ഇതിലും മികച്ച പ്രതിഷേധം സ്വപ്നങ്ങളിൽ മാത്രം: പുരുഷവോട്ടർ പട്ടികയിൽ സ്ത്രീ; സ്ത്രീവേഷം കെട്ടി വോട്ട് ചെയ്ത് പ്രതിഷേധം

വോട്ടര്‍പട്ടികയില്‍ ലിംഗം രേഖപ്പെടുത്തിയിരിക്കുന്നത് സ്ത്രീയെന്ന്. അങ്ങനെ ഇലക‌്ഷന്‍ കമ്മീഷന്‍ നിശ്ചയിച്ചാല്‍ പാവം വോട്ടര്‍ എന്തുചെയ്യും. എങ്കില്‍ സ്ത്രീവേഷം കെട്ടി വോട്ട് ചെയ്തേക്കാമെന്ന് വോട്ടറും തീരുമാനിച്ചു. കൊല്ലം എഴുകോണ്‍ ഗവ. യുപിഎസിലെ 113 നമ്പര്‍ ബൂത്തിലാണ് പുരുഷവോട്ടറെ ‘സ്ത്രീ’ ആക്കിയതിനെതിരേ വേറിട്ട പ്രതിഷേധം അരങ്ങേറിയത്. എഴുകോണ്‍ സ്വദേശി രാജേന്ദ്രപ്രസാദാണ് 76-ാം വയസില്‍ തന്നെ സ്ത്രീയാക്കിയ തെരഞ്ഞെടുപ്പു കമ്മീഷനോടുള്ള പ്രതിഷേധം സ്ത്രീവേഷത്തിലെത്തി വോട്ട് ചെയ്ത് അറിയിച്ചത്. വലിയ കണ്ണടയും ഷാളും കഴുത്തിലൊരു മാലയും കമ്മലും മാക്സിയും ധരിച്ചാണ് രാജേന്ദ്രപ്രസാദ് എത്തിയത്. തല ഹെല്‍മെറ്റ് കൊണ്ടു മറച്ചിരുന്നു. കൈയില്‍ ഭരണഘടനയും ബുക്കും കരുതിയിരുന്നു. വീട്ടില്‍നിന്ന് ഇറങ്ങിയപ്പോള്‍ തന്നെ സ്ത്രീവേഷം കെട്ടിയ രാജേന്ദ്രപ്രസാദിനെ കണ്ടവര്‍ ഞെട്ടി. കാര്യങ്ങള്‍ നാട്ടുകാര്‍ ചോദിച്ചപ്പോഴാണ് രാജേന്ദ്രന്‍ തന്‍റെ ദുര്‍ഗതിയെക്കുറിച്ച് പറഞ്ഞത്. എല്ലാവരും നോക്കി ചിരിച്ചു. കാര്യമറിഞ്ഞപ്പോള്‍ രാജേന്ദ്രപ്രസാദിനെ അഭിനന്ദിക്കുകയും ചെയ്തു. ബൂത്തിലെത്തിയപ്പോള്‍ വ്യത്യസ്ത കാഴ്ച കണ്ട് വോട്ട് ചെയ്യാന്‍…

Read More

വിവാഹാഘോഷത്തിന് പടക്കപ്പെട്ടിയുമായി ഡാൻസ്..! ഒടുവിൽ സംഭവിച്ചത്

വിവാഹത്തലേന്നു നടക്കുന്ന ‘കൂത്തുകൾ’ പലപ്പോഴും അതിരുകടക്കാറുണ്ട്. അത്തരത്തിൽ അതിരുകടന്ന ഒരു വിവാഹാഘോഷത്തിന്‍റെ വീഡിയോ കണ്ട് നടുങ്ങിയിരിക്കുകയാണു സോഷ്യൽ മീഡിയ. സംഭവം നടന്നത് ഹരിയാനയിലാണ്. ദൃശ്യങ്ങൾ തുടങ്ങുമ്പോൾ വിവാഹാഘോഷയാത്രയിൽ യുവാക്കൾ മദ്യലഹരിയിൽ ഡാൻസ് ചെയ്യുന്നത് കാണാം. അതിലൊരാൾ തീകൊളുത്തി പൊട്ടിത്തുടങ്ങാറായ പടക്കപ്പെട്ടി എടുത്തുയർത്തുന്നു. പിന്നാലെ തീപ്പൊരി ചിതറിച്ച് പടക്കങ്ങൾ പൊട്ടുന്നതിനിടെ യുവാവ് ധരിച്ചിരുന്ന വസ്ത്രത്തിലേക്കു തീപടരുന്നു. അതോടെ പരിഭ്രാന്തനായ യുവാവ് പടക്കപ്പെട്ടി താഴേക്കിടുന്നു. താഴെ വീണ പടക്കപ്പെട്ടിയിൽനിന്നു പൂക്കുറ്റിയും മറ്റും നാലുപാടും പൊട്ടിച്ചിതറുന്നു. കല്യാണം കൂടാൻ വന്നവർ ഭയന്നു നിലവിളിച്ചോടുന്നതാണു ക്ലൈമാക്സ്. https://twitter.com/i/status/1778664995070656606

Read More

സ്ത്രീധനം ഭാര്യക്കു സ്വന്തം: ഭർത്താവിന് അവകാശമില്ല; സുപ്രീംകോടതി

ഭർത്താവിന് സ്ത്രീധനത്തിൽ നിയന്ത്രണമോ അവകാശമോ ഇല്ലെന്ന് സുപ്രീം കോടതി. ബുദ്ധിമുട്ടേറിയ സമയത്തു ഭാര്യയ്ക്കു മാതാപിതാക്കൾ നൽകിയ സ്ത്രീധനം ഉപയോഗിച്ചാലും അതു തിരികെ നൽകാനുള്ള ബാധ്യതയുണ്ടെന്നും സുപ്രീം കോടതി വ്യക്തമാക്കി. മലയാളി ദമ്പതിമാരുടെ കേസില്‍ സ്വര്‍ണം നഷ്ടപ്പെടുത്തിയതിന് 25 ലക്ഷം രൂപ ഭാര്യയ്ക്കു നൽകാൻ നിര്‍ദേശിച്ചുകൊണ്ട് ജസ്റ്റീസുമാരായ സഞ്ജീവ് ഖന്നയും ദീപാങ്കർ ദത്തയും അടങ്ങുന്ന ബെഞ്ചാണ് ഉത്തരവിട്ടത്. ഭാര്യയുടെ സ്വത്ത് ഭാര്യയുടെയും ഭർത്താവിന്‍റെയും സംയുക്ത സ്വത്തായി മാറുന്നില്ല. വിവാഹത്തിനു മുമ്പോ വിവാഹസമയത്തോ അതിനുശേഷമോ സ്ത്രീക്കു സമ്മാനിച്ച സ്വത്തുക്കൾ അവളുടെ സ്ത്രീധനസ്വത്താണ്. സ്വന്തം ഇഷ്ടപ്രകാരം ഇതു വിനിയോഗിക്കാനുള്ള എല്ലാ അവകാശങ്ങളും ഭാര്യക്കാണെന്നും കോടതി വ്യക്തമാക്കി.

Read More

പണി പാളിയല്ലോ മോനേ! പണയം വയ്ക്കാൻ നാല് പവൻ തൂക്കമുള്ള വളകളുമായെത്തി; പരിശോധിച്ചപ്പോൾ എല്ലാം മുക്കുപണ്ടം

സ്വർണത്തിന് ഇപ്പോൾ തൊട്ടാൽ പൊള്ളുന്ന വിലയാണ്. സ്വർണവില കുതിച്ചുയരുന്ന ഈ സമയത്ത് പണത്തിന് ആവശ്യം വരുമ്പോൾ സ്വർണാഭരണങ്ങൾ പണയം വയ്ക്കുന്നത് സ്വഭാവികമാണ്. എന്നാൽ ഈ സമയത്തും ആളുകൾ തട്ടിപ്പുമായി എത്തുന്നുണ്ട്. ഇത്തരത്തിൽ മുക്കുപണ്ടങ്ങളുമായി കോഴിക്കോട് ബേപ്പൂര്‍ സഹകരണ ബാങ്കിന്‍റെ മാത്തോട്ടം ബ്രാഞ്ചിൽ എത്തിയ ആളെ പോലീസ് കസ്റ്റഡിയിലെടുത്തു. ബേപ്പൂര്‍ കല്ലിങ്ങല്‍ സ്വദേശി എം.വി. അബ്ദുല്‍ സലാമിനെയാണ് മാറാട് പോലീസ് അറസ്റ്റ് ചെയ്തത്.  ബാങ്കിൽ നിന്നും സ്വർണവായ്പ എടുക്കുന്നതിനായി 32 ഗ്രാം തൂക്കം വരുന്ന നാല് വളകളുമായാണ് ഇയാൾ ബാങ്കിലെത്തിയത്. തുടർന്ന് സ്വര്‍ണവളകളാണെന്ന് പറഞ്ഞ് വായ്പക്കായി ജീവനക്കാര്‍ക്ക് ഈ  മുക്കുപണ്ടം നല്‍കുകയും ചെയ്തു. എന്നാല്‍ സംശയം തോന്നിയ അപ്രൈസര്‍ വിശദമായി പരിശോധിച്ചപ്പോൾ വളകൾ മുക്കുപണ്ടമാണെന്ന് ഉറപ്പാക്കി. തുടര്‍ന്ന് ബാങ്ക് മാനേജരെ വിവരം അറിയിച്ചു. മാനേജറാണ് പോലീസിനെ വിളിച്ചത്. പിന്നാലെ മാറാട് പോലീസ് സംഭവ സ്ഥലത്തെത്തി സലാമിനെ അറസ്റ്റ് ചെയ്തു.

Read More

വാക്കേറ്റം ചെന്നെത്തിയത് കൊലപാതകത്തിൽ; കാമുകിയുടെ ബർഗറിന്‍റെ കഷ്ണം കടിച്ച സുഹൃത്തിനെ യുവാവ് കൊലപ്പെടുത്തി

കാമുകിയുടെ ബർഗർ കടിച്ചെന്ന് ആരോപിച്ച് യുവാവ് സുഹൃത്തിനെ കൊലപ്പെടുത്തി. പാകിസ്ഥാനിലെ കറാച്ചിയിലാണ് സംഭവം. കറാച്ചി സെഷൻ ജഡ്ജിയുടെ മകൻ അലി കീരിയോ ആണ് സുഹൃത്തിന്‍റെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. സീനിയർ പോലീസ് സൂപ്രണ്ടിന്‍റെ മകൻ ദനിയൽ ആണ് പ്രതി. ദനിയലിന്‍റെ കാമുകിയുടെ ബർഗർ കഷ്ണം കടിച്ചെടുത്തെന്ന് പറഞ്ഞാണ് അലിയെ കൊലപ്പെടുത്തിയത്.ഫെബ്രുവരി 8ന് നടന്ന സംഭവത്തില്‍ പോലീസ് അന്വേഷണം അവസാനിപ്പിച്ചു. സംഭവദിവസം തന്‍റെ വീട്ടിലേക്ക് കാമുകി ഷസിയയെ ദനിയൽ ക്ഷണിച്ചിരുന്നു. അവിടേക്ക് സുഹൃത്തായ അലി കീരിയോയും സഹോദരനുമെത്തി. ദനിയൽ തനിക്കും കാമുകിക്കുമായി രണ്ട് ബർഗറാണ് ഓർഡർ ചെയ്തിരുന്നത്. എന്നാൽ ബർഗർ വീട്ടിലെത്തിയപ്പോൾ അലി തനിക്കൊരു കഷ്ണം വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.  ഇത് പിന്നീട് വലിയ തർക്കത്തിന് കാരണമായി. ഒടുവിൽ തർക്കത്തിനെ തുടർന്ന് അലിക്കെതിരേ ദനിയൽ നിറയൊഴിക്കുകയായിരുന്നു. പിന്നാലെ നടത്തിയ അന്വേഷണത്തിൽ പോലീസ് ഓഫീസറുടെ മകനാണ് പ്രതിയെന്ന് തെളിയുകയും ചെയ്തു. തടവിൽ…

Read More

സിനിമാ ക്ലൈമാക്സ് പോലൊരു ട്വിസ്റ്റ്! വിവാഹത്തിന്‍റെ അവസാനഘട്ട ചടങ്ങിനിടെ പിന്മാറി വധു

അവസാനഘട്ട ചടങ്ങിനിടയിൽ വിവാഹത്തിൽ നിന്ന് പിന്മാറി വധു. ഉത്തർപ്രദേശിലെ കാൺപൂരിലാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. വധുവിന്‍റെ അപ്രതീക്ഷിതമായ നീക്കം ഒരു സിനിമാ ക്ലൈമാക്‌സ് പോലെയായിരുന്നു. ചടങ്ങുകൾ പൂർത്തിയാക്കുന്നതിനിടെയാണ് വിവാഹം വേണ്ടെന്നുവച്ച് വധു തിടുക്കത്തിൽ മുറിയിലേക്ക് മടങ്ങി. വിവാഹവുമായി മുന്നോട്ട് പോകാൻ വധുവിന്‍റെ ബന്ധുക്കൾ ശ്രമിച്ചെങ്കിലും വധു തീരുമാനത്തിൽ ഉറച്ചുനിൽക്കുകയായിരുന്നുവെന്ന് റിപ്പോർട്ടുകളുണ്ട്. ചൊവ്വാഴ്ച (ഏപ്രിൽ 23) കാൺപൂരിലെ റൂറ ഗ്രാമത്തിലാണ് സംഭവം. ചൗബേപൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ വരുന്ന ഒരു ഗ്രാമത്തിൽ നിന്നുള്ളതാണ് വധു. വാദ്യമേളങ്ങളുടെയും നൃത്തങ്ങളുടെയും അകമ്പടിയോടെ വേദിയിൽ എത്തിയ വരന്‍റെ വിവാഹ ഘോഷയാത്രയെ വധുവിന്‍റെ വീട്ടുകാരും ബന്ധുക്കളും ചേർന്ന് ഊഷ്മളമായാണ് സ്വീകരിച്ചത്. വിവാഹത്തിന് മുമ്പുള്ള ആദ്യഘട്ട ചടങ്ങുകളെല്ലാം പൂർത്തിയായി. തുടർന്ന് അവസാനഘട്ടത്തിലാണ് അവൾ കെട്ടഴിച്ച് വിവാഹവുമായി മുന്നോട്ട് പോകാനുള്ള തന്‍റെ വ്യക്തമായ വിസമ്മതം പ്രകടിപ്പിച്ച് തിടുക്കത്തിൽ മുറിയിലേക്ക് മടങ്ങിപ്പോയത്.

Read More

ബൂസ്റ്റും ഹോർലിക്സും ഇനി ആരോഗ്യപാനീയമല്ല! ഫംഗ്ഷണൽ ന്യൂട്രീഷണൽ ഡ്രിങ്ക്സ്; പേര് നവീകരിച്ച് ഹിന്ദുസ്ഥാൻ യൂണിലിവർ

ബൂസ്റ്റും ഹോർലിക്സും ഉൾപ്പെടെയുള്ള ഉത്പന്നങ്ങളെ ആരോഗ്യ ഭക്ഷ്യപാനീയം എന്ന ഗണത്തിൽനിന്നു നീക്കി നിർമാതാക്കളായ ഹിന്ദുസ്ഥാൻ യൂണിലിവർ. ഫംഗ്ഷണൽ ന്യൂട്രീഷണൽ ഡ്രിങ്ക്സ് (എഫ്എൻഡി) എന്നാണ് ഇവയെ കന്പനി പുനർനാമകരണം ചെയ്തിരിക്കുന്നത്. ബോണ്‍വിറ്റയെ ഉൾപ്പെടെ ആരോഗ്യകരമായ പാനീയം (ഹെൽത്ത് ഡ്രിങ്ക്സ്) എന്ന വിഭാഗത്തിൽനിന്നു നീക്കാൻ ഇ-കൊമേഴ്സ് വെബ്സൈറ്റുകൾക്കു കേന്ദ്രവാണിജ്യ-വ്യവസായ മന്ത്രാലയം അടുത്തിടെ നൽകിയ നിർദേശത്തിന്‍റെ ചുവടുപിടിച്ചാണു ഹിന്ദുസ്ഥാൻ യൂണിലിവറിന്‍റെ നീക്കം. പുനർനാമകരണം ചെയ്തകാര്യം ഹിന്ദുസ്ഥാൻ യൂണിലിവർ സിഇഒ റിതേഷ് തിവാരി സ്ഥിരീകരിച്ചു. അഗോള കുത്തകയായ കാഡ്ബറിയുടെ കീഴിലുള്ള മൊണ്ടെലെസ് ഇന്‍റർനാഷണൽ നിർമിക്കുന്ന ബോണ്‍വിറ്റയിൽ അളവിൽ കൂടുതൽ പഞ്ചസാര അടങ്ങിയിട്ടുണ്ടെന്നും എഫ്എസ്എസ് നിയമം 2006 പ്രകാരം നിർവചിച്ചിട്ടുള്ള ആരോഗ്യ പാനീയങ്ങളില്ലെന്നും ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷൻ ചൂണ്ടിക്കാട്ടിയതിനു പിന്നാലെയാണ് കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രാലയം ആരോഗ്യകരമായ പാനീയത്തിന്‍റെ ഗണത്തിൽനിന്നു നീക്കാൻ ഉത്തരവിറക്കിയത്. പാൽ, സെറിയൽ, മാൾട്ട് അടിസ്ഥാനമായ പാനീയങ്ങൾ എന്നിവയെ ഹെൽത്ത് ഡ്രിങ്ക്സ്,…

Read More

വെറൈറ്റിയല്ലേ… ബൂത്തുകളിൽ സ്വാഗതമേകാൻ കോട്ടയം ഡൂഡിൽ

കോട്ടയം: ജില്ലയിലെ പോളിംഗ് ബൂത്തിൽ സ്വാഗതമേകാൻ കോട്ടയം ഡൂഡിലുകൾ. വിവിധ പോളിംഗ് സ്റ്റേഷനുകളിലാണു സ്വാഗതവും നെയിം ബോര്‍ഡുകളുമായി ചിത്രരചനാവൈഭവം തുളുമ്പുന്ന കോട്ടയം ഡൂഡിലുകള്‍ നിറഞ്ഞുനില്‍ക്കുന്നത്. പത്തനാപുരം സ്വദേശിയും ചിത്രകാരിയുമായ ശിൽപ അതുലാണു ഡൂഡിലുകളുടെ വര. ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറും ജില്ലാ കളക്ടറുമായ വി. വിഗ്നേശ്വരിയുടെ താത്പര്യപ്രകാരമാണു പോളിംഗ് ബൂത്തിൽ സ്ഥാപിക്കാനുള്ള പോസ്റ്ററുകൾ വരച്ചത്. ഫേസ്ബുക്കിൽ ശില്‍പയുടെ ഡൂഡിലുകള്‍ കണ്ടാണു കളക്ടർ ഇക്കാര്യം ആവശ്യപ്പെട്ടത്. സ്വാഗതം ചെയ്തുള്ള ഡൂഡില്‍ പോസ്റ്ററിനൊപ്പം പ്രവേശനം, സമ്മതിദായകകേന്ദ്രം, സഹായകേന്ദ്രം, കാത്തിരിപ്പ് കേന്ദ്രം, ശൗചാലയം, കുടിവെള്ളം, പുറത്തേക്ക് എന്നിങ്ങനെയുള്ള ദിശാസൂചകങ്ങൾക്കൊപ്പം കോട്ടയത്തിന്‍റെ സവിശേഷതകളും വരച്ചുചേര്‍ത്തിട്ടുണ്ട്. ജില്ലയിലെ പ്രധാന സ്ഥലങ്ങളും വിനോദസഞ്ചാരകേന്ദ്രങ്ങളും ദേവാലയങ്ങളും പൈതൃകകേന്ദ്രങ്ങളും ജില്ലയുടെ സവിശേഷതകളായ കായലും കരിമീനും കളക് ട്രേറ്റും മീനച്ചിലാറും തെരഞ്ഞെടുപ്പില്‍ വോട്ടിംഗ് പങ്കാളിത്തം ഉറപ്പിക്കുന്നതിനായി തെരഞ്ഞെടുത്ത കഥാപാത്രം കോട്ടയം കുഞ്ഞച്ചനുമെല്ലാം നിറഞ്ഞുനില്‍ക്കുന്നുണ്ട് ഡൂഡിലില്‍. ഈ പോസ്റ്ററുകള്‍ ജില്ലയിലെ വിവിധ നിയമസഭാ…

Read More

രാജ ഇനി ഇവരിലൂടെ ജീവിക്കും; നാല് പേർക്ക് പുതുജീവിതം നല്‍കി തമിഴ്‌നാട് സ്വദേശി; കോട്ടയം മെഡിക്കല്‍ കോളജിലെ പത്താം ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയം

മസ്തിഷ്‌ക മരണം സംഭവിച്ച തമിഴ്‌നാട് കന്യാകുമാരി സ്വദേശി എം. രാജയുടെ ഹൃദയം ഇനി ആലപ്പുഴ സ്വദേശിയായ 26 വയസുകാരനിലൂടെ ജീവിക്കും. കോട്ടയം മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഡോ. ജയകുമാറിന്‍റെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ നടത്തിയത്. കോട്ടയം മെഡിക്കല്‍ കോളജില്‍ നടന്ന പത്താമത്തെ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ആയിരുന്നു ഇത്. അവയവം ദാനം നല്‍കിയ രാജയുടെ ബന്ധുക്കൾക്ക് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ആദരവ് അറിയിച്ചു. ഒപ്പം ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയ മുഴുവന്‍ ടീമിനേയും മന്ത്രി അഭിനന്ദിച്ചു. തലയ്ക്കുള്ളിലെ രക്തസ്രാവം കാരണം ഡ്രൈവറായ എം. രാജയെ വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം കിംസ് ആശുപത്രിയിലെത്തിക്കുകയായിരുന്നു. തീവ്രപരിചരണ വിഭാഗത്തില്‍ വിദഗ്ധ ചികിത്സ നല്‍കിയെങ്കിലും അദ്ദേഹത്തിന് കഴിഞ്ഞ ദിവസം മസ്തിഷ്‌ക മരണം സംഭവിക്കുകയായിരുന്നു. രാജയുടെ മരണത്തോടെ അദ്ദേഹത്തിന്‍റെ അവയവങ്ങൾ ദാനം ചെയ്യാമെന്ന തീരുമാനത്തിലെത്തുകയായിരുന്നു അയാളുടെ ബന്ധുക്കള്‍. ഇതേ തുടർന്ന് രാജയുടെ ഹൃദയം, കരള്‍,…

Read More

ആർത്തവസമയത്തെ അസഹനീയമായ വയറുവേദന: യുവതിക്ക് മരുന്നുമായെത്തി സ്വിഗി ഡെലിവറി ബോയി; വൈറൽ പോസ്റ്റിന് കൈയടിച്ച് സോഷ്യൽ മീഡിയ

ആവശ്യഘട്ടങ്ങളിൽ സഹായിക്കുന്നവരോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. നമ്മൾ ഒരിക്കലും പ്രതീക്ഷിക്കാത്തവരിൽ നിന്നാകും ചിലപ്പോൾ സഹായങ്ങൾ ലഭിക്കുന്നത്. അത്തരത്തിലൊരു സംഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.  ആർത്തവ സമയത്ത് നിരവധി സ്ത്രീകളാണ് വയറുവേദന കാരണം കഷ്ടപ്പെടുന്നത്. ചിലർക്ക് അസഹ്യനീയമായ വേദന കാരണം ഒന്നും ചെയ്യാൻ കഴിയാത്ത അവസ്ഥയാവും ഉണ്ടാവുക. അത്തരത്തിലുള്ള സാഹചര്യത്തിൽ തനിക്ക് ഉണ്ടായ മറക്കാൻ കഴിയാത്ത അനുഭവത്തെ കുറിച്ച് എക്സിൽ പോസ്റ്റിട്ടിരിക്കുകയാണ് റാഞ്ചിയിൽ നിന്നുള്ള നന്ദിനി ടാങ്ക് എന്ന യുവതി. തനിക്ക് ആർത്തവമായിരുന്ന സമയത്ത് സഹിക്കാനാവാത്ത വയറുവേദനയായിരുന്നു. അതിനാൽ മരുന്ന് വാങ്ങാൻ പോലും സാധിച്ചില്ല എന്നാണ് യുവതി പറയുന്നത്. അങ്ങനെ താൻ സ്വിഗിയിൽ ഭക്ഷണം ഓർഡർ ചെയ്തു. ഇതിനൊപ്പം ഡെലിവറി ബോയിയോട് മരുന്ന് വാങ്ങുമോ എന്നും ചോദിച്ചു. അയാൾ വളരെ നല്ല ഒരാളായിരുന്നു. മരുന്ന് വാങ്ങിക്കൊണ്ടു വന്നു എന്നാണ് നന്ദിനി എക്സിൽ കുറിച്ചിരിക്കുന്നത്. ഒപ്പം അയാൾ വാങ്ങിയ…

Read More