സ്കൂൾ ഗ്രൗണ്ടിൽ രാത്രിയിൽ അസാധാരണ വെളിച്ചം; നാട്ടുകാർ കണ്ടത് മന്ത്രധ്വനികളിൽ മുഴുകിയിരിക്കുന്ന ബിജെപി പ്രവർത്തകരെ; പൂജമുടക്കി സിപിഎം പ്രവർത്തകർ; പിന്നീട് സംഭവിച്ചത്…

കോ­ഴി­ക്കോ­ട്: കു­റ്റ്യാടി നെ­ടു­മ­ണ്ണൂര്‍ എ­യ്ഡ­ഡ് എല്‍­പി സ്­കൂ­ളില്‍ പൂ­ജ. സ്­കൂള്‍ മാ­നേ­ജ­റു­ടെ മ­ക­ന്‍ രു­ധീ­ഷ് അ­ട­ക്ക­മുള്ള ബി­ജെ­പി പ്ര­വര്‍­ത്ത­ക­രു­ടെ നേ­തൃ­ത്വ­ത്തി­ലാ­ണ് സ്­കൂ­ളില്‍ ഗ­ണ­പതി­ഹോ­മം ന­ട­ത്തി­യത്.

ചൊ­വ്വാഴ്­ച രാ­ത്രി­യാ­ണ് സം­ഭവം.സ്­കൂള്‍ ഗ്രൗ­ണ്ടില്‍ അ­സാ­ധാ­ര­ണമാ­യ വെ­ളി­ച്ചവും വാ­ഹ­ന­ങ്ങ­ളും ക­ണ്ട് നാ­ട്ടു­കാര്‍ സ്ഥ­ല­ത്തെ­ത്തി­യ­തോ­ടെ­യാ­ണ് പൂ­ജ ന­ട­ക്കു­ന്ന കാര്യം വ്യ­ക്ത­മാ­യത്.

ഇ­തോ­ടെ സി­പി­എം പ്ര­വര്‍­ത്ത­കരും നാ­ട്ടു­കാ­രും ചേര്‍­ന്ന് സ്ഥല­ത്ത് പ്ര­തി­ഷേ­ധിച്ചു. കൂ­ടു­തല്‍ ആ­ളു­കള്‍ സ്ഥ­ല­ത്തെ­ത്തിയ­ത് സം­ഘര്‍­ഷ­ത്തി­നി­ട­യാ­ക്കി.

പി­ന്നാ­ലെ തൊ­ട്ടില്‍­പാ­ലം പോ­ലീ­സ് സ്ഥ­ല­ത്തെ­ത്തി പൂ­ജ ന­ട­ത്തി­യവ­രെ ക­സ്റ്റ­ഡി­യി­ലെ­ടു­ത്ത­തോ­ടെ­യാ­ണ് സം­ഘര്‍­ഷം അ­വ­സാ­നി­ച്ചത്. ക­സ്റ്റ­ഡി­യി­ലെ­ടു­ത്ത­വ­രെ പി­ന്നീ­ട് സ്റ്റേ­ഷന്‍ ജാ­മ്യ­ത്തില്‍ വി­ട്ട­യച്ചു.

മ­ഹാ­ന­വമി­യോ­ട് അ­നു­ബ­ന്ധി­ച്ച് സ്­കൂ­ളു­ക­ളില്‍ ഇത്ത­രം പൂ­ജ ന­ട­ത്താ­റു­ണ്ടെ­ന്നാ­ണ് മാ­നേ­ജ്‌­മെന്‍റിന്‍റെ വി­ശ­ദീ­ക­രണം.ഇ­ത് മു­ട­ങ്ങി­പ്പോ­യ­തി­ന് പ­ക­ര­മാ­യാ­ണ് പൂ­ജ ന­ട­ത്തി­യ­തെ­ന്നും ഇ­വര്‍ പ്ര­തി­ക­രിച്ചു.

Related posts

Leave a Comment