ഇങ്ങനെയും വിശ്വാസമോ! ആശുപത്രിക്ക് മുന്നിലെ ഭാഗ്യപ്രതിമകൾ രോഗികൾക്ക് ദോഷമെന്ന് സോഷ്യൽ മീഡിയയിൽ പ്രചരണം; ഒടുവിൽ പ്രതിമക്ക് സ്ഥാന ചലനം

കമ്യൂണിസ്റ്റ് രാജ്യമാണെങ്കിലും ചൈനയിലെ ചില അന്ധവിശ്വാസങ്ങളെ കുറിച്ചുള്ള വാർത്തകൾ സോഷ്യൽ മീഡിയയിൽ ഇടയ്ക്കിടെ പ്രത്യക്ഷപ്പെടാറുണ്ട്. എന്നാൽ സെൻട്രൽ ചൈനയിലെ ഹെനാൻ പ്രവിശ്യയിലെ യുഷൗ സെക്കൻഡ് പീപ്പിൾസ് ഹോസ്പിറ്റലിലുണ്ടായ ഒരു സംഭവമാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച്ചയാകുന്നത്.

ഈ ആശുപത്രിയുടെ വാതില്‍ക്കല്‍ രണ്ട് പതിറ്റാണ്ടായി ഉണ്ടായിരുന്ന ഭാഗ്യ ചിഹ്നമായ പ്രതിമ കഴിഞ്ഞ ദിവസം എടുത്ത് മാറ്റി. ചൈനീസ് സാമൂഹിക മാധ്യമങ്ങളില്‍ ചിലര്‍ നടത്തിയ പരാമര്‍ശത്തിന് പിന്നാലെയായിരുന്നു ഭാഗ്യ പ്രതിമയ്ക്ക് സ്ഥാനചലനമുണ്ടായത്.

പിക്സിയു എന്ന ഭാഗ്യചിഹ്നം ഒരു ചൈനീസ് ഐതിഹ്യ മൃഗമാണ്. ഡ്രാഗൺ, ഫീനിക്സ്, ആമ, ക്വിലിൻ എന്നിവയ്‌ക്കൊപ്പം അഞ്ച് ശുഭകരമായ ചൈനീസ് പുരാണ ജീവികളിൽ ഒന്നാണ് ‘പിക്സിയു’ എന്ന് അറിയപ്പെടുന്ന ഭാഗ്യമൃഗം.

ഇതിന്‍റെ ഭാഗ്യപ്രതിമയ്ക്ക് സമ്പത്ത് ആകർഷിക്കാനും അവ പുറത്ത് പോകാതെ നിലനിര്‍ത്താനും കഴിയുമെന്ന് ചൈനയിലെ ഫെങ് ഷൂയി വിശ്വാസം അവകാശപ്പെടുന്നു. ഈ മൃഗത്തിന് വലിയ വാ ഉണ്ട്. ഇവ സ്വർണ്ണവും വെള്ളിയും ഭക്ഷിക്കും. ഇത് ഭാഗ്യം കൊണ്ടുവരും. എന്നാല്‍ ഈ മൃഗത്തിന് മലദ്വാരമില്ലാത്തതിനാൽ കഴിച്ചതൊന്നും പുറത്ത് കളയുന്നില്ല. അതിനാല്‍ ലഭിച്ച സമ്പത്തുകള്‍ കുടുംബത്തിന് വെളിയില്‍ പോകില്ലെന്നും വിശ്വാസ പ്രകാരം പറയുന്നു.

ഇങ്ങനെയുള്ള രണ്ട് പിക്സിയു പ്രതിമകളാണ് യുഷൗ സെക്കൻഡ് പീപ്പിൾസ് ആശുപത്രിയ്ക്ക് പുറത്ത് ഇരുന്നത്. ഇത് സാമൂഹിക മാധ്യമങ്ങളില്‍ ഏറെ പേരുടെ വിമർശനത്തിന് കാരണമായി. വിശ്വാസ പ്രകാരം ആശുപത്രിയിലേക്ക് പോകുന്ന രോഗി തിരിച്ച് വരില്ലെന്ന് പ്രചാരണം ശക്തമായതിന് പിന്നാലെ ജനുവരി 23 ന് പ്രതിമ മാറ്റാന്‍ ആശുപത്രി അധികൃതര്‍ നിര്‍ബന്ധിതരായി. ഇരുപത് വർഷക്കാലമായി ആ പ്രതിമകള്‍ ആശുപത്രി കവാടത്തില്‍ ഉണ്ടായിരുന്നെന്നും ആദ്യമായാണ് ഇത്തരമൊരു പരാതി ഉന്നയിക്കപ്പെടുന്നതെന്നും ആശുപത്രി ജീവനക്കാര്‍ പറഞ്ഞതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

സാധരണയായി ചൈനയില്‍ റെസ്റ്റോറന്‍റുകളിലും ബിസിനസ് സ്ഥാപന ഉടമകളുടെ വീട്ടിലുമാണ് പിക്സിയും പ്രതിമകള്‍ ഉള്ളത്. അതേസമയം ഗേറ്റുകള്‍ക്ക് മുന്നില്‍ ജോഡികളായാണ് സ്ഥാപിക്കുന്നതെങ്കില്‍ ഇരട്ടി ഭാഗ്യം നേടാമെന്നും ഒരു വിശ്വാസമുണ്ട്.

 

Related posts

Leave a Comment