ഈ റോബോട്ട് മുട്ട പുഴുങ്ങും ഡാൻസും കളിക്കും..!

മലയാളികളെ വിസ്മയിപ്പിച്ച ചിത്രമാണ് സുരാജ് വെഞ്ഞാറമൂട് കേന്ദ്രകഥാപാത്രമായി പുറത്തിറങ്ങിയ “ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ’. സുരാജ് അവതരിപ്പിക്കുന്ന വൃദ്ധനായ കഥാപാത്രത്തെ ശുശ്രൂഷിക്കാൻ വിദേശത്തുജോലിയുള്ള മകൻ റോബോട്ടിനെ എത്തിക്കുന്നു. തുടർന്ന് റോബോട്ടും വൃദ്ധനും തമ്മിലുള്ള രസകരമായ സംഭവങ്ങളാണ് സിനിമ കൈകാര്യം ചെയ്യുന്നത്. നമ്മുടെ നാട്ടിൻപുറങ്ങളിലും ആൻഡ്രോയിഡ് കുഞ്ഞപ്പൻമാർ വൈകാതെ എത്തിത്തുടങ്ങുമെന്ന സൂചനകളാണു വന്നുകൊണ്ടിരിക്കുന്നത്. ടെസ് ല കന്പനി ഹ്യൂമനോയിഡ് റോബോട്ടായ ഒപ്റ്റിമസ് ജെൻ-2 അവതരിപ്പിച്ചിരിക്കുന്നു. ഈ റോബോട്ട് മുട്ട പുഴുങ്ങുന്നതു മുതൽ ഡാൻസ് കളിക്കുകവരെ ചെയ്യും. ഇതിന്‍റെ വീഡിയോയും കമ്പനി പുറത്തുവിട്ടു. യന്ത്രമനുഷ്യന്‍റെ ശരീരം നിയന്ത്രിക്കാനുള്ള കഴിവ് ഇതിൽ മെച്ചപ്പെട്ടിട്ടുണ്ട്. സുരക്ഷിതമല്ലാത്തതും അപകടകരവുമായ സാഹചര്യങ്ങളിൽ മനുഷ്യനു പകരം ഇത്തരത്തിലുള്ള റോബോട്ടിനെ ഉപയോഗപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് ടെസ്‌ല ഒപ്റ്റിമസ് ജെൻ-2 ലോകത്തിനു പരിചയപ്പെടുത്തിയിരിക്കുന്നത്. ടെസ്‌ലയുടെ നിർമാണ ജോലികളിൽ ഈ റോബോട്ടിനെ ഉടൻ ഉപയോഗിച്ച് തുടങ്ങും.

Read More

ക്രിസ്മസ് ട്രീയില്‍ മൂങ്ങ കുഞ്ഞ്; യുഎസ് കുടുംബത്തിന് ക്രിസ്മസ് സര്‍പ്രൈസ്

ക്രിസ്മസ് തയ്യാറെടുപ്പുകള്‍ തകൃതിയായി നടക്കുന്നതിനിടെയാണ് യുഎസിലെ ഒരു കുടുംബത്തിലേക്ക് ക്ഷണിക്കാത്തൊരു അതിഥിയെത്തുന്നത്. ക്രിസ്മസിനായി അലങ്കരിച്ച ട്രീയിലാണ് അതിഥിയായി മൂങ്ങ കുഞ്ഞ് എത്തുന്നത്. നാല് ദിവസമായി അലങ്കരിച്ച വച്ചിരുന്ന ട്രീയിലാണ് മൂങ്ങ കുഞ്ഞിനെ കണ്ടത്. ഇത്രയും ദിവസമായി വീട്ടിലിരുന്ന ട്രീയില്‍ ഇരുന്ന മൂങ്ങ കുഞ്ഞിനെ കണ്ട് ആശ്ചര്യപ്പെട്ട് കുടുംബം. കാര്‍പ്പെറ്റ് വൃത്തിയാക്കാനെത്തിയ തൊഴിലാളി ബോബ് ഹെയ്‌സാണ് മൂങ്ങയെ കണ്ടെത്തുന്നത്. ക്രിസ്മസ് ട്രീയുടെ ചില്ലകള്‍ അനങ്ങുന്നത് ശ്രദ്ധയില്‍പ്പെട്ട ഹെയ്‌സ് നടത്തിയ പരിശോധനയിലാണ് മൂങ്ങ കുഞ്ഞിനെ കാണുന്നത്. ഇതിന്‍റെ ചിത്രം വീട്ടുടമയ്ക്ക് അയച്ച് കൊടുക്കുകയും ചെയ്തിരുന്നു. സ്വന്തം വീട്ടില്‍ നിന്ന് മൂങ്ങ കുഞ്ഞിനെ കിട്ടിയതില്‍ അമ്പരന്ന് കുടുംബം. മൂന്ന് നായ്ക്കള്‍ സ്വന്തമായുള്ള ഉടമയുടെ വീട്ടില്‍ ആരുടെയും കണ്ണില്‍ പെടാതെ മൂങ്ങ കുഞ്ഞ് നാല് ദിവസം എങ്ങനെയിരുന്നെന്ന കൗതുകത്തിലാണ് കുടുബാംഗങ്ങള്‍. എല്ലാ വര്‍ഷവും ക്രിസ്മസ് ട്രീ സ്വന്തമായി തെരഞ്ഞെടുത്തിരുന്ന കുടുംബം ഇത്തവണ മൂങ്ങ…

Read More

കഴുതക്കുട്ടനും സമ്മാനം; കഴുതയ്ക്ക് ക്രിസ്മസ് സമ്മാനം നല്‍കി ഉടമ; വീഡിയോ വൈറല്‍

ക്രിസ്മസ് കാലത്ത് ആളുകള്‍ പരസ്പരം സമ്മാനങ്ങള്‍ കൊടുക്കാറുണ്ട്. എന്നാല്‍ വളർത്തു മൃഗങ്ങൾക്ക് കൂടി സമ്മാനം നൽകുന്നത് അതിശയം തോന്നിപ്പിക്കുന്ന കാര്യമാണ്. പലരും തങ്ങളുടെ വീട്ടിൽ വളർത്തുന്ന മൃഗങ്ങളെ വീട്ടിലെ അംഗങ്ങളെപോലെയാണ് കണക്കാക്കുന്നത്. അത്തരത്തിൽ തന്‍റെ അരുമയായ കഴുതയ്ക്ക് ക്രിസ്മസ് സമ്മാനമായി പന്ത് നല്‍കി സന്തോഷിപ്പിച്ചിരിക്കുകയാണ് ഒരു ഉടമ. സമ്മാനം കിട്ടിയതോടെ സന്തോഷവാനായ കഴുത ചെറിയ കുട്ടികളെപ്പോലെ തുള്ളിച്ചാടുന്നതും പന്ത് ഉപയോഗിച്ച് കളിക്കുന്നതുമാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. പന്ത് കിട്ടിയ സന്തോഷത്തില്‍ അത് കടിച്ച് പൊട്ടിച്ചിട്ടാണ് കഴുത ചാടിത്തുള്ളുന്നത്. കഴുതയുടെ ഓമനത്തം നിറഞ്ഞ പ്രവര്‍ത്തികണ്ട് ആയിരക്കണക്കിന് ആളുകളാണ് വീഡിയോയ്ക്ക് താഴെ ലൈക്കും കമന്‍റുമായി എത്തുന്നത്. അപ്രതീക്ഷിതമായി കിട്ടിയ സമ്മാനത്തിൽ കഴുത സന്തോഷം കൊണ്ട് തുള്ളി ചാടുന്നു എന്നാണ് പലരും കമന്‍റ് ചെയ്തിരിക്കുന്നത്. വീഡിയോ കാണാൻ ഇവിടെ ക്ലിക് ചെയ്യുക.

Read More

ശീതളപാനിയം പതിവായി കുടിച്ചു; യുവതിയുടെ വൃക്ക പരിശോധിച്ചപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച

ശുദ്ധജലം കുടിച്ച് മടുത്തപ്പോഴാണ് യുവതി ശീതളപാനിയങ്ങൾ കുടിക്കാൻ തീരുമാനിക്കുന്നത്. എന്നാൽ സിയാവോ യു എന്ന 20 കാരിക്ക് കിട്ടിയത് എട്ടിന്‍റെ പണിയാണ്. ശക്തമായ വയറ് വേദന അനുഭവപ്പെട്ടതിനെ തുടർന്നാണ് യുവതി ഡോക്ടറെ കാണാനെത്തുന്നത്. അൾട്രാസൗണ്ട്, സിടി സ്കാൻ തുടങ്ങിയ പരിശോധനകള്‍ക്ക് ശേഷം ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തറിയുന്നത്. യുവതിയുടെ വലത് വൃക്ക വീർത്തതായി പരിശോധനയിൽ വ്യക്തമായി. വിശദമായ പരിശോധനയ്ക്ക് ഒടുവിൽ 5 എംഎം മുതൽ 2 സെന്‍റീമീറ്റർ വരെ വലിപ്പമുള്ള കല്ലുകള്‍ വൃക്കയിലുണ്ടെന്ന് അറിഞ്ഞു. വലത് വൃക്കയ്ക്ക് വീക്കമുണ്ടായത് കല്ലുകള്‍ അടിഞ്ഞ് കൂടിയാണ്. തുടർന്ന് ചെറുതും വലുതുമായി ഏതാണ്ട് 300 കല്ലുകളാണ് ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത്. ബബിൾ ടീ, ഫ്രൂട്ട് ജ്യൂസ്, മദ്യം തുടങ്ങിയവയാണ് ശുദ്ധജലം കുടിക്കുന്നത് നിർത്തിയതിന് പിന്നാലെ ഉപയോഗിച്ചിരുന്നത്. 300 ഓളം കല്ലുകള്‍ രണ്ട് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെയാണ് പുറത്തെടുത്തത്. ശസ്ത്രക്രിയയ്ക്ക് ശേഷം യുവതി സുഖം പ്രാപിച്ചെന്നും…

Read More

മഞ്ഞു കാലം നോൽക്കും കുഞ്ഞു പൂവിൻ കാതിൽ; മഞ്ഞ് മൂടിയ പിങ്ക്‌സിറ്റി; വൈറലായി എഐ വീഡിയോ

നിര്‍മിതബുദ്ധിയുടെ അതിപ്രസരം ലോകമെമ്പാടും കാണാന്‍ കഴിയും. കലാ മേഖലകളിലും ആത്യാധുനിക മാറ്റങ്ങള്‍ക്ക് എഐ വഴിയൊരുക്കുന്നു. കാഴ്ചക്കാരുടെ ശ്രദ്ധ പിടിച്ചുപറ്റാന്‍ എഐ ഉപയോഗിക്കുന്ന കലാകാരന്മാര്‍ നിരവധിയാണ്. അത്തരത്തിലൊരു വീഡിയോ ആണ് സമൂഹമാധ്യമങ്ങളില്‍ താരമായിരിക്കുന്നത്. ഇന്ത്യയിലെ പിങ്ക് സിറ്റി എന്നറിയപ്പെടുന്ന ജയ്പുര്‍ മഞ്ഞ് മൂടിയാല്‍ എങ്ങനെയിരിക്കും. കലാകാരന്‍റെ സങ്കല്‍പ്പങ്ങളെ എഐ ഉപയോഗിച്ച് ഇപ്പോള്‍ യാഥാര്‍ത്ഥ്യമാക്കിയിരിക്കുകയാണ്. ജയ്പുരിലെ പാഞ്ച് ബാട്ടി, ജല്‍ മഹള്‍, ജഗത്പുര, സിറ്റി പാര്‍ക്ക്, ആര്‍ ടെക് മാള്‍, ആല്‍ബെര്‍ട്ട് ഹാള്‍ എന്നിവിടങ്ങള്‍ മഞ്ഞ് പുതച്ച് കിടക്കുന്ന മനോഹര ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. അതിമനോഹരമായ കാഴ്ചകള്‍ക്ക് ആരാധകരേറുകയാണ്. വാട്ട് ഇഫ് ജയ്പുര്‍ ഹാഡ് സ്‌നോഫോള്‍ എന്ന ക്യാപ്ഷനോട് കൂടി ജയ്പുര്‍ ഡ്രോണി എന്ന ഇന്‍സ്റ്റാഗ്രാം പേജ് പങ്കുവെച്ച വീഡിയോ ആണ് സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. രണ്ട് ലക്ഷത്തിലധികം ലൈക്കുകള്‍ സ്വന്തമാക്കിയ വീഡിയോയെ പ്രശംസിച്ച് നിരവധി ആളുകളാണ് രംഗത്തെത്തുന്നത്. നിര്‍മിതബുദ്ധി ഉപയോഗിക്കാന്‍ കലാകാരന്‍…

Read More

ഉയരങ്ങളിൽ നിന്നൊരു സാഹസികത; ഞെട്ടി സോഷ്യൽ മീഡിയ

സാഹസികത ആഗ്രഹിക്കുന്ന ആളുകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിരവധിയാണ്. ചിലർ അവരുടെ കംഫർട്ട് ലെവലിൽ പരീക്ഷണം നടത്തുമ്പോൾ, ആ അതിരുകൾ മറികടന്ന് മറ്റുള്ളവർ അപകടത്തിൽ ഉല്ലസിക്കുകയും അവരുടെ ശരീരത്തെ പരീക്ഷണത്തിനായി ഉപയോഗിക്കുകയും ചെയ്യുന്നു.  അത്തരത്തിലുള്ള ഒരു വീഡിയോയാണ് ഇൻസ്റ്റഗ്രാമിൽ വൈറലായിരിക്കുന്നത്. ഒരു ന്യൂക്ലിയർ കൂളിംഗ് ടവറിൽ നിന്ന് ചാടുന്ന വീഡിയോയാണിത്.  ‘ഒരു ന്യൂക്ലിയർ കൂളിംഗ് ടവറിലേക്ക് ചാടുന്നു,’ എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. ജിയോ മാസ്റ്റേഴ്‌സ് എന്നയാൾ ഭീമാകാരമായ ടവറിന്‍റെ വരമ്പിൽ നിൽക്കുന്നതായി വീഡിയോയുടെ ആരംഭത്തിൽ തന്നെ കാണിക്കുന്നു. അവൻ അതിനുള്ളിലേക്ക് ചാടുകയും നിലത്ത് തട്ടുന്നതിന് മുമ്പ് തന്‍റെ പാരച്യൂട്ട് തുറക്കുകയും ചെയ്യുന്നു.സോഷ്യൽ മീഡിയയിൽ ഞെട്ടിക്കുന്ന ഈ വീഡിയോ പെട്ടെന്ന് തന്നെ വൈറലാവുകയും ചെയ്തു.  വീഡിയോ കാണാൻ ഇവിടെ ക്ലിക് ചെയ്യുക  

Read More

ഇരുകൈകളും ഇല്ലാ; പക്ഷേ എന്തും ചെയ്യാൻ കോൺഫിഡൻസ് ഉണ്ട്; ജോലി കിട്ടിയിട്ട് വേണം അച്ഛനെ സഹായിക്കാന്‍; പ്രണവിന്‍റെ സങ്കടം പരിഹരിച്ച് എം. എ യൂസഫലി

പാലക്കാട്: കേരളത്തിലെ അഞ്ചാമത്തെ ലുലു ഷോപ്പിങ് കേന്ദ്രത്തിനാണ് ഇന്നലെ പാലക്കാട് തുടക്കം കുറിച്ചത്. തിങ്കളാഴ്ചയായിരുന്നു പാലക്കാട്‌ ലുലുവിന്‍റെ ഉദ്ഘാടനം. പാലക്കാട് സ്വദേശി പ്രണവ് ഉദ്ഘാടന പരിപാടിയിൽ പങ്കെടുക്കുന്നതിനായി എത്തിയതായിരുന്നു. ജന്മനാ രണ്ടു കൈകളുമില്ലാത്തയാളാണ് പ്രണവ്. ഉദ്ഘാടന ചടങ്ങ് നിർവഹിക്കാനെത്തിയതാണ് വ്യവസായി എം. എ യൂസഫലി. അദ്ദേഹത്തെ കാണുക എന്ന ലക്ഷ്യത്തോടെയാണ് പ്രണവ് വന്നത്. എം. എ യൂസഫലിയെ കണ്ടയുടൻ തന്നെ പ്രണവ് തന്‍റെ സന്തോഷം പങ്കുവച്ചു. കാലുകള്‍കൊണ്ട് ഇരുവരുടേയും സെല്‍ഫി പ്രണവ് എടുത്തു. ശേഷം സാറില്‍ നിന്ന് ഒരു സഹായം വേണമെന്ന് ആവശ്യപ്പെട്ടു. ‘എനിക്കൊരു ജോലിയില്ലാ എന്നതാണ് ജീവിതത്തിലെ ഏറ്റവും വലിയ സങ്കടം, ജോലി കിട്ടിയിട്ട് വേണം അച്ഛനെ സഹായിക്കാന്‍’, കരഞ്ഞുകൊണ്ട് തന്‍റെ ആവശ്യം പ്രണവ് അദ്ദേഹത്തെ അറിയിച്ചു. ചോദ്യം കേട്ടയുടൻ തന്നെ പ്രണവിനെ ചേര്‍ത്തിരുത്തികൊണ്ട് മോന് എന്ത് ജോലിയാണ് വേണ്ടതെന്ന് യൂസഫലി ചോദിച്ചു. ‘എന്തും ചെയ്യാന്‍…

Read More

പാർലെ-ജിയിൽ നിന്നൊരു ബാഗ്; വൈറലായി വീഡിയോ

സ്വന്തമായി അവതരിപ്പിക്കുന്ന പുതിയ  ഫാഷൻ ഹാക്കുകൾ ഈ ദിവസങ്ങളിൽ ട്രെൻഡിംഗാണ്. കൂടുതൽ സുസ്ഥിരമായ ജീവിതശൈലിയിലേക്കുള്ള മികച്ച ചുവടുവയ്പ്പാണിത്. ഇത്തരത്തിൽ അടുത്തിടെ  മഹാദിക് പാർലെ-ജി ബിസ്‌ക്കറ്റ് റാപ്പർ ഉപയഗിച്ച് ഒരു ചിക് സ്ലിംഗ് ബാഗ് തയാറാക്കി. ഇൻസ്റ്റാഗ്രാമിൽ ഈ ബാഗിന്‍റെ നിർമാണത്തിന്‍റെ ഒരു വീഡിയോ അവർ പങ്കുവെക്കുകയും ആഡംബര ബ്രാൻഡായ ബലൻസിയാഗയുടെ ലേയുടെ ബാഗിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതായി പരാമർശിക്കുകയും ചെയ്തു. പാർലെ-ജിയുടെ ഒരു ഒഴിഞ്ഞ പാക്കറ്റ് അവൾ മുറിക്കുന്നതായി വീഡിയോയിൽ കാണിക്കുന്നു. അവൾ രണ്ട് സുതാര്യമായ പ്ലാസ്റ്റിക് ഷീറ്റുകൾക്കിടയിൽ റാപ്പർ സ്ഥാപിക്കുകയും ഒരു തയ്യൽ മെഷീനിൽ കറുത്ത ത്രെഡ് ഉപയോഗിച്ച് അവയെ ഉറപ്പിക്കുകയും ചെയ്യുന്നു. കൂടാതെ, ബാഗിന്‍റെ അറ്റത്ത് അവൾ ചുവന്ന നിറമുള്ള തുണിയും ഒരു ചങ്ങലയും ഘടിപ്പിക്കുന്നു. ബാഗ് തയ്യാറായ ശേഷം, അവൾ അതിനൊപ്പം പോസ് ചെയ്യുകയും ചെയ്തു. 2.2 മില്യൺ ലൈക്കുകളുമായി വീഡിയോ വൈറലായി. …

Read More

ടീച്ചറാണ് അമ്മയാണ് കൂട്ടുകാരിയാണ് ചേച്ചിയാണ് കാലം മാറി ടീച്ചർമാരും; വെെറലായി വീഡിയോ

ഇന്ന് എന്തു ചെയ്താലും വൈറലാകാറുള്ള കാലമാണ്. പല തരത്തിലുള്ള വീഡിയോകൾ ഇന്ന് വൈറലാകാറുണ്ട്. ചിലത് നമ്മെ ചിരിപ്പിക്കുന്നതാകാം. ചിലത് കരയിക്കും മറ്റ് ചിലതാകട്ടെ ചിന്തിപ്പിക്കുന്നതുമാകാം.  എങ്കിലും സന്തോഷം തരുന്ന വീഡിയോകളും വാർത്തകളും കാണാനും കേൾക്കാനും ഇഷ്ടമുള്ളവരാകും നമ്മളിൽ പലരും. അത്തരത്തിൽ ഒരു വീഡിയോ ആണ് സമൂഹ മാധ്യമങ്ങളിൽ ഇന്നു വൈറലാകുന്നത്. ടീച്ചറും കുട്ടികളും തമ്മിലുള്ള ആത്മബന്ധം വളരെ വലുതാണ്. വീട്ടിൽ നിന്നും സ്കൂളിലെത്തിയാൽ കുട്ടികളുടെ കൂട്ടുകാരും മാതാപിതാക്കളുമെല്ലാം ടീച്ചർമാരാണ്.  വയനാട് വെള്ളാർമല വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ അധ്യാപിക അശ്വതി ടീച്ചറുടേയും കുട്ടികളുടേയും വീഡിയോ ആണ് ഇപ്പോൾ വൈറലാകുന്നത്. ക്ലാസിലേക്ക് കയറി വരുന്ന ടീച്ചറിനെ കണ്ടയുടൻതന്നെ ഓടിച്ചെന്ന് എടുക്കുന്ന കുട്ടിയാണ് വീഡിയോയിൽ.   പിന്നീട് തിരിച്ച് അശ്വതി ടീച്ചർ, തന്നെ എടുത്തുയർത്തിയ കുട്ടിയെ നിഷ്പ്രയാസം എടുത്ത് പൊക്കുന്നു. അതു കണ്ട് നിൽക്കുന്ന മറ്റു കുട്ടികൾക്കും തങ്ങളെയും ടീച്ചർ എടുക്കണമെന്നായി.…

Read More

വൈറലാവാൻ റെയിൽവേ സ്‌റ്റേഷനിൽ നൃത്തം ചെയ്തു;  ശേഷം മാപ്പ് പറഞ്ഞ് ഇൻസ്റ്റാഗ്രാം ഇൻഫ്ലുവൻസർ

മെട്രോ ട്രെയിനുകളിലും റെയിൽവേ പ്ലാറ്റ്‌ഫോമുകളിലും മറ്റ് പൊതു സ്ഥലങ്ങളിലും ആളുകൾ നൃത്തം ചെയ്യുന്ന സംഭവങ്ങൾ ഈയിടെയായി കൂടിവരികയാണ്. അധികാരികളുടെ ആവർത്തിച്ചുള്ള ഓർമ്മപ്പെടുത്തലുകൾ ഉണ്ടായിരുന്നിട്ടും ഈ അവസ്ഥയ്ക്ക് മാറ്റം വന്നിട്ടില്ല . അടുത്തിടെ, മുംബൈയിലെ ഒരു റെയിൽവേ സ്റ്റേഷനിൽ യുവതി നൃത്തം ചെയ്യുന്ന വീഡിയ വൈറലായിരുന്നു. സംഭവത്തിൽ പോലീസ് നടപടിയെടുത്തതും സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു. സീമ കനോജിയ എന്ന ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസറാണ് റെയിൽവേ പ്ലാറ്റ്‌ഫോമിൽ നൃത്തം ചെയ്തത്.  തുടർന്ന് യുവതി റെയിൽവേ മാനദണ്ഡങ്ങൾ ലംഘിച്ചതിനെ തുടർന്ന് പരസ്യമായി മാപ്പ് പറഞ്ഞു. കനോജിയ തന്‍റെ ഇൻസ്റ്റാഗ്രാമിലൂടെ ക്ഷമ പറഞ്ഞ് വീഡിയോ പങ്കിട്ടു. അതിൽ രണ്ട് പോലീസുകാർക്ക് നടുവിൽ അവൾ നിൽക്കുന്നതായി കാണിക്കുന്നു. റെയിൽവെ പ്ലാറ്റ്‌ഫോമിൽ നൃത്തം ചെയ്യുന്നത് തെറ്റും നിയമവിരുദ്ധവുമാണെന്ന് അവൾ സമ്മതിക്കുന്നത് വീഡിയയിൽ കാണാം. മറ്റ് യൂട്യൂബർമാരോടും ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസേഴ്സിനോടും  പൊതുസ്ഥലങ്ങളിൽ ഇത്തരം വീഡിയോകൾ സൃഷ്‌ടിക്കുന്നത് ഒഴിവാക്കണമെന്ന് അവർ…

Read More