ആദ്യം ‘ഹൈ റിച്ച് ‘ ഇപ്പോൾ ‘ഹൈ പുവർ’; വഞ്ചിക്കപ്പെടാന്‍ മലയാളി ജീവിതങ്ങള്‍ ഇനിയും ബാക്കി

സാക്ഷരതയിൽ മാത്രമല്ല, പറ്റിക്കപ്പെടലിലും മലയാളികൾ മുന്നിലെന്ന് തെളിയിക്കുകയാണ് കേരളത്തിലെ മണിചെയിൻ തട്ടിപ്പുകൾ. കോടിക്കണക്കിന് രൂപയാണ് മലയാളികൾക്ക് മണിചെയിനിലൂടെ നഷ്ടമായിരിക്കുന്നത്. ആട്, മാഞ്ചിയം, നാനോ എക്സല്‍, കാമധേനു, ബിഗ് മാര്‍ക്, പേള്‍സ് അഗ്രോടെക്, എന്‍ മാര്‍ട്ട്, ബെസ്റ്റ് വെഞ്ച്വര്‍, പെന്‍വേള്‍ഡ്, ഹെഡ്ര, ആര്‍എംപി, ബിസിയര്‍, ജിബിജി പിന്നെ ഹൈറിച്ചും. ഇനിയും വഞ്ചിക്കപ്പെടാന്‍ മലയാളി ജീവിതങ്ങള്‍ ബാക്കി. രാജ്യത്തുതന്നെ തട്ടിപ്പുകളുടെ പ്രധാന ഇരകൾ മലയാളികള്‍തന്നെയാണെന്നതാണ് വസ്തുത. കാശ് കവർന്നെടുത്ത മണിചെയിനുകള്‍ നാനോ എക്സലായിരുന്നു 2021ൽ ഏറ്റവും കൂടുതല്‍ തുക തട്ടിയെടുത്ത മണിചെയിന്‍ കമ്പനി. കേരളത്തില്‍നിന്ന് 358 കോടിരൂപ ഇവര്‍ തട്ടിയെടുത്തെന്ന് സംസ്ഥാന സര്‍ക്കാര്‍തന്നെ സമ്മതിച്ചിരുന്നു. മണിചെയിന്‍ കമ്പനികള്‍ കേരളത്തില്‍നിന്ന് തട്ടിയെടുത്തത് എത്ര കോടിയാണെന്ന് കൃത്യമായി കണക്കാക്കാന്‍ സാധിക്കില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ അന്ന് ഹൈക്കോടതിയില്‍ സത്യവാങ്മൂലവും നല്‍കിയിരുന്നു. കാമധേനു ബിസിനസ് ഫോര്‍ച്യൂണ്‍, ബിക് മാര്‍ക്, പേള്‍സ് അഗ്രോടെക്, എന്‍ മാര്‍ട്ട്, ബെസ്റ്റ്…

Read More

‘കൊല്ലുമെടാ പട്ടികളെ’; പാമ്പും നായകളും നേര്‍ക്കുനേര്‍, വൈറലായി വീഡിയോ

തെരുവ്; അതൊരുത്തന്‍റേയും സ്വന്തമല്ലെന്ന ഭാവത്തിലാണ് ഒരു പാമ്പ് ഇഴഞ്ഞുനീങ്ങിയത്. എന്നാല്‍ ഇത് ഞങ്ങളെ ഏരിയ എന്ന നിലയിലായിരുന്നു ചില നായകള്‍. പിന്നീട് നടന്നത് പൊരിഞ്ഞ പോരാട്ടം. സംഭവം അങ്ങ് ഉത്തര്‍പ്രദേശിലാണ്. ഇവിടുത്തെ ശ്രാവസ്തി ജില്ലയിലെ ഒരു ഗ്രാമത്തിലെ വഴിയിലൂടെ പാമ്പൊരെണ്ണം ഇഴഞ്ഞ് പോവുകയായിരുന്നൂ ആരെയും ഉപദ്രവിക്കേണ്ട എന്ന തീരുമാനത്തിലായിരുന്നു പാമ്പെന്ന് തോന്നുന്നു. കാരണം തന്നെ കണ്ട് ഞെട്ടിയ സ്‌ത്രീയെ അധികം പേടിപ്പിക്കാതെ അത് യാത്ര തുടർന്നു. എന്നാല്‍ പാമ്പിന്‍റെ ഈ കൂസലില്ലായ്മ അവിടുള്ള ചില നായകള്‍ക്കത്ര പിടിച്ചില്ല. അവര്‍ കുരച്ചും കൊണ്ട് ചാടി എത്തി. എന്നാല്‍ ചാടുന്ന പോലെ അവ പിന്നോട്ടും മറുന്നു. ഒന്നിന് പിറകെ മറ്റൊന്നായി നായകള്‍ വന്നപ്പോഴും പാമ്പ് മെെന്‍ഡ് ചെയ്തില്ല. ഇതില്‍ നാണക്കേട് തോന്നിയതുകൊണ്ടാകാം നായകള്‍ കുരയുടെ വോളിയം കൂട്ടി. ഇതോടെ പാമ്പും സ്വല്‍പം കലിപ്പിലായി അത് ഫണം വിടര്‍ത്തി ഒന്ന് നിന്നു.…

Read More

ഭക്തജനങ്ങളുടെ ശ്രദ്ധയ്ക്ക്… കള്ളന്മാർ ഇവിടെയുണ്ട്; വൈറലായി യുവതിയുടെ പോസ്റ്റ്

രാമക്ഷേത്ര ഉദ്ഘാടനത്തിന് പിന്നാലെ അയോധ്യയിൽ  ദിനംപ്രതി തിരക്കേറി വരികയാണ്. പലതരത്തിലാണ് ഭക്തി ടൂറിസം ഇവിടെ ശക്തി പ്രാപിക്കുന്നത്. സമൂഹ മാധ്യമങ്ങളിൽ ഭക്തരിൽ നിന്ന് പലതരത്തിലുള്ള പിടിച്ചുപറികൾ നടക്കുന്നതായുള്ള കുറിപ്പുകൾ പ്രചരിച്ചിരുന്നുണ്ട്. 10 രൂപയ്ക്ക് ഒരു ചായയും ബ്രഡ്ഡും നൽകണമെന്നാണ് സർക്കാർ അയോധ്യയിലെ ഹോട്ടലുകൾക്ക് നൽകിയ നിർദേശം. എന്നാൽ തനിക്ക് കഴിഞ്ഞ ദിവസം രണ്ട് കഷ്ണം ബ്രഡ്ഡിനും ചായയക്കും കൂടി 250രൂപ ആയെന്ന് പറഞ്ഞ് ഒരു ഭക്തൻ രംഗത്തെത്തിയിരുന്നു. തുടർന്ന് വാരണാസിയിൽ നിന്നും മറ്റൊരു മോഷണ വാർത്തയും വന്നു. തന്‍റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ സാറ എന്ന യുവതിയാണ് ഇക്കാര്യം തുറന്നുപറഞ്ഞിരിക്കുന്നത്. ‘അവസാനം ഇതെഴുതാനുള്ള ധൈര്യം സംഭരിച്ചു. എന്‍റെ ഐഫോൺ 13 വാരണാസി നയി സരക് ചൗക്കിൽ നിന്ന് (കാശി വിശ്വനാഥിനും ദശശ്വമേധ് ഘട്ടിനും സമീപം) നിന്ന് പോക്കറ്റ് അടിച്ചു. ഇതിന്‍റെ സിസിടിവിയിൽ ദൃശ്യം കൈയിലുണ്ട്. അതിന്‍റെ ലൊക്കേഷനും…

Read More

അയ്യോ കാലനല്ലേ… പോലീസാണേ… പോത്തിന്‍റെ പുറത്തേറി പട്രോളിംഗ് നടത്തുന്ന പോലീസുകാർ

ഹൈന്ദവ വിശ്വാസപ്രകാരം പോത്തിനെ മരണത്തിന്‍റെ ദേവനായ കാലന്‍റെ വാഹനമായാണ് കണക്കാക്കുന്നത്. ആയുസ് തീരുന്ന സമയം യമലോകത്തേക്ക് കൊണ്ടുപോകാൻ കാലൻ പോത്തിന്‍റെ പുറത്ത് കയറി എത്തുന്നു എന്നാണ് വിശ്വാസം. എന്നാൽ പോത്തിന്‍റെ പുറത്ത് കയറി പട്രോളിംഗിന് ഇറങ്ങിയിരിക്കുകയാണ് പോലീസ്. അങ്ങ് ബ്രസീലിലാണ് സംഭവം. ബോബ് മാര്‍ലിയുടെ പ്രശസ്തമായ ബഫല്ലോ സോള്‍ജിയേഴ്സ് എന്ന ഗാനത്തെ അനുസ്മരിച്ച് ഈ പോലീസ് സംഘം ഇന്ന് “ബഫല്ലോ സോൾജിയേഴ്സ്” (Buffalo Soldiers) എന്ന് അറിയപ്പെടുന്നു. ബ്രസീലിലെ മറാജോ ദ്വീപിലെ പോലീസാണ് വളഞ്ഞ് കയറിയ കൊമ്പകളുള്ള കൂറ്റൻ പോത്തിനെ പട്രോളിംഗിനായി ഉപയോഗിക്കുന്നത്. കാര്‍ യാത്ര സാധ്യമല്ലാത്ത വിദൂര ഗ്രാമങ്ങളിലാണ് പോലീസ് ഇത്തരത്തില്‍ പോത്തിന്‍റെ പുറത്ത് പട്രോളിംഗിനെത്തുന്നത്. കുതിരയ്ക്ക് പകരം പട്രോളിംഗിനായി പോത്തിനെ ഉപയോഗിക്കുന്ന ലോകത്തിലെ ഏക പോലീസ് വകുപ്പും മറാജോ ദ്വീപിലെ പോലീസ് വകുപ്പാണ്. ഏകദേശം ഒരു നൂറ്റാണ്ട് മുൻപ് ഫ്രഞ്ച് ഇന്തോ – ചൈനയിലെ…

Read More

കുഞ്ഞിനെ അടക്കം ചെയ്തയിടത്ത് ഓടിയെത്തി അമ്മ; കരളലിയിപ്പിക്കുന്ന അമ്മയാനയുടെ ചിത്രം വൈറൽ

സോഷ്യൽ മീഡിയ സജീവമായതോടെ മൃഗങ്ങളുടെ നിരവധി ദൃശ്യങ്ങൾ നമ്മൾ കാണാറുണ്ട്. എന്നാൽ കാണുന്നവരുടെ കണ്ണിനെ ഈറനണിയിക്കുന്ന ഒരു ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. തന്‍റെ കുഞ്ഞിനെ അടക്കം ചെയ്തിരിക്കുന്ന കുഴിമാടത്തിനരികിൽ നിൽക്കുന്ന അമ്മയുടെ ചിത്രമാണ് അത്. ഐഎഫ്എസ് ഓഫീസർ സുശാന്ത നന്ദയാണ് ചിത്രം എക്സിൽ പങ്കുവച്ചിരിക്കുന്നത്. ജനിച്ച് മണിക്കൂറുകൾക്കുള്ളിൽ തന്നെ കുട്ടിയാന ചെരിഞ്ഞെന്നും സംസ്കരിച്ച കുഞ്ഞിനെ തേടി അമ്മയാന എത്തിയെന്നും സുശാന്ത പറഞ്ഞു. ‘എനിക്ക് കണ്ണുനീർ വന്നു, ജനിച്ച് മണിക്കൂറുകൾക്കുള്ളിൽ ഈ ആനയുടെ കുഞ്ഞ് മരിച്ചു. പോസ്റ്റ്മോർട്ടത്തിന് ശേഷം സംസ്കരിച്ചു. അമ്മ ആ കുഞ്ഞിനെ തേടി വന്നു. ജീവിതവുമായി മുന്നോട്ട് പോകാനാവുന്നതുവരെ ഇനി ദിവസങ്ങളോളം അവൾ വിഷമിക്കും. അമ്മയ്ക്ക് മക്കളോടുള്ള സ്നേഹം പറഞ്ഞറിയിക്കാനാവാത്തതാണ്’എന്നും സുശാന്ത എക്സിൽ കുറിച്ചു. വൈറലായ പോസ്റ്റിന് നിരവധിപേരാണ് കമന്‍റുമായെത്തിയത്. പോസ്റ്റ് കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക        

Read More

മഞ്ഞുമൂടി കാഷ്മീർ; ഹിമപാതം ഉണ്ടാകുമെന്നു മുന്നറിയിപ്പ്

ശ്രീനഗർ: കടുത്ത മഞ്ഞു വീഴ്ച തുടരുന്ന ജമ്മുകാഷ്മീരിലെ പല ജില്ലകളിലും ഹിമപാത മുന്നറിയിപ്പ്. ബന്ദിപ്പോർ, ബാരാമുള്ള, കുപ്‌വാര എന്നിവിടങ്ങളിൽ കുറഞ്ഞ അപകടസാധ്യതയുള്ള ഹിമപാതം ഉണ്ടാകാൻ സാധ്യതയുണ്ടെന്നു ഡിസാസ്റ്റർ മാനേജ്‌മെന്‍റ് അഥോറിറ്റി അറിയിച്ചു. 2,400 മീറ്ററിനു മുകളിലുള്ള പ്രദേശങ്ങളിലാണു ഹിമപാത സാധ്യത. ഡോഡ, കിഷ്ത്വാർ, പൂഞ്ച്, റംബാൻ, ഗന്ദർബാൽ ജില്ലകളിൽ 2,200 മീറ്ററിനു മുകളിൽ ഇടത്തരം അപകടനിലയുള്ള ഹിമപാതമുണ്ടാകാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. ഈ പ്രദേശങ്ങളിൽ താമസിക്കുന്നവർ മുൻകരുതൽ എടുക്കാനും ഹിമപാത സാധ്യതയുള്ള പ്രദേശങ്ങളിലേക്ക് ഇറങ്ങുന്നത് ഒഴിവാക്കാനും നിർദേശമുണ്ട്. അതേസമയം, ജമ്മു കാഷ്മീരിലെ പല സ്ഥലങ്ങളിലും മഞ്ഞുവീഴ്ച തുടരുകയാണ്. ഇന്നലെ താപനില ഒൻപത് ഡിഗ്രി സെൽഷ്യസായി കുറഞ്ഞിരുന്നു. കാഷ്മീർ താഴ്‌വരയിലെ പല ജില്ലകളിലും ഇപ്പോൾ മഞ്ഞ് മൂടിയിരിക്കുകയാണ്. ജമ്മു-ശ്രീനഗർ ദേശീയപാതയിലെ ഗതാഗതത്തെയും വിമാന സർവീസുകളെയും മഞ്ഞ് ബാധിച്ചു.

Read More

വന്ദേഭാരതില്‍ വിളമ്പിയ ഭക്ഷണത്തില്‍ ചത്ത പാറ്റ; പരാതിപ്പെട്ടാൽ പാറ്റയ്ക്കും കൂട്ടി ചാര്‍ജ് ഈടാക്കുമെന്ന് സോഷ്യൽ മീഡിയ

സാമൂഹിക മാധ്യമങ്ങളില്‍ കഴിഞ്ഞ കുറച്ചേറെ വര്‍ഷങ്ങളായി ഇന്ത്യന്‍ റെയില്‍വേ ഏറ്റവും വൃത്തിഹീനമായ സാഹചര്യങ്ങളാണ് യാത്രക്കാര്‍ക്കായി ഒരുക്കുന്നതെന്ന പരാതി ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്. രാജ്യം ‘ശുചിത്വഭാരതം’ ആഘോഷിക്കുമ്പോഴും ഈ അവസ്ഥ തുടരുകയാണെന്നാണ് പരാതി. ഇതിനിടെയാണ് കേന്ദ്രസര്‍ക്കാർ വന്ദേഭാരതിനെ കളത്തിലിറക്കുന്നത്. വന്ദേഭാരതിന് ഗംഭീര വരവേൽപ്പാണ് ആദ്യം കിട്ടിയതെങ്കിലും മുന്നോട്ട് പോകെ പോകെ മറ്റ് ട്രെയിനുകളുടെ സമാന അവസ്ഥ തന്നെയാണ് വന്ദേഭാരതിനും. കഴിഞ്ഞ ദിവസം എക്സിൽ കുറച്ച് ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് ഒരു ഉപയോക്താവ് ഇങ്ങനെ എഴുതി ‘ ഞാൻ 1/02/2024 ട്രെയിൻ നമ്പർ 20173 ആർകെഎംപിയിൽ നിന്ന് ജെബിപിയിലേക്ക് (വന്ദേ ഭാരത് എക്സ്പ്രസ്) യാത്ര ചെയ്യുകയായിരുന്നു. അവർ നൽകിയ ഭക്ഷണപ്പൊതിയിൽ ചത്ത പാറ്റയെ കണ്ട് ഞാൻ ഞെട്ടിപ്പോയി.’ ഒപ്പം നരേന്ദ്രമോദി, അശ്വിനി വൈഷ്ണവ്, ജബല്‍പൂര്‍ ജിആര്‍എം, സെട്രന്‍ല്‍ റെയില്‍വെ റെയില്‍ മന്ത്രാലയം ഐആര്‍സിടിസി എന്നുവരെയും അദ്ദേഹം ടാഗ് ചെയ്തു. ട്വീറ്റ് വളരെ പെട്ടെന്ന്…

Read More

ഗോ… ഗോ… ഗോബി; ഗോവന്‍ നഗരത്തില്‍ ഗോബി മഞ്ചൂരിയന്‍ ‘ഔട്ട്‌’

കോഴിക്കോട്: വെജ് പ്രിയരാകട്ടെ, അല്ലാത്തവരാകട്ടെ ഗോബി മഞ്ചൂരിയന്‍ എന്ന് കേട്ടാല്‍ നാവില്‍ കൊതിയൂറും. വീണ്ടും വീണ്ടും കഴിക്കാന്‍ തോന്നുന്ന ഫ്‌ളേവറിലും രുചിയിലും നിറത്തിലുമാണ് ഗോബി മഞ്ചൂരിയന്‍ മുന്നിലെത്തുന്നത്. രുചിയിലും ആരോഗ്യത്തിലും മുന്‍പിലെന്ന് നാം കരുതുന്ന ഗോബി മഞ്ജൂരിയന് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുകയാണ് ഗോവയിലെ മപുസ മുന്‍സിപ്പല്‍ കൗണ്‍സില്‍. ഹോട്ടലുകളില്‍ ഗോബി മഞ്ചൂരിയന്‍ ആകര്‍ഷകമാക്കാന്‍ ഉപയോഗിക്കുന്ന സിന്തറ്റിക് നിറങ്ങളും മറ്റ് വൃത്തി പ്രശ്‌നങ്ങളും പറഞ്ഞാണ് മുന്‍സിപ്പല്‍ കൗണ്‍സിലിന്‍റെ തീരുമാനം. സ്റ്റാളുകളിലും വിരുന്നുകളിലുമാണ് ഗോബി മഞ്ചൂരിയന്‍ വിലക്കിയിരിക്കുന്നത്. ആദ്യമായല്ല ഒരു പ്രാദേശിക ഭരണകൂടം ഗോബി മഞ്ചൂരിയനെതിരേ കര്‍ശന നടപടി സ്വീകരിക്കുന്നത്. 2022ല്‍, ശ്രീ ദാമോദര്‍ ക്ഷേത്രത്തിലെ വാസ്‌കോ സപ്താഹ മേളയില്‍ ഗോബി മഞ്ചൂരിയന്‍ വില്‍ക്കുന്ന സ്റ്റാളുകള്‍ നിയന്ത്രിക്കാന്‍ ഫുഡ് ആന്‍ഡ് ഡ്രഗ്‌സ് അഡ്മിനിസ്‌ട്രേഷന്‍ മോര്‍മുഗാവോ മുനിസിപ്പല്‍ കൗണ്‍സിലിന് നിര്‍ദേശം നല്‍കിയിരുന്നു. പാകം ചെയ്യുന്നതിലെ വൃത്തിയില്ലായ്മ, സോസുകളുടെ കാലപ്പഴക്കം നിര്‍ണയിക്കാനാകാത്തത്, ആരോഗ്യത്തിന് വളരെ…

Read More

തള്ള് തള്ള് തള്ള് തള്ള് പോലീസ് വണ്ടി…പ്രതികളാണെന്നതു ശരി, പക്ഷേ ഇങ്ങനെ തള്ളിക്കാമോ ഏമാൻമാരേ!

ഭഗൽപുർ: ബിഹാർ പോലീസ് സേനയെ നാണംകെടുത്തിയ സംഭവം കഴിഞ്ഞദിവസം ഭഗൽപുരിലെ കച്ചഹാരി ചൗക്കിലുണ്ടായി. കോടതിയിലേക്കു കൊണ്ടുപോയ നാലു പ്രതികളെക്കൊണ്ട് ഇന്ധനം തീർന്ന പോലീസ് ജീപ്പ് തള്ളിച്ച സംഭവമാണു പോലീസിനെ വിവാദത്തിലാക്കിയത്. ഏറ്റവും അടുത്തുള്ള പെട്രോൾ പന്പിലേക്കാണു വാഹനം തള്ളിച്ചത്. വിലങ്ങണിയിച്ചിരുന്ന പ്രതികളെ കയർകൊണ്ടു കൂട്ടിക്കെട്ടിയശേഷമാണു പോലീസുകാർ ജീപ്പ് തള്ളാൻ ആവശ്യപ്പെട്ടത്. ബന്ധനാവസ്ഥയിൽ വളരെ പ്രയാസപ്പെട്ടാണു പ്രതികൾ വാഹനം തള്ളിയത്. 500 മീറ്ററിലേറെ ഈവിധം വാഹനം തള്ളി. ഇതിന്‍റെ വീഡിയോ ആയിരക്കണക്കിനാളുകളാണു കണ്ടത്. മദ്യനിരോധനം നിലനിൽക്കുന്ന സംസ്ഥാനത്ത് മദ്യം ഉപയോഗിച്ചു എന്ന കേസിലാണു നാലുപേരും അറസ്റ്റിലായത്. 2016 മുതൽ ബിഹാറിൽ സന്പൂർണമദ്യനിരോധനമാണ്. പ്രതികളെക്കൊണ്ടു വാഹനം തള്ളിച്ച സംഭവത്തിൽ പോലീസിനെതിരേ വിമർശനങ്ങളും പരാതികളും ഉയർന്നതോടെ വിശദമായ അന്വേഷണം ഇക്കാര്യത്തിൽ നടത്തുമെന്ന് അറിയിച്ചിരിക്കുകയാണു ഉന്നത പോലീസ് ഉദ്യോഗസ്ഥർ.

Read More

വിമാനത്തിൽ കണ്ടതിൽ വച്ച് ഏറ്റവും വെറുപ്പുളവാക്കുന്ന കാര്യം എന്തായിരുന്നു? ഫ്ലൈറ്റ് അറ്റൻഡറുടെ ഉത്തരം കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

അടുത്തിടെ റെഡ്ഡിറ്റിൽ യുഎസ്സിലെ ഒരു പ്രധാന എയർലൈൻസിലെ ജീവനക്കാരൻ ഒരു പോസ്റ്റിട്ടു.’നിങ്ങൾക്ക് അറിയാൻ തോന്നുന്നതെല്ലാം എന്നോട് ചോദിക്കൂ, ഞാൻ അതിന് ഉത്തരം തരാം’ എന്നതായിരുന്നു പോസ്റ്റ്. 25 വർഷമായി താൻ ഫ്ലൈറ്റ് അറ്റൻഡന്‍റായി ജോലി നോക്കുന്നുണ്ട് എന്നും ഇയാൾ റെഡ്ഡിറ്റിൽ കുറിച്ചിട്ടുണ്ട്. ഇതിനു പിന്നാലെ നിരവധി പേരാണ് പോസ്റ്റിന് മറുപടിയുമായെത്തിയത്. ചോദ്യത്തിനുള്ള ഉത്തരം നൽകുന്നതിനിടെ വിമാനത്തിൽ വച്ചുണ്ടായ വളരെ വിചിത്രമായ മോശപ്പെട്ട അനുഭവങ്ങളും അയാൾ പങ്കുവച്ചു. ‘വിമാനത്തിൽ നിങ്ങൾ കണ്ടതിൽ വച്ച് ഏറ്റവും വെറുപ്പുളവാക്കുന്ന കാര്യം എന്തായിരുന്നു’ എന്നാണ് ഒരാൾ ഇയാളോട് ചോദിച്ചത്. ‘അത് ഉപയോഗിച്ച് ഉപേക്ഷിച്ച കോണ്ടമാണ്’ എന്നാണ് അയാൾ നൽകിയ മറുപടി. അതുപോലെ സ്ത്രീകളുടേയും പുരുഷന്മാരുടേയും ഉപയോഗിച്ച അടിവസ്ത്രങ്ങൾ, ടാംപണുകൾ എന്നിവയും വിമാനത്തിൽ കണ്ടിട്ടുണ്ട് എന്നും ഇതൊക്കെയാണ് ഏറ്റവും വെറുപ്പുളവാക്കുന്ന കാഴ്ചകളിൽ ചിലത് എന്നും ഇയാൾ കൂട്ടിച്ചേർത്തു. വിമാനത്തിൽ വഴക്കുണ്ടാക്കുക, വിമാനത്തിൽ സീറ്റിൽ മലമൂത്ര…

Read More