വീണ്ടും വിചിത്രവിഭവം..! മയോണൈസ് കൂട്ടി തണ്ണിമത്തൻ അടിച്ചാലോ…വെെറലായി വീഡിയോ

സിംഗപ്പുർ: പൊരിച്ച ഐസ്ക്രീം, ഫാന്‍റ ഓംലെറ്റ്, ന്യൂഡിൽസ് ഷെയ്ക്ക്, ഐസ്ക്രീം സമൂസ, പോപ്കോൺ ഓംലെറ്റ് തുടങ്ങിയ അതിവിചിത്രമായ ഫുഡ് കോംപിനേഷനുകൾക്ക് സോഷ്യൽ മീഡിയ സാക്ഷ്യം വഹിച്ചിട്ടുണ്ട്. ഇപ്പോഴിതാ പുതിയൊരു കോംപിനേഷൻ തരംഗമാകുന്നു. സോഷ്യൽ മീഡിയയിൽ സജീവനായ സിംഗപ്പുരിലെ ഒരു യുവാവിന്‍റെ വീഡിയോ ആണ് ചർച്ചയാകുന്നത്. തണ്ണിമത്തൻ-മയോണൈസ് കോംബോ ആണ് ഇഷ്ടൻ അവതരിപ്പിച്ചിരിക്കുന്നത്. തണ്ണിമത്തൻ മുറിച്ചെടുത്തശേഷം മയോണൈസ് ക്രീം തേച്ചുപിടിപ്പിക്കുന്നു. തുടർന്നു കഴിക്കുന്നു. വിഭവം രുചികരമാണെന്നു വീഡിയോയിലെ യുവാവിന്‍റെ മുഖം കണ്ടാൽതന്നെ മനസിലാകും. തന്‍റെ പരീക്ഷണവിഭവത്തെക്കുറിച്ചു ലഘുവിവരണവും യുവാവ് നൽകുന്നുണ്ട്. എന്തായാലും വിചിത്രവിഭവം നെറ്റിസൺസ് ഏറ്റെടുത്തു. നിരവധിപ്പേർ കോംപിനേഷൻ പരീക്ഷിച്ചെന്നും രുചികരമാണെന്നും അഭിപ്രായപ്പെട്ടു. വീഡിയോ കാണാൻ ഇവിടെ ക്ലിക് ചെയ്യുക.

Read More

യേശുദാസ് @84: ഡോ.കെ.ജെ. യേശുദാസിന് ഇന്ന് ശതാഭിഷേകം

വർഷങ്ങൾക്കു മുന്പാണ്, അന്ന് ഗുരുവായൂർ ക്ഷേത്രത്തിനു സമീപമുള്ള ചെറിയ പാർഥസാരഥി ക്ഷേത്രം ഇന്നത്തെ പോലെയായിരുന്നില്ല. പാടത്തിന്‍റെ കരയിൽ ശ്രീകോവിൽ മാത്രമുള്ള ഒരു കൊച്ചുക്ഷേത്രം. മുന്നിൽ ഒരു ഷെഡ് പോലെ വച്ച് കെട്ടിയിരുന്നു. നാലന്പലമോ, മതിൽക്കെട്ടോ ഒന്നുമില്ല. ഗുരുവായൂരന്പലത്തിൽ ചെന്പൈ വൈദ്യനാഥ ഭാഗവതർ ഉദയാസ്തമന പൂജ നടത്തുന്ന ദിവസങ്ങളിൽ ചെന്പൈ സ്വാമിയുടെ കച്ചേരി ക്ഷേത്രത്തിൽ പതിവായിരുന്നു. ഗുരുവായൂർ ക്ഷേത്രത്തിൽ നാല്പതോ, നാല്പത്തി ഒന്നോ ഉദയാസ്തമന പൂജ നടത്തിയിട്ടുണ്ട് ചെന്പൈ. ഗുരുവായൂരപ്പന്‍റെ പരമഭക്തനായ ചെന്പൈ പുറത്തു നടത്തുന്ന കച്ചേരിയിൽ നിന്നും ലഭിക്കുന്ന പണം ശേഖരിച്ചുവച്ച് ഒരു ഉദയാസ്തമന പൂജ നടത്തുവാനുള്ള പണം തികയുന്പോൾ പൂജ നടത്തുകയായിരുന്നു പതിവ്. അങ്ങനെ ചെന്പൈ സ്വാമി ഉദയാസ്തമന പൂജ നടത്തിയ ഒരു സന്ധ്യയ്ക്കു കച്ചേരി നടത്തുവാൻ ഗുരുവായൂരന്പല നടയിൽ അദ്ദേഹം എത്തി. ഒപ്പം ശിഷ്യനായ ഒരു ചെറുപ്പക്കാരനുണ്ടായിരുന്നു. നീണ്ടുമെലിഞ്ഞ ആ യുവാവിന്‍റെ പേര് യേശുദാസ്…

Read More

മനുഷ്യന്‍റെ അസ്ഥി നിഷ്പ്രയാസം കടിച്ചു പൊട്ടിക്കുന്ന കൊടും ഭീകരനായ നായകളെ കുറിച്ച് കേട്ടിട്ടുണ്ടോ

മനുഷ്യനോട് വേഗത്തിൽ അടുക്കുന്ന ജീവിയാണ് നായ. വീടിന്‍റെ കാവൽക്കാരൻ എന്നാണ് നായകളെ അറിയപ്പെടുന്നത്. പലതരം ഇനങ്ങളിൽപെട്ട നായകളെ മനുഷ്യൻ വീടുകളിൽ വളർത്താറുണ്ട്. എന്നാൽ മനുഷ്യ ജീവനു പോലും ഭീഷണിയാകുന്ന തരത്തിലുള്ള നായകളും ഉണ്ട്. XL ബുള്ളി ഡോഗ് എന്നാണ് ഈ നായ ഇനം അറിയപ്പെടുന്നത്. മനുഷ്യന്‍റെ അസ്ഥികൾ പോലും കടിച്ച് മുറിക്കാൻ ശേഷിയുള്ള നായകളാണ് ഇവ. വലിപ്പത്തിലും ശക്തിയിലും മറ്റ് നായ്ക്കളേക്കാൾ മുന്പനാണ് ഇത്തരം നായകൾ. സ്റ്റാൻഡേർഡ്, ക്ലാസിക്, പോക്കറ്റ് എന്നിങ്ങനെ ഈ നായ ഇനത്തിൽ മറ്റ് മൂന്ന് ഇനങ്ങൾ കൂടി ഉണ്ട്. 2023 ഡിസംബർ 31 മുതൽ ഈ നായയുടെ ഉടമസ്ഥാവകാശം യുകെ സർക്കാർ നിരോധിച്ചിട്ടുണ്ട്. ഇത്തരം നായകളെ വളർത്തുന്നതിനും വിൽക്കുന്നതിനും ഉപേക്ഷിക്കുന്നതിനും അവകാശമില്ല. ഇവയെ പൊതു സ്ഥലങ്ങളിൽ കൊണ്ടുവരുന്നവർ നിർബന്ധമായും നായകളുടെ മുഖം ക്ലിപ്പ് ചെയ്ത് വയ്ക്കണം. മറ്റുള്ളവരെ ഉപദ്രവിക്കുന്നത് തടയാനാണ് ഇങ്ങനെ ചെയ്യണമെന്ന്…

Read More

സ്ത്രീകൾ വളയിടുന്നത് എന്തിന്?

പാരമ്പര്യങ്ങളിലും ആചാരങ്ങളിലും വിശ്വാസങ്ങളിലും ആഴത്തിൽ വേരൂന്നിയ രാജ്യമാണ് ഇന്ത്യ. ഏറെപ്പേരും ഇന്നും ആചാരങ്ങൾ പാലിക്കുന്നു. പുരോഗമനചിന്താഗതിക്കാർ ഇതിനെയെല്ലാം എതിർക്കുന്നുണ്ടെങ്കിലും ചില പാരമ്പര്യങ്ങൾ കൗതുകകരവും അതിനേക്കാൾ ആകർഷകവുമാണ്. ശാസ്ത്രീയമായ അടിത്തറയും കുറവല്ല. ഇന്ത്യയിൽ സ്ത്രീകൾ വളകൾ ധരിക്കുന്നതിൽ പോലും ചില ആചാരങ്ങളുണ്ട്. പ്രത്യേകിച്ചും വിവാഹിതരായ സ്ത്രീകൾക്കിടയിൽ..! വളകൾ ഇന്ത്യൻ സ്ത്രീകളുടെ വിവാഹത്തെ പ്രതിനിധീകരിക്കുന്നു. വിവാഹശേഷം പല നിറത്തിലുള്ള വളകൾ ധരിക്കുന്നതു കുടുംബത്തിനു ഭാഗ്യവും സന്തോഷവും സമൃദ്ധിയും നൽകുമെന്നാണു വിശ്വാസം. വള ധരിക്കുന്നതിൽ ആരോഗ്യപരമായ ഗുണങ്ങളും കണക്കാക്കുന്നുണ്ട്. കൈത്തണ്ടയിൽ വളകൾ ധരിക്കുമ്പോൾ അവ ഘർഷണം സൃഷ്ടിക്കുകയും രക്തചംക്രമണത്തെ സഹായിക്കുകയും ചെയ്യുന്നതായി മേഖലയിലെ വിദഗ്ധർ അഭിപ്രായപ്പെടുന്നു. ശരീരത്തിലെ ഹോർമോൺ സന്തുലിതാവസ്ഥയ്ക്ക് കാരണമാകുന്ന ഒരു അക്യുപങ്ചർ പോയിന്‍റാണിത്. കുപ്പിവളകൾ നെഗറ്റീവ് എനർജിയെ അകറ്റുമെന്നും കരുതപ്പെടുന്നു. വ്യത്യസ്‌ത നിറങ്ങളിലുള്ള വളകൾക്കു വ്യത്യസ്‌ത അർഥങ്ങളുണ്ട്. പച്ച ശാന്തതയെ അടയാളപ്പെടുത്തുന്നു. ചുവപ്പ് ഫലഭൂയിഷ്ഠതയുമായും നെഗറ്റീവ് എനർജി നീക്കം…

Read More

ആകാശത്ത് അടിയോടടി: വിമാനയാത്രയിൽ മധ്യവയസ്കനെ മർദിച്ച് 16 കാരൻ; വിമാനം വഴി തിരിച്ചുവിട്ട് പൈലറ്റ്

ഒട്ടാവ: യാത്രക്കാർക്കിടയിൽ പെട്ടെന്നുണ്ടായ സംഘ‌ർഷത്തെ തുടർന്നു പൈലറ്റ് വിമാനത്തിന്‍റെ വഴി തിരിച്ചുവിട്ടു. കാനഡയിലെ ടൊറന്‍റോയിൽനിന്നു കാൽഗറിക്കു പോവുകയായിരുന്ന എയർ കാനഡ ഫ്ലൈറ്റ് 137 ൽ ഞായറാഴ്ചയായിരുന്നു സംഭവം. ഉച്ചയ്ക്കു പന്ത്രണ്ടരയോടെയാണ് വിമാനം വഴിതിരിച്ചുവിടുകയാണെന്ന അറിയിപ്പ് വിന്നിപെഗ് റിച്ചാർഡ്‌സൺ ഇന്‍റർനാഷണൽ എയർപോർട്ടിന് ലഭിച്ചത്. യാത്രയ്ക്കിടെ ഗ്രാൻഡെ പ്രേരിയിൽനിന്നുള്ള 16 കാരൻ കുടുബാംഗമായ മധ്യവയസ്കനെ മർദിക്കുകയായിരുന്നു. സംഘർഷത്തിലേക്കു നയിച്ച കാരണമെന്തെന്നു വ്യക്തമല്ല. വിമാനജീവനക്കാരും സഹയാത്രികരും ചേർന്ന് വളരെ പണിപെട്ടാണ് 16 കാരനെ തടഞ്ഞതെന്ന് എയർലൈൻ അധികൃതർ പറയുന്നു. പരിക്കേറ്റ മധ്യവയസ്കന് പ്രാഥമിക ചികിത്സ നൽകി. കുട്ടിയെ കസ്റ്റഡിയിലെടുത്ത് വൈദ്യപരിശോധനയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി. വിമാനം വഴിതിരിച്ചു വിട്ടതിനാൽ കാൽഗറിയിലേക്കുള്ള യാത്ര മൂന്നു മണിക്കൂർ വൈകി.  

Read More

മോഷണം പോയ ബാഗ് തിരികെ കിട്ടിയത് 30 വർഷത്തിനുശേഷം..!

മോസ്കോ: സാധനങ്ങൾ കവർച്ചചെയ്യപ്പെടുന്നത് ആർക്കായാലും സങ്കടമുണ്ടാക്കുന്ന കാര്യമാണ്. അതു തിരികെ കിട്ടുന്നത് സന്തോഷകരമായ കാര്യവും. എന്നാൽ മോഷ്ടിക്കപ്പെട്ട സാധനം 30 വർഷത്തിനുശേഷമാണ് തിരിച്ചുകിട്ടുന്നത് എങ്കിലോ? സന്തോഷത്തിനൊപ്പം അതിശയംകൂടി തോന്നും. സംഭവം ഇങ്ങനെ: തെക്കുപടിഞ്ഞാറൻ റഷ്യയിൽ ഏകദേശം 30 വർഷം മുൻപ് ഓഡ്രി ഹേ എന്ന സ്ത്രീയുടെ ബാഗ് മോഷ്ടിക്കപ്പെട്ടു. അവരുടെ ജോലിസ്ഥലത്തുനിന്നാണു ബാഗ് മോഷണം പോയത്. പോലീസിൽ പരാതിയൊക്കെ നൽകിയെങ്കിലും ബാഗിനെക്കുറിച്ചു വിവരമൊന്നും ലഭിച്ചില്ല. പിന്നീട് ഓഡ്രി ഹേ അക്കാര്യം മറക്കുകയും ചെയ്തു. എന്നാൽ അടുത്തനാളിൽ സോഷ്യൽ മീഡിയയിൽ മോഷണം പോയ തന്‍റെ ബാഗിന്‍റെ ചിത്രം അവർ കണ്ടു. ഉടൻതന്നെ ചിത്രം പോസ്റ്റ് ചെയ്തയാളെ ബന്ധപ്പെട്ടു. താമസിയാതെ ബാഗ് കൈവശമെത്തുകയുംചെയ്തു. ബാഗ് നഷ്ടപ്പെടുമ്പോൾ ഓഡ്രി ഹേക്കു പ്രായം 51. തിരിച്ചുകിട്ടുമ്പോൾ 81 വയസും. മൈസി കൗട്ട്‌സ് എന്ന പതിനൊന്നുകാരിയായിരുന്നു ബാഗിന്‍റെ ചിത്രം പോസ്റ്റ് ചെയ്തത്. ഡോൺ നദിയുടെ…

Read More

ട്രാഫിക് സിഗ്നൽ തെറ്റിച്ച ബൈക്കിനെ ഇടിച്ച് തെറിപ്പിച്ച് കാർ; സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോയ്ക്ക് പ്രതികരണവുമായി പോലീസ്

മുംബൈ: അടുത്തിടെ മുംബൈയിലെ ട്രാഫിക് സിഗ്നലിൽ ബൈക്ക് യാത്രക്കാരൻ കാറുമായി കൂട്ടിയിടിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. തെറ്റായ ദിശയിൽ സഞ്ചരിക്കുന്ന ബൈക്ക്, എതിർ സിഗ്നലിൽ നിന്ന് വരുന്ന കാറുകൾ നിർത്തുമെന്ന അനുമാനത്തിൽ ഒരു ടേൺ നടത്തി. പ്രതീക്ഷിച്ചതിന് വിരുദ്ധമായി അമിതവേഗത്തിലെത്തിയ ഒരു കാർ സിഗ്നലിലൂടെ മുന്നോട്ട് പോയി ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. പിന്നാലെ റൈഡറും ബൈക്കും റോഡിൽ തെറിച്ചുവീണു.  വീഡിയോ ഉടൻ തന്നെ സോഷ്യൽ മീഡിയയിൽ വൈറലാവുകയും നിരവധിപേർ കമന്‍റുകളുമായി എത്തുകയും ചെയ്തു. ”ആ പ്രദേശത്തെ ട്രാഫിക് പോലീസിനെ ഈ കേസിൽ ചേർക്കണം. റൈഡർമാരിൽ / ഡ്രൈവർമാരിൽ നിയമത്തെക്കുറിച്ചുള്ള ഭയം ജനിപ്പിക്കുന്നതിൽ പരാജയപ്പെടുന്നത് അവരാണ്,” എന്നും ഒരാൾ കമന്‍റിട്ടു.  എന്നാൽ മുംബൈ ട്രാഫിക് പോലീസും സംഭവം ഏറ്റെടുത്ത് പോസ്റ്റിനോട് പ്രതികരിച്ചു, “തുടർനടപടികൾക്കായി കൃത്യമായ ലൊക്കേഷൻ വിശദാംശങ്ങൾ നൽകാൻ ഞങ്ങൾ നിങ്ങളോട് അഭ്യർത്ഥിക്കുന്നു,” എന്നും കന്‍റിട്ടു.  We…

Read More

തുറന്നുവച്ച ഭക്ഷണത്തിനരികെ പാത്രത്തിലിരിക്കുന്ന എലി: ഐആർസിടിസി സ്റ്റോറുകളിലെ അവസ്ഥ ഇങ്ങനെ; വൈറലായി പോസ്റ്റ്

ദീർഘദൂര യാത്രകൾ ചെയ്യുമ്പോൾ ഭക്ഷണം കൈയിൽ കരുതുന്നവർ വളരെ കുറവാണ്. ഐആർസിടിസി സ്റ്റോറുകൾ പോലുള്ള സംവിധാനങ്ങൾ ഇത്തരം അവസ്ഥകളിൽ വലിയ ആശ്വാസമാണ്. എവിടെയായിരുന്നാലും വൃത്തിയുള്ള ഭക്ഷണം കഴിക്കുക എന്നതാണ് പ്രധാനം. എന്നാൽ കഴിഞ്ഞ ദിവസം എക്സിൽ ഒരാൾ ഷെയർ ചെയ്ത വീഡിയോയാണ് ആളുകളിൽ ആശങ്ക ഉയർത്തിയിരിക്കുന്നത്. മധ്യപ്രദേശിലെ ഇടാർസി റെയിൽവേ സ്റ്റേഷനിൽ നിന്നാണ് ഈ വീഡിയോ. ഒരു റെയിൽവേ സ്റ്റേഷനിലെ ഐആർസിടിസി സ്റ്റോറാണ് വീഡിയോയിൽ കാണുന്നത്. പലതരം ഭക്ഷണ സാധനങ്ങൾ അവിടെ വിൽക്കാനായി വച്ചിട്ടുണ്ട്. എന്നാൽ അവിടെ ഒരു പാത്രത്തിലിരിക്കുന്ന എലിയെയാണ് കാമറ ഫോക്കസ് ചെയ്യുന്നത്. പലഹാരങ്ങൾ അടക്കമുള്ളവ തുറന്നു വച്ചിരിക്കുന്നിടത്താണ് ഇത്തരമൊരു കാഴ്ചയെന്നതാണ് ആശങ്ക ഉയർത്തുന്നത്.  Saurabh • A Railfan എന്ന യൂസറാണ് വീഡിയോ എക്സിൽ ഷെയർ ചെയ്തിരിക്കുന്നത്. ‘എലികളാണ് ഐആർസിടിസി ഫുഡ് ഇൻസ്പെക്ഷൻ ഡ്യൂട്ടിയിൽ ഉള്ളത്’എന്ന കാപ്ഷനോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. ‘താൻ റെയിൽവേ…

Read More

മൂന്ന് വയസുകാരന് കളിക്കൂട്ടുകാരിയോട് പ്രണയം: സമ്മാനമായി വീട്ടുകാരറിയാതെ നൽകിയത് 12 ലക്ഷത്തിന്‍റെ സ്വർണക്കട്ടി; പെൺകുട്ടിയുടെ വീട്ടുകാർ ചെയ്തതിങ്ങനെ…

വീട്ടിലിരുന്ന് തന്‍റെ കൂട്ടുകാരിയെ കുറിച്ച് സ്വപ്നം കണ്ടിരിക്കുകയായിരുന്നു നഴ്സറി വിദ്യാർഥിയായ കൊച്ചു പയ്യൻ. അപ്പോഴിതാ അവന്‍റെ വീട്ടുകാർ പറയുന്നു ‘ ഈ ഇരിക്കുന്ന 100 ഗ്രാമിന്‍റെ 2 സ്വർണക്കട്ടി ഇവൻ വലുതാകുമ്പോൾ വിവാഹം കഴിക്കുന്ന പെണ്ണിനുള്ളതാണ്’.  കേട്ടപാതി ആ സ്വർണക്കട്ടിയുമെടുത്ത് ചെക്കൻ അടുത്ത ദിവസം സ്കൂളിലെത്തി. എന്നിട്ട് തന്‍റെ പ്രിയതമയ്ക്ക് സ്വർണക്കട്ടിയും കൊടുത്ത് മാസായി വിവാഹാഭ്യർഥനയും നടത്തി.  കിട്ടിയ സ്വർണക്കട്ടിയുമായി കൂട്ടികാരി വീട്ടിൽ പോയി തന്‍റെ മാതാപിതാക്കളെ കാണിച്ചു. ഇത് കണ്ടതും ഞെട്ടിത്തരിച്ച് വീട്ടുകാർ കാര്യം അന്വേഷിച്ചു. അങ്ങനെയാണ് സംഭവത്തിന് പിന്നിലെ വിശദവിവരം വീട്ടുകാർ അറിയുന്നത്.  ഉടൻ തന്നെ മകളുടെ കൂട്ടുകാരന്‍റെ വീട്ടിലേക്ക് വിളിച്ച് കാര്യം അറിയിക്കുകയും 12 ലക്ഷത്തിന്‍റെ ആ സ്വർണക്കട്ടി അവർക്ക് കൈമാറുകയും ചെയ്തു.  കൊടുത്ത സമ്മാനം തിരികെ കിട്ടിയെങ്കിലെന്താ ഭാവിയിൽ അവന് പറയാം തന്‍റെ പ്രിയതമയ്ക്ക് ആദ്യമായി നൽകിയ സമ്മാനം ലക്ഷങ്ങൾ വിലമതിക്കുന്ന…

Read More

സ്വന്തം പേരിനോട് വെറുപ്പ്: പേര് മാറ്റണമെന്ന ആവശ്യവുമായി നാല് വയസുകാരൻ; എന്ത് ചെയ്യണമെന്നറിയാതെ ഒരമ്മ

സ്വന്തം പേര് ഇഷ്ടമല്ലാത്തവരും ഇഷ്ടമുള്ളവരും നമുക്ക് ചുറ്റുമുണ്ട്. മാതാപിതാക്കളോ ബന്ധുക്കളോ ആണ് കുട്ടികൾക്ക് സാധാരണ പേരിടുന്നത്. എന്നാൽ വളർന്ന് വരുമ്പോൾ ഈ പേരുകൾ കുട്ടികൾക്ക് ഇഷ്ടമായെന്ന് വരില്ല. അങ്ങനെയുള്ള സാഹചര്യത്തിൽ പേര് മാറ്റാനുള്ള സംവിധാനമുണ്ടെങ്കിലും പലരും അതിന് മെനക്കെടാറില്ലന്നതാണ് സത്യം. ന്യൂമറോളജി വിശ്വാസങ്ങളുമായി ബന്ധപ്പെട്ടും അല്ലെങ്കില്‍ മതം മാറ്റവുമായി ബന്ധപ്പെട്ടും പേര് മാറ്റുന്നവരുണ്ട്. എന്നാൽ രക്ഷിതാക്കള്‍ക്ക് വേണ്ടി രക്ഷിതാക്കള്‍ നിര്‍മ്മിച്ച യുകെയിലെ അടിസ്ഥാനമാക്കിയ മോംസ്നെറ്റ് എന്ന വെബ്സൈറ്റില്‍ തന്‍റെ മകന്‍റെ പേരിനെ ചൊല്ലിയുള്ള പ്രശ്നം ഒരമ്മ അവതരിപ്പിച്ചു.  നാല് വയസുകാരനായ അരുടെ മകന് സ്വന്തം പേരിനോട് വെറുപ്പാണ്. ആരും പേര് വിളിക്കുന്നത് അവന് ഇഷ്ടമില്ല. പേര് നല്ലതാണെന്ന് എത്ര പറഞ്ഞിട്ടും അവന് വിശ്വാസം വരുന്നില്ല. ഇതിന് ഇനി എന്താണ് താൻ ചെയ്യേണ്ടതെന്നും അവർ ചോദിച്ചു.  ഇവരുടെ അടുത്ത ബന്ധുവിന്‍റെ പേരാണ് മകന് ഇട്ടിരിക്കുന്നത്. എന്നാൽ ജെയ്ക് എന്ന…

Read More