മദ്യപിച്ചെന്നാരോപിച്ച് ഭർത്താവിനെ ബന്ധനസ്ഥനാക്കി സിഗരറ്റ് കൊണ്ടു പൊള്ളിച്ചു; ഭാര്യ അറസ്റ്റിൽ

ഭർത്താവിനെ കെട്ടിയിട്ടശേഷം ശരീരഭാഗങ്ങൾ സിഗരറ്റ് ഉപയോഗിച്ച് പൊള്ളിച്ച സംഭവത്തിൽ യുവതി അറസ്റ്റിൽ. ഉത്തർപ്രദേശിലെ ബിജ്‌നോറിലാണ് സംഭവം. ഭർത്താവ് മനൻ സെയ്ദി നൽകിയ പരാതിയെ തുടർന്നാണ് ഭാര്യ മെഹർ ജഹാനെ പോലീസ് അറസ്റ്റ് ചെയ്തത്. മദ്യപിച്ചെന്നാരോപിച്ച് ഭാര്യ മെഹർ കത്തിച്ച സിഗരറ്റ് ഉപയോഗിച്ച് ശരീരഭാഗങ്ങളിൽ പൊള്ളിക്കുകയായിരുന്നുവെന്നു മനൻ സെയ്ദി നൽകിയ പരാതിയിൽ പറയുന്നു. വീടിനുള്ളിലെ സിസിടിവി ദൃശ്യങ്ങൾ ഭർത്താവ് പോലീസിന് നൽകിയിട്ടുണ്ട്. മെഹർ ജഹാൻ ഭർത്താവിനെ ശാരീരികമായി ആക്രമിക്കുന്നതും കൈകാലുകൾ കെട്ടുന്നതും നെഞ്ചിൽ ഇരുന്ന് കഴുത്ത് ഞെരിച്ച് കൊല്ലാൻ ശ്രമിക്കുന്നതും സിഗരറ്റ് ഉപയോഗിച്ച് പൊള്ളിക്കുന്നതും ദൃശ്യങ്ങളിൽ കാണാം.  

Read More

ലഹരി തലയ്ക്കു പിടിച്ചാൽ സ്ത്രീകളും..! വീഡിയോ വൈറൽ

ലഹരി തലയ്ക്കു പിടിച്ചാൽ പലരുടേയും കൺട്രോൾ പോകും. പിന്നീടവർ കാട്ടിക്കൂട്ടുന്ന കാര്യങ്ങൾ കണ്ടാൽ ലജ്ജ തോന്നും. ഒരു സ്ത്രീയാണു ലക്കു കെട്ട് ഇവയൊക്കെ ചെയ്യുന്നതെങ്കിൽ കാര്യങ്ങൾ കുറച്ചു കൂടി മോശമാകും. ലക്നൗ ഗോമതി നഗറിലെ സമ്മിറ്റ് ബിൽഡിംഗിലുള്ള നിശാക്ലബിൽനിന്നു മദ്യപിച്ചിറങ്ങിയ ഒരു യുവതി അവിടെയുണ്ടായിരുന്ന യുവാക്കളുമായി വഴക്കിടുകയും അടിപിടി കൂടുകയും ചെയ്ത സംഭവം സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ‌ വീഡിയോയിൽ യുവതി ദേഷ്യത്തോടെ ഒരു ആൺകുട്ടിയുടെ അടുത്തേക്കുചെല്ലുന്നു. അവർ തമ്മിൽ വാക്കേറ്റമുണ്ടാകുന്നു. തുടർന്ന് അടിപിടിയും. സംഭവം കണ്ട് അവിടെയെത്തിയ യുവാക്കളുമായും യുവതി ബഹളമുണ്ടാക്കുന്നു. അവരുമായും പിടിവലിയുണ്ടാകുന്നു. തിരക്കേറിയ സമയത്താണു മദ്യപിച്ചു ലക്കുകെട്ട യുവതി ബഹളമുണ്ടാക്കുന്നത്. യുവതി പ്രകോപിതയാകാൻ കാരണമെന്തെന്നു വീഡിയോ പങ്കുവച്ചയാൾ വ്യക്തമാക്കിയിട്ടില്ല. ബഹളം കേട്ട് അവിടേക്കെത്തിയ സെക്യൂരിറ്റി ഗാർഡുകൾ അവരെ ശാന്തരാക്കുകയും സ്ഥലത്തുനിന്നു പറഞ്ഞുവിടുകയുമായിരുന്നു. സമ്മിറ്റ് ബിൽഡിംഗിൽ ഇത്തരത്തിലുള്ള ബഹളങ്ങളും അടിപിടികളും പതിവാണെന്നു വീഡിയോയ്ക്കു ലഭിച്ച…

Read More

എ.ആർ. റഹ്മാന്‍റെ പാട്ടിന് പൂച്ചയുടെ ഡാൻസ്! വൈറലായി വീഡിയോ

ഓമനിച്ച് വളർത്തുന്ന പൂച്ചകളെയും നായ്ക്കളെയുമൊക്കെ അണിയിച്ചൊരുക്കുന്നതും അവയെക്കൊണ്ട് ഓരോന്നു ചെയ്യിക്കുന്നതും ചിലർക്കു ഹരമാണ്. ‌ഇത്തരത്തിലുള്ള നിരവധി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടാറുമുണ്ട്. സാരിയുടുത്ത് നൃത്തച്ചുവടുകൾ വയ്ക്കുന്ന ഒരു പൂച്ചയുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ. നർത്തകിയായ പൂച്ച പക്ഷേ, യാഥാർഥ പൂച്ചയല്ല. “എഐ പൂച്ച’ ആണ്. എ.ആർ. റഹ്മാൻ സംഗീതത്തിൽ 1999ൽ പുറത്തിറങ്ങിയ “താൽ’ എന്ന ചിത്രത്തിലെ “താൽ സേ താൽ…’ എന്ന ഗാനത്തിനാണു പൂച്ച ചുവടുവയ്ക്കുന്നുത്. ആരെയും വിസമയിപ്പിക്കുന്ന അതിമനോഹര ഡാൻസ്. ആധിയും ചിത്രും എന്നു പേരുള്ള എഐ വീഡിയോ ക്രിയേറ്റർമാരാണ് ഓൺലൈനിൽ ഇതു പോസ്റ്റ് ചെയ്തത്. ലക്ഷക്കണക്കിനാളുകൾ ഇതിനകം വീഡിയോ കണ്ടുകഴിഞ്ഞു. ആർട്ടിഫിഷൽ ഇന്‍റലിജൻ‌സിന്‍റെ കാലമാണിത്. എന്തെല്ലാം കാണാനിരിക്കുന്നു..!  

Read More

കടലിലും ഉഷ്ണതരംഗം; പവിഴപ്പുറ്റുകള്‍ നശിക്കുന്നു

കടലിലെ ഉഷ്ണതരംഗത്തെത്തുടര്‍ന്ന് ലക്ഷദ്വീപിലെ പവിഴപ്പുറ്റുകള്‍ വന്‍തോതില്‍ നശിക്കുന്നതായി പഠനം. ദ്വീപ് മേഖലയിലെ പവിഴപ്പുറ്റ് ആവാസവ്യവസ്ഥയുടെ ഏറിയ പങ്കും ബ്ലീച്ചിംഗിനു വിധേയമായതായി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന്‍റെ (സിഎംഎഫ്ആര്‍ഐ) പഠനത്തില്‍ കണ്ടെത്തി. സമുദ്രത്തിലെ താപനില അസാധാരണമാംവിധം ഏറെക്കാലം ഉയര്‍ന്നുനില്‍ക്കുന്ന അപൂര്‍വ കാലാവസ്ഥാസ്ഥിതിയാണ് ഉഷ്ണതരംഗം. ഇത്തരം ഉഷ്ണതരംഗങ്ങള്‍ സമുദ്രത്തിലെ ജൈവവൈവിധ്യത്തിനും ആവാസവ്യവസ്ഥയുടെ സ്ഥിരതയ്ക്കും ഗുരുതരമായ ഭീഷണിയാണ് ഉയര്‍ത്തുന്നത്. താപസമ്മര്‍ദം അളക്കുന്ന ഡിഗ്രി ഹീറ്റിംഗ് വീക്ക് (ഡിഎച്ച്ഡബ്ല്യു) സൂചകം ലക്ഷദ്വീപില്‍ നാലു ഡിഗ്രി സെല്‍ഷ്യസിന് മുകളിലാണ്. ഇതാണ് പവിഴപ്പുറ്റുകളുടെ നശീകരണത്തിനും അതുവഴി വൈവിധ്യമാര്‍ന്ന സമുദ്ര ജൈവസമ്പത്തിന്‍റെ തകര്‍ച്ചയ്ക്കും വഴിയൊരുക്കുന്നത്. അമിതമായ താപസമ്മര്‍ദം കാരണം പവിഴപ്പുറ്റുകളിലെ സിംബയോട്ടിക് ആല്‍ഗകള്‍ നശിക്കുന്നതാണ് ബ്ലീച്ചിംഗിനു കാരണമാകുന്നതെന്ന് സിഎംഎഫ്ആര്‍ഐയിലെ ശാസ്ത്രജ്ഞര്‍ പറയുന്നു. ഡിഎച്ച്ഡബ്ല്യു 12 ഡിഗ്രി സെല്‍ഷ്യസിനു മുകളില്‍ ഉയരുകയാണെങ്കില്‍ അസാധാരണമായ ജൈവവൈവിധ്യ പ്രതിസന്ധിക്കു കാരണമാകുമെന്ന് പഠനത്തിനു നേതൃത്വം നല്‍കിയ സിഎംഎഫ്ആര്‍ഐയിലെ സീനിയര്‍ സയന്‍റിസ്റ്റ് ഡോ കെ.ആര്‍.…

Read More

മസാലകളിൽ മായം: ചേർക്കുന്നത് മരപ്പൊടി മുതൽ ആസിഡുകൾ വരെ; പിടിച്ചെടുത്തത് 15 ടൺ

ഫാക്ടറി റെയ്ഡിൽ വ്യാജ മസാലകൾ പിടികൂടി. ഡൽഹി കാരവാൾ നഗറിലാണ് സംഭവം. മായം ചേർത്ത 15 ടണ്ണോളം വരുന്ന മസാലകളാണ് പോലീസ് പിടികൂടിയത്. ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിൽ രണ്ട് ഫാക്ടറികൾ കേന്ദ്രീകരിച്ചാണ് പോലീസ് റെയ്ഡ് നടത്തിയത്. ഇതിൽ നിന്നാണ് വ്യാപകമായി മസാലകളിൽ മായം ചേർക്കുന്നത് കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മായം ചേർത്ത ഈ മസാലകൾ ചെറുകിട വിപണിയിൽ വിതരണം ചെയ്യുകയും യഥാർഥ ഉത്പന്നത്തിന്‍റെ അതേ വിലയിൽ വിൽക്കുകയാണ് ചെയ്യുന്നതെന്ന് പോലീസ് പറഞ്ഞു. സംഭവുമായി ബന്ധപ്പെട്ട് ദിലീപ് സിംഗ്, ഖുർസീദ് മാലിക്, സർഫരാജ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇതിൽ ദിലിപ് സിംഗാണ് മായം ചേർത്ത മസാലകളുണ്ടാക്കുന്ന യൂണിറ്റിന്‍റെ ഉടമ. ഉത്പന്നങ്ങൾ വിതരണം ചെയ്യുന്നത് ഖുർസീദ് മാലിക്കാണ്. വ്യാജ ഉത്പന്നങ്ങൾ ഉണ്ടാക്കാനായി ഉപയോഗിച്ചിരുന്ന മരപ്പൊടി, ചീഞ്ഞ ഇലകൾ, അരി, ആസിഡുകൾ, കാലാവധി കഴിഞ്ഞ…

Read More

പണം അടച്ചതിന് ശേഷം മൂത്രം ഒഴിച്ചാൽ മിനിട്ടുകൾക്കുള്ളിൽ ഫോണിലെത്തും പരിശോധന ഫലം; ഹിറ്റാണ് ഈ സ്മാർട്ട് പബ്ലിക് ടോയ്‌ലറ്റ്

ജനങ്ങളുടെ ആരോഗ്യത്തെ സംബന്ധിച്ച വിലയിരുത്തലുകൾ മൂത്ര പരിശോധനയിലൂടെ നടത്തുന്ന സ്മാർട്ട് പബ്ലിക് ശുചിമുറികൾക്ക് ചൈനയിൽ തുടക്കം. ആദ്യ ഘട്ടത്തിൽ ഇത്തരം ശുചിമുറികൾ ബീജിങ്, ഷാങ്ഹായ് തുടങ്ങിയ നഗരങ്ങളിലെ പുരുഷന്മാർക്കായാണ് ഒരുക്കിയത്. ഈ പബ്ലിക് ശുചിമുറിയിലെ സ്മാർട്ട് യൂറിനലുകൾ പല തരത്തിലുള്ള പരിശോധനകൾ നടത്തുന്നതാണ്. സ്വകാര്യ കമ്പനി വഴി നടപ്പാക്കുന്നതിനാൽ ചൊറിയൊരു തുക മാത്രമേ ഇതിന് ഉപഭോക്താവ് നൽകേണ്ടതായി വരുന്നുള്ളൂ. ഏകദേശം 20 യുവാൻ ( 230 ഇന്ത്യൻ രൂപ) ആണ് ഈടാക്കുന്ന ചാർജ്. ഈ ശുചിമുറിയിൽ വീചാറ്റിലൂടെ പണം അടച്ചതിന് ശേഷം മൂത്രം ഒഴിച്ചാൽ ഏതാനും മിനിട്ടുകൾക്കുള്ളിൽ തന്നെ ഫോണിലേക്ക് പരിശോധന ഫലം എത്തുന്ന തരത്തിലാണ് ഇതിന്‍റെ സംവിധാനം. ഈ പുതിയ സംവിധാനത്തിലുള്ള ശുചിമുറികളുടെ ചിത്രങ്ങളും ഇതുവഴി നടത്തിയ പരിശോധന ഫലങ്ങളും ചൈനയിലെ സാമൂഹിക മാധ്യമങ്ങളിൽ പലരും പങ്കുവയ്ക്കുന്നുണ്ട്. അതേസമയം ഇത്തരത്തിലുള്ള സ്മാർട്ട് ടോയ്‌ലറ്റുകൾ ഉപയോഗിക്കുന്നതിലൂടെ ആരോഗ്യ…

Read More

ഇങ്ങനെയായാൽ എങ്ങനെ ടോയ്‌ലറ്റിൽ പോകും..? ക്ലോസറ്റില്‍ പത്തടി നീളമുള്ള പാമ്പ്

മഹാരാഷ്ട്രയിൽ ഒരാൾക്കുണ്ടായ അനുഭവത്തെക്കുറിച്ച് അറിഞ്ഞാൽ മനസമാധനത്തോടെ ഇനി ടോയ്‌ലറ്റില്‍ പോകാൻ കഴിയില്ല. വീട്ടിലെ ടോയ്‌ലറ്റില്‍ ഇയാൾ കയറിയപ്പോൾ ക്ലോസറ്റില്‍നിന്ന് അസാധാരണമായ ശബ്ദം കേൾക്കുകയായിരുന്നു. നോക്കിയപ്പോൾ അതിലൊരു പാമ്പ്. ചെറിയ പാമ്പൊന്നുമല്ല. ഏകദേശം പത്തടിയോളം നീളം വരുന്ന പടുകൂറ്റൻ പാമ്പ്. ഉടൻതന്നെ ഇയാൾ പുറത്തിറങ്ങി ടോയ്‌ലറ്റിന്‍റെ വാതിലടച്ചശേഷം പാമ്പ് പിടിത്തക്കാരെ വിളിച്ചു. ശീതൾ കസർ എന്ന പാമ്പുപിടിത്തക്കാരി എത്തി പാമ്പിനെ ക്ലോസറ്റിൽനിന്നു പൊക്കിയെടുത്തു വീടിന് പുറത്തെത്തിച്ചു. ശീതൾ തന്‍റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിൽ ഇതിന്‍റെ ദൃശ്യങ്ങൾ പോസ്റ്റ് ചെയ്യുകയും ചെയ്തു. വീഡിയോ കണ്ട് ശീതളിന്‍റെ ധൈര്യത്തെ അഭിനന്ദിച്ചതിനൊപ്പം ഇനി ഞങ്ങൾ എങ്ങനെ ടോയ് ലറ്റിൽ കയറുമെന്ന ആശങ്കയും നിരവധിപ്പേർ പങ്കുവച്ചു. ഉത്തരേന്ത്യയില്‍ ധാരാളമായി കാണപ്പെടുന്ന ഇന്ത്യന്‍ റാറ്റ് സ്നേക്ക് ഇനത്തിൽപ്പെട്ട പാന്പാണു ക്ലോസറ്റിൽ കയറിയത്. വിഷമില്ലാത്ത നിരുപദ്രവകാരികളാണ് ഈ പാന്പുകൾ. എലികളെ പിടികൂടി ഭക്ഷിക്കുന്നതിനാല്‍ കര്‍ഷകരെ ഇവ പരോക്ഷമായി സഹായിക്കുകയും ചെയ്യുന്നു.  …

Read More

ആർഭാടങ്ങൾ ഒന്നുവേണ്ട,എന്‍റെ ജീവിതം എല്ലാവർക്കും മാതൃകയാകണം; അഗതിമന്ദിരത്തിലെ കതിര്‍ മണ്ഡപത്തില്‍ ജിഷ്ണു സുവിഷ്ണയെ താലി ചാര്‍ത്തി

കൊടുമണ്‍: സ്വന്തം ജീവിതം സമൂഹത്തിന് മാതൃകയാകണമെന്ന ആഗ്രഹത്തിലാണ് സുവിഷ്ണയും ജിഷ്ണുവും അഗതി മന്ദിരത്തില്‍ തങ്ങളുടെ കതിര്‍ മണ്ഡപം ഒരുക്കാന്‍ തീരുമാനിച്ചത്. കുറുമ്പകര അനില്‍ ഭവനില്‍ അനില്‍-കല ദമ്പതികളുടെ മകള്‍ സുവിഷ്ണയും വള്ളിക്കോട് മുകളുവിള ജ്യോതി ഭവനില്‍ സദാശിവന്‍-മിനി ദമ്പതികളുടെ മകന്‍ ജിഷ്ണുവും തമ്മിലുള്ള വിവാഹം ഇന്നലെ കൊടുമണ്‍ കുളത്തിനാല്‍ മഹാത്മ ജീവകാരുണ്യ ഗ്രാമത്തിലെ മണ്ഡപത്തിലായിരുന്നു. അടൂര്‍ മഹാത്മ ജനസേവന കേന്ദ്രം നേതൃത്വം കൊടുക്കുന്ന കുളത്തിനാല്‍ മഹാത്മ ജീവകാരുണ്യ ഗ്രാമത്തിലെ ചെറിയ വേദിയില്‍ വിവാഹ മണ്ഡപമൊരുക്കി മഹാത്മയിലെ വയോജനങ്ങളായ അന്തേവാസികളെയും ബന്ധുമിത്രാദികളെയും മാതാപിതാക്കളെയും സാക്ഷിയാക്കി ജിഷ്ണു സുവിഷ്ണയെ താലി ചാര്‍ത്തി. വിവാഹ സത്കാരം ബന്ധുമിത്രാദികള്‍ക്കും മഹാത്മയിലെ അന്തേവാസികള്‍ക്കും ഒപ്പമായിരുന്നു.മാതാപിതാക്കളും ബന്ധുക്കളും ചേര്‍ന്ന് ഉറപ്പിച്ച വിവാഹം ഗുരുവായൂര്‍ ക്ഷേത്രസന്നിധിയില്‍ നടത്താനായിരുന്നു തീരുമാനം. എന്നാല്‍, ജിഷ്ണുവിന്‍റെ അമ്മയുടെ അനാരോഗ്യം നിമിത്തം അത്ര ദൂരം സഞ്ചരിക്കാന്‍ കഴിയാത്ത സാഹചര്യമായിരുന്നു. അമ്മയുടെ അസാന്നിധ്യത്തില്‍ ഗുരുവായൂര്‍…

Read More

കല്യാണത്തിന് പോവാൻ ‘ഹരിപ്പാടിന്‍റെ മൊഞ്ചത്തി’; ആശംസകളുമായി ആനവണ്ടി പ്രേമികൾ

കല്യാണ ട്രിപ്പിനായി അണിഞ്ഞൊരുങ്ങി ഹരിപ്പാടിന്‍റെ മൊഞ്ചത്തി എന്ന വിശേഷണത്തോടെയുള്ള കെഎസ്ആർടിസി ഓർഡിനറി ബസിന്‍റെ  ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ആനവണ്ടികളില്‍ കല്യാണ ട്രിപ്പുകള്‍ക്ക് പ്രിയമേറുന്നു എന്നും കെഎസ്ആർടിസി ഹരിപ്പാട്, പങ്കുവച്ച പോസ്റ്റിൽ പറയുന്നു. വിവാഹം എന്ന ബോർഡും ഈ ബസിൽ കാണാവുന്നതാണ്. ഇങ്ങനെ ഒരു സംരംഭം ആരംഭിച്ചതിന് കെഎസ്ആര്‍ടിസിക്ക് ആശംസകളുമായി ധാരാളം പേരാണ് പോസ്റ്റിന് കമന്‍റിട്ടത്.  പോസ്റ്റിൽ പറയുന്നത് പ്രകാരം ഏപ്രില്‍ 21 മുതല്‍ മെയ് 5 വരെ ആലപ്പുഴ ജില്ലയിലെ ബഡ്ജറ്റ് ടൂറിസം സെല്ലിന്‍റെ ഭാഗമായി 15 കല്യാണ ട്രിപ്പുകളാണ് നടന്നത്. അതില്‍ തന്നെ നാട്ടുകാര്‍ക്ക് പ്രിയമേറിയത് RSA 220 ഓര്‍ഡിനറി ബസ്സാണ്.  ആനവണ്ടി പ്രേമികള്‍ ബസിനെ ഹരിപ്പാട് ഡിപ്പോയുടെ മൊഞ്ചത്തി എന്നാണ് വിളിക്കുന്നത്. ഡ്രൈവര്‍ ഗിരി ഗോപിനാഥും, ഭാര്യയും കണ്ടക്ടര്‍ കൂടിയായ താര ദാമോധരനുമാണ് ബസിനെ പൊന്നുപോലെ നോക്കുന്നതെന്നും പോസ്റ്റില്‍ പറയുന്നുണ്ട്. തൃക്കുന്നപ്പുഴ…

Read More

എന്താ ചൂട്! രണ്ട് മാസത്തിനുള്ളിൽ സ്വിഗ്ഗിയിൽ 141 ഓർഡറുകൾ നൽകി യുവാവ്; വാങ്ങിയത് 300-ൽ അധികം ഐസ്ക്രീമുകൾ

ഈ ചൂട് കാലത്ത് തണുത്ത ഐസ്ക്രീം കഴിക്കാൻ ആരായാലും ഒന്ന് ആഗ്രഹിക്കുന്നതാണ്. എന്നാൽ മുംബൈയിൽ നിന്നുള്ള ഒരാൾ രണ്ട് മാസത്തിനുള്ളിൽ 310 ഐസ്ക്രീമുകൾ ഓർഡർ ചെയ്തെന്നാണ് സ്വിഗ്ഗിയുടെ വെളിപ്പെടുത്തൽ. മാർച്ച് 1 നും ഏപ്രിൽ 15 നും ഇടയിലുള്ള കാലയളവിൽ, ഈ വേനൽക്കാലത്തെ ചൂടിനെ മറികടക്കാൻ നൂറുകണക്കിന് ഐസ്ക്രീമുകൾ ഓർഡർ ചെയ്യുമ്പോൾ മനസിലാക്കാം എത്രയുണ്ട് ചൂടിന്‍റെ കാഠിന്യമെന്ന്. മുംബൈ ആസ്ഥാനമായുള്ള ഉപഭോക്താവ് തങ്ങളുടെ ആപ്പ് ഉപയോഗിച്ച് 310 ഐസ്ക്രീമുകൾക്ക് ഓർഡറുകൾ നൽകിയതായി സ്വിഗ്ഗിയുടെ റിപ്പോർട്ട് സൂചിപ്പിക്കുന്നു. ഇത് ഹൈലൈറ്റ് ചെയ്ത കേസുകളിൽ പെട്ടതാണെങ്കിലും ഐസ്ക്രീമുകളുടെ മൊത്തത്തിലുള്ള വില്പനയിലെ വർധനവും റിപ്പോർട്ടിൽ വെളിപ്പെടുത്തി. ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമിൽ ഉൽപ്പന്നത്തിന് 16 ശതമാനം വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. വൈകുന്നേരം 7 മണിക്ക് ശേഷം മാത്രമാണ് ഐസ്‌ക്രീമുകൾക്കായുള്ള പരമാവധി ഓർഡറുകൾ വരുന്നത്. ഫുഡ് ഡെലിവറി കമ്പനി അത്തരം ഓർഡറുകളുടെ പീക്ക് ടൈം സ്ലോട്ട്…

Read More