മരിച്ചിട്ടും തീരാത്ത പക ! രണ്ടാം ഭാര്യയ്‌ക്കൊപ്പം മുന്‍ഭാര്യയുടെ കല്ലറയിലെത്തി പതിവായി മൂത്രമൊഴിക്കുന്ന മനുഷ്യന്‍; വിചിത്രമായ സംഭവം…

മരണത്തോടെ എല്ലാ വെറുപ്പും വിദ്വേഷവും അവസാനിക്കുമെന്നാണ് പൊതുവെ പറയാറുള്ളത്. എന്നാല്‍ മരിച്ചയാളോടും പകവെച്ചു പുലര്‍ത്തുന്ന ചിലരുണ്ട്.

ഇത്തരത്തില്‍ തന്റെ ആദ്യ ഭാര്യയോട് തീര്‍ത്താല്‍ തീരാത്ത പകയുള്ള ഒരു വയോധികന്‍ ചെയ്യുന്ന വിചിത്രമായ കാര്യമാണ് എല്ലാവരെയും ഞെട്ടിച്ചിരിക്കുന്നത്.

എല്ലാ ദിവസവും മുടങ്ങാതെ മുന്‍ ഭാര്യയുടെ കല്ലറയില്‍ എത്തി മൂത്രമൊഴിച്ചാണ് ഇയാള്‍ തന്റെ പക വീട്ടുന്നത്. ന്യൂയോര്‍ക്കിലാണ് സംഭവം.

കാന്‍സറിനെ തുടര്‍ന്ന് 2017 ലാണ് 66 കാരിയായ ടോറല്ല മരിക്കുന്നത്. ഇവരെ അടുത്തുള്ള സെമിത്തേരിലാണ് അടക്കം ചെയ്തിരിക്കുന്നത്.

ഒരു ദിവസം ഇവരുടെ മക്കള്‍ അമ്മയുടെ കല്ലറ സന്ദര്‍ശിക്കാന്‍ പോയപ്പോള്‍ അവിടെ പ്ലാസ്റ്റിക് ബാഗിനുള്ളില്‍ വിസര്‍ജ്യം കിടക്കുന്നത് കണ്ടു.

ഇത് അബദ്ധത്തില്‍ സംഭവിച്ചത് ആയിരിക്കും എന്നാണ് ആദ്യം കരുതിയിരുന്നത്. എന്നാല്‍ ഇത് പല ദിവസങ്ങളും ആവര്‍ത്തിച്ചതോടെ അവര്‍ സംഭവം പോലീസിന് അറിയിച്ചു.

ഇതോടെ ആളിനെ കണ്ടെത്താന്‍ സെമിത്തേരിയുടെ മാനേജരുടെ അനുവാദത്തോടെ ഒരു കാമറ സ്ഥാപിച്ചു. എന്നാല്‍ കാമറ പരിശോധിച്ചപ്പോഴാണ് ഞെട്ടിക്കുന്ന വസ്തുത കണ്ടെത്തിയത്.

ടൊറല്ലോയെ ആദ്യത്തെ ഭര്‍ത്താവ് ആയിരുന്നു സംഭവത്തിലെ പ്രതി. കേസ് കൊടുത്തില്ലങ്കിലും ഇയാളെ കണ്ടെത്താനായി മക്കള്‍ തീരുമാനിച്ചു.

ഇതിനായി അവര്‍ ഒരു ദിവസം രാവിലെ അവിടെ എത്തി ഇയാളെ പിടികൂടി.

എല്ലാ ദിവസവും രാവിലെ മുടങ്ങാതെ ഇപ്പോഴത്തെ ഭാര്യയുമൊത്ത് എത്തുകയും കല്ലറയുടെ മുന്നിലെത്തി മൂത്രമൊഴിക്കുകയും കഴിഞ്ഞ അഞ്ചു വര്‍ഷമായി ഇയാള്‍ തുടര്‍ന്നു പോന്നിരുന്നു.

ടോറല്ലോ വിവാഹം കഴിച്ച് അവര്‍ ആദ്യം ഗര്‍ഭിണിയായപ്പോള്‍ തന്നെ ഉപേക്ഷിച്ചു പോയ ആളാണ് ഇദ്ദേഹം. ആ ബന്ധത്തിലുള്ള മകളോടും അയാള്‍ക്ക് അനിഷ്ടം ഉണ്ടായിരുന്നു.

എന്നാല്‍ മരണ ശേഷവും ഇത്രത്തോളം പക അയാള്‍ വച്ചു പുലര്‍ത്തുന്നത് എന്തുകൊണ്ടാണെന്ന് ആര്‍ക്കും അറിയില്ല.

Related posts

Leave a Comment