ഇങ്ങനെയും വിശ്വാസമോ! ആശുപത്രിക്ക് മുന്നിലെ ഭാഗ്യപ്രതിമകൾ രോഗികൾക്ക് ദോഷമെന്ന് സോഷ്യൽ മീഡിയയിൽ പ്രചരണം; ഒടുവിൽ പ്രതിമക്ക് സ്ഥാന ചലനം

കമ്യൂണിസ്റ്റ് രാജ്യമാണെങ്കിലും ചൈനയിലെ ചില അന്ധവിശ്വാസങ്ങളെ കുറിച്ചുള്ള വാർത്തകൾ സോഷ്യൽ മീഡിയയിൽ ഇടയ്ക്കിടെ പ്രത്യക്ഷപ്പെടാറുണ്ട്. എന്നാൽ സെൻട്രൽ ചൈനയിലെ ഹെനാൻ പ്രവിശ്യയിലെ യുഷൗ സെക്കൻഡ് പീപ്പിൾസ് ഹോസ്പിറ്റലിലുണ്ടായ ഒരു സംഭവമാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച്ചയാകുന്നത്. ഈ ആശുപത്രിയുടെ വാതില്‍ക്കല്‍ രണ്ട് പതിറ്റാണ്ടായി ഉണ്ടായിരുന്ന ഭാഗ്യ ചിഹ്നമായ പ്രതിമ കഴിഞ്ഞ ദിവസം എടുത്ത് മാറ്റി. ചൈനീസ് സാമൂഹിക മാധ്യമങ്ങളില്‍ ചിലര്‍ നടത്തിയ പരാമര്‍ശത്തിന് പിന്നാലെയായിരുന്നു ഭാഗ്യ പ്രതിമയ്ക്ക് സ്ഥാനചലനമുണ്ടായത്. പിക്സിയു എന്ന ഭാഗ്യചിഹ്നം ഒരു ചൈനീസ് ഐതിഹ്യ മൃഗമാണ്. ഡ്രാഗൺ, ഫീനിക്സ്, ആമ, ക്വിലിൻ എന്നിവയ്‌ക്കൊപ്പം അഞ്ച് ശുഭകരമായ ചൈനീസ് പുരാണ ജീവികളിൽ ഒന്നാണ് ‘പിക്സിയു’ എന്ന് അറിയപ്പെടുന്ന ഭാഗ്യമൃഗം. ഇതിന്‍റെ ഭാഗ്യപ്രതിമയ്ക്ക് സമ്പത്ത് ആകർഷിക്കാനും അവ പുറത്ത് പോകാതെ നിലനിര്‍ത്താനും കഴിയുമെന്ന് ചൈനയിലെ ഫെങ് ഷൂയി വിശ്വാസം അവകാശപ്പെടുന്നു. ഈ മൃഗത്തിന് വലിയ വാ ഉണ്ട്.…

Read More

പാതിരാത്രി ഡെലിവറി ചെയ്ത ഭക്ഷണത്തിന് ടിപ്പ്; സ്ക്രീൻഷോട്ട് പങ്കുവച്ച യുവതിക്ക് വിമർശനവുമായി സോഷ്യൽ മീഡിയ

ഓൺലൈൻ ഭക്ഷണ വിതരണ ആപ്പുകൾ ഉപയോഗിക്കാത്തവർ വളരെ കുറവാണ്. ഏത് സമയത്ത് ഓർഡർ ചെയ്താലും ഭക്ഷണം പെട്ടന്ന് തന്നെ അരികിലെത്തുമെന്നതാണ് ഇതിന്‍റെ പ്രത്യേകതയും. സൊമാറ്റോയും സ്വിഗ്ഗിയുമൊക്കെ ഫുഡ് ഡെലിവെറി രംഗത്ത് പ്രശസ്തമാണ്. സമൂഹ മാധ്യമങ്ങളിലാകട്ടെ ഇത്തരത്തിൽ ഫുഡ് ഡെലിവറിയുമായി ബന്ധപ്പെട്ട ചെറിയ കാര്യങ്ങൾ പോലും ആളുകൾ പങ്കുവയ്ക്കാറുണ്ട്. ഭക്ഷണം താമസിച്ചെത്തുന്നതും, ഓർഡർ ചെയ്തതിന് പകരം മാറ്റി ഭക്ഷണം നൽകുന്നതും, മോശപ്പെട്ട ഭക്ഷണം കൊടുക്കുന്നതുമൊക്കെ ആളുകൾ സോഷ്യൽ മീഡിയയിൽ പരാതിയായി പോസ്റ്റ് ചെയ്യാറുണ്ട്. ഇതിനിടെയാണ് പാതിരാത്രിയില്‍ ഭക്ഷണം കൊണ്ടുവന്ന ഫുഡ് ഡെലിവെറി ഏജന്‍റ് ടിപ്പ് ചോദിച്ചതിന്‍റെ സ്ക്രീന്‍ ഷോട്ടുമായി ഒരു യുവതി എത്തിയത്. പിന്നാലെ സോഷ്യൽ മീഡിയ ഉപയോക്താക്കള്‍ യുവതിക്ക് നേരെ തിരിഞ്ഞു. ‘ഇത് വിചിത്രമാണ് ബ്രോ’, pri എന്ന എക്സ് ഉപയോക്ത സൊമാറ്റോ ഡെലിവറിയുടെ ചാറ്റിന്‍റെ സ്ക്രീന്‍ ഷോട്ട് പങ്കുവച്ച് കൊണ്ട് ഇങ്ങനെ എഴുതി. എന്നാല്‍ സോഷ്യൽ…

Read More

അമ്മയ്ക്കിഷ്ടം അനിയത്തിയോട്; കലിപ്പിൽ വീട് കൊള്ളയടിച്ച് യുവതി; മോഷ്ടിച്ച ആഭരണങ്ങൾ സഹോദരിയുടെ വിവാഹത്തിന് അമ്മ കരുതിവച്ചത്

ന്യൂഡൽഹി: അമ്മയോടുള്ള ദേഷ്യത്തിൽ വീട്ടിൽനിന്നു സ്വർണവും പണവും കവർന്ന യുവതിയെ അറസ്റ്റ് ചെയ്തു. ഉത്തംനഗർ സേവക് പാർക്കിൽ താമസിക്കുന്ന കമലേഷിന്‍റെ മകൾ ശ്വേതയാണു (31) പിടിയിലായത്. അമ്മയ്ക്കു കൂടുതൽ സ്നേഹം അനിയത്തിയോട് ആയതിനാലാണ് വീട്ടിൽനിന്നു പണവും ആഭരണങ്ങളും മോഷ്ടിച്ചതെന്നാണു ശ്വേത പോലീസിനോടു പറഞ്ഞത്. ലക്ഷങ്ങൾ വിലവരുന്ന സ്വർണം, വെള്ളി ആഭരണങ്ങൾ, 25,000 രൂപ എന്നിവ മോഷണം പോയെന്നാണു ശ്വേതയുടെ അമ്മ കമലേഷ് പോലീസിൽ പരാതി നൽകിയത്. വീട്ടിൽ അലമാരയുടെയും വാതിലുകളുടെയും പൂട്ടുകൾ തകർത്തിരുന്നില്ല. പോലീസ് സമീപത്തെ സിസി ടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ സംഭവദിവസം ബുർഖ ധരിച്ച ഒരു സത്രീ വീട്ടിനുള്ളിലേക്കു പോകുന്നതും കുറച്ചു സമയത്തിനകം തിരിച്ചു പോകുന്നതും ശ്രദ്ധയിൽപ്പെട്ടു. സംശയം തോന്നിയ പോലീസ് ശ്വേതയെ ചോദ്യം ചെയ്തപ്പോൾ കുറ്റം സമ്മതിക്കുകയായിരുന്നു. മോഷ്ടിച്ചതിൽ കുറച്ച് ആഭരണങ്ങൾ തന്‍റേതും ബാക്കി സഹോദരിയുടെ വിവാഹത്തിനു വേണ്ടി അമ്മ കരുതി വച്ചിരുന്നതുമാണെന്നു ശ്വേത…

Read More

കുഴിയിലകപ്പെട്ട മാൻകുട്ടിയെ രക്ഷിച്ച് യുവാവ്; ഒരുമാസത്തിന് ശേഷം കുടുംബസമേതം നന്ദി പറയാൻ രക്ഷകന്‍റെ വീട് തേടിയെത്തി മാൻകുഞ്ഞ്; വിഡിയോ വൈറൽ

എപ്പോഴും നന്ദിയുള്ളവരാണ് മൃഗങ്ങൾ. അവയ്ക്ക് കിട്ടുന്ന സഹായങ്ങൾക്ക് എല്ലായ്‌പ്പോഴും അവർ കടപ്പെട്ടിരിക്കും. ഇപ്പോഴിതാ, ഒരു മാൻകുഞ്ഞിന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുകയാണ്. ഐഎഫ്എസ് ഓഫീസർ സുശാന്ത നന്ദയാണ് ഹൃദയസ്പർശിയാ വിഡിയോ പങ്കുവച്ചിരിക്കുന്നത്. കൂട്ടംതെറ്റി കുഴിയിലകപ്പെട്ട ഒരു മാൻകുഞ്ഞിനെ ഒരു യുവാവ് രക്ഷപ്പെടുത്തുകയും ശേഷം അതിന്‍റെ കുടുംബത്തിന്‍റെ പക്കലേക്ക് കൊണ്ടെത്തിക്കുന്നതുമാണ് വീഡിയോ. കുഴിയിൽ വീണുകിടന്ന കുഞ്ഞു മാനിനെ അതീവ ശ്രദ്ധയോടെയും സുരക്ഷയോടെയും കൂടിയാണ് യുവാവ് പുറത്ത് എടുക്കുന്നതെന്ന് വീഡിയോയിൽ കാണാൻ സാധിക്കും. അതിനുശേഷം മാൻ കുട്ടി ആരോഗ്യവതിയാണെന്ന് ഉറപ്പുവരുത്തുന്നു. പിന്നീട് അമ്മയുടെ പക്കലേക്ക് അയാൾ മാൻ കുഞ്ഞിനെ കൊണ്ടുവിടുന്നതുമാണ് വീഡിയോയിലുള്ളത്. എന്നാൽ ഇവിടംകൊണ്ട് കാര്യങ്ങൾ കഴിഞ്ഞില്ല. ഇനിയാണ് അതിശയിപ്പിക്കുന്ന ട്വിസ്റ്റ് ഉണ്ടായത്. ഒരു മാസത്തിന് ശേഷം മാൻ കുഞ്ഞ് തന്നെ രക്ഷപെടുത്തിയ യുവാവിന്‍റെ വീട്ടിലേക്ക് മടങ്ങിഎത്തി. എന്നാൽ, ഇത്തവണ മാൻ കുഞ്ഞ് തനിച്ചായിരുന്നില്ല വന്നത്. ആ പെൺകുഞ്ഞിനെ അനുഗമിച്ചത് അതിന്‍റെ…

Read More

ഇങ്ങനെയും ഉണ്ടോ ആളുകൾ; പാന്പുകളുടെ കൂടെ പെൺകുട്ടിക്കു സുഖനിദ്ര! വീഡിയോ വൈറൽ

പാന്പ് എന്നു കേൾക്കുന്പോഴേ ആളുകൾക്കു ഭയമാണ്. അപ്പോൾ പാന്പുകളുടെ കൂടെ കിടന്നുറങ്ങുന്ന പെൺകുട്ടിയെ കണ്ടാലോ? അത്തരത്തിലൊരു വീഡിയോ സോഷ്യൽ മീഡിയയിൽ അടുത്തിടെ പ്രത്യക്ഷപ്പെട്ടു. ഒന്നിലേറെ പാന്പുകളുടെ കൂടെ ഒരു പെൺകുട്ടി കട്ടിലിൽ കിടന്നുറങ്ങുന്നതാണു വീഡിയോയിലെ ഉള്ളടക്കം. പാന്പുകളെ കെട്ടിപ്പിടിച്ചായിരുന്നു പെൺകുട്ടിയുടെ അർധമയക്കം. കാഴ്ചക്കാരിൽ ഈ ദൃശ്യം ഭീതി പരത്തിയെങ്കിലും പെൺകുട്ടിക്കിതു പതിവു പരിപാടിയാണെന്നാണു പോസ്റ്റിൽനിന്നു വ്യക്തമാകുന്നത്. പക്ഷേ കടുത്ത വിമർശനമാണു വീഡിയോക്കു ലഭിച്ചത്. പാന്പുകൾപോലെയുള്ള ജീവികളെ വീടുകളിൽ സൂക്ഷിക്കുന്നതുതന്നെ അപകടകരമാണെന്നും അവയ്ക്കൊപ്പം കഴിയാൻ കുട്ടികളെ അനുവദിക്കുന്നവർക്കെതിരേ നിയമനടപടി സ്വീകരിക്കണമെന്നുമുള്ള കമന്‍റുകളാണ് ഏറെയുമുണ്ടായത്. സംഭവം നടന്നത് എവിടെയാണെന്നു വീഡിയോ പങ്കുവച്ചയാൾ വ്യക്തമാക്കിയില്ല. ഇന്ത്യയിൽ പാന്പിനെ വളർത്താൻ നിയമപരമായി അനുവാദമില്ല. പാന്പിനെ പിടികൂടുന്നതും കൊല്ലുന്നതും ഇറച്ചിക്കായി ഉപയോഗിക്കുന്നതും രാജ്യത്തു കുറ്റകരമാണ്. എന്നാൽ, ചില വിദേശരാജ്യങ്ങളിൽ പാന്പുകളെ വീടുകളിൽ വളർത്താൻ നിയമം അനുവദിക്കുന്നുണ്ടു താനും.വീഡിയോ കാണാൻ ഇവിടെ ക്ലിക് ചെയ്യുക.

Read More

പച്ചവെള്ളം പോലെ ഇംഗ്ലീഷ്… വളവിൽപനക്കാരിയുടെ സംസാരം കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

ചിലർക്ക് പല ഭാഷകൾ കൈകാര്യം ചെയ്യാനുള്ള കഴിവുണ്ട്. വിദ്യാഭ്യാസമുള്ളവർക്ക് മാത്രമേ പല തരത്തിലുള്ള ഭാഷകളിൽ സംസാരിക്കുന്നതിന് സാധിക്കു എന്നൊരു മിഥ്യാ ധാരണ ചിലർക്കെങ്കിലും ഉണ്ടാകാറുണ്ട്. എന്നാൽ ആ ധാരണ തെറ്റാണെന്ന് തെളിയിച്ചിരിക്കുകയാണ് ഒരു കച്ചവടക്കാരി. ദെർ അൽഫ മെൻച്ചൻ എന്ന ഇൻസ്റ്റാഗ്രാം ഉപയോക്താവാണ് ഇതിന്‍റെ വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഒരു വളവിൽപനക്കാരിയുടെ ഇംഗ്ലീഷ് സംസാരമാണ് വീഡിയോയിൽ ഉള്ളത്. വളരെ പെട്ടെന്ന് തന്നെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. വള വിൽക്കുന്നതിനായി ബീച്ചിന്‍റെ സമീപത്തായാണ് ഇവർ ഇരിക്കുന്നത്. അവർ താനിരിക്കുന്ന ബീച്ചിനെ കുറിച്ചാണ് ആദ്യം സംസാരിച്ചു തുടങ്ങിയത്. താൻ ഇവിടെയാണ് വളർന്നത്. അച്ഛനും അമ്മയ്ക്കും ഒപ്പം എട്ടാമത്തെ വയസ് മുതൽ താൻ വളക്കച്ചവടത്തിനിറങ്ങി. നല്ല ഉച്ചാരണശുദ്ധിയോടെ ഇംഗ്ലീഷിലാണ് അവർ സംസാരിക്കുന്നത്. അതിനുശേഷം അവർ ഇന്ത്യക്കാരെ കുറിച്ചാണ് പറയുന്നത്. ആദ്യമൊക്കെ ഇവിടെ വിദേശികളാണ് കൂടുതലായും വരാറുണ്ടായിരുന്നത്. എന്നാൽ, കോവിഡിന് ശേഷം ഇന്ത്യക്കാർ…

Read More

ലൈവ് റിപ്പോർട്ടിംഗിനിടെ സ്വന്തം മുഖത്തടിച്ച് റിപ്പോർട്ടർ; കാരണം കേട്ടാൽ ചിരി നിർത്തില്ല

ലൈവ് റിപ്പോർട്ടിംഗിനിടെ അപ്രതീക്ഷിതമായ പല സംഭവങ്ങളും ഉണ്ടാകാറുണ്ട്. ചിലതൊക്കെ നമ്മെ ചിരിപ്പിക്കാറുണ്ട്. ചിലത് ഭയപ്പെടുത്താറുമുണ്ട്. അത്തരത്തിൽ ഒരു വനിതാ റിപ്പോർട്ടർ നേരിട്ട അനുഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. ഓസ്ട്രേലിയാസ് ടുഡേ ഷോയിലെ റിപ്പോർട്ടർ ആൻഡ്രിയ ക്രോതേഴ്‌സിനാണ് ഈ അനുഭവം ഉണ്ടായിരിക്കുന്നത്. ബ്രിസ്‌ബേനിൽ വെള്ളപ്പൊക്കം റിപ്പോർട്ട് ചെയ്യുകയായിരുന്നു ആൻഡ്രിയ. ലൈവ് റിപ്പോർട്ടിംഗിനിടെ ഒരു കൊതുക് അവളുടെ മുഖത്ത് വന്നിരുന്നു. ചൊറിയാൻ തുടങ്ങിയപ്പോൾ ലൈവ് ആണെന്നോർക്കാതെ അവൾ പെട്ടന്ന് തന്‍റെ മുഖത്തടിച്ചു. പെട്ടെന്നാണ് താൻ ലൈവാണ് എടുക്കുന്നതെന്ന് ഓർത്തത്. അപ്പോൾതന്നെ ആകെ വല്ലാതായി ആൻഡ്രിയ അവിടെ നിന്നും ഓടിപ്പോയി. സംഭവത്തിന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ പെട്ടെന്ന് തന്നെ വൈറലായി. വീഡിയോയ്ക്ക് പ്രതികരണവുമായി ആൻഡ്രിയ രംഗത്തെത്തി. തന്‍റെ ഓഫീസിലെ സഹപ്രവർത്തകരുടെ കമന്‍റ് കൂടി ഉൾപ്പെടുത്തികൊണ്ട് രസകരമായ ഒരു വീഡിയോ ആൻഡ്രിയ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തു. മുഖത്തടിച്ചതിൽ വലിയ പ്രശ്നമില്ല.…

Read More

അമ്പട കള്ളാ… വീട്ടിലെ കാമറ പരിശോധിച്ച ദമ്പതികൾ ഞെട്ടി; അപരിചിതന്‍റെ കുളിസീൻ; പോലീസെത്തിയപ്പോൾ കണ്ടത് അർധ നഗ്നനായ യുവാവിനെ

നമ്മുടെ അനുവാദമില്ലാതെ വീട്ടിൽ അതിക്രമിച്ച് കടക്കുന്നവരെ കള്ളൻ എന്നാണ് വിളിക്കുന്നത്. എന്നാൽ അമേരിക്കയിലെ ഒരു വീട്ടിൽ കഴിഞ്ഞ ദിവസമുണ്ടാ‍യത് വ്യത്യസ്തമായ ഒരു അനുഭവമായിരുന്നു. സാമുവൽ സ്മിത്ത് എന്ന യുവാവ് നാർഡി ദമ്പതികളുടെ വീട് കുത്തിതുറന്ന് അകത്ത് കയറി. എന്നാൽ ഇയാൾ മോഷ്ടിക്കുന്നതിനു വേണ്ടിയല്ല വീടിനുള്ളിൽ കയറിയത്. അകത്ത് കടന്ന് ആദ്യം ബാത്ത്റൂമിൽ കയറി അതി വിശാലമായൊരു കുളി പാസാക്കി. പിന്നീട് സന്ദർശന മുറിയിലെ സോഫയിൽ നീണ്ട് നിവർന്നൊരു ഉറക്കവും പാസാക്കി. വീട്ടിൽ ആരും ഇല്ലാത്തതിനാൽ പിടിക്കപ്പെടില്ലെന്ന് കരുതിയാണ് അയാൾ ഇങ്ങനെയൊക്കെ ചെയ്തത്. എന്നാൽ വീട്ടുകാർ‍ സെക്യൂരിറ്റി കാമറയിലൂടെ ഇയാളെ കാണുകയും പോലീസിൽ വിവരമറിയിക്കുകയും ചെയ്തു. പോലീസ് എത്തുമ്പോൾ ഒരു തോർത്ത് മാത്രമുടുത്ത് സോഫയിൽ സുഖമായിരുന്ന് വിശ്രമിക്കുകയായിരുന്നു കക്ഷി. ജനുവരി 27 -ന് രാത്രിയാണ് സംഭവം. അന്നേ ദിവസം വീട്ടുകാർ സ്ഥലത്ത് ഇല്ലായിരുന്നു. എന്നാൽ ഇവരുടെ വീട്ടിൽ അപരിചിതർ…

Read More

ബെഡ്ഷീറ്റ് കൂട്ടിക്കെട്ടി ജയിൽ ചാടി; പിടിയിലായത് റൊമാന്‍റിക് ഡിന്നറിനിടെ

യൂറോപ്പിലെ തന്നെ മോസ്റ്റ് വാണ്ടഡ് ക്രിമിനലുകളിൽ ഒരാളാണ് മാർക്കോ റഡുവാനോ എന്ന് പേരുള്ള മാഫിയാ ബോസ്. ഒരു വർഷം മുമ്പ് ഇയാളെ അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചെങ്കിലും ബെഡ്ഷീറ്റ് കൂട്ടിക്കെട്ടി ഇയാൾ ജയിൽ ചാടി. അന്നത് വലിയ കോലാഹാലം തന്നെ സൃഷ്ടിച്ചിരുന്നു. എന്നാൽ, റഡുവാനോ ഇപ്പോൾ വീണ്ടും പിടിയിലായിരിക്കുകയാണ്. ഇയാൾ ഫ്രാൻസിലെ കോർസിക്കയിൽ വച്ചാണ് അറസ്റ്റ് ചെയ്യപ്പെ‌ട്ടത്. റഡുവാനോയെ അറസ്റ്റ് ചെയ്യുമ്പോൾ കൂടെ ഒരു സ്ത്രീയും ഉണ്ടായിരുന്നു. റൊമാന്‍റിക് ഡിന്നറിനിടയിലാണ് ഇയാൾ പിടിയിലായത് എന്നും റിപ്പോർട്ടുകൾ പറയുന്നു.  24 വർഷത്തെ തടവിന് ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയവെയാണ് ഇയാൾ തടവ് ചാടിയത്. സാർഡിനിയയിലെ ബദുഇ കാരോസ് ജയിലിൽ നിന്നും ബെഡ്‍ഷീറ്റ് കൂട്ടിക്കെട്ടി ഇയാൾ രക്ഷപ്പെടുന്നതിന്‍റെ ദൃശ്യങ്ങൾ അന്ന് വൈറലായിരുന്നു. ബെഡ്‍ഷീറ്റുകൾ പരസ്പരം കൂട്ടിക്കെട്ടി ഒരു കയർ പോലെ ആക്കിയ ശേഷം ഇയാൾ രണ്ട് നിലയുള്ള കെട്ടിടത്തിൽ നിന്നും താഴേക്ക്…

Read More

തനിക്ക് അനുകൂലമായി വിധി പറഞ്ഞില്ല; കോ‌ടതി കെട്ടിടത്തിന് മുകളിൽ കയറി അഭിഭാഷകന്‍റെ ആത്മഹത്യാഭീഷണി

കഴിഞ്ഞ ദിവസം പാറ്റ്നയിലെ കോടതി വളപ്പിൽ ഞെട്ടിപ്പിക്കുന്ന ഒരു സംഭവമാണ് നടന്നത്. കെട്ടിടത്തിന് മുകളിൽ കയറി ഒരു അഭിഭാഷകൻചാടിച്ചാവുമെന്ന് ഭീഷണിപ്പെടുത്തി. പാറ്റ്നയിലെ ഹൈക്കോടതി വളപ്പിലാണ് ഈ നാടകീയരംഗങ്ങളെല്ലാം അരങ്ങേറിയത്. ഇവിടെ നിരവധി ആളുകൾ തടിച്ചുകൂടിയിരുന്നു. അഭിഭാഷകൻ അവർക്ക് മുന്നിൽ വച്ചാണ് കെട്ടിടത്തിന്‍റെ മുകളിൽ നിന്ന് താഴേക്ക് ചാടി ആത്മഹത്യ ചെയ്യാൻ പോവുകയാണ് എന്ന് ഭീഷണിപ്പെടുത്തിയത്. സോഷ്യൽ മീഡിയയിൽ സംഭവത്തിന്‍റെ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചു. വീഡിയോയിൽ ഇവിടെ കൂടിനിന്ന ആളുകൾ ഇയാളോട് താഴേക്കിറങ്ങാൻ ആവശ്യപ്പെടുന്നതും കാണാം. താഴേക്കിറങ്ങി വരാൻ കയർ തരാമെന്നും ചിലരൊക്കെ പറയുന്നുണ്ട്. എന്നാൽ, താഴേക്കിറങ്ങാൻ ഇയാൾ ഒരുതരത്തിലും തയ്യാറാവുന്നില്ല. അവിടെ തന്നെ ഇരിക്കുന്നതാണ് കാണാൻ സാധിക്കുന്നത്. തനിക്ക് അനുകൂലമായി കോടതി വിധി പറയാത്തതിനെ തുടർന്നാണത്രെ ഇയാൾ കെട്ടിടത്തിന് മുകളിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയത്. മുകേഷ് കുമാർ എന്നാണ് ഈ അഭിഭാഷകന്‍റെ പേര്. കേസ് പിൻവലിക്കാൻ…

Read More