ഇതാണ് ലോകത്തിലെ ഏറ്റവും ചെറിയ ഗ്രാമം; ഇവിടെ താമസിക്കുന്നത് ഒരെഒരാൾ

മിക്ക സ്ഥലങ്ങളിലും ഏറ്റവും ചെറിയ ഗ്രാമങ്ങളിൽ പോലും നിരവധി കുടുംബങ്ങൾ വസിക്കുന്നു. സാധാരണയായി 100 മുതൽ 150 വരെ ആളുകൾ താമസിക്കുന്നു. എന്നാൽ ഈ മാനദണ്ഡത്തെ ധിക്കരിക്കുന്ന അസാധാരണമായ ഒരു ഗ്രാമമുണ്ട്. അമേരിക്കയിലെ നെബ്രാസ്കയിലെ മോണോവി. അവിടെ ഒരാൾ മാത്രമാണ് താമസിക്കുന്നത്. ലോകത്തിലെ കൂടുതൽ ജനസാന്ദ്രതയുള്ള വിദൂര പ്രദേശങ്ങളിൽ നിന്ന് വ്യത്യസ്തമായി ഒരു സ്ത്രീ മാത്രം താമസിക്കുന്ന അസാധാരണമായ ഒരു സ്ഥലമാണ് മോണോവി. ഏക നിവാസിയായ എൽസി എയ്‌ലർ വർഷങ്ങളായി ഗ്രാമത്തിൽ തനിച്ചാണ് താമസിക്കുന്നത്. പ്രായപൂർത്തിയായിട്ടും ഗ്രാമത്തിന്‍റെ പ്രവർത്തനങ്ങളുടെ എല്ലാ വശങ്ങളും അവൾ കൈകാര്യം ചെയ്യുന്നു. ഭരണപരമായ ചുമതലകൾ മുതൽ ദൈനംദിന പരിപാലനം വരെ. ഒറ്റപ്പെട്ട ഈ കമ്മ്യൂണിറ്റിയിലെ അവളുടെ ജീവിതം യഥാർഥത്തിൽ സമാനതകളില്ലാത്ത ഒരു ഏകീകൃത ജീവിതശൈലിയിലേക്ക് ഒരു കാഴ്ച നൽകുന്നു. ലോകത്തിലെ ഏറ്റവും ചെറിയ ഗ്രാമമെന്ന പദവി മോണോവിക്കുണ്ട്. 2010 ലെ സെൻസസിൽ രേഖപ്പെടുത്തിയിരിക്കുന്നതുപോലെ…

Read More

ഒരു മനുഷ്യനെ പോര്‍ഷെ കാറില്‍ കയറ്റിയ മറ്റൊരു മനുഷ്യന്‍; ഹൃദയം കീഴടക്കിയെന്ന് നെറ്റിസണ്‍സ്

ഈ ലോകത്ത് എല്ലാവരും സമ്പന്നരല്ലല്ലൊ. എന്നാല്‍ എല്ലാവര്‍ക്കും ഹൃദയവും സ്വപ്‌നവുമുണ്ട്. ചിലര്‍ അത് മനസിലാക്കും. തങ്ങളുടെ സൗഭാഗ്യങ്ങളില്‍ മറ്റുള്ളവരെയും കരുതാന്‍ ശ്രമിക്കും. മറ്റു ചിലര്‍ എല്ലാം എന്നും തനിക്കൊപ്പം ഉണ്ടാകുമെന്ന് കരുതി അഹങ്കരിച്ച് നടക്കും. ഇപ്പോഴിതാ ഒരു ഭിന്നശേഷിക്കാരനായ യുവാവിനോട് പണക്കാരനായ മറ്റൊരു യുവാവ് ചെയ്ത കാര്യം സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. എക്‌സിലെത്തിയ ദൃശ്യങ്ങളില്‍ ഭിന്നശേഷിക്കാരനായ ആ പാവപ്പെട്ട മനുഷ്യന്‍ ആഡംബരകാറായ പോര്‍ഷെ കണ്ടപ്പോള്‍ അതിനൊപ്പം സെല്‍ഫി എടുക്കാന്‍ ശ്രമിക്കുന്നു. ഈ സമയം കാറിന്‍റെ ഉടമയായ ചെറുപ്പക്കാരന്‍ “എന്താണ് കാണിക്കുന്നതെന്ന്’ ചോദിച്ച് അടുത്തെത്തുന്നു. പേടിച്ചരണ്ട യുവാവ് ഓടിപ്പോകാന്‍ ശ്രമിക്കുന്നു. എന്നാല്‍ പോര്‍ഷെയുടെ ഉടമ അയാളെ പിടിച്ചുനിര്‍ത്തി മൊബൈലിലെ ചിത്രങ്ങള്‍ നോക്കുന്നു. ആ ചെറുപ്പക്കാരന്‍ ഈ ഭിന്നശേഷിക്കാരനെ ഉപദ്രവിച്ചേക്കാം എന്നാണ് മിക്കവരും കരുതുക. എന്നാല്‍ അയാള്‍ അവനോട് നല്ല ചിത്രങ്ങള്‍ താന്‍ പകര്‍ത്തിത്തരാം എന്ന് പറയുന്നു. അയാള്‍ ചിത്രങ്ങള്‍ പകര്‍ത്തുക…

Read More

ബണ്‍ തൊപ്പി ധരിച്ച തീവണ്ടിയാത്രക്കാരന്‍; വിചിത്രമായ കാഴ്ച

ആളുകള്‍ വ്യത്യസ്തമായ വസ്ത്രധാരണങ്ങള്‍ നടത്താറുണ്ടല്ലൊ. ചിലര്‍ സ്വന്തമായ ഒരു സ്റ്റെെല്‍ തീര്‍ക്കും. അത് പലരിലും കൗതുകം ജനിപ്പിക്കും. സമൂഹ മാധ്യമങ്ങളുടെ വരവോടെ ഇത്തരം നിരവധി കാഴ്ചകള്‍ നമുക്ക് മുന്നില്‍ എത്തുന്നു. നമ്മുടെ നാട്ടിലേതും വെറെെറ്റി ലുക്കുകള്‍ പരീക്ഷിക്കുന്നവരാണ് പുറം രാജ്യത്തുള്ളവര്‍. ഇപ്പോഴിതാ വേറിട്ടൊരു തൊപ്പിക്കാരന്‍ നെറ്റസിണ്‍സിന്‍റെ ശ്രദ്ധ കവരുന്നു. ന്യൂയോര്‍ക്ക് സിറ്റി സബ്‌വേയിലാണ് സംഭവം. ലെക്സിംഗ്ടണ്‍ അവന്യൂ ലൈനില്‍ ആളുകള്‍ മെട്രൊ ട്രെയിനില്‍ കയറിയപ്പോള്‍ അവര്‍ക്കിടയിലായി വേറിട്ടൊരാള്‍ നിന്നു. കാരണം അയാളുടെ തലയില്‍ തൊപ്പിയായി ഉണ്ടായിരുന്നത് ബണ്‍ ആയിരുന്നു. വിഗ്ഗോ മറ്റൊ ആണെന്ന് ആദ്യം തോന്നുമെങ്കിലും അതായിരുന്നില്ല. സഹയാത്രികന്‍ പകര്‍ത്തിയ ദൃശ്യങ്ങളില്‍ ആ തൊപ്പി ഒരു റൊട്ടി ബണ്‍ ആണെന്ന് വ്യക്തം. ഓഗസ്റ്റില്‍ ഇന്‍സ്റ്റാഗ്രാമില്‍ എത്തിയ ദൃശ്യങ്ങളില്‍ നിരവധി കമന്‍റുകളെത്തി. “സ്റ്റെെല്‍ നല്ലതാണ് പക്ഷെ അന്നം അമൂല്യമാണ്’ എന്നാണൊരാള്‍ കുറിച്ചത്. വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Read More

ട്രെയിന്‍ ചുറ്റുമതിലായുള്ള റെയില്‍വേ ജീവനക്കാരന്‍; വൈറലായി വീഡിയോ

ആളുകള്‍ തങ്ങളുടെ വീടുകളെ മോടി പിടിപ്പിക്കാനും വ്യത്യസ്തമാക്കാനും ശ്രമിക്കാറുണ്ടല്ലൊ. കലാപരമായ മനസുള്ളവര്‍ തങ്ങള്‍ക്കിഷ്ടമുള്ള പരീക്ഷണങ്ങളൊക്കെ വീട്ടില്‍ നടത്തും. വീടിന്‍റെ ആകൃതിയൊ കിണറിന്‍റെ പൂക്കൂട ആകൃതിയൊ ഒക്കെ അതിന്‍റെ തെളിവാണല്ലൊ. ഇത്തരത്തില്‍ വേറിട്ട ഒന്ന് അങ്ങ് കോഴിക്കോടും കാണാം. ഇവിടെ പാലങ്ങാട് എന്നയിടത്തെ മുഹമ്മദ് എന്നയാളുടെ വീടാണ് ഈ ഗണത്തിലുള്ളത്. എക്‌സിലെത്തിയ ഒരു വീഡിയോയില്‍ ഈ വീടിന്‍റെ വേറിട്ട ചുറ്റുമതിലിന്‍റെ കാര്യം കാട്ടുന്നു. ഒരു ട്രെയിനിന്‍റെ ആകൃതിയിലാണിത്. എന്‍ജിന്‍ മുതല്‍ കംമ്പാര്‍ട്ടുമെന്‍റുകള്‍ വരെ കാണാം. ദൃശ്യങ്ങളില്‍ ഒറ്റക്കാഴ്ചയില്‍ ഒരു ട്രെയിന്‍ റോഡിന്‍റെ വശത്ത് എന്നാണ് തോന്നുക. പിന്നീടാണ് ഇതൊരു ചുവരാണെന്ന് മനസിലാകുന്നത്. വീട്ടുടമ റെയില്‍വേ ജീവനക്കാരനെന്നാണ് ദൃശ്യങ്ങളിൽ പറയുന്നത്. അദ്ദേഹം കല്ലായി റെയില്‍വേ സ്‌റ്റേഷനിലാണത്രെ ജോലി ചെയ്യുന്നത്. 2019 ലാണ് ഈ ഭിത്തി കെട്ടിയതെന്നാണ് വിവരം. എന്തായാലും എഞ്ചിന്‍, എസി കോച്ചുകള്‍ എന്നിവയടക്കമുള്ള ഈ ചുവര് അറിഞ്ഞവര്‍ക്ക് കൗതുകം…

Read More

ഉള്ളുലയ്ക്കുന്ന കാല്പാടുകള്‍; തകര്‍ക്കപ്പെട്ട ഇടങ്ങളില്‍ അനീഷ് മകനെ തിരയുകയാണ്

നാടിനെ ആകെ നൊമ്പരപ്പെടുത്തിയ ഒന്നാണല്ലോ വയനാട്ടില്‍ സംഭവിച്ചത്. ജൂലൈ 30ന്‍റെ ഒറ്റ രാത്രിയില്‍ ചൂരല്‍ മലയും മുണ്ടക്കൈയും പ്രകൃതി തകര്‍ത്തുകളഞ്ഞപ്പോള്‍ ഒരുപാടുപേരും തകര്‍ന്നുപോയി. ഇരുട്ടിലും ജലത്തിലും പകച്ചുപോയ മനുഷ്യര്‍ക്ക് പിന്നീടാണ് തങ്ങളുടെ പ്രിയപ്പെട്ടവര്‍ ഒലിച്ചുപോയ സത്യം തിരിച്ചറിയാനായത്. വയനാട് ദുരന്തത്തില്‍ 400ല്‍ പരം ആളുകള്‍ മരിച്ചെന്നാണ് വിവരം. സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം ഇതുവരെ 231 മൃതദേഹങ്ങളും 206 ശരീരഭാഗങ്ങളും കണ്ടെത്തി. എന്നാല്‍, പലര്‍ക്കും ഇപ്പോഴും ഈ ദുരന്തം അംഗീകരിക്കാന്‍ കഴിഞ്ഞിട്ടില്ല എന്നതാണ് വാസ്തവം. അക്കൂട്ടത്തലുള്ള ഒരാളാണ് ചൂരല്‍ മലയിലെ അനീഷ്. അമ്മയും ഭാര്യയും മൂന്നുമക്കളുമടങ്ങുന്നതായിരുന്നു അദ്ദേഹത്തിന്‍റെ കുടുബം. മഴ തിമിര്‍ത്തുപെയ്ത ആ രാത്രിയില്‍ ചൂരല്‍മലയില്‍ ഉരുള്‍പൊട്ടി. അനീഷും കുടുംബവും ഒലിച്ചുപോയി. തങ്ങള്‍ നദിയിലെത്തിയെന്നാണ് ആദ്യം അനീഷ് ഓര്‍ത്തത്. വെളുപ്പിനാണ് സംഭവത്തിന്‍റെ ഗൗരവം മനസിലായത്. ദുരന്തം അനീഷിനെയും ഭാര്യയേയും മാത്രമാണ് ബാക്കിയാക്കിയത്. രണ്ട് മക്കളുടെ മൃതദേഹം അനീഷിന് ഏറ്റുവാങ്ങേണ്ടി…

Read More

‘പരിഷ്‌കാരം മൂക്കിന്‍തുമ്പത്തെത്തിയപ്പോള്‍’; വിചിത്ര മീശക്കാരൻ റെമിയ

സ്റ്റെെലില്‍ നടക്കാന്‍ ആണ് പലരും ശ്രമിക്കുക. അതില്‍ പലരും സ്വന്തമായ ശൈലികള്‍ പരീക്ഷിക്കും. ചിലത് വിജയിക്കും. ചിലത് ആളുകളെ ഞെട്ടിക്കും. പലരും ടാറ്റൂവിലാണ് ഇപ്പോള്‍ പരീക്ഷണങ്ങള്‍ നടത്തുന്നത്.‌പാശ്ചാത്യ രാജ്യങ്ങളിലുള്ള ചിലര്‍ ഒന്നുകൂടിക്കടന്ന് സ്വന്തം ശരീരങ്ങളെ ആശയ ശാലയാക്കുന്നു. പലരും ജീവനുള്ള മോഡേണ്‍ ചിത്രം പോലെ കാണപ്പെടുന്നു. അത്തരത്തിലുള്ള ഒരു മനുഷ്യന്‍ തന്‍റെ മൂക്കില്‍ നിന്നും മീശ മുളപ്പിച്ച കാര്യമാണിത്. ഇന്‍സ്റ്റഗ്രാമിലെത്തിയ ദൃശ്യങ്ങളില്‍ ടാറ്റൂ പ്രേമിയായ റെമിയ ആണുള്ളത്. ഒരു വീഡിയോയില്‍ മൂക്കിനുള്ളില്‍ നിന്നുള്ള മീശയുടെ വിശേഷമാണ് അയാൾ പറയുന്നത്. ഇദ്ദേഹത്തിന്‍റെ ശരീരമാസകലം ടാറ്റുവാണ്. മാത്രമല്ല നാക്കും രണ്ടായി പിളര്‍ത്തിയിരിക്കുന്നു. മറ്റൊരു വീഡിയോയില്‍ റെമിയയുടെ കൂട്ടുകാരി അയാളുടെ മൂക്കിലൂടെ വിരല്‍ ഇടുന്നതായി കാണാം. മൂക്കിനകത്തുകൂടി നിസാരമായി അവര്‍ വിരല്‍ ഇട്ട് മറുപുറത്തെത്തിക്കുന്നു. ആളുകളെ അമ്പരപ്പിക്കുന്ന പരിഷ്‌ക്കാരങ്ങള്‍ ഇനിയും തുടരുമെന്നാണ് റെമിയ പറയുന്നത്.“മൂക്കു കയര്‍ ഇടാത്തിന്‍റെ കുഴപ്പമാണ്’ എന്നാണൊരാള്‍ കമന്‍റായി…

Read More

ട്രെയിൻ യാത്രയ്ക്കിടെ ഐബ്രോ ത്രെഡിംഗ്; വീഡിയോ വൈറൽ

യാത്ര ചെയ്യുമ്പോൾ പുസ്തകങ്ങൾ വായിക്കുകയോ ഉറങ്ങുകയോ ചെയ്യുന്നവരുണ്ട്. ചിലരാകട്ടെ മൊബൈൽ ഫോൺ കാര്യമായി ഉപയോഗിക്കുകയോ അല്ലെങ്കിൽ സഹയാത്രികരുമായി സംസാരിച്ച് ഇരിക്കുകയോ ചെയ്യും. ട്രയിൻ യാത്രകളിൽ സാധനങ്ങൾ വിൽക്കാനായി കച്ചവടക്കാർ ഇടയ്ക്കിടെ കയറിയിറങ്ങുന്നത് പതിവ് കാഴ്ചയാണ്. എന്നാൽ ഒരു ട്രെയിൻ യാത്രക്കിടെ ഒരു യുവതി മറ്റൊരു യുവതിയ്ക്ക് പുരികം ത്രെഡ് ചെയ്ത് കൊടുക്കുന്ന വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്. ബ്യൂട്ടീഷ്യനായ യാത്രക്കാരി യുവതിയെ സീറ്റിൽ ഇരുത്തിയാണ് പുരികം ത്രെഡ് ചെയ്ത് കൊടുക്കുന്നത്. ബംഗാവോൺ ലോക്കൽ ട്രെയിനിലാണ് ഈ സംഭവം. https://youtu.be/YPv9ck7Tsq0    

Read More

രണ്ട് സിംഹങ്ങളെ ഭയപ്പെടുത്താൻ രണ്ട് നായ്ക്കൾ തന്നെ ധാരാളം; ഞെട്ടിക്കുന്ന ഏറ്റുമുട്ടൽ ദൃശ്യങ്ങൾ പുറത്ത്

ധൈര്യശാലികളായ നായ്ക്കൾ ഒരു ഗേറ്റിന് അപ്പുറം നിന്ന് രണ്ട് സിംഹങ്ങളെ ഭയപ്പെടുത്താൻ ശ്രമിക്കുന്ന വീഡിയോയാണ് ഇപ്പോൾ വൈറലാവുന്നത്. സമീപത്തെ സിസിടിവി ക്യാമറയിൽ സിംഹങ്ങളും നായ്ക്കളും തമ്മിലുള്ള വഴക്ക് പതിഞ്ഞിട്ടുണ്ട്. ‘സിംഹങ്ങൾക്കെതിരെ നായ്ക്കൾ’ എന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. ഇന്ത്യയിലെ ഏഷ്യൻ സിംഹങ്ങളുടെ ആവാസ കേന്ദ്രമായ ഗിർ ദേശീയ ഉദ്യാനത്തിൽ നിന്ന് 76 കിലോമീറ്റർ അകലെ ഗുജറാത്തിലെ അമ്റേലി ജില്ലയിലെ സവർകുണ്ഡ്ലയിലാണ് സംഭവം. സിംഹം ഗേറ്റിനടുത്തേക്ക് വരുന്നതും മറുവശത്തേക്ക് ചാടി അവിടെയുള്ള നായയെ ആക്രമിക്കാൻ ശ്രമിക്കുന്നതും വീഡിയോയിൽ കാണാം. നായയെ ശല്യപ്പെടുത്താൻ ശ്രമിക്കുന്ന സിംഹത്തെ കണ്ടയുടനെ മറ്റൊരു നായയും രംഗത്തെത്തി അതിൻ്റെ അരികിൽ നിന്നു. രണ്ട് നായ്ക്കൾ ഗേറ്റിന് ചുറ്റും ധൈര്യത്തോടെ പറ്റിനിന്നു. സംഭവത്തിൽ നിന്നുള്ള ഓഡിയോ ക്യാമറ റെക്കോർഡ് ചെയ്തില്ലെങ്കിലും, ചുറ്റുമുള്ള ആളുകളെ അറിയിക്കാനോ സിംഹത്തെ തന്നെ ഭയപ്പെടുത്താനോ ആയി നായ ആവർത്തിച്ച് കുരയ്ക്കുന്നത് കാണാം.…

Read More

ഇൻഫ്ലുവൻസർ ചർമസംരക്ഷണത്തിനായി മുഖത്ത് പുരട്ടിയിരിക്കുന്നത് ഇതോ? വെറുപ്പുളവാക്കി സോഷ്യൽ മീഡിയ

ചർമ്മസംരക്ഷണവുമായി ബന്ധപ്പെട്ട വീഡിയോകൾ സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാണ്. ഇൻഫ്ലുവൻസേഴ്സ് ഇത്തരത്തിലുള്ള വീഡിയോകൾ തങ്ങളുടെ ഫോളോവേഴ്സിനെ കൂട്ടാനായി സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. എന്നാൽ ഈ പ്രവണതകൾ ശരിക്കും ശ്രദ്ധ അർഹിക്കുന്നുണ്ടോ? അടുത്തിടെ വൈറലായ ഒരു വീഡിയോയിൽ വളരെ വെറുപ്പ് ഉളവാക്കുന്ന രീതിയിൽ ഒരു സ്ത്രീ തന്‍റെ വിസർജ്യം മുഖത്ത് ചർമസംരക്ഷണത്തിന്‍റെ പേരിൽ പുരട്ടുന്നത് കാണാം. ബ്രസീലിയൻ മോഡൽ ഡെബോറ പെക്‌സോട്ടോ ആണ് ഇത്തരമൊരു വീഡിയോയുമായി എത്തിയത്. ചർമ്മസംരക്ഷണ വീഡിയോകളിലൂടെ ഇവർ നെറ്റിസൺമാരെ പ്രകോപിപ്പിക്കുന്നത് ഇതാദ്യമല്ല. മുമ്പ് ആർത്തവ രക്തം പുരട്ടുന്ന വീഡിയോയും ഇവർ സോഷ്യൽ മീഡിയയിൽ പങ്കിട്ടിരുന്നു. ‘ഞാൻ എൻ്റെ ജീവിതത്തിൽ ചെയ്തിട്ടുള്ളതിൽ വച്ച് ഏറ്റവും ഭ്രാന്തമായ കാര്യം, ഞാൻ എൻ്റെ മലം എൻ്റെ മുഖത്ത് തേച്ചു. അതിനെക്കുറിച്ചുള്ള ഒരു പഠനം ഞാൻ കണ്ടു, അത് പരീക്ഷിക്കാൻ തീരുമാനിച്ചു! ഇത് എനിക്ക് പ്രവർത്തിച്ചു, എൻ്റെ ചർമ്മം നിലച്ചു.…

Read More

ആരാധകർക്കായി വീണ്ടും ‘അറബിക് കുത്ത്’ ഗാനത്തിന് നൃത്തം ചെയ്ത് കിളി പോൾ; വൈറലായി വീഡിയോ

ടാൻസാനിയയിൽ നിന്നുള്ള ജനപ്രിയ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ കിളി പോൾ തൻ്റെ ഏറ്റവും പുതിയ വീഡിയോയിൽ ‘അറബിക് കുത്ത്’ എന്ന തമിഴ് സിനിമാ ഗാനം പുനഃസൃഷ്ടിച്ച് വൈറലായിരിക്കുകയാണ്. 2022-ൽ ഗാനം പുറത്തിറങ്ങിയപ്പോൾ അദ്ദേഹം ഗാനത്തിൽ തൻ്റെ ആദ്യ പ്രകടനം നടത്തിയിരുന്നു. എന്നാൽ ഇത്തവണ കിളി പോൾ തന്‍റെ പരമ്പരാഗത വസ്ത്രം ഉപേക്ഷിച്ച് ഡെനിം ബോട്ടം ജോടിയാക്കി ഒരു ടീ-ഷർട്ട് ആണ് ധരിച്ചിരിക്കുന്നത്. വ്യത്യസ്ത ലുക്കിലെത്തിയ അദ്ദേഹത്തിന്‍റെ ഡാൻസ് വീഡിയോ ആരാധകരെ ആശ്ചര്യപ്പെടുത്തുകയും സന്തോഷിപ്പിക്കുകയും ചെയ്തു. കിളി തന്‍റെ വീടിന് പുറത്തുള്ള ചെളി നിറഞ്ഞ ഇടമാണ് റീൽ ചിത്രീകരണത്തിനായി തെരഞ്ഞെടുത്തിരിക്കുന്നത്. 2022 മാർച്ചിൽ കിളി ഇൻസ്റ്റാഗ്രാമിൽ ബീസ്റ്റ് എന്ന ചിത്രത്തിലെ അറബിക് കുത്ത് ഗാനത്തിന് ഡാൻസ് ചെയ്തിട്ടുണ്ടായിരുന്നു. തന്‍റെ സഹോദരി നീമ പോളിനൊപ്പമാണ് കിളി പരമ്പരാഗത വേഷത്തിൽ നൃത്ത പ്രകടനം നടത്തിയത്. “അത് നിങ്ങളാണോ പോൾ?? നിങ്ങളെ ജീൻ…

Read More