമായിരിക്കും. പക്ഷേ പിസ്സയുടെ മേൽ സാമ്പാർ ഒഴിക്കാൻ ശ്രമിക്കരുത്’…

Read More

കൊതുകിൻകൂട്ടം പാഞ്ഞെത്തുന്ന രംഗം, ഹൊറർ സിനിമയെ വെല്ലുന്ന കാഴ്ച; ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ

മോസ്‌കോ: കൊതുകുകൾ കൂട്ടത്തോടെ ആക്രമിക്കുന്നതിനെപ്പറ്റി കേട്ടിട്ടുണ്ടാകുമല്ലോ , എന്നാൽ ഒരു ചുഴലിക്കാറ്റ് പോലെ ലക്ഷക്കണക്കിന് കൊതുകുകൾ നേർക്കുനേർ വരുന്നതിനെപ്പറ്റി സങ്കൽപ്പിക്കാനാകുമോ? അത്തരത്തിലൊരു അപൂർവ്വ സംഭവമാണ് റഷ്യയിലെ ബുറിയേഷ്യ മേഖലയിൽ നടന്നത്. പ്രശസ്‌തമായ ഷുച്ചി തടാകക്കരയിലെത്തിയ വിനോദസഞ്ചാരികൾക്ക് നേരെയാണ് കൊതുകുകൾ പാഞ്ഞടുത്തത്. അവധിക്കാലം ആഘോഷിക്കുന്നതിന്‍റെ ഭാഗമായി തടാകക്കരയിലെ പ്രകൃതിദൃശ്യങ്ങൾ ആസ്വദിക്കാനെത്തിയതായിരുന്നു വിനോദസഞ്ചാരികൾ. അപ്രതീക്ഷിതമായി അവിടമാകെ ലക്ഷക്കണക്കിന് കൊതുകുകൾ ഇരച്ചെത്തുകയായിരുന്നു. കാർമേഘത്താൽ അന്തരീക്ഷം ഇരുളുന്നതുപോലെ നിമിഷങ്ങൾക്കകം കൊതുകുകളുടെ കൂട്ടത്താൽ പ്രദേശമാകെ മൂടി. ഒരുനിമിഷം പോലും അവിടെ നിൽക്കാനാകാത്തവിധം പ്രാണികൾ ആക്രമിക്കാൻ തുടങ്ങിയതോടെ സഞ്ചാരികൾ പ്രാണരക്ഷാർത്ഥം അതിവേഗം അവരവരുടെ വാഹനങ്ങളിൽ അഭയം തേടുകയായിരുന്നു. സംഭവത്തിന്‍റെ ദൃശ്യങ്ങൾ അതിവേഗം സോഷ്യൽ മീഡിയയിൽ വൈറലായി. ഈ വർഷം കൊതുകുശല്യം രൂക്ഷമാണെങ്കിലും ഇത്രയും ഭയാനകമായി കാഴ്‌ച ജീവിതത്തിൽ ആദ്യമായാണ് കാണുന്നതെന്നും പലരും അഭിപ്രായപ്പെട്ടു. ഹൊറർ സിനിമയെ അനുസ്‌മരിക്കുന്നതാണ് കാഴ്‌ചയെന്നും പലരും അഭിപ്രായപ്പെട്ടു. റഷ്യയിലെ കാലാവസ്ഥാ വ്യതിയാനമാണ്…

Read More

സ്വന്തം സ്ഥാപനത്തിൽ ഇന്ത്യക്കാരെ നിയമിക്കാറില്ലെന്ന് യുവതിയുടെ വെളിപ്പെടുത്തൽ, പിന്നാലെ വിമർശനങ്ങളുമായി സമൂഹ മാധ്യമങ്ങൾ

ഇന്ത്യൻ സ്റ്റൈലിൽ ഭക്ഷണം ലഭിക്കുന്ന റെസ്റ്റോറന്‍റുകളും ഭക്ഷണശാലകളും വിദേശരാജ്യങ്ങളിൽ പലയിടങ്ങളിലും പ്രവർത്തിക്കുന്നുണ്ട്. അവയുടെയെല്ലാം നടത്തിപ്പുകാർ പലപ്പോഴും ഇന്ത്യക്കാർ തന്നെയാകും. മിക്കപ്പോഴും അവിടുത്തെ തൊഴിലാളികളിൽ അധികവും ഇന്ത്യക്കാരാകാനാണ് സാധ്യത. എന്നാൽ, തന്‍റെ സ്ഥാപനത്തിൽ ഒരിക്കലും ഇന്ത്യക്കാർക്ക് തൊഴിൽ നൽകില്ലെന്ന് തുറന്നുപറയുകയാണ് ഇന്ത്യൻ വംശജയായ ഒരു റസ്റ്റോറന്‍റ് ഉടമ. അമേരിക്കയിലെ ടെക്‌സസിൽ പ്രവർത്തിക്കുന്ന സെവൻ മോങ്ക്സ്‌ കഫേയുടെ ഉടമയായ രശ്‌മി ഭട്ട് ആണ് ഈ വിചിത്രമായ വെളിപ്പെടുത്തൽ നടത്തിയത്. തന്‍റെ അമ്മയോടൊപ്പം ചേർന്നാണ് രശ്‌മി റെസ്റ്റോറന്‍റ് ആരംഭിച്ചത്. എന്‍റെ ഇന്ത്യൻ റെസ്റ്റോറന്‍റിൽ ഇന്ത്യൻ ജീവനക്കാരില്ല. അതുകൊണ്ടാണത് പ്രവർത്തിക്കുന്നത്’ എന്ന അടിക്കുറിപ്പോടെയാണ് യുവതി പോസ്റ്റ് പങ്കുവച്ചത്. ഇന്ത്യക്കാർ കൂടുതലുള്ള ഒരു സ്ഥലമൊരുക്കുക എന്ന ലക്ഷ്യത്തിനപ്പുറം ഒരു മികച്ച ടീം കെട്ടിപ്പടുക്കുകയായിരുന്നു തന്‍റെ ലക്ഷ്യമെന്ന് യുവതി വീഡിയോയിൽ പറയുന്നു. ചർമ്മത്തിന്‍റെ നിറം പരിഗണിക്കാതെ, ഒരു മികച്ച ടീമിനെ കെട്ടിപ്പടുക്കാൻ ഞങ്ങൾ തയ്യാറായി. അതിനാൽ,…

Read More