മീൻ കുഞ്ഞുങ്ങളെ നീന്താൻ പഠിപ്പിക്കണോ? എന്തിനും ഏതിനും പരിഹാരമുണ്ടിവിടെ; കമന്‍റുകളാണ് ഇപ്പോൾ ട്രെൻഡിംഗ്

ശബ്ദമില്ലാതെ പാറപൊട്ടിച്ചു കൊടുക്കുന്നു, മീൻ കുഞ്ഞുങ്ങളെ നീന്താൻ പഠിപ്പിക്കുന്നു, തരിപോലും താഴെ വീഴാതെ പഫ്സ് കഴിച്ചുകൊടുക്കുന്നു എന്നിങ്ങനെ പണിക്കാരെ കൊണ്ട് നിറഞ്ഞിരിക്കുന്നത് ഇൻസ്റ്റഗ്രാം. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്ന വീഡിയോകൾക്ക് താഴെ വരുന്ന കമന്‍റുകളാണ് ഇത്. രസകരമായ കമന്‍റുകൾക്കൊപ്പം ഫോൺ നമ്പരും കമന്‍റ് വിദഗ്ധർ നൽകുന്നുണ്ട്. ഇപ്പോൾ ഇൻസ്റ്റഗ്രാമിൽ വരുന്ന എല്ലാ പോസ്റ്റുകൾക്കും താഴെ ഇങ്ങനെയുള്ള കമന്‍റുകൾ കാണാം. വൈറൽ വീഡിയോസിന് ഉപരി ഇത്തരത്തിലുള്ള കമന്‍റുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ തേടുന്നത്. അതേസമയം ഈ കമന്‍റുകളിൽ കാണുന്ന ഫോൺ നമ്പറിലേക്ക് ആളുകൾ വിളിക്കുന്നതും മറ്റും വീഡിയോ ആയി ചിത്രീകരിക്കുന്നവരുമുണ്ട്. എന്തായാലും സംഭവം ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചിരി പടർത്തിക്കൊണ്ടിരിക്കുകയാണ്. വീഡിയോകൾക്ക് പുറമെ സെലിബ്രിറ്റികളുടെ അക്കൗണ്ടുകളിലും ഈ കമന്‍റുകൾ വൈറലായിക്കൊണ്ടിരിക്കുകയാണ്.

Read More

പണം ഒളിപ്പിക്കും, ഇൻസ്റ്റയിൽ റീൽ ഇടും: കിട്ടുന്നവർക്ക് എടുക്കാം; വൈറലായി കാഷ് ഹണ്ട് ചലഞ്ച്

പണം ഒളിപ്പിച്ച് വയ്ക്കുന്ന വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവയ്ക്കുകയും, തുടർന്ന് ആ വീഡിയോ കണ്ട് ആദ്യം സ്ഥലത്തെത്തി ആർക്കുവേണമെങ്കിലും പണം എടുക്കുവാനും സാധിക്കുന്ന ഒരു ചലഞ്ചാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. കാഷ് ഹണ്ട് ചലഞ്ച് എന്നാണ് ഇതിനെ അറിയപ്പെടുന്നത്. ഇത്തരത്തിൽ ദിനംപ്രതി അപരിചതർക്ക് ഇവർ നൽകുന്നത് ആയിരക്കണക്കിന് രൂപയാണ്. കഴിഞ്ഞ രണ്ടാഴ്ചയായി കൊച്ചിയിൽ നടക്കുന്ന കലാപരിപാടിയാണിത്. സംഭവം ഹിറ്റായതോടെ മറ്റ് പല ജില്ലകളിലും കാഷ് ഹണ്ട് ചലഞ്ച് തുടങ്ങിയിട്ടുണ്ട് ഇപ്പോൾ. ജില്ലയിൽ പലയിടങ്ങിലായി ചെടിച്ചട്ടികളിലോ കല്ലിന്‍റെ അടിയിലോ ആയി 100,200,500 നോട്ടുകൾ ഒളിപ്പിച്ച് വയ്ക്കും. ശേഷം കാഴ്ചക്കാർക്ക് മനസിലാകാനായി ഒരു അടയാളവും നൽകും. വീഡിയോ കാണുന്ന ആർക്കെങ്കിലും സ്ഥലം മനസിലായാൽ പിന്നെ സംശയിച്ച് നിൽക്കണ്ട. കിട്ടുന്ന വണ്ടിയ്ക്ക് അവിടെയെത്തി പണം എടുക്കാം. ആ പണം എടുക്കുന്നവർക്കുള്ളതാണ്. പണം കിട്ടുന്നവർ വീഡിയോയ്ക്ക് താഴെ കമന്‍റ് ചെയ്യുന്നതോടെ ആ ചലഞ്ച്…

Read More

ഓൾഡ് ലൗ സ്റ്റോറി: പഴയ കാമുകി പോസ്റ്റ് കാർഡയച്ചു; ഭർത്താവിനെ തല്ലിച്ചതച്ച് 71 -കാരിയായ ഭാര്യ

കാമുകി പോസ്റ്റ് കാർഡയച്ചതിന് ഭർത്താവിനെ കൊല്ലാൻ ശ്രമിച്ച് ഭാര്യ. 71 -കാരിയായ ഭാര്യയാണ് 60 വർഷം മുമ്പത്തെ കാമുകി പോസ്റ്റ് കാർഡ് അയച്ചതിന് ഭർത്താവിനെ കൊല്ലാൻ ശ്രമിച്ചത് . യുഎസിലാണ് സംഭവം. ബെർത്ത യാൽറ്റർ എന്ന സ്ത്രീയാണ് പോലീസ് പിടിയിലായത്. പോലീസിനെ ഭർത്താവ് തന്നെയാണ് വിളിച്ചത്. ഭാര്യ തന്നെ കൊല്ലുന്നേ എന്നും പറഞ്ഞാണ് ഇയാൾ പോലീസിനെ വിളിച്ചത്. എന്നാൽ പോലീസെത്തിയപ്പോൾ കണ്ട കാഴ്ച ദയനീയമായിരുന്നു. രക്തം ഒഴുക്കിക്കൊണ്ട് കിടക്കുകയായിരുന്നു ബെർത്തയുടെ ഭർത്താവ്. അയാളെ ബെർത്ത പലവട്ടം കടിച്ചിരുന്നു. അതിൽ നിന്നുപോലും രക്തം ഒഴുകുകയായിരുന്നു. ഗുരുതരമായിരുന്നു അയാളുടെ അവസ്ഥ എന്ന് പോലീസ് പറയുന്നു. ബെർത്തയും ഭർത്താവും വിവാഹിതരായിട്ട് 52 വർഷം കഴിഞ്ഞിരുന്നു. അതിന് മുമ്പ് 1960 -കളിൽ ഇയാൾ മറ്റൊരു സ്ത്രീയെ പ്രണയിച്ചിരുന്നു. ആ സ്ത്രീയാണ് ഇയാൾക്ക് പോസ്റ്റ്‍കാർഡ് അയച്ചത്. ഭർത്താവിന് പഴയ കാമുകി പോസ്റ്റ്കാർഡ് അയച്ചത് ബെർത്തയെ…

Read More

കണ്ടക്ടർക്ക് കൊടുക്കാം ഒരു കൈയടി; ഓടുന്ന ബസിൽ നിന്നും വീഴുന്ന യുവതി, നൊടിയിടയിൽ കണ്ടക്ടറുടെ ആക്ഷൻ

സോഷ്യൽ മീഡിയയിൽ ബസുകളിൽ നിന്നുള്ള ഒരുപാട് വീഡിയോകൾ ഇപ്പോൾ വൈറലാവാറുണ്ട്. എന്നാൽ, തമിഴ് നാട്ടിൽ നിന്നുള്ള ഈ ബസിലെ കണ്ടക്ടർ ചെയ്ത ധീരമായ ഒരു പ്രവൃത്തിയാണ് ഇപ്പോൾ ചർച്ചയാകുന്നത്. ഓർക്കാപ്പുറത്ത് കൺമുന്നിൽ ഒരപകടം സംഭവിക്കുമ്പോൾ നാം ചിലപ്പോൾ എന്ത് ചെയ്യണം എന്നറിയാതെ പകച്ചു നിൽക്കാറുണ്ട്. അങ്ങനെ പകച്ചു നിൽക്കുമ്പോഴേക്കും ആ അപകടം സംഭവിച്ചു കഴിയും. എന്നാൽ, ഈ കണ്ടക്ടർ വ്യത്യസ്തനാവുന്നത് അവിടെയാണ്. ഒറ്റ നിമിഷം പോലും വൈകാതെ വേണ്ടുന്ന സമയത്ത് അദ്ദേഹത്തിന്‍റെ ഇടപെടലുണ്ടായി. ബസിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങളാണ് ഇപ്പോൾ വൈറലാവുന്നത്. അതിൽ ഒരു സ്ത്രീ തന്‍റെ സ്റ്റോപ്പിന് അടുത്തെത്താറായപ്പോൾ എഴുന്നേറ്റ് നിൽക്കുന്നത് കാണാം. എന്നാൽ, എക്സിറ്റ് ഡോറിന് അടുത്തെത്തിയപ്പോഴേക്കും അവൾക്ക് തന്‍റെ ബാലൻസ് നഷ്ടപ്പെടുകയും അവൾ വീഴാൻ പോവുകയും ചെയ്യുകയാണ്. ഓടിക്കൊണ്ടിരിക്കുന്ന ബസിൽ നിന്നും വീണാലുള്ള അപകടം എന്താണെന്ന് അറിയാമല്ലോ. തക്കസമയത്ത് കണ്ടക്ടറുടെ ഇടപെടൽ ഉണ്ടായതുകൊണ്ട്…

Read More

സ്മൈൽ പ്ലീസ്… ഗംഗയിൽനിന്നു പിടികൂടിയ മുതലയ്ക്കു തിലകം ചാർത്തിയും സെൽഫി എടുത്തും നാട്ടുകാർ!

കാൺപുർ: ഉത്തർപ്രദേശിലെ കാൺപുരിൽ ഗംഗാ നദിയിൽനിന്നു പിടികൂടിയ അപകടകാരിയായ മുതലയ്ക്കൊപ്പം സെൽഫിയെടുത്തും ആരാധന നടത്തിയും നാട്ടുകാർ. ഭക്തർ പുണ്യസ്നാനം നടത്തുന്ന സ്ഥലത്തുനിന്നു പിടികൂടിയ മുതലയ്ക്ക് ചിലർ ആരതി ഉഴിയുകയും തലയിൽ തിലകം ചാർത്തുകയും ചെയ്തു. മുതലയെ കണ്ടെന്നറിഞ്ഞ് ആദ്യം വനംവകുപ്പ് ഉദ്യോഗസ്ഥരാണു പിടിക്കാൻ എത്തിയത്. എന്നാൽ, മുതലയെ പിടികൂടാൻ കഴിയാതെ അവർ മടങ്ങി. തുടർന്നു പ്രദേശവാസികളായ മത്സ്യത്തൊഴിലാളികൾ ഭീമാകാരനായ മുതലയെ പിടികൂടുകയായിരുന്നു. മുതലയെ പിടികൂടിയ വിവരം യഥാസമയം വനംവകുപ്പുകാരെ അറിയിച്ചെങ്കിലും മണിക്കൂറുകൾ കഴിഞ്ഞിട്ടും ആരും എത്തിയില്ല. ഇതോടെ നാട്ടുകാർ കയറുകൊണ്ടു വായും കാലുകളും ബന്ധിച്ചശേഷം മുതലയെ പ്രദേശത്തെ ക്ഷേത്രത്തിലേക്കു കൊണ്ടുപോയി. മുതലയെ ക്ഷേത്രത്തിനുള്ളിൽ സൂക്ഷിച്ചിരിക്കുന്നുവെന്ന വാർത്ത പരന്നതോടെ മുതലയെ കാണാൻ ആളുകൾ ക്ഷേത്രത്തിലേക്കു കൂട്ടമായെത്തി. അതിനിടെ കാവി പതാകയുമായി എത്തിയ ചിലർ മുതലയ്ക്കായി പൂജകൾ നടത്തുകയായിരുന്നു.

Read More

ഇഞ്ചോടിഞ്ച് പോരാട്ടം: രാജവെമ്പാലയെ കടിച്ച് കീറി നായ്ക്കൂട്ടം; വൈറലായി വീഡിയോ

മൃഗങ്ങളുടെ അപൂർവമായ ദൃശ്യങ്ങൾ സോഷ്യൽ മീഡിയ വന്നതോടെ നമുക്ക് കാണാൻ സാധിക്കുന്നതാണ്. ഇത്തരത്തിൽ അഞ്ച് നായ്ക്കൾ കൂട്ടത്തോടെ ഒരു പാമ്പിനെ ആക്രമിക്കുന്ന വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. എന്നാൽ ഈ അഞ്ച് നായ്ക്കളും കൂടി ആക്രമിക്കുന്നത്  ഒരു സാധാരണ പാമ്പിനെ അല്ല. രാജവെമ്പാലയെ ആണ്. വീഡിയോയിൽ നായ്ക്കൾ കൂട്ടമായി ആക്രമിച്ചിട്ടും രക്ഷപ്പെടാനായി പാമ്പ് നടത്തുന്ന പ്രതിരോധ തന്ത്രങ്ങളാണ് കാണിക്കുന്നത്. സോഷ്യൽ മീഡിയയിൽ വീഡിയോ വൈറലായതിന് പിന്നാലെ നായ്ക്കളുടെ പക്ഷം പിടിച്ചും പാമ്പിനൊപ്പം നിന്നും ആളുകൾ കമന്‍റുമായെത്തി. നായ്ക്കളുടെ കൂട്ടായ പരിശ്രമത്തെ അഭിനന്ദിച്ചുകൊണ്ട് രാജവെമ്പാലകൾ അപകടകാരികളാണെന്ന് ഒരു വിഭാഗം അഭിപ്രായപ്പെട്ടു. എന്നാൽ രാജവെമ്പാലയുടെ പക്ഷം പിടിച്ചവർ ഉയർത്തി കാണിച്ചത് പാമ്പിന്‍റെ പോരാട്ട വീര്യത്തെ ആയിരുന്നു. നായ്ക്കളുടെ ഇടയിൽ പെട്ടുപോയ പാമ്പിനെ ഒരേ സമയം ചുറ്റിനും നിന്ന് നായ്ക്കൾ കടിച്ചു പറിക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയിൽ ഉള്ളത്. ഇതിനിടയിൽ പാമ്പ്…

Read More

വേണമെങ്കിൽ സ്നേഹിച്ചാൽ മതി: പുരുഷന്മാരെ തൃപ്തിപ്പെടുത്താൻ പുരികം ത്രെഡ്ഡ് ചെയ്യില്ല; കടുത്ത നിലപാടുമായി യുവതി

മുഖത്ത് രോമങ്ങളുള്ളതിന്‍റെ പേരിൽ പരിഹസിക്കപ്പെടുന്ന സ്ത്രീകൾ നിരവധിയാണ്. പലപ്പോഴും സമൂഹത്തിന്‍റെയോ പുരുഷന്മാരുടെയോ സങ്കല്പത്തിന് അനുസരിച്ച് തങ്ങളുടെ രൂപത്തിൽ മാറ്റം വരുത്താൻ സ്ത്രീകൾ ശ്രമിക്കാറുണ്ട്. എന്നാൽ ഇതിൽ നിന്ന് വ്യത്യസ്തയാവുകയാണ് 31 -കാരിയായ ഈ ഡാനിഷ് യുവതി. തന്നെ പ്രേമിക്കാനോ അല്ലെങ്കിൽ വിവാഹം കഴിക്കാനോ വരുന്ന യുവാക്കളോട് ഒറ്റക്കാര്യം മാത്രമേ കോപ്പൻഹേഗനിൽ നിന്നുള്ള എൽഡിന ജഗൻജാക്കിന് പറയാനുള്ളൂ. മുഖത്ത് കൂട്ടുപുരികമുണ്ട്, മീശപോലെ രോമങ്ങളുണ്ട്. ഇതൊക്കെ അംഗീകരിക്കാനാവുമെങ്കിൽ മാത്രം സ്നേഹിക്കാം. അല്ലാതെ അതൊക്കെ ഇടയ്ക്കിടെ ഷേവ് ചെയ്തോ ട്രിം ചെയ്തോ ഒക്കെ കളയും എന്ന് കരുതി വരണ്ട എന്നാണ്. എൽഡിന ഈ തീരുമാനം എടുത്തത് 2020 മാർച്ചിലാണ്. കൂട്ടുപുരികം ഇനി ത്രെഡ്ഡ് ചെയ്യുന്നില്ല, മുഖത്തെ രോമമൊന്നും ഷേവ് ചെയ്ത് കളയുന്നുമില്ല. ഈ സമൂഹത്തിൽ സ്ത്രീകൾക്ക് അംഗീകാരം കിട്ടണമെങ്കിൽ പുരുഷന്മാരേക്കാൾ കൂടുതൽ കഠിനപ്രയത്നം നടത്തണം. ഒരുപാട് പണവും സമയവും അതിന് വേണ്ടി…

Read More

2018 മുതൽ വിവിധ രാജ്യങ്ങളിലായി മരിച്ചത് 403 ഇന്ത്യൻ വിദ്യാർഥികൾ; കൂടുതൽ മരണം കാനഡയിൽ

വിവിധ സാഹചര്യങ്ങളിലായി 2018 മുതൽ രാജ്യത്തിന് പുറത്ത് മരണപ്പെട്ടത് 403 വിദ്യാർഥികൾ. സ്വാഭാവിക കാരണങ്ങൾ, അപകടങ്ങൾ, ആരോഗ്യ പ്രശ്നങ്ങൾ എന്നിവകൊണ്ടാണ് ഈ മരണങ്ങൾ സംഭവിച്ചതെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. കാനഡയിലാണ് ഏറ്റവും അധികം വിദ്യാർഥികൾ മരിച്ചത്. ഇക്കാലയളവിൽ 91 ഇന്ത്യൻ വിദ്യാർഥികളാണ് കാനഡയിൽ മരണപ്പെട്ടത്. ഇംഗ്ലണ്ടിൽ മരിച്ചത് 48 ഇന്ത്യൻ വിദ്യാർഥികളാണ്. 403 ഇന്ത്യൻ വിദ്യാർഥികളുടെ മരണങ്ങളാണ് 2018 മുതലുണ്ടായിട്ടുള്ളതെന്ന് വിദേശകാര്യ മന്ത്രാലയത്തിന് ല‍ഭ്യമായിട്ടുള്ള കണക്കുകൾ ചൂണ്ടിക്കാട്ടുന്നു. കേന്ദ്ര സർക്കാരിന്‍റെ പ്രഥമ പരിഗണനയിലുള്ള വിഷയമാണ് വിദേശത്തുള്ള ഇന്ത്യൻ വിദ്യാർഥികളുടെ ക്ഷേമമെന്ന് കേന്ദ്രമന്ത്രി എസ്. ജയശങ്കർ വ്യക്തമാക്കി. വിദേശത്തുള്ള ഇന്ത്യൻ വിദ്യാർഥികളുടെ സുരക്ഷിതത്വം സംബന്ധിച്ച ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. കാനഡയിൽ 91 ഇന്ത്യൻ വിദ്യാർഥികളും, ഇംഗ്ലണ്ടിൽ 48 പേരും, 40 പേർ റഷ്യയിലും 36 പേർ അമേരിക്കയിലും 35 പേർ ഓസ്ട്രേലിയയിലും 21 പേർ യുക്രൈനിലും 20 പേർ ജർമനിയിലുമാണ്…

Read More

ഇത് സ്വിറ്റ്സർലൻഡല്ല… കാഷ്മീരാണ്! സോഷ്യൽ മീഡിയയിൽ ട്രെൻഡിംഗായി മഞ്ഞുകാലം

കഴിഞ്ഞ ദിവസങ്ങളിൽ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ച വീഡിയോകളില്‍ സിനിമാ ദൃശ്യങ്ങളെ വെല്ലുന്ന കാഴ്ചകളായിരുന്നു പങ്കുവയ്ക്കപ്പെട്ടിരുന്നത്. കാഷ്മീരിനെയും ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളെയും വൈകിയെത്തിയ മഞ്ഞ് ശക്തമായി പിടിമുറിക്കിയ കാഴ്ചയായിരുന്നു അത്. കാഷ്മീരില്‍ നിന്നുള്ള പല ചിത്രങ്ങളും വീഡിയോകളും അതിശയിപ്പിക്കുന്നതായിരുന്നു. #snowfall എന്ന വാക്ക് പെട്ടെന്ന് തന്നെ സോഷ്യൽ മീഡിയയിൽ ട്രെൻഡിംഗായി. റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവും എക്സിലെ മഞ്ഞ് വീഴ്ചയില്‍ പങ്കു ചേര്‍ന്നു. ‘കാഷ്മീര്‍ താഴ്വരകളിലെ മഞ്ഞുവീഴ്ച!, ബാരാമുള്ള – ബനിഹാൽ വിഭാഗം’ എന്ന കുറിപ്പോടെയാണ് അശ്വനി വൈഷ്ണവ് ഒരു വീഡിയോ പങ്കുവച്ചത്. മഞ്ഞില്‍ കുളിച്ച് നില്‍ക്കുന്ന ഒരു പ്രദേശത്ത് കൂടി ഒരു ചുവന്ന ട്രെയിന്‍ കടന്ന് പോകുന്നത് വീഡിയോയില്‍ കാണിക്കുന്നു. ചെറിയ തോതിലുള്ള മഞ്ഞ് ട്രെയിന്‍ കടന്ന് പോകുമ്പോള്‍ വീഴുന്നതും കാണാം. മരങ്ങളുടെ കറുത്ത നിറവും ട്രെയിനുമല്ലാതെ മറ്റെല്ലാം മഞ്ഞില്‍ മൂടിയിരുന്നു. ഈ വീഡിയോ വൈറലായതിന്…

Read More

ഇരുപതാമത്തെ കുട്ടിക്ക് ജന്മം നൽകാനൊരുങ്ങി യുവതി: പത്തൊമ്പത് കുട്ടികളുടെയും അച്ഛനാരെന്ന് അറിയില്ല; ഇനിയും ഗർഭിണിയാകാൻ തയാർ

ഇരുപതാമത്തെ കുഞ്ഞിന്‍റെ ഗർഭധാരണം വെളുപ്പെടുത്തി 39 വയസുകാരിയായ അമ്മ. തനിക്ക് ഇനി ഗർഭം ധരിക്കാനാകാത്തിടത്തോളം കാലം വരെ ഇത് തുടരുമെന്ന് കൊളംബിയയിലെ മെഡെലിനിൽ നിന്നുള്ള മാർത്ത പറയുന്നു.  കുടുംബത്തെ പോറ്റാൻ തനിക്ക് കഴിയില്ലെന്ന് സമ്മതിച്ചിട്ടും ഇതിനകം 19 കുട്ടികളുള്ള 39 കാരിയായ മാർത്തയ്ക്ക് അമ്മയാകുന്നത് ഒരു ബിസിനസ്‌സ് നടത്തുന്നതിന് തുല്യമാണെന്ന് കൊളംബിയ ആസ്ഥാനമായുള്ള സ്ത്രീ പറയുന്നു. മാർത്തയ്ക്ക് ആരാണ് തന്‍റെ കുഞ്ഞുങ്ങളെ ജനിപ്പിച്ചതെന്ന് അറിയില്ലെന്നും കൂട്ടിച്ചേർത്തു. കൊളംബിയയിലെ മെഡെലിനിൽ നിന്നുള്ള മാർത്തയുടെ ഭീമാകാരമായ കുടുംബം താമസിക്കുന്നത്, മൂന്ന് കിടപ്പുമുറികളുള്ള ഒരു ചെറിയ വീട്ടിലാണ്. വലിയ കുടുംബത്തിലെ 17 അംഗങ്ങൾ 18 വയസിന് താഴെയുള്ളവരാണ്. മാർത്തയ്ക്ക് ഓരോ കുട്ടിക്കും സർക്കാരിൽ നിന്ന് സാമ്പത്തിക സഹായം ലഭിക്കുന്നു. അമ്പരപ്പിക്കുന്ന കുട്ടികളുടെ എണ്ണം ഉണ്ടായിരുന്നിട്ടും, കൂടുതൽ കുട്ടികൾ ഉണ്ടാകുന്നത് തുടരുമെന്ന് മാർത്ത പറയുന്നത്തിനു കാരണം ഇത് തനിക്ക് ലാഭകരമാണന്നാണത്രേ! തന്‍റെ മൂത്ത…

Read More