അഞ്ചുവയസുകാരിയെ തട്ടികൊണ്ടുപോകാൻ ശ്രമം; കൊച്ചിയിൽ ഇതരസംസ്ഥാനക്കാരൻ പിടിയിൽ; കഴിഞ്ഞ ദിവസം വൈകിട്ട് ആറിനു മേനക ജംഗ്ഷനിൽവച്ചായിരുന്നു സംഭവം

കൊച്ചി: അഞ്ചു വയസുകാരിയെ തട്ടികൊണ്ടുപോകാൻ ശ്രമിച്ച ഇതര സംസ്ഥാനക്കാരനെ പിടികൂടി. മട്ടാഞ്ചേരി സ്വദേശികളായ ദന്പതികളുടെ അഞ്ചുവയസുള്ള പെണ്‍കുട്ടിയെ തട്ടികൊണ്ടുപോകാൻ ശ്രമിച്ച വെസ്റ്റ് ബംഗാൾ സ്വദേശി ദേപ്പ്പാര ടി എസ്റ്റേറ്റ് ഗ്ലാരലെയ്ൻ ദിനേശ് ടോപ്പോയെയാണു (36) സെൻട്രൽ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം വൈകിട്ട് ആറിനു മേനക ജംഗ്ഷനിൽവച്ചായിരുന്നു സംഭവം. ഇടപ്പള്ളി ലുലുമാൾ സന്ദർശനത്തിനുശേഷം രണ്ടു കുട്ടികളുമൊത്ത് ഇടപ്പള്ളി-ഫോർട്ട്കൊച്ചി ബസിൽ യാത്ര ചെയ്യുകയായിരുന്നു ദന്പതികൾ. ബസിന്‍റെ പിന്നിലെ സീറ്റിലാണു കുട്ടികളെ ഇരുത്തിയിരുന്നത്. ഈ സമയം മലയാളിയായ ഒരാളാണു കുട്ടികൾക്കു സമീപം ഇരുന്നതെന്നു ദന്പതികൾ പോലീസിൽ നൽകിയ മൊഴിയിൽ പറയുന്നു.

യാത്രയ്ക്കിടെ ഇയാൾ ഇറങ്ങുകയും ദിനേശ് ടോപ്പോ കുട്ടികൾക്കു സമീപം ഇരിക്കുകയുമായിരുന്നു. ബസ് മേനക ജംഗ്ഷനിലെത്തിയപ്പോൾ ഇയാൾ അഞ്ചു വയസുകാരിയെ എടുത്തുകൊണ്ട് ഇറങ്ങിപ്പോകാൻ ശ്രമിക്കുകയായിരുന്നു. ഇതുകണ്ട ബസിലെ മറ്റു യാത്രികർ ബഹളംവച്ച് ഇയാളെ പിടികൂടുകയായിരുന്നുവെന്നു പോലീസ് പറഞ്ഞു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസിനു യാത്രികർ ചേർന്നാണു പ്രതിയെ കൈമാറിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കുട്ടികളെ തട്ടികൊണ്ടുപോകുന്ന റാക്കറ്റിലെ കണ്ണിയാണോ ഇയാളെന്നു പരിശോധിച്ചുവരുന്നതായും ആവശ്യമെങ്കിൽ കസ്റ്റഡിയിൽ വാങ്ങി പ്രതിയെ കൂടുതൽ ചോദ്യം ചെയ്യുമെന്നും പോലീസ് പറഞ്ഞു.

Related posts