സ്‌കൂള്‍ വിദ്യാര്‍ഥിനിയുടെ പിറകെ നടന്ന് പ്രണയാഭ്യര്‍ത്ഥന ! നിരസിച്ചതിന് 16കാരിയെ മര്‍ദ്ദിച്ച് യുവാവ്…

പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് സ്‌കൂള്‍ വിദ്യാര്‍ഥിനിയായ 16കാരിയെ റോഡില്‍ തടഞ്ഞു നിര്‍ത്തി മര്‍ദ്ദിച്ച യുവാവ് അറസ്റ്റില്‍.

നെടുങ്കണ്ടം വിളബ്ഭാഗം എലിയന്‍വിളാകത്ത് വീട്ടില്‍ കൃഷ്ണരാജ് (24) ആണ് വര്‍ക്കല പോലീസിന്റെ പിടിയിലായത്. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടോടെയാണ് സംഭവം.

കടയ്ക്കാവൂരില്‍ ട്യൂഷന് പോയ പെണ്‍കുട്ടി വീട്ടിലേക്ക് മടങ്ങവേ പെണ്‍കുട്ടിക്കൊപ്പം ബസ് കയറിയ കൃഷ്ണരാജ് കുട്ടി ഇരുന്ന സീറ്റിന് സമീപം ഇരുന്നശേഷം കുട്ടിയുടെ കൈയില്‍ കടന്ന് പിടിക്കുകയും പ്രണയാഭ്യര്‍ത്ഥന നടത്തുകയുമായിരുന്നു.

പെണ്‍കുട്ടി ദേഷ്യപ്പെട്ടതോടെ യുവാവ് മറ്റൊരു സീറ്റിലേക്ക് മാറി. എന്നാല്‍ വീടിനടുത്തെ ബസ് സ്റ്റോപ്പില്‍ പെണ്‍കുട്ടി ഇറങ്ങിയതോടെ യുവാവും അവിടെ ഇറങ്ങി.

തുടര്‍ന്ന് പെണ്‍കുട്ടിയെ പിന്തുടര്‍ന്ന ഇയാള്‍ ആളൊഴിഞ്ഞ സ്ഥലത്തെത്തിയപ്പോള്‍ പെണ്‍കുട്ടിയെ തടഞ്ഞുനിറുത്തി വീണ്ടും പ്രണയാഭ്യര്‍ത്ഥന നടത്തി.

നിരസിച്ചതോടെ കൃഷ്ണരാജ് അസഭ്യം പറയുകയും ദേഹോപദ്രവം ഏല്പിക്കുകയുമായിരുന്നുവെന്നാണ് പെണ്‍കുട്ടി പൊലീസിന് നല്‍കിയ മൊഴി.

യുവാവിന്റെ അതിക്രമത്തില്‍ പെണ്‍കുട്ടിയുടെ ചെവിക്കും തലയ്ക്കും പരിക്കേറ്റിട്ടുണ്ട്. അക്രമത്തിനിടെ നാട്ടുകാര്‍ ഓടിക്കൂടിയെങ്കിലും യുവാവ് ഓടി രക്ഷപ്പെട്ടിരുന്നു.

പെണ്‍കുട്ടി വര്‍ക്കല താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. പെണ്‍കുട്ടിയുടെ മൊഴിയില്‍ കേസെടുത്ത പൊലീസ്‌വാവിന്റെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പിടിയിലായത്.

പോക്‌സോ വകുപ്പുകള്‍ ഉള്‍പെടുത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പ്രതിയെ സംഭവസ്ഥലത്തെത്തിച്ചു തെളിവെടുപ്പ് പൂര്‍ത്തിയാക്കി. വര്‍ക്കല ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

വര്‍ക്കല ഡിവൈ.എസ്.പി സി.ജെ മാര്‍ട്ടിന്റെ നിര്‍ദ്ദേശപ്രകാരം സി.ഐ എസ്.സനോജ്, സബ് ഇന്‍സ്പെക്ടര്‍ അഭിഷേക് .എസ്, ഗ്രേഡ് എസ്.ഐ മാരായ സലിം, ഫ്രാങ്ക്‌ലിന്‍, എ.എസ്.ഐ ബിജുകുമാര്‍ സി.പി .ഒ സജീര്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.

Related posts

Leave a Comment