ജെസ്‌­ന­യെ ആരോകൊലപ്പെടുത്തിയത്; മ­കള്‍ മു­ണ്ടക്ക­യം വി­ട്ടു­പോ­യി­ട്ടു­ണ്ടാ­വി­ല്ല; സ്വന്തം അന്വേഷണത്തിൽ കണ്ടെത്തിയ സത്യങ്ങൾ വെളിപ്പെടുത്തി ജെയിംസ്

മു­ണ്ട­ക്ക­യം: ജീ­വ­നോടെ ഉ­ണ്ടാ­യി­രു­ന്നെ­ങ്കില്‍ ഒ­രി­­ക്ക­ലെ­ങ്കിലും മകൾ താനുമായി ബന്ധപ്പെട്ടെനെ. ജെസ്‌­ന­യെ അ­പാ­യ­പ്പെ­ടു­ത്തി­യ­താ­ണെ­ന്ന വെളിപ്പെടുത്തലുമായി അ­ച്ഛന്‍ ജെ­യിം­സ്.

ലോ­ക്കല്‍ പോ­ലീ­സി­ന്‍റെ അ­ന്വേ­ഷ­ണ­ത്തില്‍ വീഴ്­ച സം­ഭ­വി­ച്ചു. മ­കള്‍ മു­ണ്ടക്ക­യം വി­ട്ട് പോ­യി­ട്ടു­ണ്ടാ­വില്ല. ജെസ്‌­ന­യെ അ­പാ­യ­പ്പെ­ടു­ത്തി­യ­താ­ണെ­ന്ന് താന്‍ സ്വ­ന്ത­മാ­യി ന­ടത്തി­യ അ­ന്വേ­ഷ­ണ­ത്തില്‍ ബോ­ധ്യ­പ്പെ­ട്ടു.

നേര­ത്തേ സംശ­യം തോന്നി­യ ജെ­സ്‌­ന­യു­ടെ സു­ഹൃത്തും താ­നും അട­ക്കം നു­ണ­ പരി­ശോ­ധ­ന­യ്­ക്ക് വി­ധേ­യ­രായി. ലൗ ജി­ഹാ­ദ് അ­ട­ക്ക­മു­ള്ള ആ­രോ­പ­ണങ്ങ­ളെ ത­ള്ളു­ന്ന­താ­യും കൂ­ടു­തല്‍ കാ­ര്യ­ങ്ങള്‍ പി­ന്നീ­ട് കോ­ട­തി­യില്‍ വെ­ളി­പ്പെ­ടു­ത്തു­മെന്നും അ­ദ്ദേ­ഹം പ­റഞ്ഞു.

ജെസ്‌ന ജീവിച്ചിരിപ്പില്ലെന്ന് കഴിഞ്ഞ ദിവസം തി­രു­വ­ന­ന്ത­പു­രം ചീ­ഫ് ജു­ഡീ­ഷല്‍ മ­ജി­സ്‌­ട്രേ­റ്റ് കോ­ട­തി­യില്‍ ജെയിംസ് വ്യക്തമാക്കിയിരുന്നു. സംശയമുളള അജ്ഞാത സുഹൃത്തിനെക്കുറിച്ച് വിവരം നല്‍കിയിട്ടും സിബിഐ അന്വേഷിച്ചില്ല.

ജെസ്‌നയോട് രഹസ്യമായി അടുപ്പം സ്ഥാപിച്ചിരുന്ന സുഹൃത്തിനെ സംബന്ധിക്കുന്ന കൂടുതല്‍ വിവരങ്ങള്‍ നല്‍കാന്‍ തയാറാണ്. സിബിഐ പുറകില്‍ ഉണ്ടെന്ന് ബോധ്യമായാല്‍ അജ്ഞാത സുഹൃത്ത് തെളിവുകള്‍ നശിപ്പിക്കുമെന്ന് ഭയമുള്ളതായും പിതാവ് കോടതിയെ അറിയിച്ചിരുന്നു.

 

മു­ണ്ട­ക്ക­യം: ജീ­വ­നോടെ ഉ­ണ്ടാ­യി­രു­ന്നെ­ങ്കില്‍ ഒ­രി­­ക്ക­ലെ­ങ്കിലും മകൾ താനുമായി ബന്ധപ്പെട്ടെനെ. ജെസ്‌­ന­യെ അ­പാ­യ­പ്പെ­ടു­ത്തി­യ­താ­ണെ­ന്ന വെളിപ്പെടുത്തലുമായി അ­ച്ഛന്‍ ജെ­യിം­സ്.

ലോ­ക്കല്‍ പോ­ലീ­സി­ന്‍റെ അ­ന്വേ­ഷ­ണ­ത്തില്‍ വീഴ്­ച സം­ഭ­വി­ച്ചു. മ­കള്‍ മു­ണ്ടക്ക­യം വി­ട്ട് പോ­യി­ട്ടു­ണ്ടാ­വില്ല. ജെസ്‌­ന­യെ അ­പാ­യ­പ്പെ­ടു­ത്തി­യ­താ­ണെ­ന്ന് താന്‍ സ്വ­ന്ത­മാ­യി ന­ടത്തി­യ അ­ന്വേ­ഷ­ണ­ത്തില്‍ ബോ­ധ്യ­പ്പെ­ട്ടു.

നേര­ത്തേ സംശ­യം തോന്നി­യ ജെ­സ്‌­ന­യു­ടെ സു­ഹൃത്തും താ­നും അട­ക്കം നു­ണ­ പരി­ശോ­ധ­ന­യ്­ക്ക് വി­ധേ­യ­രായി. ലൗ ജി­ഹാ­ദ് അ­ട­ക്ക­മു­ള്ള ആ­രോ­പ­ണങ്ങ­ളെ ത­ള്ളു­ന്ന­താ­യും കൂ­ടു­തല്‍ കാ­ര്യ­ങ്ങള്‍ പി­ന്നീ­ട് കോ­ട­തി­യില്‍ വെ­ളി­പ്പെ­ടു­ത്തു­മെന്നും അ­ദ്ദേ­ഹം പ­റഞ്ഞു.

ജെസ്‌ന ജീവിച്ചിരിപ്പില്ലെന്ന് കഴിഞ്ഞ ദിവസം തി­രു­വ­ന­ന്ത­പു­രം ചീ­ഫ് ജു­ഡീ­ഷല്‍ മ­ജി­സ്‌­ട്രേ­റ്റ് കോ­ട­തി­യില്‍ ജെയിംസ് വ്യക്തമാക്കിയിരുന്നു. സംശയമുളള അജ്ഞാത സുഹൃത്തിനെക്കുറിച്ച് വിവരം നല്‍കിയിട്ടും സിബിഐ അന്വേഷിച്ചില്ല.

ജെസ്‌നയോട് രഹസ്യമായി അടുപ്പം സ്ഥാപിച്ചിരുന്ന സുഹൃത്തിനെ സംബന്ധിക്കുന്ന കൂടുതല്‍ വിവരങ്ങള്‍ നല്‍കാന്‍ തയാറാണ്. സിബിഐ പുറകില്‍ ഉണ്ടെന്ന് ബോധ്യമായാല്‍ അജ്ഞാത സുഹൃത്ത് തെളിവുകള്‍ നശിപ്പിക്കുമെന്ന് ഭയമുള്ളതായും പിതാവ് കോടതിയെ അറിയിച്ചിരുന്നു.

Related posts

Leave a Comment