ജാതക ചേര്‍ച്ചയില്‍ പൊരുത്തം ഏറെ ആയിരുന്നു ! താനും ദിലീപും ഒന്നാകണമെന്ന് തങ്ങളേക്കാള്‍ ആഗ്രഹിച്ചത് തങ്ങളെ സ്‌നേഹിക്കുന്നവരെന്ന് കാവ്യ മാധവന്‍…

മലയാളികളുടെ എക്കാലത്തെയും ഇഷ്ടനായികമാരില്‍ ഒരാളാണ് കാവ്യ മാധവന്‍. വര്‍ഷങ്ങളോളം മലയാള സിനിമയില്‍ നിറഞ്ഞു നിന്ന കാവ്യ ദിലീപിനെ വിവാഹം ചെയ്തതോടെ സിനിമ അഭിനയത്തില്‍ നിന്നും ഇടവേളയെടുക്കുകയായിരുന്നു.

ദിലീപിന്റെ ഭാഗ്യ നായികയായി തിളങ്ങിയ കാവ്യ പിന്നീട് ദിലീപിന്റെ ജീവിതത്തിലും ഒന്നിച്ചത് ആരാധകര്‍ക്ക് ഏറെ സന്തോഷം പകരുന്ന കാര്യമായിരുന്നു.

തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു ദിലീപും ആയുള്ള വിവാഹം എന്നു തുറന്നു പറയുകയാണ് കാവ്യാ മാധവന്‍.

എല്ലാം ദൈവം തീരുമാനിക്കുന്നതാണ് എന്നും നടി പറയുന്ന അഭിമുഖമാണ് ഇപ്പോള്‍ വൈറലായി മാറുന്നത്.

ഞാനും ദിലീപേട്ടനും ഒന്നാകണം എന്ന് ഞങ്ങളേക്കാളും ആഗ്രഹിച്ചത് ഞങ്ങളെ സ്നേഹിച്ചവര്‍ ആണെന്നാണ് കാവ്യാ മാധവന്‍ പറയുന്നു. കാണുമ്പോള്‍ കൊച്ചുകുട്ടികളും മുത്തശ്ശിമാരും വരെ അത് ചോദിച്ചിരുന്നു.

എന്നാല്‍ ചിരിച്ചുകൊണ്ട് ഒഴിഞ്ഞു മാറുകയായിരുന്നു പതിവെന്ന് കാവ്യ പറയുന്നു. ജീവിതത്തില്‍ ഒരു കൂട്ടുവേണം എന്നത് എന്റെ വീട്ടുകാരുടെ ഒരു സ്വപ്നം ആയിരുന്നു. ഏതൊരു മാതാപിതാക്കളെയും പോലെ അവര്‍ക്ക് അതൊരു മനസമാധാനം ആയിരുന്നു.

പല തരത്തിലുള്ള അന്വേഷങ്ങള്‍ അവര്‍ നടത്തി, അതാണ് ദിലീപേട്ടനില്‍ എത്തിയത്. എന്നെ നന്നായി അറിയുന്ന ഒരാള്‍ എന്ന നിലയില്‍ ആരും എതിര് പറഞ്ഞില്ലെന്നും കാവ്യ പറയുന്നു.

പണ്ടൊക്കെ ഗോസിപ്പുകള്‍ ഞങ്ങളെ ചേര്‍ത്ത് പ്രചരിക്കുമ്പോള്‍ ചിരിക്കാന്‍ ഉള്ള വക മാത്രമായിരുന്നു അത്.

ഒരുമിച്ചു ജീവിക്കുന്ന കാര്യം തന്നെ ആലോചിച്ചിരുന്നില്ല. ഇനിയുള്ള ജീവിതം സിനിമയെയും സിനിമ താരങ്ങളെയും അറിയുന്നതാകണം എന്ന് എനിക്ക് നിര്‍ബന്ധം ഉണ്ടായിരുന്നു.

മുമ്പ് മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ കാവ്യ പറഞ്ഞ വാക്കുകള്‍ ആണ് ഇപ്പോള്‍ വീണ്ടും ശ്രദ്ധ ആകര്‍ഷിക്കുന്നത്.

സിനിമയിലെ ഏറ്റവും അടുത്ത ചങ്ങാതി ആയിരുന്നു ദിലീപേട്ടന്‍. എന്ത് കാര്യവും മനസ്സില്‍ സൂക്ഷിക്കാന്‍ കൊടുത്താല്‍ അത് അവിടെ ഉണ്ടാകും.

നടന്‍ എന്നതിനേക്കാള്‍ ആ വ്യക്തിയോട് ആയിരുന്നു ബഹുമാനം. ബന്ധങ്ങള്‍ക്ക് ഏറെ വിലകൊടുക്കുന്ന കൂട്ടുകാരന് ഒപ്പം ചേര്‍ന്നതില്‍ ഒരുപാട് സന്തോഷിക്കുന്നു.

വിവാഹത്തിന് ഒരാഴ്ച മുന്‍പാണ് ദിലീപേട്ടന്റെ ബന്ധുക്കള്‍ ഞങ്ങളുടെ വീട്ടില്‍ എത്തുന്നത്.ജാതകങ്ങള്‍ തമ്മില്‍ പിന്നീട് ചേര്‍ച്ച ഒത്തുനോക്കിയപ്പോള്‍ നല്ല ചേര്‍ച്ച.

പിന്നെ എല്ലാം വളരെ പെട്ടെന്നായിരുന്നു. അടുത്ത ബന്ധുക്കളെ പോലും വിവാഹത്തിന്റെ തലേനാള്‍ ആണ് അറിയിക്കുന്നത്.

ഞങ്ങള്‍ ക്ഷണിച്ചവര്‍ ആരും രഹസ്യം പുറത്തു പറഞ്ഞതുമില്ല. വിവാഹ വാര്‍ത്ത അറിഞ്ഞുകൊണ്ട് ആളുകള്‍ കൂടും എന്ന പേടി കൊണ്ടാണ് രഹസ്യം ആക്കി വച്ചതെന്നും കാവ്യ.

എല്ലാ അര്‍ത്ഥത്തിലും ഇവിടം വരെ എത്തി എങ്കില്‍ അതെല്ലാം ദൈവനിശ്ചയം ആണ്.സംഭവിച്ചതെല്ലാം അപ്രതീക്ഷിതം ആയിരുന്നു.

ഇനി എന്താകും കാര്യങ്ങള്‍ എന്നൊന്നും പറയാനാകില്ല. ജീവിതം പഠിപ്പിച്ച പാഠം അതാണ്. ചിലര്‍ വിവാഹം കഴിക്കുന്നു. മറ്റുചിലര്‍ ലിവിങ് ടുഗെദറിലും, അതിന്റെ ഭാവി നിശ്ചയിക്കുക ദൈവമാണ്.

അതിലെ തെറ്റും ശരിയും നമുക്ക് നിര്‍ണയിക്കാന്‍ കഴിയില്ല. ശരിയായത് ചെയ്യുക. അതാണ് ഞങ്ങള്‍ ചെയ്തത് എന്നാണ് കാവ്യാ മാധവന്‍ അന്ന് പറഞ്ഞത്.

Related posts

Leave a Comment