കിഴക്കന്പലത്ത് അജ്ഞാതജീവിയുടെ കാൽപ്പാടുകൾ, രാത്രിയിൽ വീടിനു പുറത്ത് ശബ്ദം കേട്ടതായി സമീപവാസികൾ; നാട്ടുകാർ ഭയത്തിൽ

കിഴക്കമ്പലം: കിഴക്കമ്പലം പഞ്ചായത്തിലെ പഴങ്ങനാട് ജെമ്മാടിഞാലില്‍ അജ്ഞാത ജീവിയുടെ കാല്‍പ്പാട് കണ്ടെത്തിയത് നാട്ടുകാരില്‍ ഭീതി പടര്‍ത്തി. പുലിയുടെ കാല്‍പ്പാടുകള്‍ക്ക് സമാനമായ തരത്തിലുള്ള അടയാളമാണ് പ്രദേശത്തെ വീടുകള്‍ക്കു മുന്നില്‍ കണ്ടെത്തിയത്. ശനിയാഴ്ച രാവിലെ 5.30 ഓടെ നടക്കാനിറങ്ങിയ പ്രദേശവാസിയാണ് നടവഴിയില്‍ കാല്‍പ്പാദം പതിഞ്ഞതായി ആദ്യം കണ്ടത്.

വളര്‍ത്തു മൃഗങ്ങളുടേതാണെന്ന് കരുതിയെങ്കിലും സൂഷ്മപരിശോധനയില്‍ മറ്റെതോ ജന്തുക്കളുടെതാണെന്ന് കണ്ടെത്തുകയായിരുന്നു. ഇതേത്തുടര്‍ന്ന് പ്രദേശവാസികള്‍ സമീപത്തെ പാടശേഖരത്തും കുറ്റിക്കാടുകളിലും തെരച്ചില്‍ നടത്തിയിരുന്നെങ്കിലും ഒന്നും കണ്ടെത്താനായില്ല. പുലിയുടെ കാല്‍പ്പാദമാണെന്ന തരത്തിലുള്ള പ്രചരണം നാട്ടുകാരില്‍ ഭീതി പരത്തിയിട്ടുണ്ട്. രാത്രിയിൽ വീടിനു പുറത്ത് ശബ്ദം കേട്ടതായി സമീപവാസികൾ പറഞ്ഞു.

Related posts