ഹർത്താലുകൾ എന്താണെന്നറിയാത്ത ഗൾഫ് രാജ്യങ്ങൾ കഴിഞ്ഞ വർഷം ജോലി ചെയ്തത് 365ൽ 278 ദിനങ്ങൾ; ഹർത്താലുകൾക്കാെപ്പം ജീവിക്കുന്ന കേരളം ജോലിചെയ്തത് വെറും 146 ദിനങ്ങൾ

കേരളത്തിന്റെ ഏറ്റവും വലിയ പ്രശ്‌നങ്ങളിലൊന്ന് അടിക്കടിയുണ്ടാകുന്ന ഹര്‍ത്താലുകളാണ്. ഹര്‍ത്താലുകള്‍ ഒരുതരത്തിലും ബാധിക്കാത്ത ഗള്‍ഫ് രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ കേരളത്തിലെ പ്രവര്‍ത്തന ശതമാനം വെറും 40 മാത്രമാണ്. ഇതേസമയം അവധി ദിനങ്ങള്‍ ഒഴിവാക്കിയാല്‍ ഗള്‍ഫ് രാജ്യങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ 76 ശതമാനവുമാണ്.

കഴിഞ്ഞവര്‍ഷം പൊതു അവധി- ആഘോഷ അവധി ദിനങ്ങളായി 20ഉം നിപ- പ്രളയ അവധികളായി 20 ദിനങ്ങളുമാണ് കടന്നുപോയത്. എന്നാല്‍ ഇതില്‍ നിന്നെല്ലാം വളരെയധികമാണ് കഴിഞ്ഞവര്‍ഷം ഹര്‍ത്താല്‍ ജനങ്ങള്‍ മൂലം കേരളത്തില്‍ ഉണ്ടായ അവധികള്‍. ആകെ 97 ഹര്‍ത്താല്‍ ദിനങ്ങളാണ് കേരളത്തില്‍ 2018ല്‍ ഉണ്ടായിരുന്നത്. എല്ലാം കഴിച്ചാല്‍ ആകെ 146 പ്രവര്‍ത്തനങ്ങളാണ് കേരളത്തില്‍ ഉണ്ടായിട്ടുള്ളത്.

ഗള്‍ഫ് രാജ്യങ്ങളില്‍ ആകെയുള്ള 365 ദിവസങ്ങളില്‍ 52 വെള്ളിയാഴ്ച അപകടം 9 പൊതു അവധി ദിവസങ്ങളിലാണ് ഉണ്ടായിട്ടുള്ളത്. 26 വാര്‍ഷിക ലീവുകളും കൂടി കണക്കാക്കിയാല്‍ ആകെ പ്രവര്‍ത്തകനും 278 ആണ്. അതായത് 76 ശതമാനം. കേരളത്തെ സംബന്ധിച്ച് ഗള്‍ഫ് രാജ്യങ്ങളിലെ പ്രധാന പ്രത്യേകത എന്തെന്നാല്‍ ഹര്‍ത്താലുകള്‍ ഇല്ല എന്നുള്ളത് തന്നെ.

Related posts